AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
സ്ഥാനാർത്ഥിയുടെ പേര് ഫലം (Result) ആകെ വോട്ടുകൾ വോട്ട് വിഹിതം %
P.A Mohamed Riyas CPI(M) Won 81,849 44.21
P V Anvar S/O Shoukathali IND Lost 74,362 40.16
Adv. Prakashbabu BJP Lost 26,543 14.34
Anver S/O Moideenkoya IND Lost 538 0.29
Anver S/O Enunni IND Lost 448 0.24
Muhammed Riyas P.C S/O Ahammedkutty P. C IND Lost 308 0.17
Anver S/O Sulaikha K P IND Lost 318 0.17
Anwar Ali Hassan S/O Kuttyhassan IND Lost 201 0.11

ബേപ്പൂർ തിരഞ്ഞെടുപ്പ് 2026

ബേപ്പൂർ
P.A Mohamed Riyas CPI(M)CPI(M)
Won

കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ ബേപ്പൂർ. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. കോഴിക്കോടിൻ്റെ തീരദേശ മേഖലയും വ്യാവസായിക മേഖലയും അടങ്ങുന്ന ഒരു മണ്ഡലമാണ് ബേപ്പൂർ. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമെന്ന പ്രത്യേകതയും ബേപ്പൂരിനുണ്ട്.  ആകെ വോട്ടർമാരുടെ എണ്ണം 2,12,000 ആണ്. ഇതിൽ 1,08,000 പേർ സ്ത്രീകളും 1,00,000 പേർ പുരുഷന്മാരുമാണ്. കോഴിക്കോട് നഗരസഭയിലെ ചില വാർഡുകളും സമീപത്തെ മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ മണ്ഡലം. 

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയും സിറ്റിങ് എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസാണ്  എൽഡിഎഫ് സ്ഥാനാർഥി. അതേസമയം യുഡിഎഫ് ഇത്തവണ പി വി അൻവറിനെയാണ് റിയാസിനെ നേരിടാൻ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കേരളത്തിൽ ത്രിണമൂൽ കോൺഗ്രസിന് ലഭിച്ച ഏകെ സീറ്റാണിത്. എൽഡിഎഫ് വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയതിന് ശേഷമുള്ള പി വി അൻവർ നേരിട്ടിറങ്ങുന്ന ആദ്യ തിരഞ്ഞെടുപ്പും കൂടിയാണിത്. ബിജെപിക്കായി കെ പി പ്രകാശ്ബാബുവാണ് മത്സരരംഗത്തുള്ളത്. 1967 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗവും എൽഡിഎഫാണ് ഇവിടെ വിജയിച്ചിട്ടുള്ളത്.

Beypore നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഷം തിരിച്ച്
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Adv. P. A Mohamed Riyas CPI(M) Won 82,165 49.92
Adv. P. M Niyas INC Lost 53,418 32.46
Adv. Prakashbabu BJP Lost 26,267 15.96
Jamal Chaliyam SDP Lost 2,029 1.23
Abdul Gafoor K. K BSP Lost 272 0.17
P. P Muhammad Riyas S/O Mamukkoya IND Lost 165 0.10
E.M Niyas S/O Saleem Babu IND Lost 162 0.10
Niyas K S/O Koya Kuniyil IND Lost 111 0.07
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Mammed Koya V K C CPI(M) Won 69,114 44.56
Adam Mulsi M P INC Lost 54,751 35.30
Prakasan BJP Lost 27,958 18.03
P.C Muhammedkutty WP Lost 1,387 0.89
Muhammed Musthafa P.P SDP Lost 1,126 0.73
V K Muhammed Koya IND Lost 355 0.23
Adam Malique E IND Lost 199 0.13
Adam IND Lost 109 0.07
Ajeesh Kumar Erakkathil IND Lost 105 0.07
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Elamaram Kareem CPI(M) Won 60,550 46.80
Adam Mulsi .M.P. INC Lost 55,234 42.69
K.P.Sreesan BJP Lost 11,040 8.53
Muhammed Musthafa SDP Lost 954 0.74
K.S.Hariharan IND Lost 564 0.44
K.T.Latha BSP Lost 469 0.36
Adam Malique .E IND Lost 396 0.31
Abdul Kareem IND Lost 183 0.14

കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക്

Kerala Chief Minister Selection Update: മുഖ്യമന്ത്രി ആരാകണമെന്നതില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ ഹൈക്കമാന്‍ഡ്. ഇനിയും ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ. സുധാകരന്‍, കെ. മുരളീധരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.

അന്തിമ തീരുമാനം 'ഉചിതമായ സമയ'ത്തെന്ന് ദീപാദാസ് മുന്‍ഷി

Kerala Chief Minister Latest Updates: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ എഐസിസി. അന്തിമ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെസി വേണുഗോപാലും ആവശ്യപ്പെട്ടു.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച്

Santhosh Varkey sends email to Rahul Gandhi : വിഡി സതീശനെ തീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് വര്‍ക്കി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്ന വ്യക്തി എന്ന നിലയിലാണ് കത്ത് എഴുതിയതെന്ന് സന്തോഷ്.

മുഖ്യമന്ത്രിയെ കണ്ടെത്താന്‍ എഐസിസി; ഘടകകക്ഷികളുമായി ചര്‍ച്ച

Kerala CM Discussion Congress MLAs Meeting: മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ത്രികോണപോരാട്ടം മുറുകുന്നതിനിടെ, യുഡിഎഫിലെ ഘടകക്ഷികളുമായി ചര്‍ച്ച നടത്താനൊരുങ്ങി എഐസിസി നിരീക്ഷകര്‍. മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും, വിഡി സതീശനും. ഘടകക്ഷികളുടെ നിലപാടും നിര്‍ണായകമായേക്കും.

മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്; രമേശ് ചെന്നിത്തല...

High Drama in Congress Over CM Selection Chennithala in Delhi: മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രി പദം കിട്ടാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2021ല്‍ ഭൂരിപക്ഷം ഉണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ല. എംഎല്‍എമാരുടെ ഭൂരിപക്ഷം 2021ല്‍ ഒരു പ്രധാന ഘടകമായിരുന്നില്ല. പ്രതിപക്ഷ നേതാവ് ആക്കാതിരുന്നിട്ടും, താന്‍ എതിര്‍പ്പുകളൊന്നും അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല.

ബാലഗോപാലോ, സജി ചെറിയാനോ? ആരാകും പുതിയ പ്രതിപക്ഷ നേതാവ്‌?

KN Balagopal vs Saji Cheriyan vs PA Muhammad Riyas: ആരായിരിക്കും പുതിയ പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ച സജീവമാണ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. കെഎന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ്‌ ഓപ്ഷനുകള്‍.

'ഞാൻ രാജിവെക്കില്ല'; ബംഗാളിൽ തൃണമൂൽ തോറ്റിട്ടില്ലെന്ന് മമത ബാനർജി

West Bengal Election 2026 Mamata Banerjee Resignation : കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷൻ ചേർന്ന് 100 സീറ്റുകൾ മോഷ്ടിച്ചുയെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുന്നത്. ഭവാനിപൂരിലെ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയോട് മമത ബാനർജി തോറ്റിരുന്നു. ഇതും മമത അംഗീകരിച്ചിരുന്നില്ല.

മന്ത്രിമാരാകാനും നീണ്ടനിര; യുഡിഎഫ് ആശയക്കുഴപ്പത്തിലോ?

Congress Begins Talks on Kerala Cabinet After Elections: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കള്‍ മെയ് അഞ്ചിന് യോഗം ചേരുന്നുണ്ട്. എല്ലാ എംഎല്‍എമാരുടെയും എംപിമാരുടെയും നിലപാട് വിഷയത്തില്‍ ചോദിച്ചറിയാനാണ് തീരുമാനം. ഈ നിലപാട് ചോദിച്ചറിയാന്‍ ഇന്ന് തന്നെ പ്രത്യേക നിരീക്ഷക സംഘവും നിയോഗിക്കപ്പെടും.

  • Shiji M K
  • Updated on: May 05, 2026
  • 11:21 AM

'പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവാകരുത്'

PMA Salam Criticise Pinarayi Vijayan: ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്നാണ് സലാം ആഞ്ഞടിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ പിന്നോട്ട് പോകുന്നത് കണ്ടിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നിയമത്തിന് മുന്നിൽ കൊണ്ടുവരും.

അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 104888 വോട്ടായിരുന്നു നേടിയത്. ഭൂരിപക്ഷമാകട്ടെ 32431 വോട്ടും. സിപിഎമ്മിൻ്റെ വിപി മുഹമ്മദ് ഹനീഫ 72457 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയുടെ കെപി ബാബുരാജ് 7240 വോട്ടും നേടി. മണ്ഡലത്തിൽ 'നോട്ടക്ക് ' ലഭിച്ചത് 600-ൽപരം വോട്ടുകളായിരുന്നു. വികസന പ്രവർത്തനങ്ങൾ തന്നെയാണത്രെ ഭൂരിപക്ഷം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി പിറന്നു.

  • Arun Nair
  • Updated on: May 04, 2026
  • 10:16 PM

Election News 2026