<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/sports" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/sports</link>
		 
			<description>Sports News in Malayalam, കായിക മലയാളം വാർത്തകൾ: Latest Football, Cricket News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Wed, 29 Jul 2026 20:49:45 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/sports</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു</title>
					<link>https://www.malayalamtv9.com/photo-gallery/sanju-samsons-controversial-interview-he-explains-that-he-only-said-normal-things-2219780.html</link>
					<pubDate>Wed, 29 Jul 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/sanju-samsons-controversial-interview-he-explains-that-he-only-said-normal-things-2219780.html</guid>
					<description><![CDATA[<p>Sanju Samson explain controversial interview: സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്നും തന്റെ മത്സരം എതിർ ടീമിലെ താരങ്ങളോടാണെന്നും സഞ്ജു പറഞ്ഞു. &#8221;കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊർജവും&#8217; എന്ന് ​അ‌ദ്ദേഹം പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-9.jpg" class="attachment-large size-large wp-post-image" alt="Sanju Samson" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2219780 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Indian-team.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Indian Team" aria-describedby="gallery-1-2219784" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Indian-team.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Indian-team.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219784'>
				കഴിഞ്ഞ ദിവസം നൽകിയ അ‌ഭിമുഖം വിവാദമാകുന്നതിനിടെ തന്റെ പ്രതികരണങ്ങൾ സാധാരണമായിരുന്നുവെന്ന് വിശദീകരിച്ച് സഞ്ജു സാംസൺ. സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്നും തന്റെ മത്സരം എതിർ ടീമിലെ താരങ്ങളോടാണെന്നും സഞ്ജു പറഞ്ഞു. &#8221;കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊർജവും&#8217; എന്ന് ​അ‌ദ്ദേഹം പറഞ്ഞു.  (IMAGE CREDIT SOURCE: GETTY IMAGES) 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-latest-response.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson&#039;s Latest Response" aria-describedby="gallery-1-2219781" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-latest-response.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samsons-latest-response.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219781'>
				ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിലവിലെ ഏറ്റവും ചൂടേറിയ സംസാര വിഷയം സെലക്ടർമാർ സഞ്ജു സാംസൺ എന്ന താരത്തോട് കാണിക്കുന്ന അ‌നീതിയാണ്. മോശം ഫോമിലുള്ള മറ്റ് പല താരങ്ങൾക്കും നിരവധി അ‌വസരങ്ങൾ നൽകുന്ന സെലക്ടർമാർ പക്ഷേ സഞ്ജുവിനോട് എക്കാലത്തും അ‌നീതി മാത്രമേ കാട്ടിയിട്ടുള്ളൂ എന്നാണ് നിരവധി ആരാധകർ വിശ്വസിക്കുന്നത്. ഇങ്ങനെയൊരു ധാരണ ആരാധകരിൽ നിലനിൽക്കേ കഴിഞ്ഞ ദിവസം സഞ്ജു ഒരു അ‌ഭിമുഖത്തിൽ നടത്തിയ ചില പ്രതികരണങ്ങൾ വിവാദമാകുകയായിരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-controversial-interview.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson&#039;s Controversial Interview" aria-describedby="gallery-1-2219782" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-controversial-interview.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samsons-controversial-interview.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219782'>
				ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട &#8216;എലിപ്പന്തയത്തിൽ&#8217; നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചു എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സഞ്ജു ആ അ‌ഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായി മാറി. തനിക്ക് നേരിട്ട അ‌നീതിക്കെതിരേ ഒടുവിൽ സഞ്ജുതന്നെ മനസ് തുറന്നിരിക്കുന്നു എന്ന നിലയ്ക്ക് വ്യാഖ്യാനങ്ങൾ വന്നു. 
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-reacts-to-the-controversy.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Reacts To The Controversy" aria-describedby="gallery-1-2219783" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-reacts-to-the-controversy.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-reacts-to-the-controversy.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219783'>
				എന്നാൽ ഈ വിവാദ ഇന്റർവ്യൂ സംബന്ധിച്ച് ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ പുതിയ പ്രതികരണം എത്തിയിരിക്കുന്നത്. തന്റെ പ്രസ്താവനകൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മറ്റൊരു രീതിയിലാണ് ഏറ്റെടുത്തതെന്നും  താൻ സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും സഞ്ജു വിശദീകരിച്ചു. &#8216;ഞാൻ സാധാരണ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസ്സിലാകും: എന്ന് സഞ്ജു പറഞ്ഞു. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Indian-cricketer-Sanju-Samson.jpg" class="attachment-thumbnail size-thumbnail" alt="Indian Cricketer Sanju Samson" aria-describedby="gallery-1-2219785" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Indian-cricketer-Sanju-Samson.jpg 150w, https://images.malayalamtv9.com/uploads/2026/07/Indian-cricketer-Sanju-Samson.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219785'>
				 &#8221;ഇപ്പോഴത്തെ കാലത്ത് ആള്‍ക്കാര്‍ക്ക് അത് ഏത് രീതിയില്‍ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോള്‍ സാധാരണമാണ്. ഇതൊരു ടീം സ്‌പോര്‍ട്ടാണ്,&#8217; സഞ്ജു വ്യക്തമാക്കി. സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-V-Samson.jpg" class="attachment-thumbnail size-thumbnail" alt="Sanju V Samson" aria-describedby="gallery-1-2219787" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-V-Samson.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-V-Samson.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219787'>
				 സഞ്ജുവിന് ടീമിലെ തന്റെ സഹതാരങ്ങളുമായി വളരെ അ‌ടുത്ത ബന്ധമാണ് എന്ന് ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. തന്റെ നേട്ടത്തിനായി സഹതാരങ്ങളോട് മത്സരിക്കുന്ന ഒരു ​ശൈലി സഞ്ജുവിനില്ലെന്ന അ‌ദ്ദേ​ഹത്തെ അ‌റിയുന്ന എല്ലാവർക്കും അ‌റിയാം. ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങൾക്കും ഏറ്റവും അ‌ടുപ്പവും ബഹുമാനവുമുള്ള താരമാണ് സഞ്ജു എന്നാണ് ഇതുവരെയുള്ള മറ്റുള്ളവരുടെയും അ‌ദ്ദേഹത്തിന്റെയും പെരുമാറ്റ രീതികളിൽ നിന്ന് ആരാധകർക്ക് മനസിലാക്കാനായിട്ടുള്ളത്. എന്നാൽ സെലക്ടർമാർക്ക് മാത്രം സഞ്ജു എന്നും ഒരു അ‌ധികപ്പറ്റായിരുന്നു എന്ന് ആരാധകർ വിശ്വസിക്കുന്നു. 
				</dd></dl><br style="clear: both" />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>&#8221;ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു&#8221;; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ</title>
					<link>https://www.malayalamtv9.com/sports/i-dont-want-to-anymore-neymar-officially-announces-retirement-from-brazil-2219768.html</link>
					<pubDate>Wed, 29 Jul 2026 19:21:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/i-dont-want-to-anymore-neymar-officially-announces-retirement-from-brazil-2219768.html</guid>
					<description><![CDATA[<p>Neymar officially announces retirement from Brazil: ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ വിരമിക്കൽ അ‌റിയിച്ച നെയ്മർ ജൂനിയർ  ഇന്ന് തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോപ്പ സുഡാമേരിക്കാനയിൽ സാൻറോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ബ്രസീൽ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ നെയ്മർ ആവർത്തിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Neymar-officially-announces-retirement-from-Brazil.jpg" class="attachment-large size-large wp-post-image" alt="Neymar Officially Announces Retirement From Brazil" /></figure><p><strong>റിയോ ഡി ജനീറോ:</strong> ആരാധകരുടെ വികാരമായ ആ മഞ്ഞക്കുപ്പായം അ‌ണിഞ്ഞ് ഗാലറികളെ ആവേശം കൊള്ളിക്കാൻ ഇനി നെയ്മർ ഇല്ല. ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ വിരമിക്കൽ അ‌റിയിച്ച നെയ്മർ ജൂനിയർ (Neymar Jr.) ഇന്ന് തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോപ്പ സുഡാമേരിക്കാനയിൽ സാൻറോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ബ്രസീൽ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ നെയ്മർ ആവർത്തിച്ചത്. ഇതോടെ നെയ്മർ തിരിച്ചുവരും എന്ന് ആഗ്രഹിച്ച ആരാധകരുടെ പ്രതീക്ഷകൾ ഏറെക്കെുറെ അ‌സ്തമിച്ചു.</p>
<p>ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വശ്യത ആവാഹിച്ച കളി​ശൈലിയുമായി ബ്രസീൽ ഫുട്ബോളിന്റെ നെടുംതൂണായിരുന്നു ഈ മുപ്പത്തിനാലുകാരൻ. ബ്രസീലിയൻ ഫുട്ബോളിലെ സുന്ദരമായ സാംബ താളവും അസാധാരണമായ ഡ്രിബ്ലിംഗ് മികവും നെയ്മറെ ആരാധകർക്ക് പ്രിയപ്പെട്ട താരമാക്കി മാറ്റി. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് ഉൾപ്പെടെ നെയ്മർ മറികടന്നിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/roberto-mancini-returns-as-italy-coach-claudio-ranieri-as-technical-director-details-inside-2219545.html">4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി</a></strong></p>
<p>കാനറിപ്പടയുടെ മഞ്ഞക്കുപ്പായത്തിൽ ഇനിയൊരിക്കലും താൻ കളത്തിലിറങ്ങില്ലെന്ന് നെയ്മർ വ്യക്തമാക്കി. ബ്രസീൽ ദേശീയ ടീമിനൊപ്പമുള്ള തന്റെ അധ്യായം ഇവിടെ അവസാനിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. സാമ്പാ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് രാജ്യത്തിനായി കളിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്റെ രാജ്യത്തിനായി കപ്പിലുയർത്താൻ സാധിച്ചില്ലെങ്കിലും, രാജ്യത്തിന്റെ സ്നേഹം എനിക്ക് എന്നും കൂട്ടിനുണ്ടാകും. വിടപറയാൻ സമയമായി" - എന്ന് നെയ്മർ വികാരാധീനനായി കുറിച്ചു.</p>
<p>''ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിൻറെ മഞ്ഞക്കുപ്പായത്തിനായി എൻറെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ചശേഷം നെയ്മറുടെ പ്രതികരണം. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളോടെ ബ്രസീൽ പുരുഷ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് നെയ്മറുടെ ദേശീയ ടീമിലെ കരിയർ അവസാനിക്കുന്നത്.</p>
<p>ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും താരം ക്ലബ് ഫുട്ബോളിൽ തുടരും. 2013 ഫിഫ കോൺഫെഡറേഷൻസ് കപ്പ്, 2016 റിയോ ഒളിമ്പിക്സിൽ ബ്രസീലിന് ചരിത്രത്തിലാദ്യമായി സ്വർണ്ണ മെഡൽ എന്നിവയാണ് ദേശീയ ടീമിനൊപ്പം നെയ്മർ ​കൈവരിച്ച പ്രധാന നേട്ടങ്ങൾ. 2014, 2018, 2022 ലോകകപ്പുകളിൽ ബ്രസീലിന്റെ പ്രധാന താരമായിരുന്നു അ‌ദ്ദേഹം.</p>
<p>മികച്ച പ്രതിഭയുണ്ടെങ്കിലും പരുക്ക് നെയ്മറിന്റെ കരിയറിലുടനീളം അ‌ദ്ദേഹത്തെ വേട്ടയാടി. 2014-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ സംഭവിച്ച നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്കും, പിന്നീട് 2018, 2022 ലോകകപ്പുകളിലെ പുറത്താകലുകളും താരത്തെ അ‌ദ്ദേഹത്തെ നിരാശനാക്കിയിരുന്നു. ഏറ്റവുമൊടുവിൽ 2026 ലോകകപ്പിലും കാര്യമായ സംഭാവന ടീമിനായി നൽകാൻ കഴിയാതെ, ​നോർവേയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ തോറ്റ് പുറത്തായതിന് പിന്നാലെ നെയ്മർ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>നെയ്മറുടെ ഫുട്ബോൾ കരിയറിലെ സുവർണ്ണകാലം 2013–2017 കാലഘട്ടത്തിൽ ബാഴ്സലോണയിൽ കളിച്ചപ്പോൾ ആയിരുന്നു. ലയണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം നെയ്മർ കൂടി ചേർന്നപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണ ത്രയം MSN രൂപപ്പെട്ടു. ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പ ഡെൽ റേ എന്നിവ നേടി നെയ്മർ ട്രെബിൾ (Treble) തികച്ചു. ബാഴ്‌സയ്‌ക്കായി 186 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടാൻ അ‌ദ്ദേഹത്തിനായിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Neymar Jr., who announced his retirement following Brazil's elimination from the FIFA World Cup, officially announced his retirement today. Neymar reiterated his retirement from the Brazil team after Santos' 4-2 win over Venezuelan club Universidad Central in the Copa Sudamericana. "My time with Brazil is over," he said.</p>
]]></content:encoded>
				</item>
							<item>
					<title>IPL Brand Value: 2 ലക്ഷം കോടിയിലേക്ക്‌ ഐപിഎൽ ബിസിനസ് മൂല്യം; 300 മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന ആദ്യ ടീമായി ആർസിബി</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-business-value-reaches-200000-crore-mark-rcb-claims-top-spot-says-report-2219683.html</link>
					<pubDate>Wed, 29 Jul 2026 13:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-business-value-reaches-200000-crore-mark-rcb-claims-top-spot-says-report-2219683.html</guid>
					<description><![CDATA[<p>Houlihan Lokey IPL Valuation Report 2026: ഐപിഎൽ ബിസിനസ് എന്റർപ്രൈസ് മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വർധിച്ച് 20.6 ശതകോടി ഡോളറിൽ എത്തിയതായി ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹുലിഹാൻ ലോകി പുറത്തുവിട്ട 2026-ലെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Royal-Challengers-Bengaluru.jpg" class="attachment-large size-large wp-post-image" alt="Royal Challengers Bengaluru" /></figure><p>ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ബിസിനസ് എന്റർപ്രൈസ് മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വർധിച്ച് 20.6 ശതകോടി ഡോളറിൽ (197,024.68 കോടി രൂപ) എത്തിയതായി ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹുലിഹാൻ ലോകി പുറത്തുവിട്ട 2026-ലെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ലീഗിന്റെ സ്വതന്ത്ര ബ്രാൻഡ് മൂല്യം 10.3 ശതമാനം ഉയർന്ന് 4.3 ശതകോടി ഡോളറിലെത്തി (41,106 കോടി രൂപ). 2023 മുതൽ ബ്രാൻഡ് മൂല്യത്തിൽ 1.1 ശതകോടി ഡോളറിലധികം വർധനവാണ് ഉണ്ടായത്. ഓരോ മത്സരത്തിന്റെയും മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ, എൻഎഫ്എല്ലിന് തൊട്ടുപിന്നിലായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക നിക്ഷേപങ്ങളിലൊന്നായി ഉയർന്നുവരാൻ ഐപിഎല്ലിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>അടുത്തിടെ ഐപിഎല്ലില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ബ്ലാക്ക്‌സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്‌സ്, ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവരടങ്ങിയ കൺസോർഷ്യം 1.78 ശതകോടി ഡോളർ എന്ന റെക്കോർഡ് തുകയ്ക്ക് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നു. മിത്തൽ കുടുംബവും അദാർ പൂനാവാലയും ചേർന്ന് 1.65 ശതകോടി ഡോളർ മൂല്യത്തിൽ രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തു.</p>
<h3>മുന്നില്‍ ആര്‍സിബി</h3>
<p>ബ്രാന്‍ഡ് മൂല്യത്തില്‍ ആര്‍സിബിയാണ് മുന്നില്‍. 312.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയെന്ന സ്ഥാനം ആര്‍സിബി സ്വന്തമാക്കി. 300.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം കടക്കുന്ന ആദ്യ ക്രിക്കറ്റ് ടീമെന്ന നേട്ടവും ആർസിബി കൈവരിച്ചു. 2025-ലെ 269.0 ദശലക്ഷം ഡോളറിൽ നിന്ന് 16.0 ശതമാനം വർധനവാണിത്.</p>
<p>രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് 264.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. 2025-ലെ 242.0 ദശലക്ഷം ഡോളറിൽ നിന്ന് 9.1 ശതമാനം വളർച്ചയാണിത്. മൂന്നാം സ്ഥാനത്തെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡ് മൂല്യം 245.0 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/ryan-ten-doeschate-appointed-as-kkrs-head-of-cricket-strategy-day-after-resigning-as-team-india-assistant-coach-2219647.html">ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്</a></strong></p>
<p>നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സ് 244.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. സൺറൈസേഴ്സ് ഹൈദരാബാദ് 168.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബ് കിങ്സ് 158.0 ദശലക്ഷം യുഎസ് ഡോളറുമായി ഏഴാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസ് 157.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ എട്ടാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് 156.0 ദശലക്ഷം യുഎസ് ഡോളറോടെ ഒമ്പതാം സ്ഥാനത്തുണ്ട്. 122.0 ദശലക്ഷം യുഎസ് ഡോളർ മൂല്യവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഏറ്റവും പിന്നില്‍.</p>
<p>ആളുകൾ ഐപിഎൽ ഫ്രാഞ്ചൈസികളെ നോക്കിക്കാണുന്ന രീതി പൂർണ്ണമായും മാറിയെന്ന്‌ പഞ്ചാബ് കിങ്സിന്റെ സഹഉടമ നെസ് വാഡിയ പറഞ്ഞു. വർഷത്തിൽ രണ്ടുമാസം മാത്രം കളിക്കുന്ന ക്രിക്കറ്റ് ടീമുകളായല്ല അവരിപ്പോൾ കാണപ്പെടുന്നതെന്നും, ദീർഘകാല കായിക, വിനോദ ബിസിനസുകളായാണ് അവ കൂടുതൽ വിലയിരുത്തപ്പെടുന്നതെന്നും നെസ് വാഡിയ വ്യക്തമാക്കി.</p>
<h3>English Summary</h3>
<p>The Indian Premier League's business enterprise value grew 11.4% to reach $20.6 billion in 2026. Royal Challengers Bengaluru retained the top spot as the most valuable franchise, crossing $312 million in brand value. Kolkata Knight Riders climbed to third place, officially surpassing Chennai Super Kings in brand rankings. Landmark buyout deals and a massive shift toward digital viewership powered the league's overall commercial growth.</p>
]]></content:encoded>
				</item>
							<item>
					<title>ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്</title>
					<link>https://www.malayalamtv9.com/photo-gallery/ryan-ten-doeschate-appointed-as-kkrs-head-of-cricket-strategy-day-after-resigning-as-team-india-assistant-coach-2219647.html</link>
					<pubDate>Wed, 29 Jul 2026 11:57:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ryan-ten-doeschate-appointed-as-kkrs-head-of-cricket-strategy-day-after-resigning-as-team-india-assistant-coach-2219647.html</guid>
					<description><![CDATA[<p>Ryan Ten Doeschate Rejoins Kolkata Knight Riders: റയാൻ ടെൻ ഡോഷേറ്റ്  തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ഫ്രാഞ്ചൈസിയുടെ &#8216;ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി&#8217; ആയിട്ടാണ് നിയമനം. നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള ക്രിക്കറ്റ് തന്ത്രങ്ങൾ, പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, ടീം വികസനം എന്നിവയുടെ മേൽനോട്ടം വഹിക്കുകയാണ് ചുമതല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg" class="attachment-large size-large wp-post-image" alt="Ryan Ten Doeschate" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2219647 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-2-2219648" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219648'>
				ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം രാജി വെച്ചതിന് പിന്നാലെ റയാൻ ടെൻ ഡോഷേറ്റ്  തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ഫ്രാഞ്ചൈസിയുടെ &#8216;ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി&#8217; ആയിട്ടാണ് നിയമനം. നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള ക്രിക്കറ്റ് തന്ത്രങ്ങൾ, പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, ടീം വികസനം എന്നിവയുടെ മേൽനോട്ടം വഹിക്കുകയാണ് ചുമതല. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനാകുന്നതിന് മുമ്പ് റയാൻ ടെൻ ഡോഷേറ്റ് നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്നു (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-2.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-2-2219649" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219649'>
				 സ്കൗട്ടിംഗ്, താരങ്ങളുടെ തിരഞ്ഞെടുപ്പ്, സ്ക്വാഡ് പ്ലാനിംഗ്, പ്രകടന വിലയിരുത്തൽ എന്നിവയ്ക്കുള്ള തന്ത്രപരമായ ദിശയ്ക്ക് റയാൻ നേതൃത്വം നൽകുമെന്ന്‌ നൈറ്റ് റൈഡേഴ്സ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.  എല്ലാ നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികളിലും അദ്ദേഹം കോച്ചിംഗ് ടീമുകളുമായി ചേർന്ന് പ്രവർത്തിക്കും. സിപിഎല്ലിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐഎൽടി20-യിലെ അബുദാബി നൈറ്റ് റൈഡേഴ്സ്, എംഎൽസിയിലെ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നിവയുടെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. ഡോഷെറ്റ് കെകെആറിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-3.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-2-2219650" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219650'>
				അദ്ദേഹത്തെ വീണ്ടും നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന്‌ നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സിഇഓ വെങ്കി മൈസൂർ പറഞ്ഞു. അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും, ഫ്രാഞ്ചൈസി തലം മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് വരെയുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്തും ഈ ചുമതലയ്ക്ക് അദ്ദേഹത്തെ ഏറ്റവും അനുയോജ്യനാക്കുന്നു. നൈറ്റ് റൈഡേഴ്സ് ആവാസവ്യവസ്ഥയിലുടനീളം വളർച്ചയുടെ അടുത്ത ഘട്ടത്തിന് രൂപം നൽകാൻ അദ്ദേഹം സഹായിക്കുമെന്നും വെങ്കി മൈസൂര്‍ പറഞ്ഞു. നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയതില്‍ ഡോഷെറ്റ് സന്തോഷം പ്രകടിപ്പിച്ചു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-5.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-2-2219652" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-5.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219652'>
				നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ആവേശഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള കോച്ചിംഗ്, അനലിറ്റിക്സ് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ച് സ്കൗട്ടിംഗ്/പ്ലെയർ ഡെവലപ്മെന്റ് സിസ്റ്റങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും, ദീർഘകാല ക്രിക്കറ്റ് തന്ത്രം രൂപപ്പെടുത്താനുമുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. 2011-ല്‍ കളിക്കാരനായാണ് ഡോഷെറ്റ് ആദ്യം നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. 2012, 2014 വർഷങ്ങളിൽ കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ അദ്ദേഹവും ടീമിലുണ്ടായിരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-4.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-2-2219651" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219651'>
				പിന്നീട് 2022-ൽ കോച്ചിംഗ് സംഘത്തിന്റെ പ്രധാന ഭാഗമായി മാറി. 2024-ൽ കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഐപിഎൽ ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിലും പങ്കാളിയായി. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകസ്ഥാനം ഒഴിയുന്ന കാര്യം യുകെയിൽ വെച്ചുതന്നെ ടെൻ ഡോഷേറ്റ് ബിസിസിഐയെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് രാജി.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ</title>
					<link>https://www.malayalamtv9.com/sports/commonwealth-games-2026-day-7-india-full-schedule-timings-events-and-medal-matches-2219582.html</link>
					<pubDate>Wed, 29 Jul 2026 09:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/commonwealth-games-2026-day-7-india-full-schedule-timings-events-and-medal-matches-2219582.html</guid>
					<description><![CDATA[<p>CWG 2026 Day 7 India Schedule: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ മലയാളി താരങ്ങളായ മുരളി ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ന് മത്സരത്തിനിറങ്ങും. ബോക്‌സിങില്‍ ആറു താരങ്ങള്‍ക്ക് മെഡല്‍ ഉറപ്പാക്കാന്‍ ഒരു ജയം മാത്രം മതി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Murali-Sreeshankar.jpg" class="attachment-large size-large wp-post-image" alt="Murali Sreeshankar" /></figure><p>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ മലയാളി താരങ്ങളായ മുരളി ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ന് മത്സരത്തിനിറങ്ങും. ബോക്‌സിങില്‍ ആറു താരങ്ങള്‍ക്ക് മെഡല്‍ ഉറപ്പാക്കാന്‍ ഒരു ജയം മാത്രം മതി. ഭാരോദ്വഹനത്തിൽ സഞ്ജനയിലൂടെയും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. പാരാ അത്‌ലറ്റിക്‌സിൽ ദേവേന്ദർ കുമാർ, സാഗർ തായാത്ത്, മുഹമ്മദ് ബേസിൽ എം, ദിലീപ് മഹാദു ഗാവിത് എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്.</p>
<h3>ഇന്ത്യയുടെ ഇന്നത്തെ ഷെഡ്യൂള്‍</h3>
<p>ഉച്ചയ്ക്ക് രണ്ട്‌ മണിക്ക് വെയ്റ്റ്‌ലിഫ്റ്റിംഗിൽ വനിതകളുടെ 77 കിലോഗ്രാം ഫൈനൽ മെഡൽ പോരാട്ടത്തിൽ സഞ്ജന ഇന്ത്യയ്ക്കായി മത്സരിക്കുന്നതോടെയാണ് ഇന്നത്തെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 3:12 ന് നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹിറ്റ്സിൽ സാജൻ പ്രകാശും അനീഷ് എസ്. ഗൗഡയും പൂളിലിറങ്ങും.</p>
<p>പുരുഷന്മാരുടെ ഷോട്ട് പുട്ട് യോഗ്യതാ റൗണ്ടിൽ ഉച്ചകഴിഞ്ഞ് 3.35 മണിക്ക് തജീന്ദർപാൽ സിങ് തൂർ (ഗ്രൂപ്പ് എ), സമർദീപ് സിങ് ഗിൽ (ഗ്രൂപ്പ് ബി) എന്നിവർ മത്സരിക്കും. വൈകുന്നേരം 3:44 ന് പാരാ നീന്തലിൽ പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ S7 ഹിറ്റ്സിൽ സുയാഷ് നാരായൺ ജാഥവും ചൈതന്യ ബിശ്വാസ് കുൽക്കർണിയും മത്സരിക്കും.</p>
<p>വൈകുന്നേരം 4.02 മണിക്ക് നടക്കുന്ന പുരുഷന്മാരുടെ 200 മീറ്റർ ഹീറ്റ്സിൽ അനിമേഷ് കുജൂർ (ഹീറ്റ് 4) കളത്തിലിറങ്ങും. വൈകുന്നേരം 4:45 ന് വനിതകളുടെ 51 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സാക്ഷി ചൗധരി നോർത്തേൺ അയർലൻഡിന്റെ കെയ്റ്റ്‌ലിൻ ഫ്രയേഴ്‌സിനെ നേരിടും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/sharmila-dhankar-creates-history-with-indias-first-para-athletics-gold-at-commonwealth-games-2026-2219311.html">Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍</a></strong></p>
<p>5:30 ന് വനിതകളുടെ 70 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ അരുന്ധതി ചൗധരി ന്യൂസിലാൻഡിന്റെ മോർഗൻ ഹെൻഡേഴ്സണുമായി ഏറ്റുമുട്ടും. 6:15 ന് പുരുഷന്മാരുടെ 60 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ സച്ചിൻ സിവാച്ച് ബോട്സ്വാനയുടെ ട്രെഷർ മൊറേമിയുമായി പോരാടും.</p>
<p>രാത്രി 7:00 മണിക്ക് പുരുഷന്മാരുടെ 80 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ അങ്കുഷ് യാദവ് സെയ്‌ഷെൽസിന്റെ ജേഡ് മിക്കോക്കിനെയും, 7:30 ന് പുരുഷന്മാരുടെ 90+ കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ നരേന്ദർ ബർവാൾ സമോവയുടെ മൈക്കിൾ സെക്കോയെയും നേരിടും.</p>
<p>രാത്രി 11:00 മണിക്ക് ബോക്സിംഗിൽ വനിതകളുടെ 57 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ജെയ്‌സ്മിൻ ലംബോറിയ ഇംഗ്ലണ്ടിന്റെ എലിസ് ഗ്ലിന്നിനെ നേരിടും. രാത്രി 11:51 ന് നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഫൈനൽ (യോഗ്യത നേടുകയാണെങ്കിൽ) പോരാട്ടത്തിൽ സാജൻ പ്രകാശും അനീഷ് എസ്. ഗൗഡയും മത്സരിക്കും.</p>
<p>രാത്രി 11.54-ന്‌ നടക്കുന്ന പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിൽ ഇന്ത്യയുടെ മുരളി ശ്രീശങ്കറും ലോകേഷ് സത്യനാഥനും മെഡൽ പോരാട്ടത്തിനിറങ്ങും (മെഡൽ മത്സരം). അര്‍ധരാത്രിക്ക് ശേഷവും നിര്‍ണായക മത്സരങ്ങളുണ്ട്. പുലർച്ചെ 12.03-ന്‌ (ജൂലൈ 30) നടക്കുന്ന പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ യശസ് പാലാക്ഷ, സന്തോഷ് കുമാർ തമിളരശൻ എന്നിവർ മത്സരിക്കും. രാത്രി 12:31 ന് വനിതകളുടെ ഷോട്ട്പുട്ട് ഫൈനലിൽ മൻപ്രീത് കൗർ മെഡൽ ലക്ഷ്യമിട്ടിറങ്ങും. പുലർച്ചെ 2.05-ന് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഫൈനലിൽ പാരുൾ ചൗധരി മെഡലിനായി പോരാടും.</p>
<h3>English Summary</h3>
<p>India targets crossing the 20-medal mark on Day 7 of CWG 2026.Long jumper Murali Sreeshankar leads India's medal hopes in the athletics final. Six Indian boxers will fight in the quarterfinals to guarantee medals. Athletes in weightlifting, swimming, and shot put are also set to compete.</p>
]]></content:encoded>
				</item>
							<item>
					<title>4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി</title>
					<link>https://www.malayalamtv9.com/sports/roberto-mancini-returns-as-italy-coach-claudio-ranieri-as-technical-director-details-inside-2219545.html</link>
					<pubDate>Tue, 28 Jul 2026 22:45:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/roberto-mancini-returns-as-italy-coach-claudio-ranieri-as-technical-director-details-inside-2219545.html</guid>
					<description><![CDATA[<p>Roberto Mancini returns as Italy coach: 2006-ൽ ലോകകപ്പ് നേടിയ ശേഷം പിന്നീട് നടന്ന ലോകകപ്പുകളെല്ലാം ഇറ്റലിക്ക് വീഴ്ചകളിൽ നിന്ന് വീഴ്ചകളിലേക്കുള്ള യാത്രയായിരുന്നു. ഇറ്റാലിയൻ ഫുട്ബോളിനെ ആ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ കോച്ചായി സ്ഥാനമേറ്റെടുത്തിരിക്കുന്ന റോബർട്ടോ മാൻചിനിക്ക് ഉള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Roberto-Mancini-returns-as-Italy-coach.jpg" class="attachment-large size-large wp-post-image" alt="Roberto Mancini Returns As Italy Coach" /></figure><p><strong>റോം:</strong> ഇറ്റാലിയൻ ഫുട്ബോളിനെ സുവർണകാലത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ പുതിയ കോച്ച് എത്തിയിരിക്കുന്നു. കളിക്കാരനായും കോച്ചായും ഇറ്റലിയോടൊപ്പം ഇതിന് മുൻപും പ്രവർത്തിച്ചിട്ടുള്ള റോബർട്ടോ മാൻചിനി (Roberto Mancini) യെ ഇറ്റാലിയൻ ടീമിന്റെ പുതിയ കോച്ചായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ ഫുട്ബോൾഫെഡറേഷനാണ് ഇക്കാര്യം ഇപ്പോൾ ഔദ്യോഗികമായി അ‌റിയിച്ചിരിക്കുന്നത്. ഇതിഹാസതാരം ആന്ദ്രെ പിർലോയുടെ പേരാണ് ഇറ്റലിയുടെ പുതിയ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത് എങ്കിലും പിർലോയ്ക്ക് റഷ്യയിലെ ബെറ്റിങ് സ്ഥാപനവുമായുള്ള കരാർ ചൂണ്ടിക്കാട്ടി രാജ്യത്ത് എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് കോച്ചാകാനുള്ള നിയോഗം വീണ്ടും മാൻചിനിയെ തേടി എത്തിയത്.</p>
<p>ലോകഫുട്ബോളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറ്റലിയോളം ഗതികെട്ടവർ വേറെയാരുമില്ല എന്ന് പറയാം. ലോകകപ്പിൽ നാല് തവണ മുത്തമിട്ട ചരിത്രമുള്ള ടീമാണ് ഇറ്റലി. എന്നാൽ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ ഇക്കഴിഞ്ഞ 2026 ലോകകപ്പ് അ‌ടക്കം അ‌വസാന മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാൻ പോലും ഇറ്റലിക്ക് കഴിഞ്ഞിട്ടില്ല.</p>
<p><strong>Also Read:<a href="https://www.malayalamtv9.com/sports/zinedine-zidane-officially-announced-as-france-coach-heres-what-fans-can-expect-2219490.html"> ‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു</a></strong></p>
<p>2006-ൽ ലോകകപ്പ് നേടിയ ശേഷം പിന്നീട് നടന്ന ലോകകപ്പുകളെല്ലാം ഇറ്റലിക്ക് വീഴ്ചകളിൽ നിന്ന് വീഴ്ചകളിലേക്കുള്ള യാത്രയായിരുന്നു. ഇറ്റാലിയൻ ഫുട്ബോളിനെ ആ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ കോച്ചായി സ്ഥാനമേറ്റെടുത്തിരിക്കുന്ന റോബർട്ടോ മാൻചിനിക്ക് ഉള്ളത്. മാൻചിനിക്ക് ഒപ്പം പരിശീലകനായ ക്ലോഡിയോ റനിയേരി ഇറ്റാലിയൻ ടീമിന്റെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായും ചുമതലയേറ്റിട്ടുണ്ട്.</p>
<h3>റോബർട്ടോ മാൻചിനി</h3>
<p>ഇറ്റാലിയൻ ഫുട്ബോളിന്റെ ചരിത്രത്താളുകളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിത്വമാണ് മാൻചിനിയുടേത്. 1990 ഫിഫ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇറ്റാലിയൻ ടീമംഗം ആണ് അ‌ദ്ദേഹം. 2 സീരി A കിരീടങ്ങൾ, 6 കോപ്പ ഇറ്റാലിയ കിരീടങ്ങൾ, 2 UEFA കപ് കിരീടങ്ങൾ എന്നിവയാണ് മാൻചിനിയുടെ കരിയർ സമ്പാദ്യത്തിലുള്ള മറ്റ് പ്രധാന നേട്ടങ്ങൾ.</p>
<p>ഇറ്റാലിയൻ ദേശീയ ടീം മാനേജർ എന്ന നിലയിൽ UEFA യൂറോ 2020 കിരീടം മാൻചിനിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. മറ്റൊന്ന് 37 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ്. മാൻചിനിയുടെ കീഴിൽ ഇറ്റലി തുടർച്ചയായി 37 മത്സരങ്ങളിൽ തോൽവിയറിയാതെ കളിച്ചു. ഇത് അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും വലിയ റെക്കോർഡ് ആണ്.</p>
<p>ഇന്റർ മിലാൻ ക്ലബ് മാനേജർ എന്ന നിലയിൽ തുടർച്ചയായി 3 സീസണുകളിൽ സീരി എ കിരീടം, 2 കോപ്പ ഇറ്റാലിയ, 2 ഇറ്റാലിയൻ സൂപ്പർകപ്പ് കിരീടങ്ങൾ മാൻചിനി നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി മാനേജർ എന്ന നിലയിൽ 2011–12 സീസണിൽ 44 വർഷത്തെ കാത്തിരിപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടം സമ്മാനിച്ചതും അ‌ദ്ദേഹത്തിന്റെ കരിയറിലെ പൊൻതൂവലാണ്. 2012-ൽ കമ്മ്യൂണിറ്റി ഷീൽഡും നേടി.</p>
<p>2023 ൽ ഇറ്റാലിയൻ പരിശീലക സ്ഥാനം രാജിവച്ച് മാൻചിനി സൗദി അറേബ്യയുടെ കോച്ചായി പോയി. മൂന്നുവർഷത്തിനിപ്പുറം വീണ്ടും ഇറ്റലിയെ പരിശീലിപ്പിക്കാനെത്തുമ്പോൾ പഴയ ഇറ്റലിയെയല്ല, അ‌ദ്ദേഹത്തിന് കിട്ടിയിരിക്കുന്നത്. എല്ലാം ഒന്നേന്ന് തുടങ്ങണം. മികച്ച പുതിയ താരങ്ങളെ ഉൾപ്പെടെ കണ്ടെത്തിയും നിലവിലുള്ള താരങ്ങളെ നവീകരിച്ചും അ‌ടുത്ത ലോകകപ്പിനായി ശക്തമായ ഒരു ഇറ്റാലിയൻ ടീമിനെ വാർത്തെടുക്കുക എന്നതാണ് റോബർട്ടോ മാൻചിനിയിൽ നിക്ഷിപ്തമായിരിക്കുന്ന പുതിയ കർത്തവ്യം.</p>
<h3>English Summary</h3>
<p>Roberto Mancini, who has previously worked with Italy as a player and coach, has been announced as the new coach of the Italian team. The Italian Football Federation has now officially announced this. Coach Claudio Ranieri has also been appointed as the new technical director of the Italian team.</p>
]]></content:encoded>
				</item>
							<item>
					<title>റയാൻ ടെൻ ഡോഷേറ്റ് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് സ്ഥാനമൊഴിഞ്ഞു? വീണ്ടും കെകെആറിലേക്ക്?</title>
					<link>https://www.malayalamtv9.com/sports/cricket-news/ryan-ten-doeschate-resigns-as-india-assistant-coach-following-england-series-loss-report-2219532.html</link>
					<pubDate>Tue, 28 Jul 2026 22:18:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ryan-ten-doeschate-resigns-as-india-assistant-coach-following-england-series-loss-report-2219532.html</guid>
					<description><![CDATA[<p>India Assistant Coach Ryan ten Doeschate Steps Down: അയര്‍ലന്‍ഡിനും, ഇംഗ്ലണ്ടിനുമെതിരായ പരമ്പര തോല്‍വികള്‍ക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Ryan-ten-Doeschate.jpg" class="attachment-large size-large wp-post-image" alt="Ryan ten Doeschate" /></figure><p>അയര്‍ലന്‍ഡിനും, ഇംഗ്ലണ്ടിനുമെതിരായ പരമ്പര തോല്‍വികള്‍ക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുകെയിൽ വെച്ചുതന്നെ ടെൻ ഡോഷേറ്റ് തന്റെ തീരുമാനം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനാകുന്നതിന് മുമ്പ് അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം നൈറ്റ് റൈഡേഴ്‌സിലേക്ക് മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്.</p>
<p>ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് രാജിവച്ചതെന്നാണ് സൂചന. 2024 ജൂലൈ മുതല്‍ 2026 ജൂലൈ പകുതി വരെയായിരുന്നു കരാര്‍ കാലാവധിയെന്നാണ് വിവരം. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായപ്പോഴാണ് ടെന്‍ ഡോഷെറ്റ് സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമാകുന്നത്. ബാറ്റിംഗ്, ഫീൽഡിംഗ് മേഖലകളിൽ ഒരുപോലെ സംഭാവന നൽകി.</p>
<h3>മികച്ച പ്രകടനം</h3>
<p>ടെന്‍ ഡോഷെറ്റ് സഹപരിശീലകനായിരുന്നപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2025-ലെ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ, 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് വിജയം നിലനിർത്തുകയും ചെയ്തു.</p>
<p>എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പ്രകടനം പരിതാപകരമായിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടമായ ഇന്ത്യന്‍ ടീമിന്‌ സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് 3-0 നും ദക്ഷിണാഫ്രിക്കയോട് 2-0 നും പരമ്പര തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/sanju-samson-opens-up-on-virat-kohlis-lifestyle-advice-and-why-he-struggled-to-maintain-it-2219506.html">Sanju Samson: ‘ജിമ്മില്‍ കോലി നല്‍കിയ ഉപദേശം ഒരു വര്‍ഷം പിന്തുടര്‍ന്നു; പിന്നീടത് സാധിച്ചില്ല’</a></strong></p>
<h3>ഇനി നൈറ്റ് റൈഡേഴ്‌സിലേക്ക്?</h3>
<p>തന്റെ പഴയ തട്ടകമായ നൈറ്റ് റൈഡേഴ്‌സിലേക്ക് ടെന്‍ ഡോഷെറ്റ് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു താരമെന്ന നിലയില്‍ 2012, 2014 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമില്‍ ഡോഷെറ്റുമുണ്ടായിരുന്നു. 2022-ൽ ഫീൽഡിംഗ് കോച്ചായി അദ്ദേഹം ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തി. 2024 വരെയുള്ള കാലയളവിൽ അദ്ദേഹം കോച്ചിംഗ് സ്റ്റാഫിനൊപ്പം ഉണ്ടായിരുന്നു.</p>
<p>നേരത്തെ അഭിഷേക് നായരും ഇന്ത്യയുടെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോയിരുന്നു. മുൻപ് കെകെആറിലും പിന്നീട് ഗംഭീറിന്റെ പരിശീലക സംഘത്തിന് കീഴിൽ ഇന്ത്യൻ ദേശീയ ടീമിലും അസിസ്റ്റന്റ് കോച്ചുമാരായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.</p>
<h3>യുകെ പര്യടനത്തില്‍ സംഭവിച്ചത്‌</h3>
<p>അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഇതാദ്യമായാണ് ഇന്ത്യ അയര്‍ലന്‍ഡിനോട് തോല്‍ക്കുന്നത്. ഏറെ ഞെട്ടിക്കുന്നതായിരുന്നു അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ പ്രകടനം. ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ ടി20 ലോകജേതാക്കള്‍ക്ക് സാധിച്ചില്ല. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പരയിലെ അവശേഷിച്ച നാലു മത്സരങ്ങളിലും തോറ്റു.</p>
<p>മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ജയിച്ചു. അവസാന രണ്ട് മത്സരങ്ങളില്‍ തോറ്റ് ആ പരമ്പരയും കൈവിട്ടു. യുകെ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം അവലോകനം ചെയ്യാന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ നീക്കം.</p>
<h3>English Summary</h3>
<p>India's assistant coach Ryan ten Doeschate has stepped down following series losses in the UK. His decision was informed to the BCCI after his two-year contract concluded this month. He contributed to India's T20 World Cup and Asia Cup victories alongside head coach Gautam Gambhir. The former all-rounder will now return to Kolkata Knight Riders in a coaching role.</p>
]]></content:encoded>
				</item>
							<item>
					<title>അ‌പ്പൊ മെസിക്ക് കിട്ടില്ലേ! 2026 ബാലൺ ഡി ഓർ പട്ടികയിൽ മുന്നിൽ ഹാരി കെയ്നും യമാലും എംബാപ്പെയും</title>
					<link>https://www.malayalamtv9.com/sports/ballon-dor-2026-is-messi-unlikely-to-win-harry-kane-yamal-and-mbappe-top-the-list-2219512.html</link>
					<pubDate>Tue, 28 Jul 2026 20:24:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/ballon-dor-2026-is-messi-unlikely-to-win-harry-kane-yamal-and-mbappe-top-the-list-2219512.html</guid>
					<description><![CDATA[<p>Ballon d&#8217;Or 2026: ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാലൺ ഡി ഓർ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ആണ്. ബയേൺ മ്യൂണിക്കിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹാരി കെയിൻ ഈ സീസണിൽ ആകെ 61 ഗോളുകൾ നേടി. ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്കും സ്പെയിനിനെ 2026 ലോകകപ്പ് വിജയത്തിലേക്കും നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലാമിൻ യമാൽ ആണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ള മറ്റൊരു താരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Ballon-dOr-2026-Is-Messi-unlikely-to-win.jpg" class="attachment-large size-large wp-post-image" alt="Ballon D'or 2026 Is Messi Unlikely To Win" /></figure><p>ലോകകപ്പ് നടന്ന സമയത്ത് ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും​ ലയണൽ മെസി സ്വന്തമാക്കും എന്ന് ആരാധകർ കരുതിയിരുന്നു, എന്നാൽ ഒടുവിൽ രണ്ടും കിട്ടിയില്ല. ഗോളുകളുടെ എണ്ണത്തിൽ മുന്നിലുണ്ടായിരുന്നത് എംബാപ്പെയായതിനാൽ ഗോൾഡൻ ബൂട്ട് സ്വാഭാവികമായി എംബാപ്പെയ്ക്ക് കിട്ടി. എന്നാൽ ഗോൾഡൻ ബോൾ മെസിക്ക് കിട്ടുമെന്ന് വിചാരിച്ചെങ്കിലും സ്പെയിനിന്റെ റോഡ്രിക്കാണ് അ‌ത് കിട്ടിയത്. ഇപ്പോൾ ലോകകപ്പ് അ‌വസാനിച്ചപ്പോൾ എല്ലാ കണ്ണുകളും അ‌ടുത്തതായി ഉറ്റുനോക്കുന്നത് 2026ലെ ബാലൺ ഡി ഓർ (2026 Ballon d'Or) ആര് നേടും എന്നാണ്. ഈ പുരസ്കാരത്തിനുള്ള പട്ടികയിലും ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് മെസിക്ക് ആണെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസി പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലില്ല.</p>
<p>ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാലൺ ഡി ഓർ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ആണ്. ബയേൺ മ്യൂണിക്കിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹാരി കെയിൻ ഈ സീസണിൽ ആകെ 61 ഗോളുകൾ നേടി. ബയേണിനെ ബുണ്ടസ്‌ലിഗ, ഡി.എഫ്.ബി പോക്കൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ബുണ്ടസ്‌ലിഗയിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും കെയ്ൻ സ്വന്തമാക്കിയിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/zinedine-zidane-officially-announced-as-france-coach-heres-what-fans-can-expect-2219490.html">‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു</a></strong></p>
<p>ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്കും സ്പെയിനിനെ 2026 ലോകകപ്പ് വിജയത്തിലേക്കും നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലാമിൻ യമാൽ ആണ് ബാലൺ ഡി ഓർ സാധ്യതാ പട്ടികയിൽ മുന്നിലുള്ള മറ്റൊരു താരം. ലാമിന് ഈ പുരസ്കാരം ലഭിക്കുകയാണെങ്കിൽ ബാലൺ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഈ 19 വയസുകാരന് സ്വന്തമാകും.</p>
<p>ബാലൻ ഡി ഓർ സാധ്യതാ പട്ടികയിൽ ആദ്യ മൂന്നിൽ ഇടംപിടിച്ച മറ്റൊരു താരം ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ്. 2026 ലോകകപ്പിൽ 10 ഗോളുകൾ നേടി 'ഗോൾഡൻ ബോൾ' എംബാപ്പെ സ്വന്തമാക്കിയിരുന്നു. റയൽ മാഡ്രിഡിനായി ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി 'പിച്ചിച്ചി ട്രോഫി'യും, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും എംബാപ്പെയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.</p>
<p>ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ളവരിൽ നിലവിൽ ആദ്യ അ‌ഞ്ചിൽ ലയണൽ മെസിയും ഉണ്ട്. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ മധ്യനിരയിൽ തിളങ്ങിയ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിയും ഈ പുരസ്കാരം നേടാൻ സാധ്യത കൽപ്പിക്കുന്നവരിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് സ്‌പോർട്സ് മാഗസിനായ 'ഫ്രാൻസ് ഫുട്ബോൾ' ആണ് ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള ഔദ്യോഗിക നാമനിർദ്ദേശ പട്ടിക പുറത്തുവിടുന്നത്.</p>
<h3>ബാലൻ ഡി ഓർ</h3>
<p>ലോക ഫുട്ബോളിൽ ഒരു കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും വ്യക്തിഗതവും അഭിമാനകരവുമായ പുരസ്കാരമായാണ് ബാലൻ ഡി ഓർ വിലയിരുത്തപ്പെടുന്നത്. ഫ്രഞ്ച് ഭാഷയിൽ 'സ്വർണ്ണപ്പന്ത്' (Golden Ball) എന്നാണ് ബാലൻ ഡി ഓർ എന്ന വാക്കിനർത്ഥം. ഫ്രഞ്ച് ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഗബ്രിയേൽ ഹാനോട്ട് ആണ് 1956-ൽ ഈ പുരസ്കാരത്തിന് തുടക്കമിട്ടത്. ആദ്യ ജേതാവ് ഇംഗ്ലണ്ടിന്റെ സ്റ്റാൻലി മാത്യൂസ് ആയിരുന്നു.</p>
<h3>തെരഞ്ഞെടുപ്പ്</h3>
<p>താരങ്ങളുടെ പെർഫോമൻസിന് പുറമെ ടീം നേട്ടങ്ങൾ, അച്ചടക്കം, ഫെയർ പ്ലേ എന്നിവ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമപ്രവർത്തകർ വോട്ട് ചെയ്ത് ജേതാവിനെ തിരഞ്ഞെടുക്കും. ഫിഫ റാങ്കിംഗിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള കായിക മാധ്യമപ്രവർത്തകരാണ് വോട്ടെടുപ്പിൽ പങ്കാളികളാകുന്നത്. തുടക്കത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്ക് മാത്രമായിരുന്നു ഈ പുരസ്കാരം നൽകിയിരുന്നത് എങ്കിലും ഇപ്പോൾ ലോകത്തിലെ ഏത് ലീഗിൽ കളിക്കുന്ന താരങ്ങൾക്കും ബാലൻ ഡി ഓർ പുരസ്കാരത്തിന് അ‌ർഹതയുണ്ട്.</p>
<h3>2026 -ലെ ബാലൻ ഡി ഓർ</h3>
<p>2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിലെ മത്സരങ്ങളിലെ താരങ്ങളുടെ പെർഫോമൻസ് ആണ് ഈ വർഷത്തെ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഈ വർഷത്തെ പുരസ്കാരത്തിന് പരിഗണിക്കുന്ന 30 താരങ്ങളുടെ അന്തിമ പട്ടിക ഫ്രാൻസ് ഫുട്ബോൾ ഓഗസ്റ്റിൽ പുറത്തുവിടും. 70-ാം ബാലൻ ഡി-ഓർ പുരസ്കാരമാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഒക്ടോബർ 26ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ വിജയിയെ പ്രഖ്യാപിക്കുക.</p>
<h3>English Summary</h3>
<p>According to the latest reports, England captain Harry Kane is the top contender for the Ballon d'Or. Harry Kane has scored 61 goals for Bayern Munich this season. Lamine Yamal, who played a key role in leading Barcelona to the La Liga title and Spain to the 2026 World Cup, is another player at the top of the list. France superstar Kylian Mbappe is also in the running for the award.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: &#8216;ജിമ്മില്‍ കോലി നല്‍കിയ ഉപദേശം ഒരു വര്‍ഷം പിന്തുടര്‍ന്നു; പിന്നീടത് സാധിച്ചില്ല&#8217;</title>
					<link>https://www.malayalamtv9.com/photo-gallery/sanju-samson-opens-up-on-virat-kohlis-lifestyle-advice-and-why-he-struggled-to-maintain-it-2219506.html</link>
					<pubDate>Tue, 28 Jul 2026 20:05:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/sanju-samson-opens-up-on-virat-kohlis-lifestyle-advice-and-why-he-struggled-to-maintain-it-2219506.html</guid>
					<description><![CDATA[<p>Sanju Samson on Virat Kohli’s Fitness Regime : കായികക്ഷമത നിലനിര്‍ത്തുന്നതില്‍ വിരാട് കോലി മറ്റ് താരങ്ങള്‍ക്കും മാതൃകയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട് വിരാട് കോലി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Batting.jpg" class="attachment-large size-large wp-post-image" alt="Sanju Samson Batting" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2219506 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Batting.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Batting" aria-describedby="gallery-3-2219507" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Batting.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Batting.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219507'>
				കായികക്ഷമത നിലനിര്‍ത്തുന്നതില്‍ വിരാട് കോലി മറ്റ് താരങ്ങള്‍ക്കും മാതൃകയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട് കോലി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കോലി നല്‍കിയ ഉപദേശം പിന്തുടര്‍ന്നെങ്കിലും ഒരു വര്‍ഷത്തിന് ശേഷം അത് ഉപേക്ഷിക്കേണ്ടി വന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ &#8216;ബിലീവ്&#8217; എന്ന പരിപാടിയിലായിരുന്നു സഞ്ജുവിന്റെ വെളിപ്പെടുത്തല്‍ (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Century.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Century" aria-describedby="gallery-3-2219508" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Century.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Century.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219508'>
				കോലി ജിമ്മില്‍ നടത്തുന്ന കഠിനാധ്വാനത്തെ സഞ്ജു പ്രശംസിച്ചു. കായികക്ഷമത നിലനിര്‍ത്തുന്നതിന്‌ ആവശ്യമായ ഭക്ഷണക്രമവും ദിനചര്യയും നിലനിർത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിൽ നിന്ന് ഉപദേശം ലഭിച്ച കാര്യവും ഓർത്തെടുത്തു. കോഹ്‌ലിയുടെ നിർദ്ദേശങ്ങൾ താൻ നടപ്പിലാക്കി. പക്ഷേ, പിന്നീടത് സാധിച്ചില്ലെന്നും താരം വ്യക്തമാക്കി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-CSK.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson CSK" aria-describedby="gallery-3-2219509" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-CSK.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-CSK.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219509'>
				&#8220;വിരാട് ഭായ് എങ്ങനെയുള്ള ആളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം എല്ലാവരോടും വളരെ വ്യക്തമായും കാര്യങ്ങൾ നേരിട്ടും സംസാരിക്കുന്ന വ്യക്തിയാണ്. നിങ്ങൾ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ, അതിന് എന്താണ് ആവശ്യമെന്ന് കൃത്യമായി തന്നെ അദ്ദേഹം പറഞ്ഞുതരും. ജിമ്മിൽ അദ്ദേഹം പെരുമാറുന്ന രീതിയും അദ്ദേഹത്തിനുള്ളിലെ ആ പ്രത്യേക വാശിയും തീയും എനിക്ക് ശരിക്കും ഇഷ്ടമുള്ള കാര്യമാണ്&#8221;, സഞ്ജു പറഞ്ഞു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-in-IPL-2026.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson in IPL 2026" aria-describedby="gallery-3-2219510" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-in-IPL-2026.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-in-IPL-2026.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219510'>
				&#8220;ഇന്ത്യൻ ടീമിന്റെ ക്യാമ്പിനിടെ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, &#8216;പാജീ, ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക്കും എന്തെങ്കിലും പറഞ്ഞുതരൂ&#8217;&#8230;ജീവിതശൈലി വളരെ വലിയൊരു പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകണമെങ്കിൽ, വേറിട്ടൊരു ജീവിതശൈലി തന്നെ നിങ്ങൾ പിന്തുടരേണ്ടതുണ്ട്&#8221;, സഞ്ജു വ്യക്തമാക്കി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Shot.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Shot" aria-describedby="gallery-3-2219511" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Shot.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Shot.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219511'>
				തന്റെ കരിയറിലെ യാത്രയിൽ തനിക്ക് ഉപകാരപ്പെട്ട കാര്യങ്ങൾ അദ്ദേഹം എന്നോട് പങ്കുവെച്ചു. &#8216;ഈ ആഹാരം നിന്റെ ശരീരത്തിന് വീണ്ടെടുപ്പ്  നൽകാൻ സഹായിക്കും, എന്നാൽ ഇത് സഹായിക്കില്ല. അടുത്ത 10 വർഷത്തേക്ക് ഈ അച്ചടക്കം തുടരുകയാണെങ്കിൽ, നിനക്ക് മികച്ചൊരു കരിയർ മുന്നിലുണ്ടാകും&#8217; എന്ന് അദ്ദേഹം  പറഞ്ഞു. ഒന്നര വര്‍ഷത്തോളം അത് പിന്തുടരാനായി. എന്നാൽ അതിനുശേഷം തനിക്ക് ആ വഴിയിൽ കൃത്യമായി തുടരാൻ സാധിച്ചില്ലെന്ന്‌ സഞ്ജു കൂട്ടിച്ചേർത്തു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>&#8216;തോറ്റവരെ&#8217; കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു</title>
					<link>https://www.malayalamtv9.com/sports/zinedine-zidane-officially-announced-as-france-coach-heres-what-fans-can-expect-2219490.html</link>
					<pubDate>Tue, 28 Jul 2026 18:08:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/zinedine-zidane-officially-announced-as-france-coach-heres-what-fans-can-expect-2219490.html</guid>
					<description><![CDATA[<p>Zinedine Zidane officially announced as France coach: ഫിഫ ലോകകപ്പ് സെമി​ഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസ് പുറത്തായിരുന്നു. ഇതിനെത്തുടർന്ന് ദീർഘകാലം ഫ്രഞ്ച് കോച്ചായി തുടർന്ന ദിദിയർ ദെഷാംസ് പടിയിറങ്ങി. ഇതിന് പിന്നാലെയാണ് &#8216;തോറ്റവരെ&#8217; കളിപഠിപ്പിക്കാൻ ഫ്രഞ്ച് നിരയിൽ കളിച്ചും റയൽ മഡ്രിഡ് കോച്ചായി കളിപ്പിച്ചും പരിചയമുള്ള സിദാൻ എത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Zinedine-Zidane-officially-announced-as-France-coach.jpg" class="attachment-large size-large wp-post-image" alt="Zinedine Zidane Officially Announced As France Coach" /></figure><p><strong>പാരീസ്:</strong> ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ കോച്ചായി ഇതിഹാസ താരം സിനദിൻ സിദാനെ നിയമിച്ചു. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പ് സെമി​ഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസ് പുറത്തായിരുന്നു. ഇതിനെത്തുടർന്ന് ദീർഘകാലം ഫ്രഞ്ച് കോച്ചായി തുടർന്ന ദിദിയർ ദെഷാംസ് പടിയിറങ്ങി. ഇതിന് പിന്നാലെയാണ് 'തോറ്റവരെ' കളിപഠിപ്പിക്കാൻ ഫ്രഞ്ച് നിരയിൽ കളിച്ചും റയൽ മഡ്രിഡ് കോച്ചായി കളിപ്പിച്ചും പരിചയമുള്ള സിദാൻ എത്തിയിരിക്കുന്നത്. 4 വർഷത്തെ കരാറിൽ ആണ് സിദാനെ കോച്ചായി നിയമിച്ചിരിക്കുന്നത്. കിലിയൻ എംബാപ്പെ ഉൾപ്പെടെ ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഫ്രഞ്ച് നിര ഇനി സിദാന്റെ ചിട്ടയിലും ശിക്ഷണത്തിലുമാകും കളിക്കിറങ്ങുക.</p>
<p>സിദാൻ കോച്ചായി എത്തുമ്പോൾ ഫ്രഞ്ച് ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അ‌തിൽ ഏറ്റവും പ്രധാനം ഇനി നാല് വർഷം കഴിഞ്ഞ് നടക്കുന്ന ലോകകപ്പിന്റെ കിരീടം തന്നെയാണ്. 1998-ൽ കളിക്കാരനെന്ന നിലയിൽ ഫ്രാൻസിന് ലോകകപ്പ് നേടിത്തന്ന ഇതിഹാസ താരം ഇനി പരിശീലകന്റെ കുപ്പായത്തിൽ തങ്ങൾക്കത് നേടിത്തരും എന്ന് ആരാധകർ വിശ്വസിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/kris-srikkanth-urges-selectors-to-drop-abhishek-sharma-and-recall-sanju-samson-ahead-of-t20-series-2219464.html">അഭിഷേക് ശർമ്മ വേണ്ട; സഞ്ജു സാംസണിനെ ഓപ്പണർ സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുൻ സെലക്ടർ</a></strong></p>
<h3>കളിയും മാറും</h3>
<p>കോച്ച് മാറിയതോടെ ഫ്രാൻസിന്റെ കളി രീതിയും മാറും എന്ന് വിലയിരുത്തപ്പെടുന്നു. ഡിദിയർ ദെഷാംപ്സിന്റെ കാലത്ത് പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള കളിയായിരുന്നു ഫ്രാൻസിന്റേതെങ്കിൽ, സിദാന്റെ കീഴിൽ കൂടുതൽ ആക്രമണാത്മകമായ ശൈലിയാകും ഉണ്ടാകുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. "എന്നെ മുന്നോട്ട് നയിക്കുന്നത് കളിയും ഗോളുകളുമാണ്. മൈതാനത്ത് ഞാൻ നമ്പർ 10 പ്ലെയർ ആയിരുന്നു, കൂടുതൽ ഗോളുകൾ നേടുന്ന അറ്റാക്കിംഗ് ഫുട്ബോളിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്." എന്ന് സിദാൻ തന്നെ പറഞ്ഞിട്ടുണ്ട്.</p>
<h3>കളിക്കാരെ ​കൈകാര്യം ചെയ്യൽ</h3>
<p>റയൽ മാഡ്രിഡിൽ പരിശീലിപ്പിച്ച അ‌നുഭവമുള്ള സിദാന് ഫ്രഞ്ച് താരങ്ങളെ വിജയകരമായി ​കൈകാര്യം ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നു. റയലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളെ സിദാൻ പരിശീലിപ്പിച്ചിട്ടുണ്ട്. അ‌തിനാൽത്തന്നെ എംബാപ്പെ ഉൾപ്പെടുന്ന ഫ്രാൻസിന്റെ സൂപ്പർ താരനിരയെ ഒത്തൊരുമയോടെ നയിക്കാനും ഡ്രസ്സിംഗ് റൂമിൽ ആത്മവിശ്വാസം വളർത്താനും സിദാന് കഴിയും എന്നാണ് കരുതപ്പെടുന്നത്.</p>
<p>സൂപ്പർ താരങ്ങളെ കളിപഠിപ്പിക്കാനും ​കൈകാര്യം ചെയ്യാനും മാത്രമല്ല, പുതിയ താരങ്ങളെ കണ്ടെത്തി വളർത്തുന്നതിനും സിദാന് കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു കളിക്കാരനായും പരിശീലകനായും ലോകത്തിലെ ഏറ്റവും വലിയ കിരീടങ്ങൾ (ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യൻസ് ലീഗ്) നേടിയ ചരിത്രം സിദാനുണ്ട്. വലിയ മത്സരങ്ങളിൽ ടീമിന് ആത്മവിശ്വാസം പകരാൻ സിദാന്റെ ഈ അ‌നുഭവ പരിചയം ഫ്രാൻസിന് സഹായമാകും.</p>
<h3>ആദ്യ കടമ്പ</h3>
<p>സെപ്റ്റംബറിൽ ആരംഭിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളാണ് സിദാനെ കാത്തിരിക്കുന്ന ആദ്യ കടമ്പ. തുർക്കി, ബെൽജിയം, ഇറ്റലി എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഫ്രാൻസ് കളിക്കുന്നത്. ഫ്രാൻസിന് അടുത്ത യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി കൊടുക്കുക എന്നതാണ് അടുത്ത പ്രധാന ദൗത്യം. ഇതിനെല്ലാമപ്പുറം സിദാന്റെയും സംഘത്തിന്റെയും അ‌ന്തിമ ലക്ഷ്യം 2030ലെ ലോകകപ്പ് കിരീടം തന്നെ.</p>
<p>റയൽ മാഡ്രിഡിന്റെ പരിശീലകനായിരിക്കെ 2016, 2017, 2018 വർഷങ്ങളിൽ തുടർച്ചയായി 3 തവണ UEFA ചാമ്പ്യൻസ് ലീഗ് നേടി ചരിത്രം സൃഷ്ടിച്ചയാളാണ് സിദാൻ. എത്ര ശക്തമായ പ്രഷറിലും വളരെ ശാന്തനായി പന്ത് കൈകാര്യം ചെയ്യാൻ സിദാനു കഴിഞ്ഞിരുന്നു. എന്നാൽ ആ പതിവ് തെറ്റി ഒരിക്കൽ മാത്രമാണ് ലോകം കണ്ടത്, 2006 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയുടെ പ്രകോപനത്തിൽ വീണ് മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടപ്പോഴായിരുന്നു അ‌ത്.</p>
<h3>English Summary</h3>
<p>Legendary player Zinedine Zidane has been appointed as the coach of the France football team. The French Football Federation has officially announced this. France was eliminated after losing to Spain in the FIFA World Cup semi-finals. Following this, Didier Deschamps, who had been the French coach for a long time, stepped down. This is followed by Zidane, who has experience playing for the French national team and playing as the coach of Real Madrid. Zidane has been appointed as the coach on a 4-year contract.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: അഭിഷേക് ശര്‍മ്മ വേണ്ട; സഞ്ജു സാംസണിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ സെലക്ടര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/kris-srikkanth-urges-selectors-to-drop-abhishek-sharma-and-recall-sanju-samson-ahead-of-t20-series-2219464.html</link>
					<pubDate>Tue, 28 Jul 2026 16:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/kris-srikkanth-urges-selectors-to-drop-abhishek-sharma-and-recall-sanju-samson-ahead-of-t20-series-2219464.html</guid>
					<description><![CDATA[<p>Sanju Samson vs Abhishek Sharma: മോശം ഫോമിലുള്ള അഭിഷേക് ശര്‍മയ്ക്ക് പകരം, സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ താരവും, മുന്‍ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ട്വന്റി-20 ലോകകപ്പ് മുതൽ തന്നെ എതിരാളികൾ അഭിഷേക് ശർമ്മയുടെ ബലഹീനതകൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞെന്ന് ശ്രീകാന്ത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-and-Sanju-Samson-1.jpg" class="attachment-large size-large wp-post-image" alt="Abhishek Sharma and Sanju Samson" /></figure><p>മോശം ഫോമിലുള്ള അഭിഷേക് ശര്‍മയ്ക്ക് പകരം, സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ താരവും, മുന്‍ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ട്വന്റി-20 ലോകകപ്പ് മുതൽ തന്നെ എതിരാളികൾ അഭിഷേക് ശർമ്മയുടെ ബലഹീനതകൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞെന്ന് ശ്രീകാന്ത് പറഞ്ഞു. അഭിഷേകിന്റെ കാര്യത്തില്‍ ഇനി കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സഞ്ജുവിന് ഇനി വീണ്ടും അവസരം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.</p>
<p>100 ശതമാനവും സഞ്ജുവിനുള്ള വിളി വരും. സെലക്ടര്‍മാര്‍ അഭിഷേകിനെ ഒഴിവാക്കുന്നതില്‍ കടുത്ത തീരുമാനമെടുക്കണമെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീകാന്ത് വ്യക്തമാക്കി. അവസാനം കളിച്ച ആറു ടി20 മത്സരങ്ങളിലും നിരാശജനകമായ പ്രകടനമാണ് അഭിഷേക് ശര്‍മ പുറത്തെടുത്തത്. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും രണ്ടക്കം കടക്കാനോ, ഒരു സിക്‌സെങ്കിലും പറത്താനോ സാധിച്ചില്ല.</p>
<p>ഇതിന് പിന്നാലെ അഭിഷേകിനെ ഒഴിവാക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ടി20 ലോകകപ്പിലെ 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ'യിരുന്നിട്ടും രണ്ടോ, മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കി. വിശ്രമം നല്‍കിയതാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ആരാധകര്‍ അത് വിശ്വസിക്കുന്നില്ല. അഭിഷേകിന് ലഭിക്കുന്നതിന്റെ നാലിനൊന്ന് പിന്തുണ പോലും ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കുന്നില്ലെന്നാണ് വിമര്‍ശനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/sanju-samson-on-india-selection-rat-race-facing-jofra-archer-and-winning-the-t20-world-cup-2219263.html">‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു</a></strong></p>
<p>എട്ട് പന്തില്‍ ഒന്ന്, എട്ട് പന്തില്‍ എട്ട്, നാല് പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സിംബാബ്‌വെ പര്യടനത്തിലെ ഓരോ മത്സരങ്ങളിലെയും അഭിഷേകിന്റെ സ്‌കോറുകള്‍. 3, 16, 10 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തില്‍ അഭിഷേകിന്റെ സ്‌കോറുകള്‍. കഴിഞ്ഞ ആറു ഇന്നിങ്സുകളിൽ ഒരു മികച്ച സ്കോർ പോലും നേടാൻ അഭിഷേക് ശർമ്മയ്ക്ക് സാധിച്ചിട്ടില്ല.</p>
<h3>മത്സരപ്പന്തയത്തിന് ഇല്ലെന്ന് സഞ്ജു</h3>
<p>അതേസമയം, ഇന്ത്യൻ ക്രിക്കറ്റിൽ എപ്പോഴുമുള്ള ഈ 'മത്സരപ്പന്തയത്തിന്റെ' ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സഞ്ജു സാംസൺ വ്യക്തമാക്കിയിരുന്നു. ദേശീയ ടീമിനായി കളിക്കുന്നത് തുടരാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും, അത് സ്വന്തം നിലപാടുകളില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>"നിരന്തരമായ ഒരു മത്സരപ്പന്തയം നിലനിൽക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. 2026-ലെ ട്വന്റി-20 ലോകകപ്പിന് മുമ്പ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. എനിക്ക് കളി ആസ്വദിക്കാൻ മാത്രമാണ് ആഗ്രഹം. ദൈവാനുഗ്രഹം കൊണ്ട് ഞാൻ വലിയ കാര്യങ്ങൾ നേടിയിട്ടുണ്ട്. എനിക്കിപ്പോൾ 31 വയസ്സായി, കുറച്ചുകാലം കൂടി മാത്രമേ മുന്നിലുമുള്ളൂ. അതുകൊണ്ട് എന്റെ സ്വന്തം നിബന്ധനകളിൽ കളിക്കാൻ ഞാൻ തീരുമാനിച്ചു. എന്നോട് എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും ഉപദേശിക്കേണ്ടതില്ല. സഞ്ജുവിനുള്ള കാര്യങ്ങൾ സഞ്ജു തന്നെ തീരുമാനിക്കും," അദ്ദേഹം പറഞ്ഞു.</p>
<h3>English Summary</h3>
<p>Krishnamachari Srikkanth stated that opposition teams have figured out Abhishek Sharma's technique in international cricket. He urged the selectors to take a tough decision regarding Abhishek's spot in the playing XI. The former cricketer strongly advocated for Sanju Samson's return to the T20I squad. Srikkanth expressed full confidence that Samson will receive a national team recall soon.</p>
]]></content:encoded>
				</item>
							<item>
					<title>Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍</title>
					<link>https://www.malayalamtv9.com/sports/sharmila-dhankar-creates-history-with-indias-first-para-athletics-gold-at-commonwealth-games-2026-2219311.html</link>
					<pubDate>Tue, 28 Jul 2026 06:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/sharmila-dhankar-creates-history-with-indias-first-para-athletics-gold-at-commonwealth-games-2026-2219311.html</guid>
					<description><![CDATA[<p>Commonwealth Games 2026: India&#8217;s Sharmila Dhankar Clinches Historic Para Athletics Gold: മെഡല്‍ ഉറപ്പായതോടെ ശര്‍മിളയ്‌ക്കൊപ്പം വികാരഭരിതയായി ആഘോഷിക്കുന്ന ശില്‍പയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ഒരേയിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെങ്കലവും നേടാനായതും ചരിത്രമാണ്. എഫ്57 വിഭാഗം വൈകല്യം ഉള്ള താരങ്ങള്‍ക്കായുള്ള മത്സരമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sharmila-Dhankar-Wins-Historic-Para-Athletics-Gold.jpg" class="attachment-large size-large wp-post-image" alt="Sharmila Dhankar Wins Historic Para Athletics Gold" /></figure><p>ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണത്തിളക്കം. പാരാ അത്ലറ്റിക്സില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടി ചരിത്രം കുറിച്ച് ശര്‍മിള ധങ്കര്‍. വനിതകളുടെ എഫ്57 ഷോട്ട്പുട്ട് ഇനത്തില്‍ 40 കാരിയായ ധങ്കര്‍ 9.81 മീറ്റര്‍ എന്ന സീസണിലെ മികച്ച പ്രകടനത്തോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റിക്സില്‍ മെഡല്‍ നേടാനായുള്ള ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു.</p>
<p>അതേ മത്സരത്തില്‍ ഇന്ത്യയുടെ ശില്‍പ ഷൈല വെങ്കലമെഡലും നേടി. ആദ്യം നാലാം സ്ഥാനത്തായിരുന്ന ശില്‍പ, 7.26 മീറ്റര്‍ എന്ന വ്യക്തിഗത മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരഫലത്തിനെതിരെ ഇന്ത്യ നല്‍കിയ പ്രതിഷേധവും തുടര്‍ന്ന് നടന്ന പരിശോധനയും കഴിഞ്ഞാണ് നൈജീരിയയുടെ യൂക്കാരിയ ഇയാസിയുടെ സാധുവായ ശ്രമം ഫൗളായി കണക്കാക്കിയത്. ഇതോടെ ശില്‍പയെ നാലാം സ്ഥാനത്ത് നിന്ന് വെങ്കലമെഡല്‍ ജേതാവായി ഉയര്‍ത്തി. എന്നാല്‍ നൈജീരിയയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.</p>
<p>മെഡല്‍ ഉറപ്പായതോടെ ശര്‍മിളയ്‌ക്കൊപ്പം വികാരഭരിതയായി ആഘോഷിക്കുന്ന ശില്‍പയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ഒരേയിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെങ്കലവും നേടാനായതും ചരിത്രമാണ്. എഫ്57 വിഭാഗം വൈകല്യം ഉള്ള താരങ്ങള്‍ക്കായുള്ള മത്സരമാണ്.</p>
<p>രണ്ടാം വയസില്‍ ഇടത് കാലില്‍ പോളിയോ ബാധിച്ച ശര്‍മിള ധങ്കര്‍ ഈ വര്‍ഷം ഫാസ്സാ ഇന്റര്‍നാഷണല്‍ പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തിരുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cwg-2026-gyaneshwari-yadav-wins-silver-in-53kg-weightlifting-indias-5th-medal-at-commonwealth-games-2219282.html" target="_blank" rel="noopener">Commonwealth Games 2026: പൊന്നിൻ തിളക്കമുള്ള വെള്ളി നേട്ടം! ജ്ഞാനേശ്വരിയിലൂടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍</a></strong></p>
<h3>വെയ്റ്റ്‌ലിഫ്റ്റിങില്‍ ഇന്ത്യയ്ക്ക് വെള്ളി; തിളങ്ങി വല്ലൂരി അജയ് ബാബു</h3>
<p>പുരുഷന്മാരുടെ 79 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിങില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍. 21 കാരനായ വല്ലൂരി അജയ് ബാബു ആണ് നേട്ടം സ്വന്തമാക്കിയത്. സ്‌നാച്ച് 149 കിലോഗ്രാം, ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് 181 കിലോഗ്രാം തുടങ്ങി ആകെ 330 കിലോഗ്രാം ഉയര്‍ത്തിയയാണ് ബാബു ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത്.</p>
<p>സ്‌നാച്ച് വിഭാഗത്തില്‍ 149 കിലോഗ്രാം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡും അജയ് ബാബു നേട്ി. ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ മലേഷ്യയുടെ മുഹമ്മദ് എറി ഹിദായത്ത് മികച്ച പ്രകടനം പുറത്തെടുത്തത് ബാബുവിന് മുന്നില്‍ വെല്ലുവിളിയായി.</p>
<h3>ഹൈജമ്പില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍</h3>
<p>പുരുഷന്മാരുടെ ഹൈജമ്പില്‍ ഇന്ത്യയുടെ സര്‍വേഷ് കുശാരെ ചരിത്ര നേട്ടം സ്വന്തമാക്കി. 2.25 ഉയരം മറികടന്ന മഹാരാഷ്ട്ര സ്വദേശിയായ താരം വെള്ളി മെഡല്‍ നേടി. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സര്‍വേഷിന് സ്വന്തം.</p>
<h3>English Summary</h3>
<p>Sharmila Dhankar created history by winning India's first-ever para athletics gold medal at the Commonwealth Games 2026. She claimed the women's F57 shot put title with a season-best throw of 9.81m. The victory also ended India's 20-year wait for a para athletics medal at the Commonwealth Games. India celebrated a double podium as Shilpa Shaila secured the bronze medal.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>ഐപിഎല്ലില്‍ മാറ്റം വേണം, ബൗണ്ടറി ലൈനുകളുടെ വലിപ്പം കൂട്ടണം; ബിസിസിഐയോട് സുനില്‍ ഗവാസ്‌കര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/sunil-gavaskar-urges-bcci-to-address-batting-egos-and-ipl-boundary-sizes-2219286.html</link>
					<pubDate>Mon, 27 Jul 2026 21:23:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sunil-gavaskar-urges-bcci-to-address-batting-egos-and-ipl-boundary-sizes-2219286.html</guid>
					<description><![CDATA[<p>Sunil Gavaskar Demands Honest Introspection: ഇംഗ്ലണ്ടിനെതിരെയും, അയര്‍ലന്‍ഡിനെതിരെയും വഴങ്ങിയ സമ്പൂര്‍ണ തോല്‍വി ഇന്ത്യന്‍ ടീമിനെ ഏറെ ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ മോശം പ്രകടനം വിലയിരുത്താന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. ഈ യോഗത്തിന് മുന്നോടിയായി മുൻ താരം സുനിൽ ഗവാസ്കർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sunil-Gavaskar.jpg" class="attachment-large size-large wp-post-image" alt="Sunil Gavaskar" /></figure><p>സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയെങ്കിലും, ഇംഗ്ലണ്ടിനെതിരെയും, അയര്‍ലന്‍ഡിനെതിരെയും വഴങ്ങിയ സമ്പൂര്‍ണ തോല്‍വി ഇന്ത്യന്‍ ടീമിനെ ഏറെ ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും ഒരു ടി20 മത്സരം പോലും ജയിക്കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ജയിച്ചത് ഒരു മത്സരത്തില്‍ മാത്രം. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ മോശം പ്രകടനം വിലയിരുത്താന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. ഈ യോഗത്തിന് മുന്നോടിയായി മുൻ താരം സുനിൽ ഗവാസ്കർ ചില സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.</p>
<p>ഐപിഎല്ലിലെ ബൗണ്ടറി ലൈനുകളുടെ വലിപ്പം കൂട്ടാൻ ബിസിസിഐ തയ്യാറാകണമെന്ന് ഗവാസ്കർ പറഞ്ഞു. ഇത് വിദേശ പര്യടനങ്ങൾക്ക് പോകുമ്പോൾ ബാറ്റര്‍മാരെ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബാറ്റർമാർ തങ്ങളുടെ ഈഗോ മാറ്റിവെച്ച്, വലിയ ഷോട്ടുകൾക്ക് പിന്നാലെ മാത്രം പോകാതെ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ പഠിക്കണമെന്നും കമന്റേറ്റര്‍ കൂടിയായ ഗവാസ്‌കര്‍ വ്യക്തമാക്കി. 'സ്മാര്‍ട്ട് ക്രിക്കറ്റ്' കളിക്കണമെന്നാണ് ഗവാസ്‌കറിന്റെ നിര്‍ദ്ദേശം.</p>
<p>ടീമിന് മുന്നിൽ ഇനിയും ഒരുപാട് കഠിനാധ്വാനം ബാക്കിയുണ്ട്. പോരായ്മകൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ ആത്മാർത്ഥവും സത്യസന്ധവുമായ ഒരു ആത്മപരിശോധനയാണ് ഇപ്പോൾ അത്യാവശ്യം. ഷോട്ട് സെലക്ഷൻ വളരെ പ്രധാനമാണ്. ബാറ്റർമാർ തങ്ങളുടെ ഈഗോ നിയന്ത്രിക്കുകയും സ്വന്തം ഇമേജിന് അനുസരിച്ച് കളിക്കാൻ ശ്രമിക്കാതെ, പന്തിന്റെ മെരിറ്റിന് അനുസരിച്ച് കളിക്കുകയും വേണമെന്ന്‌ സ്പോർട്സ്സ്റ്റാറിലെ തന്റെ കോളത്തിൽ ഗവാസ്കർ കുറിച്ചു.</p>
<p>"എല്ലാറ്റിലുമുപരിയായി, സ്മാർട്ട് ക്രിക്കറ്റ് കളിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബൗളറെ തിരിച്ചറിയുക. തുടർന്ന്, മികച്ച ബൗളർ എറിഞ്ഞ റൺസ് കുറഞ്ഞ ഓവറിന് പകരം വെയ്ക്കാൻ സാധിക്കുന്ന മറ്റ് ബൗളർമാരെ ലക്ഷ്യമിടുക," അദ്ദേഹം എഴുതി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/sanju-samson-on-india-selection-rat-race-facing-jofra-archer-and-winning-the-t20-world-cup-2219263.html">‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു</a></strong></p>
<h3>മോശം ഫീല്‍ഡര്‍മാര്‍ വേണ്ട!</h3>
<p>ശരാശരി നിലവാരം പുലർത്തുന്ന ഫീൽഡർമാരെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫീൽഡിൽ മൂന്നോ നാലോ കളിക്കാരെ ഒളിപ്പിച്ചു നിർത്താൻ ക്യാപ്റ്റന് കഴിയില്ല. ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും മൈതാനത്ത് തന്ത്രങ്ങൾ നടപ്പിലാക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുന്‍ ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചു.</p>
<p>ഒരു താരം ശരാശരി ഫീൽഡർ മാത്രമാണെങ്കിൽ, അയാൾക്ക് പുറത്തേക്ക് വഴി കാണിച്ചുകൊടുക്കേണ്ടതുണ്ട്‌. ഫീൽഡിൽ പന്ത് അവരുടെ അടുത്തേക്ക് പോകില്ലെന്ന് പ്രതീക്ഷിച്ച് മൂന്നോ നാലോ കളിക്കാരെ ഒളിപ്പിച്ചു നിർത്താൻ ഒരു ക്യാപ്റ്റനും കഴിയില്ല. ബൗളർമാർ സ്ലോ ബൗൺസറുകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.</p>
<p>ഇപ്പോൾ തന്നെ എമർജൻസി ബട്ടൺ അമർത്തേണ്ട സാഹചര്യമൊന്നുമില്ല. എന്നാല്‍ വലിയ തോതിലുള്ള ആത്മാർത്ഥമായ ആത്മപരിശോധന ആവശ്യമാണ്. അതോടൊപ്പം, ഇന്ത്യൻ ടീം വീണ്ടും വിജയവഴിയിലേക്ക് തിരികെ എത്തണമെങ്കിൽ, ഓരോ താരത്തിന്റെയും പ്രത്യേക കഴിവുകള്‍ മൈതാനത്ത് നടപ്പിലാക്കുന്നതിൽ കൂടുതൽ ചിന്തയും ശ്രദ്ധയും കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<h3>English Summary</h3>
<p>Sunil Gavaskar called for honest introspection following India's poor performance on their UK tour. He advised the BCCI to increase IPL boundary sizes to better prepare batters for overseas conditions. Gavaskar urged batters to curb their egos, play smart cricket, and adapt to match situations. He also asked head coach Gautam Gambhir to enforce strict accountability and drop average fielders from the squad.</p>
]]></content:encoded>
				</item>
							<item>
					<title>Commonwealth Games 2026: പൊന്നിൻ തിളക്കമുള്ള വെള്ളി നേട്ടം! ജ്ഞാനേശ്വരിയിലൂടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍</title>
					<link>https://www.malayalamtv9.com/sports/cwg-2026-gyaneshwari-yadav-wins-silver-in-53kg-weightlifting-indias-5th-medal-at-commonwealth-games-2219282.html</link>
					<pubDate>Mon, 27 Jul 2026 20:13:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cwg-2026-gyaneshwari-yadav-wins-silver-in-53kg-weightlifting-indias-5th-medal-at-commonwealth-games-2219282.html</guid>
					<description><![CDATA[<p>Gyaneshwari Yadav Secures Silver in Women&#8217;s 53kg Weightlifting: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 53 കിലോഗ്രാം വെയിറ്റ്‌ലിഫ്റ്റിംഗിൽ ഇന്ത്യയുടെ ജ്ഞാനേശ്വരി യാദവിന് വെള്ളി. ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ റൗണ്ടിൽ 82 കിലോഗ്രാം, 85 കിലോഗ്രാം, 88 കിലോഗ്രാം എന്നിങ്ങനെ ക്ലീൻ ലിഫ്റ്റുകളോടെയാണ് താരം മത്സരിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Gyaneshwari-Yadav.jpg" class="attachment-large size-large wp-post-image" alt="Gyaneshwari Yadav" /></figure><p>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 53 കിലോഗ്രാം വെയിറ്റ്‌ലിഫ്റ്റിംഗിൽ ഇന്ത്യയുടെ ജ്ഞാനേശ്വരി യാദവിന് വെള്ളി. ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ റൗണ്ടിൽ 82 കിലോഗ്രാം, 85 കിലോഗ്രാം, 88 കിലോഗ്രാം എന്നിങ്ങനെ ക്ലീൻ ലിഫ്റ്റുകളോടെയാണ് താരം മത്സരിച്ചത്. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിലേക്ക് കടക്കുമ്പോൾ നൈജീരിയയുടെ ഓണോമെ ദിദിയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തായിരുന്നു ജ്ഞാനേശ്വരി. കാനഡയുടെ റെബേക്ക ഗ്രൂ ആകെ 178 കിലോഗ്രാം ഉയർത്തി വെങ്കല മെഡൽ സ്വന്തമാക്കി. 103 കിലോഗ്രാം ഉയർത്തിക്കൊണ്ടാണ് ജ്ഞാനേശ്വരി യാദവ് ക്ലീൻ ആൻഡ് ജെർക്ക് വിഭാഗം ആരംഭിച്ചത്.</p>
<p>തുടർന്ന് ഓണോമെ ദിദി 105 കിലോഗ്രാം ഉയർത്തി. രണ്ടാം ശ്രമത്തിൽ 107 കിലോഗ്രാം ഉയർത്തി ജ്ഞാനേശ്വരി യാദവ് മുന്നേറിയെങ്കിലും നൈജീരിയൻ താരം 110 കിലോഗ്രാം ഉയർത്തി. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തിൽ യാദവ് 111 കിലോഗ്രാം ഉയർത്തി വെള്ളി മെഡൽ ഉറപ്പിച്ചു.</p>
<h3>ആരാണ് ജ്ഞാനേശ്വരി യാദവ്?</h3>
<p>ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് സ്വദേശിനിയാണ് ഈ 23-കാരി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന 2022 ഐഡബ്ല്യുഎഫ് ജൂനിയർ വേൾഡ് വെയിറ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയയായി.</p>
<p>49 കിലോഗ്രാം വിഭാഗത്തിൽ ദേശീയ ജൂനിയർ റെക്കോർഡുകളും നേടിയിട്ടുണ്ട്. 2026-ൽ, ഏഷ്യൻ വെയിറ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്നാച്ചിൽ വെള്ളി മെഡല്‍ നേടി. 194 കിലോഗ്രാമിന്റെ വ്യക്തിഗത മികച്ച നേട്ടത്തോടെ ആകെ വെങ്കല മെഡലും സ്വന്തമാക്കി.</p>
<h3>ഭാരോദ്വഹനത്തില്‍ പ്രതീക്ഷ</h3>
<p>2022-ലെ ബർമിംഗ്ഹാം ഗെയിംസിൽ മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ 10 മെഡലുകളുമായി ടീം ഭാരോദ്വഹന മെഡൽ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഗ്ലാസ്‌ഗോയിലും സമാനമായ ശക്തമായ പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/commonwealth-games-2026-jadumani-singh-dedicates-victory-over-pakistani-boxer-to-kargil-heroes-2219229.html">ഈ വിജയം കാർഗിലിലെ വീരജവാന്മാർക്ക്; പാക് താരത്തെ ഇടിച്ചിട്ട് ഇന്ത്യൻ ബോക്സർ ജദുമണി സിങ്</a></strong></p>
<p>നേരത്തെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് താരം സ്വര്‍ണ മെഡല്‍ നേടുന്നത്. ഋഷികാന്ത സിംഗും രാജ മുത്തുപാണ്ടിയും ഓരോ വെള്ളി മെഡലുകൾ വീതം നേടി.</p>
<p>നിരവധി ഉത്തേജകമരുന്ന് ലംഘനങ്ങളെത്തുടർന്ന് ഭാരോദ്വഹന സംഘത്തിലെ അംഗങ്ങളുടെ എണ്ണം 16-ൽ നിന്ന് 11 ആയി കുറഞ്ഞത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച ദിൽബാഗ് സിംഗിനെ (96 കിലോഗ്രാം) പിൻവലിച്ചതും തിരിച്ചടിയായി.</p>
<h3>ശ്രീശങ്കറും, സജന്‍ പ്രകാശും ഫൈനലില്‍</h3>
<p>അതേസമയം, മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും (ലോങ് ജംപ്), സജന്‍ പ്രകാശും (നീന്തല്‍) ഫൈനലിലെത്തി. ലോങ് ജംപ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ ഫൈനലിലെത്തി. എട്ട് മീറ്ററാണ് ഫൈനലില്‍ പ്രവേശിക്കാന്‍ വേണ്ടത്. എന്നാല്‍ 8.01 മീറ്റര്‍ താണ്ടി താരം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജന്‍ ഫൈനലിലെത്തിയത്. ഹീറ്റ്‌സില്‍ രണ്ടാമതായാണ് താരം ഫിനിഷ് ചെയ്തത്. 1.58.59 ആണ് താരമെടുത്ത സമയം. നാളെയാണ് ഫൈനല്‍ മത്സരം.</p>
<h3>English Summary</h3>
<p>Gyaneshwari Yadav won silver in the women’s 53kg weightlifting event. This victory brought India its fifth medal at the 2026 Commonwealth Games. She lifted a personal total of 199kg after a fierce battle with Nigeria's champion. The 23-year-old athlete from Chhattisgarh continues to be one of India's top young lifters.</p>
]]></content:encoded>
				</item>
							<item>
					<title>മെസിയുടെ &#8216;നിർഭാഗ്യ&#8217; റഫറി! സ്ലാവ്കോ വിൻസിച്ച് വിരമിച്ചു; പൊൻതൂവലായി ഫിഫ വേൾഡ്കപ്പ് ​ഫൈനൽ</title>
					<link>https://www.malayalamtv9.com/sports/referee-slavko-vincic-who-officiated-the-argentina-vs-spain-fifa-world-cup-final-has-retired-2219272.html</link>
					<pubDate>Mon, 27 Jul 2026 19:10:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/referee-slavko-vincic-who-officiated-the-argentina-vs-spain-fifa-world-cup-final-has-retired-2219272.html</guid>
					<description><![CDATA[<p>Referee Slavko Vincic retired:  ഫിഫയുടെ പ്രമുഖ റഫറിമാരിൽ ഒരാളായിരുന്ന സ്ലാവ്കോ വിൻസിച്ച് വിരമിച്ചു. ഫിഫ ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന- സ്പെയിൻ മത്സരം നിയന്ത്രിച്ചത് വിൻസിച്ച് ആയിരുന്നു. ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും വിരമിക്കൽ പ്രഖ്യാപിച്ച് വിൻസിച്ച് രംഗത്തെത്തിയത് പലരെയും അ‌മ്പരപ്പിച്ചിട്ടുണ്ട്. 2026 ലോകകപ്പിലെ ഏറ്റവും മികച്ച റഫറിക്കുള്ള IFFHS പുരസ്കാരവും സ്ലാവ്കോ വിൻസിച്ചിനെ തേടി എത്തിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Referee-Slavko-Vincic-retired.jpg" class="attachment-large size-large wp-post-image" alt="Referee Slavko Vincic Retired" /></figure><p><strong>അ‌റ്റ്ലാന്റ:</strong> ഫിഫയുടെ പ്രമുഖ റഫറിമാരിൽ ഒരാളായിരുന്ന സ്ലാവ്കോ വിൻസിച്ച് വിരമിച്ചു. ഫിഫ ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന- സ്പെയിൻ മത്സരം നിയന്ത്രിച്ചത് വിൻസിച്ച് ആയിരുന്നു. ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും വിരമിക്കൽ പ്രഖ്യാപിച്ച് വിൻസിച്ച് രംഗത്തെത്തിയത് പലരെയും അ‌മ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അ‌ദ്ദേഹത്തിന്റെ കരിയറിലെ അ‌വസാന മത്സരമായി അ‌ടയാളപ്പെടുത്തപ്പെടുക ഫിഫ ലോകകപ്പ് ​ഫൈനലാണ്. ഈ ലോകകപ്പിൽ റഫറിമാരുടെ തീരുമാനങ്ങൾ സംബന്ധിച്ച് പലർക്കും ആക്ഷേപങ്ങൾ ഉണ്ടായിരുന്നു എങ്കിലും ​ഫൈനലിൽ അ‌ത്തരം സംഭവങ്ങൾ ഉണ്ടായില്ല. അ‌ർജന്റീന - സ്പെയിൻ താരങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി എങ്കിലും അ‌ത് മത്സരം അ‌വസാനിച്ചതിന് ശേഷം ആയിരുന്നു.</p>
<p>''ഇതിലും വലിയ ഒരു വേദി ഇനിയില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ മത്സരം മികച്ച രീതിയിൽ അ‌വസാനിപ്പിക്കാൻ കഴിഞ്ഞു. എന്റെ കരിയർ സന്തോഷത്തോടെ അ‌വസാനിപ്പിക്കുന്നു'' എന്നാണ് വിരമിക്ക​ലിനെക്കുറിച്ച് സ്ലാവ്കോ വിൻസിച്ച് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വിരമിക്കൽ സ്ലൊവേനിയൻ ഫുട്ബോൾ അ‌സോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/sanju-samson-on-india-selection-rat-race-facing-jofra-archer-and-winning-the-t20-world-cup-2219263.html">‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു</a></strong></p>
<p>ഫിഫ ലോകകപ്പ് ​ഫൈനലിലെ അ‌വസാന വിസിൽ മത്സരത്തിന്റെ അ‌വസാനം മാത്രമല്ല, 16 വർഷം നീണ്ട സ്ലാവ്കോ വിൻസിച്ചിന്റെ പ്രൊഫഷണൽ കരിയറിന്റെ കൂടി അ‌വസാനമാണ് കുറിച്ചത്. യുവേഫ യൂറോപ്പ ലീഗ് ഫൈനൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ, എന്നീ പ്രധാന മത്സരങ്ങൾ നിയന്ത്രിച്ച സ്ലാവ്കോയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള അ‌ധ്യായമായി ഫിഫ ലോകകപ്പ് ഫൈനൽ 2026 അ‌ടയാളപ്പെടുത്തപ്പെട്ടു.</p>
<p>2026 ലോകകപ്പിലെ ഏറ്റവും മികച്ച റഫറിക്കുള്ള IFFHS പുരസ്കാരവും സ്ലാവ്കോ വിൻസിച്ചിനെ തേടി എത്തിയിരുന്നു. ഇത് കൂടാതെ ഇറ്റലിയിലെ ഗിയൂലിയോ കാമ്പനാറ്റി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2010 മുതൽ ഫിഫ ലിസ്റ്റഡ് റഫറിയായി പ്രവർത്തിച്ചുവരുന്ന, 46 വയസുകാരനായ വിൻസിച്ച് ഇതിനകം 500ൽ അ‌ധികം ​ഔദ്യോഗിക മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.</p>
<h3>മെസിയുടെ നിർഭാഗ്യവാനായ റഫറി</h3>
<p>ഫുട്ബോളിൽ പലപ്പോഴും ചില അ‌ന്ധവിശ്വാസങ്ങളും കടന്നുവരാറുണ്ട്. അ‌ത്തരത്തിൽ അ‌ർജന്റീന ആരാധകർക്കിടയിൽ നിൽക്കുന്ന ഒരു അ‌ന്ധവിശ്വാസത്തിൽ ഒരു വശത്ത് സാക്ഷാൽ ലയണൽ മെസിയും മറുവശത്ത് സ്ലാവ്കോ വിൻസിച്ചും ഇടംപിടിച്ചിരിക്കുന്നു. സ്ലാവ്കോ വിൻസിച്ച് റഫറിയായി എത്തുന്ന മത്സരത്തിൽ മെസിയും സംഘവും തോൽക്കും എന്നതാണ് ആരാധകർക്കിടയിൽ നിൽക്കുന്ന ആ അ‌ന്ധവിശ്വാസം.</p>
<p>ഫിഫ ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന എത്തുകയും മത്സരം നിയന്ത്രിക്കുന്നത് വിൻസിച്ച് ആണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തതിന് പിന്നാലെ മെസിയുടെ നിർഭാഗ്യ റഫറിയാണ് വിൻസിച്ച് എന്ന ആരാധക വിശ്വാസം ഓൺ​ലൈനുകളിലും മറ്റും കണ്ടുതുടങ്ങിയിരുന്നു. ഇങ്ങനെയൊരു വിശ്വാസം ആരാധകർക്കിടയിൽ ഉണ്ടാകാൻ കാരണമായത് 2022 ലോകകപ്പിൽ വിൻസിച്ചിന്റെ റഫറിയിങ്ങിൽ മെസിയും സംഘവും കളിച്ച ഒരു മത്സരമാണ്.</p>
<p>2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. സാക്ഷാൽ ലയണൽ മെസി അ‌ടക്കം കളിച്ചിട്ടും സൗദി പോലൊരു കുഞ്ഞൻ ടീം അ‌ർജന്റീനയെ തോൽപ്പിച്ചത് വലിയ ഞെട്ടലാണ് ആരാധകരിൽ സൃഷ്ടിച്ചത്. അന്ന് ആ മത്സരം നിയന്ത്രിച്ചത് സ്ലാവ്കോ വിൻസിച്ച് ആയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായ ആ മത്സരം അ‌ർജന്റീന ആരാധകർക്ക് വലിയ ഞെട്ടലായി മാറി.</p>
<p>2026 ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന എത്തുകയും മത്സരം നിയന്ത്രിക്കുന്നത് വിൻസിച്ച് ആണെന്ന് വ്യക്തമാകുകയും ചെയ്തതോടെ 2022ലെ തോൽവി അ‌ർജന്റീന ആരാധകരുടെ മനസിലേക്ക് എത്തി. തങ്ങൾ മറക്കാൻ ശ്രമിക്കുന്ന അ‌ന്നത്തെ മത്സരത്തിലെ റഫറി ഈ നിർണായക മത്സരം നിയന്ത്രിക്കാൻ എത്തുന്നത് ഒരു ദുശകുനമായി ആരാധകർക്ക് തോന്നുകയും മെസിയുടെ ദൗർഭാഗ്യ റഫറിയാണ് വിൻസിച്ച് എന്ന് അ‌വർ വിശ്വസിക്കുകയും ചെയ്തു.</p>
<p>സംഗതി അ‌ന്ധവിശ്വാസമാണെങ്കിലും ആരാധകർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ​ഫൈനലിൽ അ‌ർജന്റീനയെ അ‌ട്ടിമറിച്ച് സ്പെയിൻ ലോകകപ്പ് കിരീടം നേടി. തുടർച്ചയായി രണ്ടാം കിരീടം പ്രതീക്ഷിച്ച അ‌ർജന്റീന നിരാശപ്പെട്ടു, വീണ്ടുമൊരിക്കൽ കൂടി ലോകകപ്പ് മത്സരത്തിൽ മെസി പരാജയം അ‌റിഞ്ഞു, കണ്ണീർ പൊഴിച്ച് ​മൈതാനം വിടേണ്ടിവന്നു. ലോകകപ്പ് തോറ്റെങ്കിലും മെസി നിലവിൽ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഇനി ഒരു മത്സരത്തിൽ കൂടി മെസിയുടെ നിർഭാഗ്യമായി വിൻസിച്ച് ഉണ്ടാകില്ലല്ലോ എന്ന ആശ്വാസമാകും ഈ വിരമിക്കൽ വാർത്ത കേൾക്കുന്ന അ‌ർജന്റീന ആരാധകർക്കുണ്ടാകുക.</p>
<h3>English Summary</h3>
<p>Slavko Vincic, one of FIFA's leading referees, has retired. Vincič was the referee of the Argentina-Spain match in the FIFA World Cup final. Vincič surprised many by announcing his retirement just a week after the World Cup. Slavko Vincic was also nominated for the IFFHS award for the best referee of the 2026 World Cup.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം&#8217;: &#8216;റാറ്റ് റേസി&#8217;ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു</title>
					<link>https://www.malayalamtv9.com/photo-gallery/sanju-samson-on-india-selection-rat-race-facing-jofra-archer-and-winning-the-t20-world-cup-2219263.html</link>
					<pubDate>Mon, 27 Jul 2026 18:04:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/sanju-samson-on-india-selection-rat-race-facing-jofra-archer-and-winning-the-t20-world-cup-2219263.html</guid>
					<description><![CDATA[<p>Sanju Samson Opens Up on India Selection Rat Race: സെലക്ഷന് വേണ്ടിയുള്ള മത്സരത്തിന് ഇല്ലെന്ന് സഞ്ജു സാംസണ്‍. ജിയോഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയത്. റാറ്റ് റേസ് നടക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നെന്നും, 2026 ട്വന്റി-20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് തീരുമാനിച്ചിരുന്നെന്നും താരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Opens-Up-on-T20-World-Cup-Success.jpg" class="attachment-large size-large wp-post-image" alt="Sanju Samson Opens Up on T20 World Cup Success" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2219263 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Opens-Up-on-T20-World-Cup-Success.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Opens Up on T20 World Cup Success" aria-describedby="gallery-4-2219266" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Opens-Up-on-T20-World-Cup-Success.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Opens-Up-on-T20-World-Cup-Success.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219266'>
				സെലക്ഷന് വേണ്ടിയുള്ള മത്സരത്തിന് (Rat Race) ഇല്ലെന്ന് സഞ്ജു സാംസണ്‍. ജിയോഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയത്. റാറ്റ് റേസ് നടക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നെന്നും, 2026 ട്വന്റി-20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് തീരുമാനിച്ചിരുന്നെന്നും താരം വ്യക്തമാക്കി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Drops-Out-of-Selection-Rat-Race.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Drops Out of Selection Rat Race" aria-describedby="gallery-4-2219265" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Drops-Out-of-Selection-Rat-Race.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Drops-Out-of-Selection-Rat-Race.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219265'>
				മത്സരം ആസ്വദിക്കണം എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് ഒരുപാട് കാര്യങ്ങൾ നേടി. ഇപ്പോള്‍ 31 വയസ്സായി. ഇനി കുറച്ച് വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അതുകൊണ്ട് സ്വന്തം നിലപാടുകളിൽ കളിക്കാൻ തീരുമാനിച്ചെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Speaks-About-Selection.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Speaks About Selection" aria-describedby="gallery-4-2219267" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Speaks-About-Selection.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Speaks-About-Selection.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219267'>
				&#8220;എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ എന്നോട് ആരും പറയില്ല. സഞ്ജുവിനുള്ള കാര്യങ്ങൾ സഞ്ജു തന്നെ തീരുമാനിക്കും. എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, എന്നാൽ അതെല്ലാം ഞാൻ എന്റെ രീതിയിൽ മാത്രമേ ചെയ്യൂ,&#8221; താരം പറഞ്ഞു. 
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-T20I-Future.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson T20I Future" aria-describedby="gallery-4-2219268" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-T20I-Future.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-T20I-Future.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219268'>
				2024 ലെ ലോകകപ്പിന് ശേഷം, 2026 ലെ ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിട്ടുപോലുമില്ല. ഒരു ഘട്ടത്തിൽ 14 അല്ലെങ്കിൽ 15 അംഗ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ തനിക്ക്‌ എങ്ങനെ 2028-ലേക്ക് (ഒളിമ്പിക്‌സ്) പ്ലാൻ ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ടീമിന് തന്നെ ആവശ്യമുണ്ടെങ്കിൽ, താൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ, കാര്യങ്ങൾ അതിന്റെ വഴിക്കു നടക്കും. ഇല്ലെങ്കിലും അതിയായ നന്ദിയുണ്ട്. തന്റെ ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ലെന്നും സഞ്ജു പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Breaks-Silence-on-Mindset.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Breaks Silence on Mindset" aria-describedby="gallery-4-2219264" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Breaks-Silence-on-Mindset.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Breaks-Silence-on-Mindset.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219264'>
				ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി, നമ്മുടെ ടോപ്പ് ഓർഡറിന് കാര്യമായി റൺസ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലരും എന്റെ അടുത്ത് വന്ന് പറയുന്നുണ്ടായിരുന്നു, &#8216;ഇത് ഇംഗ്ലണ്ടാണ്, ആർച്ചറാണ് ബൗൾ ചെയ്യുന്നത്, മുമ്പ് 3-4 തവണ അവൻ നിന്നെ ഔട്ടാക്കിയിട്ടുണ്ട്, അത് സംഭവിച്ചു, ഇത് സംഭവിച്ചു&#8217; എന്നൊക്കെ. എന്നാൽ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അത് പുറത്ത് ഉറക്കെ പറഞ്ഞില്ല. ഒരുപാട് സംസാരിച്ചാൽ അത് അഹങ്കാരമായി തോന്നും, അത് എന്റെ വിശ്വാസങ്ങൾക്ക് എതിരാണ്. അതുകൊണ്ട് &#8216;ആ, നമുക്ക് കാണാം&#8217; എന്ന് ശാന്തമായി ആംഗ്യം കാണിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ആ പ്രകടനത്തിന് ശേഷം, എനിക്ക് വലിയ ആത്മവിശ്വാസവും വ്യക്തതയും ലഭിച്ചിരുന്നുന്നുവെന്നും താരം വ്യക്തമാക്കി.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: ബാറ്റിങ് മറന്ന് അഭിഷേക്; കീപ്പിങില്‍ കിഷന്റെ വക &#8216;ആന മണ്ടത്തരം&#8217;! സഞ്ജുവിനെ മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-zim-abhishek-sharmas-flop-show-and-ishan-kishans-blunder-spark-sanju-samson-demands-2219228.html</link>
					<pubDate>Mon, 27 Jul 2026 15:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-zim-abhishek-sharmas-flop-show-and-ishan-kishans-blunder-spark-sanju-samson-demands-2219228.html</guid>
					<description><![CDATA[<p>India vs Zimbabwe: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് ഒരു പരീക്ഷണവേദിയായിരുന്നു. യുവതാരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടിയെങ്കിലും ചില നിരാശകള്‍ ബാക്കിയായിരുന്നു. പ്രത്യേകിച്ചും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-Ishan-Kishan-and-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Abhishek Sharma, Ishan Kishan and Sanju Samson" /></figure><p>സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് ഒരു പരീക്ഷണവേദിയായിരുന്നു. യുവതാരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടിയെങ്കിലും ചില നിരാശകള്‍ ബാക്കിയായിരുന്നു. പ്രത്യേകിച്ചും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം. മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 11 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടക്കാനായില്ല. എട്ട് പന്തില്‍ ഒന്ന്, എട്ട് പന്തില്‍ എട്ട്, നാല് പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഒരു സിക്‌സ് പോലും നേടാനായില്ല.</p>
<p>തുടര്‍ച്ചയായ ആറാം ടി20യിലാണ് അഭിഷേക് നിരാശപ്പെടുത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും നിരാശജനകമായിരുന്നു പ്രകടനം. തുടര്‍ച്ചയായി നിറംമങ്ങിയിട്ടും ടീം മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണ അഭിഷേകിന് ലഭിക്കുന്നു.</p>
<p>ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രകടനവും നിരാശജനകമായിരുന്നു. 24 പന്തില്‍ 28 നോട്ടൗട്ട്, 20 പന്തില്‍ 25, 18 പന്തില്‍ 27 എന്നിങ്ങനെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തത്. എല്ലാം ഏകദിന ശൈലിയിലുള്ള ബാറ്റിങ്. ഒരു സിക്‌സ് പോലും നേടാന്‍ ശ്രേയസിനും സാധിച്ചില്ല.</p>
<p>ബാറ്റിങില്‍ അഭിഷേകും, ശ്രേയസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ അല്‍പം ഭേദമാണ്. ഹരാരെയില്‍ നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം 44 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മ ഇഷാന്‍ കിഷനെയും സാരമായി അലട്ടുന്നുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/india-vs-zimbabwe-3rd-t20i-live-updates-two-major-changes-in-the-team-for-this-match-full-details-here-2218973.html">India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം</a></strong></p>
<h3>കീപ്പിങിലെ മണ്ടത്തരം</h3>
<p>രണ്ടാം ടി20യില്‍ വിക്കറ്റ് കീപ്പിങിനിടെ ഇഷാന്‍ കിഷന് സംഭവിച്ച അബദ്ധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിംബാബ്‌വെ ബാറ്റിംഗിന്റെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. സിംബാബ്‌വെ താരം തഡിവനാഷെ മരുമണി പന്ത് ഡീപ്പ് ബാക്ക്‌വേഡ് പോയിന്റ് ദിശയിലേക്ക് തട്ടിയിട്ടു. ഈ സമയം ബാറ്റര്‍മാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം കാരണം രണ്ടുപേരും ബൗളറുടെ എൻഡിൽ തന്നെ കുടുങ്ങിപ്പോയി. ഇതോടെ ഒരു റൺ-ഔട്ട് അവസരമാണ് ഇന്ത്യക്ക് മുന്നിൽ തുറന്നുകിട്ടിയത്.</p>
<p>എന്നാൽ, ബാറ്റ്‌സ്മാൻ ക്രീസിലെത്തിക്കഴിഞ്ഞു എന്ന് തെറ്റിദ്ധരിച്ച ഇഷാൻ കിഷൻ, തികച്ചും അനാസ്ഥയോടെ ബൗളിംഗ് എൻഡിലെ സ്റ്റമ്പുകളിലേക്ക് പന്ത് എറിഞ്ഞു. പക്ഷേ, ആ എറിഞ്ഞ പന്ത് സ്റ്റമ്പിൽ കൊണ്ടതുമില്ല. അത് ബാക്കപ്പ് ചെയ്യാനായി നിൽക്കുകയായിരുന്ന രവി ബിഷ്‌ണോയിയുടെ കൈകളിലെത്തിയതുമില്ല. ഇതോടെ സിംബാബ്‌വെ ബാറ്റ്‌സ്മാൻമാർ റൺ ഔട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.</p>
<h3>ഇഷാന് പറ്റിയ അബദ്ധം:</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">WHAT WAS THAT <a href="https://x.com/ishankishan51?ref_src=twsrc%5Etfw">@ishankishan51</a>? 😭<a href="https://x.com/hashtag/ZIMvIND?src=hash&amp;ref_src=twsrc%5Etfw">#ZIMvIND</a> <a href="https://x.com/hashtag/IndiaCricket?src=hash&amp;ref_src=twsrc%5Etfw">#IndiaCricket</a> <a href="https://x.com/hashtag/RokoNahiThoko?src=hash&amp;ref_src=twsrc%5Etfw">#RokoNahiThoko</a> <a href="https://t.co/MokE5TOXxn">pic.twitter.com/MokE5TOXxn</a></p>
<p>— FanCode (@FanCode) <a href="https://x.com/FanCode/status/2081024672716747034?ref_src=twsrc%5Etfw">July 25, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>തനിക്ക് പറ്റിയ ആബദ്ധം മനസ്സിലായ നിമിഷം തന്നെ, ഇഷാൻ ഞെട്ടലോടെ തലയിൽ കൈവെക്കുകയും ചിരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹതാരങ്ങളും ആരാധകരും ഇതുകണ്ട് അമ്പരപ്പോടെയാണ് നിന്നത്.</p>
<h3>സഞ്ജു സാംസണ്‍ വേണം</h3>
<p>അഭിഷേകിന്റെ മോശം ബാറ്റിങിനെതിരെയും, കിഷന്റെ കീപ്പിങിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. സഞ്ജു സാംസണെ 'മിസ്' ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അഭിഷേകിനും, കിഷനും കിട്ടുന്ന പിന്തുണ സഞ്ജുവിന് ലഭിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.</p>
<h3>സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">😷😷😷😷Sanju Samson not deserving this kind of unfairness no one stand for him like this feelings being Sanju not easy</p>
<p>— Lets talk (@VocalReflect_) <a href="https://x.com/VocalReflect_/status/2081656192724570477?ref_src=twsrc%5Etfw">July 27, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet">
<p dir="ltr" lang="en">Everyone may have forgotten how important Sanju Samson was in winning the T20 World Cup. Everyone is by Abhishek Sharma's side in his difficult time, but no one is by Sanju Samson. I really feel bad for Sanju Samson.💔 <a href="https://t.co/caNpHWJJqz">https://t.co/caNpHWJJqz</a></p>
<p>— Tapas. (@lmTapas15) <a href="https://x.com/lmTapas15/status/2081646965423767968?ref_src=twsrc%5Etfw">July 27, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>English Summary</h3>
<p>Abhishek Sharma struggled with his batting throughout the series. Ishan Kishan made a costly wicketkeeping mistake in the third T20I. Their poor performances hurt India's momentum against Zimbabwe. Fans are now loudly demanding Sanju Samson's return to the team.</p>
]]></content:encoded>
				</item>
							<item>
					<title>ഈ വിജയം കാർഗിലിലെ വീരജവാന്മാർക്ക്; പാക് താരത്തെ ഇടിച്ചിട്ട് ഇന്ത്യൻ ബോക്സർ ജദുമണി സിങ്</title>
					<link>https://www.malayalamtv9.com/sports/commonwealth-games-2026-jadumani-singh-dedicates-victory-over-pakistani-boxer-to-kargil-heroes-2219229.html</link>
					<pubDate>Mon, 27 Jul 2026 15:00:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/commonwealth-games-2026-jadumani-singh-dedicates-victory-over-pakistani-boxer-to-kargil-heroes-2219229.html</guid>
					<description><![CDATA[<p>Jadumani Singh dedicates victory over Pakistani boxer to Kargil heroes: പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജാദു മണി സിങ് പാകിസ്ഥാന്റെ സുമാമ റഹ്മാനെ തകർത്ത് ക്വാർട്ടർ ഫൈനലിൽ എത്തി. വിജയത്തിന് തൊട്ടുപിന്നാലെ പാക് താരത്തിന് എതിരേയുള്ള തന്റെ വിജയം കാർഗിൽ യുദ്ധത്തിലെ വീര ജവാന്മാർക്ക് സമർപ്പിക്കുന്നതായി ജദുമണി സിങ് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Jadumani-Singh-dedicates-victory-to-Kargil-heroes.jpg" class="attachment-large size-large wp-post-image" alt="Jadumani Singh Dedicates Victory To Kargil Heroes" /></figure><p><strong>ഗ്ലാസ്ഗോ:</strong> കോമൺവെൽത്ത് ഗെയിംസ് ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് ആവേശ വിജയം. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജാദു മണി സിങ് പാകിസ്ഥാന്റെ സുമാമ റഹ്മാനെ തകർത്ത് ക്വാർട്ടർ ഫൈനലിൽ എത്തി. വിജയത്തിന് തൊട്ടുപിന്നാലെ പാക് താരത്തിന് എതിരേയുള്ള തന്റെ വിജയം കാർഗിൽ യുദ്ധത്തിലെ വീര ജവാന്മാർക്ക് സമർപ്പിക്കുന്നതായി ജദുമണി സിങ് പറഞ്ഞു. ആവേശം നിറന്നുനിന്ന മത്സരത്തിൽ 5-0 എന്ന ഏകപക്ഷീയമായ സ്കോറിനാണ് ജാദു മണി പാക് താരത്തെ കീഴടക്കിയത്. ജൂലൈ 28ന് നടക്കുന്ന ക്വാർട്ടർ ​ഫൈനലിൽ ജദുമണി സിജ് സാംബിയയുടെ മ്വെംഗോ മ്വാലെയെ നേരിടും.</p>
<p>മികച്ച റിംഗ്‌ക്രാഫ്റ്റും വേഗതയും പുറത്തെടുത്ത ജദുമണി, ഇന്ത്യയ്ക്കായി സ്വർണം നേടുകയാണ് തന്റെ ലക്ഷ്യമെന്നും മത്സരശേഷം വ്യക്തമാക്കി. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയാണ് ജദുമണി. 22 വയസ് മാത്രം പ്രായമുള്ള ഇദ്ദേഹം ആർമി ബോക്‌സറാണ്. കുട്ടിക്കാലത്ത് ഫുട്ബോൾ താരമാകണമെന്ന് ആഗ്രഹിച്ച ജദുമണി പക്ഷേ, അങ്കിളിന്റെ പ്രേരണയാൽ ബോക്‌സിങ്ങിലേക്ക് എത്തുകയായിരുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/sports/commonwealth-games-mirabai-chanu-wins-gold-with-record-performance-india-wins-first-medal-3-2219047.html">കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം</a></strong></p>
<p>പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയാണ് ജദുമണി. ഈ വിഭാഗത്തിൽ സീനിയർ നാഷണൽ ചാമ്പ്യൻപട്ടം നേടുകയും ടൂർണമെന്റിലെ 'ബെസ്റ്റ് ബോക്സർ' ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വേൾഡ് ബോക്‌സിംഗ് കപ്പ് ഫൈനലിൽ 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.</p>
<p>ഈ സീസണിൽ ആണ് 55 കിലോഗ്രാം വിഭാഗത്തിലേക്ക് ജദുമണി മാറിയത്. ഉയരം കുറവായതിനാൽ 55 കിലോഗ്രാം വിഭാഗത്തിൽ തിളങ്ങാൻ ജദുമണിക്ക് കഴിയില്ലെന്ന് പലരും സംശയം പ്രകടിപ്പിച്ചെങ്കിലും, കഠിനാധ്വാനത്തിലൂടെ താൻ ഈ കാറ്റഗറിയിലും മികച്ചതാണെന്ന് അ‌ദ്ദേഹം തെളിയിച്ചു. മുൻ ലോക ചാമ്പ്യൻ സരിതാ ദേവിയും മേരി കോമുമാണ് ബോക്സിങ്ങിൽ ജദുമണിയുടെ പ്രധാന വഴികാട്ടികൾ. ലളിത് യാദവും ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനവും അദ്ദേഹത്തിന്റെ പ്രകടനത്തിന് കരുത്ത് പകർന്നു.</p>
<p>ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ ഇന്ത്യയ്ക്കായി മെഡലുറപ്പിക്കാൻ ജദുമണിക്ക് കഴിയും. ഇദ്ദേഹത്തിന് പുറമേ വനിതകളുടെ 54 കിലോഗ്രാം ഇന്ത്യയുടെ പ്രീതി പവാറും ക്വാർട്ടർ ​ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അ‌തിനാൽ ഈ വിഭാഗത്തിലും മെഡൽ പ്രതീക്ഷയുണ്ട്. അതേസമയം, പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഉഗാണ്ടയുടെ നുഹു ബാറ്റയോട് (3-2) പരാജയപ്പെട്ട് ഇന്ത്യയുടെ ആദിത്യ യാദവ് പുറത്തായി.</p>
<p>വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ നേരിട്ട് സെമി ഫൈനലിൽ പ്രവേശിച്ച ഒളിമ്പ്യൻ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യയ്ക്കായി ഇതിനകം ഒരു മെഡൽ ഉറപ്പിച്ചിട്ടുണ്ട്. അസം സ്വദേശിനിയായ ലവ്ലിന അസം പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) റാങ്കുള്ള ഉദ്യോഗസ്ഥയാണ്. വിജയേന്ദർ സിംഗിനും മേരി കോമിനും ശേഷം ഒളിമ്പിക് ബോക്‌സിംഗിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്നത് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ലവ്ലിന സ്വന്തമാക്കിയിട്ടുണ്ട്.</p>
<h3>English Summary</h3>
<p>India's Jadu Mani Singh defeated Pakistan's Sumama Rahman to reach the quarterfinals of the men's 55kg boxing event at the Commonwealth Games. Immediately after the victory, Jadu Mani Singh said that he dedicates his victory over the Pakistani player to the brave soldiers of the Kargil War. Jadu Mani defeated the Pakistani player by a one-sided score of 5-0 in a thrilling match.</p>
]]></content:encoded>
				</item>
							<item>
					<title>Common Wealth Games: കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം</title>
					<link>https://www.malayalamtv9.com/sports/commonwealth-games-mirabai-chanu-wins-gold-with-record-performance-india-wins-first-medal-3-2219047.html</link>
					<pubDate>Sun, 26 Jul 2026 20:48:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/commonwealth-games-mirabai-chanu-wins-gold-with-record-performance-india-wins-first-medal-3-2219047.html</guid>
					<description><![CDATA[<p>Common Wealth Games: ഞായറാഴ്ച നടന്ന വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ ചരിത്ര നേട്ടം. മികച്ച റെക്കോർഡ് പ്രകടനത്തോടെയാണ് 31 കാരിയായ താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മാച്ചിൽ 85 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാം ഉയർത്തി ചാനു പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുകൾ കുറിച്ചു. ആകെ 190 കിലോഗ്രാം&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Meerabhai-Chanu.jpg" class="attachment-large size-large wp-post-image" alt="Meerabhai Chanu" /></figure><p>ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം മെഡൽ സമ്മാനിച്ച മീരാഭായി ചാനു. ഞായറാഴ്ച നടന്ന വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ ചരിത്ര നേട്ടം. മികച്ച റെക്കോർഡ് പ്രകടനത്തോടെയാണ് 31 കാരിയായ താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മാച്ചിൽ 85 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാം ഉയർത്തി ചാനു പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുകൾ കുറിച്ചു. ആകെ 190 കിലോഗ്രാം ഭാരം ഉയർത്തിയാണ് താരം ഇന്ത്യയ്ക്ക് ആദ്യത്തെ സ്വർണ്ണം അണിഞ്ഞത്.</p>
<h3>മീരാഭായിയുടെ പൂർണ്ണ ആധിപത്യമാണ് ഗ്ലാസ്ഗോയിൽ....</h3>
<p>ഈ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാമത്തെ സ്വർണം മെഡലാണ് മീരാഭായി ചാനു സ്വന്തമാക്കിയത്. 2018ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിലും 2022ലെ താരം കിരീടം കരസ്ഥമാക്കിയിരുന്നു. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായ മീരാഭായി 2014ൽ ഇതേ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/sports/india-vs-zimbabwe-3rd-t20i-live-updates-two-major-changes-in-the-team-for-this-match-full-details-here-2218973.html">പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം</a></strong></p>
<p>മത്സരത്തിന്റെ ആരംഭം മുതൽ ഒടുക്കം വരെ മണിപ്പൂരി ലിഫ്റ്റർ ആയ മീരാഭായിയുടെ പൂർണ്ണ ആധിപത്യമാണ് ഗ്ലാസ്ഗോയിൽ കാണാൻ സാധിക്കുക. ആകെ 168 കിലോഗ്രാം ഉയർത്തി വെള്ളി നേടിയ നൈജീരിയയുടെ റൂത്ത് അസുക്വോ ന്യോങ്ങിനേക്കാൾ 22 കിലോഗ്രാം അധികഭാരം ഉയർത്തിയാണ് മീരാഭായി ഒന്നാമതെത്തിയത്.</p>
<h3>രണ്ടാമത്തെ ശ്രമത്തിൽ നൂറ്റിയഞ്ച് കിലോഗ്രാം ഉയർത്തി...</h3>
<p>ആദ്യത്തെ സ്നാക്ക് ശ്രമത്തിൽ 82 കിലോഗ്രാം ഭാരം ഉയർത്താൻ കഴിയാതെ തിരിച്ചടി നേരിട്ടെങ്കിലും തൊട്ടടുത്ത ശ്രമത്തിൽ 85 കിലോഗ്രാം എന്ന റെക്കോർഡ് ഭാരമുയർത്തി താരം അതിശക്തമായി തന്നെ തിരിച്ചുവന്നു. സ്നാച്ചിലെ മികവോടെ ക്ലീൻ ആൻഡ് ജെർക്കിലേക്ക് കടക്കുമ്പോൾ എട്ട് കിലോഗ്രാമിന്റെ ലീഡ് മീരാഭായിക്ക് ഉണ്ടായിരുന്നു. ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ നൂറ്റിയഞ്ച് കിലോഗ്രാം ഉയർത്തി വിജയം തന്നെ മാറ്റാൻ അവർക്ക് സാധിച്ചു.</p>
<p>ഈ ലിസ്റ്റ് അവിടെ ക്ലീൻ ആൻഡ് ജെർക്കിലെയും ആകെ ഭാരത്തിലെയും കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുകൾ തിരുത്തി എഴുപത്തപ്പെടുകയും സ്വർണ്ണം ഉറപ്പാക്കുകയും ചെയ്തു. സ്വർണ്ണ നേട്ടം ഉറപ്പായതോടെ അടുത്ത രണ്ട് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മുന്നിൽകണ്ട് താരം തന്നെ മൂന്നാമത്തെ ക്ലീൻ ആൻഡ് ജെർക്കു ശ്രമത്തിൽ നിന്ന് പിന്മാറുകയായിരുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>Mirabai Chanu won India's first gold medal at the 2026 Commonwealth Games. Chanu's historic achievement came in the women's 48 kg category on Sunday. The 31-year-old athlete secured the top spot with a record-breaking performance.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം</title>
					<link>https://www.malayalamtv9.com/sports/india-vs-zimbabwe-3rd-t20i-live-updates-two-major-changes-in-the-team-for-this-match-full-details-here-2218973.html</link>
					<pubDate>Sun, 26 Jul 2026 17:03:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/india-vs-zimbabwe-3rd-t20i-live-updates-two-major-changes-in-the-team-for-this-match-full-details-here-2218973.html</guid>
					<description><![CDATA[<p>India vs Zimbabwe T20 Live Updates and Scores: അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തു വാരുന്നതിൽ കുറഞ്ഞ് ഒന്നും തന്നെ ഇത്തവണ ഇന്ത്യൻ ടീമിന് ലക്ഷ്യം വെക്കാനില്ല. എപ്പോഴത്തെയും പോലെ സിംബാവെയെ ഇന്ത്യയുടെ ശക്തരായ എതിരാളികളെന്ന് പറായാൻ സാധിക്കില്ല. എങ്കിലും പരമ്പരയിലെ നാണക്കേട് ഒഴിവാക്കാൻ അവസാന മത്സരത്തിലും ശക്തമായ പ്രകടനം കാഴ്ചവെക്കാൻ ടീം ശ്രമിക്കുമോ എന്നത് കണ്ടറിയാാം.  മത്സരത്തിൻ്റെ തത്സമയം അപ്ഡേറ്റുകൾ ഇവിടെ വായിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/India-vs-Zimbabwe-T20I-Live-Updates.jpg" class="attachment-large size-large wp-post-image" alt="India Vs Zimbabwe T20i Live Updates" /></figure><p><strong>സിംബാബെ:</strong> ഇന്ത്യ- സിംബാബെ അവസാന ടി-20യിലും വിജയം നേടി പരമ്പര തൂത്തുവാരി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി . വൈഭവ് സൂര്യ വംശിയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 49 ബോളിൽ 81 റൺസാണ് വൈഭവ് നേടിയത്.  മറുപടി ബാറ്റിംഗിനിറങ്ങിയ സിംബൈവെക്ക് തുടക്കം മുതൽ പിഴച്ചെങ്കിലും മികച്ച സ്കോറിലേക്ക് എത്തിക്കാൻ റയാൻ ബർൾ -ൻ്റെ രക്ഷാ പ്രവർത്തനത്തിന് കഴിഞ്ഞു. പുറത്താകാതെ 43 ബോളിൽ 53 റൺസാണ് ബർൾ നേടിയത്.</p>
<p>അതേസമയം പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ ടീം ഇറങ്ങിയത്.  പേസർ പ്രിൻസ് യാദവിനു പകരം അശോക് ശർമ, ഓൾറൗണ്ടർ ശിവം ദുബെയ്ക്കു പകരം സൂര്യാൻഷ് ഷെഡ്ഗെയും എന്നിവർ ഇത്തണ മാച്ചിനിറങ്ങും. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തു വാരുന്നതിൽ കുറഞ്ഞ് ഒന്നും തന്നെ ഇത്തവണ ഇന്ത്യൻ ടീമിന് ലക്ഷ്യം വെക്കാനില്ല. മത്സരത്തിൻ്റെ തത്സമയം അപ്ഡേറ്റുകൾ ഇവിടെ വായിക്കാം.</p>
]]></content:encoded>
				</item>
							<item>
					<title>Hardik Pandya: ഹാര്‍ദിക് പാണ്ഡ്യയെ വലവീശിപ്പിടിക്കാന്‍ സിഎസ്‌കെയുടെ വമ്പന്‍ നീക്കം; 20 കോടിയിലേറെ മൂല്യമുള്ള ട്രേഡ് ഓഫര്‍?</title>
					<link>https://www.malayalamtv9.com/sports/hardik-pandya-to-csk-report-claims-chennais-20-crore-plus-trade-offer-to-mumbai-indians-2218968.html</link>
					<pubDate>Sun, 26 Jul 2026 16:27:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/hardik-pandya-to-csk-report-claims-chennais-20-crore-plus-trade-offer-to-mumbai-indians-2218968.html</guid>
					<description><![CDATA[<p>CSK Eyes Hardik Pandya with 20 Crore-Plus Players-and-Cash Deal: Report: റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയും 10 കോടി പണം ഉള്‍പ്പെടെ നല്‍കി നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാണെന്നാണ് വിവരം. താരങ്ങളുടെ നിലവിലെ മൂല്യവും പണവും ചേര്‍ത്താല്‍ ഈ ട്രേഡിന്റെ ആകെ മൂല്യം 20 കോടിയിലധികമാകുമെന്നാണ് വിലയിരുത്തല്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Will-Hardik-Pandya-Leave-MI.jpg" class="attachment-large size-large wp-post-image" alt="Will Hardik Pandya Leave Mi" /></figure><p>ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി ട്രേഡ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക്കിനായി താരങ്ങളെയും പണം ഉള്‍പ്പെടെ വമ്പന്‍ ട്രേഡ് ഓഫര്‍ നല്‍കി വലവീശിപ്പിടിക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.</p>
<p>റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയും 10 കോടി പണം ഉള്‍പ്പെടെ നല്‍കി നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാണെന്നാണ് വിവരം. താരങ്ങളുടെ നിലവിലെ മൂല്യവും പണവും ചേര്‍ത്താല്‍ ഈ ട്രേഡിന്റെ ആകെ മൂല്യം 20 കോടിയിലധികമാകുമെന്നാണ് വിലയിരുത്തല്‍. സമീപകാല ഐപിഎല്‍ സീസണുകളിലെ പ്രകടനം പരിഗണിച്ചാണ് ഈ ഓഫര്‍ തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.</p>
<p>ആദ്യഘട്ട ചര്‍ച്ചകളില്‍ ശിവം ദുബെയോടൊപ്പം യുവ ബാറ്റര്‍ ആയുഷ് മത്രെയെയും മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭാവിയിലെ മത്സരങ്ങളില്‍ മത്രെയെ പ്രധാന താരമായി കാണുന്ന സിഎസ്‌കെ, അദ്ദേഹത്തെ വിട്ടുനല്‍കാന്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് മത്രെയ്ക്ക് പകരം ഡെവാള്‍ഡ് ബ്രെവിസിനെ ഉള്‍പ്പെടുത്തി പുതിയ ട്രേഡ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിലുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/india-vs-zimbabwe-t20i-series-fans-slam-abhishek-sharmas-form-urge-team-management-to-bring-back-sanju-samson-2218771.html" target="_blank" rel="noopener">IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍</a></strong></p>
<p>2024 സീസണിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ, ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ട്രേഡ് അഭ്യൂഹങ്ങള്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഇടപാടും യാഥാര്‍ഥ്യമായിട്ടില്ല. വരാനിരിക്കുന്ന ട്രേഡ് വിന്‍ഡോയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.</p>
<p>അതേസമയം, ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച ഈ ട്രേഡ് വാര്‍ത്തകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സോ മുംബൈ ഇന്ത്യന്‍സോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഐപിഎല്‍ ട്രേഡ് വിന്‍ഡോ തുറക്കുന്നതോടെ ഈ ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകുമോ, അതോ വെറും അഭ്യൂഹമായി മാറുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.</p>
<p>യുവതാരങ്ങളെ സ്വന്തമാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ താല്‍പര്യവും, ഭാവി മത്സരങ്ങള്‍ക്കായി പ്രധാന താരങ്ങളെ കൈവിടാതിരിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിലപാടുമാണ് ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുന്നത്. അതേസമയം, ഈ ട്രേഡ് ചര്‍ച്ചകള്‍ വിജയിക്കാതെ പോയാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ഉള്‍പ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികളും ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള സാധ്യതകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.</p>
<h3>English Summary</h3>
<p>Reports suggest Chennai Super Kings have made a players-and-cash trade offer worth over ₹20 crore to acquire Mumbai Indians captain Hardik Pandya. The proposed deal reportedly includes Shivam Dube, Dewald Brevis, and cash. However, neither franchise has officially confirmed the reports.</p>
]]></content:encoded>
				</item>
							<item>
					<title>IND vs ZIM: രണ്ടാം ടി20യിലും സിംബാബ്‌വെ അടപടലം; ഇന്ത്യയ്ക്ക് പരമ്പര</title>
					<link>https://www.malayalamtv9.com/sports/cricket-news/india-clinch-t20i-series-against-zimbabwe-with-back-to-back-wins-2218789.html</link>
					<pubDate>Sat, 25 Jul 2026 19:57:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-clinch-t20i-series-against-zimbabwe-with-back-to-back-wins-2218789.html</guid>
					<description><![CDATA[<p>India vs Zimbabwe T20I Series Result: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടി20യില്‍ 90 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 219 റണ്‍സെടുത്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/India-Beat-Zimbabwe-Again-to-Secure-T20I-Series-Victory.jpg" class="attachment-large size-large wp-post-image" alt="India Beat Zimbabwe Again to Secure T20I Series Victory" /></figure><p>സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടി20യില്‍ 90 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 219 റണ്‍സെടുത്തു. സിംബാബ്‌വെ 17.5 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 81 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെയും, പുറത്താകാതെ 29 പന്തില്‍ 60 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.</p>
<p>ഓപ്പണര്‍ വൈഭവ് സൂര്യവംശി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും, സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ടു പന്തില്‍ എട്ട് റണ്‍സാണ് അഭിഷേക് നേടിയത്. മികച്ച തുടക്കം മുതലാക്കാന്‍ വൈഭവിനും സാധിച്ചില്ല. എട്ട് പന്തില്‍ 20 റണ്‍സെടുത്ത് വൈഭവും മടങ്ങി.</p>
<p>മൂന്നോവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 29 എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍-ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യയ്ക്ക് കുതിപ്പേകാന്‍ ശ്രമിച്ചു. ഇഷാന്‍ അടിച്ചുതകര്‍ത്തെങ്കിലം, മന്ദഗതിയിലായിരുന്നു ശ്രേയസിന്റെ ബാറ്റിങ്. 20 പന്തില്‍ 25 റണ്‍സെടുത്ത് ശ്രേയസ് പുറത്തായി.</p>
<p>നാലാം വിക്കറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച കൂട്ടുക്കെട്ടുണ്ടായത്. ഇഷാന്‍ കിഷനും, തിലക് വര്‍മയും ഒരു കരുണയുമില്ലാതെ സിംബാബ്‌വെ ബൗളര്‍മാരെ പ്രഹരിച്ചതോടെ ഇന്ത്യയുടെ സ്‌കോറിങ് കുതിച്ചു. 18-ാം ഓവറിലാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. പിന്നാലെയെത്തിയ റിങ്കു സിങിന് എട്ട് പന്തില്‍ 12 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് പന്തില്‍ ആറു റണ്‍സുമായി ശിവം ദുബെ തിലകിനൊപ്പം പുറത്താകാതെ നിന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/india-vs-zimbabwe-t20i-series-fans-slam-abhishek-sharmas-form-urge-team-management-to-bring-back-sanju-samson-2218771.html">IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍</a></strong></p>
<h3>പോരാടാനാകാതെ സിംബാബ്‌വെ</h3>
<p>സിംബാബ്‌വെ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. 19 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. മറ്റൊരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. മൂന്ന് വിക്കറ്റെടുത്ത അഭിഷേക് ശര്‍മ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യാഷ് താക്കൂര്‍, പ്രിന്‍സ് യാദവ്, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ രവി ബിഷ്‌ണോയ്, ശിവം ദുബെ, തിലക് വര്‍മ എന്നിവരുടെ ബൗളിങിന് മുന്നില്‍ സിംബാബ്‌വെ നിഷ്പ്രഭമാവുകയായിരുന്നു.</p>
<p>മറ്റ് സിംബാബ്‌വെ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ബെന്‍ കറന്‍-അഞ്ച് പന്തില്‍ ഒന്ന്, ഡിയോണ്‍ മെയേഴ്‌സ്-ഒമ്പത് പന്തില്‍ 12, റിയാന്‍ ബുള്‍-18 പന്തില്‍ 20, സിക്കന്ദര്‍ റാസ-മൂന്ന് പന്തില്‍ പൂജ്യം, വെസ്ലി മധേവെരെ-മൂന്ന് പന്തില്‍ രണ്ട്, തടിവന്‍ശെ മറുമണി-19 പന്തില്‍ 24, ബ്രാഡ് ഇവാന്‍സ്-11 പന്തില്‍ 19, ന്യൂമാന്‍ ന്യാമുറി-ആറു പന്തില്‍ മൂന്ന്, റിച്ചാര്‍ഡ് എന്‍ഗാര്‍വ-എട്ട് പന്തില്‍ ഒന്ന്, ബ്ലെസിങ് മുസറബാനി-ആറു പന്തില്‍ ഏഴ് നോട്ടൗട്ട്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ടി20 കിരീടമാണിത്.</p>
<h3>English Summary</h3>
<p>India won the T20 series against Zimbabwe by defeating them by 90 runs in the second match. Batting first, India scored 219 runs for five wickets, powered by Ishan Kishan’s 81 and Tilak Varma’s unbeaten 60. In reply, Zimbabwe were bowled out for 129 runs in 17.5 overs. Abhishek Sharma led the Indian bowling attack with three wickets.</p>
]]></content:encoded>
				</item>
							<item>
					<title>IND vs ZIM: ഹരാരെയില്‍ അഭിഷേക് &#8216;വട്ടപ്പൂജ്യം&#8217;; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍</title>
					<link>https://www.malayalamtv9.com/photo-gallery/india-vs-zimbabwe-t20i-series-fans-slam-abhishek-sharmas-form-urge-team-management-to-bring-back-sanju-samson-2218771.html</link>
					<pubDate>Sat, 25 Jul 2026 19:16:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/india-vs-zimbabwe-t20i-series-fans-slam-abhishek-sharmas-form-urge-team-management-to-bring-back-sanju-samson-2218771.html</guid>
					<description><![CDATA[<p>IND vs ZIM T20Is: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിലും ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. രണ്ടാം ടി20യില്‍ എട്ട് പന്തില്‍ എട്ടു റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. രണ്ട് ഫോറുകള്‍ നേടി. ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ റിയാന്‍ ബുളിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-and-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Abhishek Sharma and Sanju Samson" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2218771 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-and-Sanju-Samson.jpg" class="attachment-thumbnail size-thumbnail" alt="Abhishek Sharma and Sanju Samson" aria-describedby="gallery-5-2218775" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-and-Sanju-Samson.jpg 150w, https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-and-Sanju-Samson.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218775'>
				സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിലും ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. രണ്ടാം ടി20യില്‍ എട്ട് പന്തില്‍ എട്ടു റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. രണ്ട് ഫോറുകള്‍ നേടി. ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ റിയാന്‍ ബുളിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത് (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-1.jpg" class="attachment-thumbnail size-thumbnail" alt="Abhishek Sharma" aria-describedby="gallery-5-2218773" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218773'>
				ആദ്യ ടി20യിലും അഭിഷേക് നിരാശപ്പെടുത്തിയിരുന്നു. വെറും ഒരു റണ്‍സ് മാത്രമാണ് താരം നേടിയത്. ആദ്യ ടി20യിലും താരം നേരിട്ടത് എട്ടു പന്തുകള്‍. ബ്ലെസിങ് മുസറബാനിയ്ക്കായിരുന്നു ആദ്യ മത്സരത്തിലും വിക്കറ്റ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-2.jpg" class="attachment-thumbnail size-thumbnail" alt="Abhishek Sharma" aria-describedby="gallery-5-2218774" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Abhishek-Sharma-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218774'>
				ഇതോടെ അഭിഷേകിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും നിരാശജനകമായിരുന്നു പ്രകടനം. 3, 16, 10 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-8.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson" aria-describedby="gallery-5-2218777" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-8.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-8.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218777'>
				ഇതോടെ സഞ്ജു സാംസണെ തിരിച്ചുവിളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പതിവായി മോശം പ്രകടനം പുറത്തെടുത്തിട്ടും ടീം മാനേജ്‌മെന്റ് അഭിഷേകിനെ പിന്തുണയ്ക്കുന്നുവെന്നാണ് വിമര്‍ശനം. എന്നാല്‍ ഈ പരിഗണന സഞ്ജുവിന് കിട്ടുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പ്രകടനം മോശമായാല്‍ ടീമില്‍ നിന്നു പുറത്താകുന്നതാണ് സഞ്ജുവിന്റെ അവസ്ഥ.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma.jpg" class="attachment-thumbnail size-thumbnail" alt="Abhishek Sharma" aria-describedby="gallery-5-2218776" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Abhishek-Sharma.jpg 150w, https://images.malayalamtv9.com/uploads/2026/07/Abhishek-Sharma.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218776'>
				സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20യില്‍ അഭിഷേകിന് പകരം പ്രഭ്‌സിമ്രാന്‍ സിങിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. നാളെയാണ് മൂന്നാം ടി20. ഈ മത്സരത്തില്‍ അഭിഷേകിന് പകരം പ്രഭ്‌സിമ്രാന്‍ കളിക്കാന്‍ നേരിയ സാധ്യതയുണ്ട്. വരും പരമ്പരകളില്‍ അഭിഷേകിനെ മാറ്റി സഞ്ജു-വൈഭവ് സൂര്യവംശി സഖ്യത്തെ ഓപ്പണിങില്‍ പരീക്ഷിച്ചുകൂടേയെന്നാണ് ആരാധകരുടെ മറ്റൊരു ചോദ്യം. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Rohit Sharma: രോഹിത് ശര്‍മ വിരമിക്കുമോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ</title>
					<link>https://www.malayalamtv9.com/sports/cricket-news/is-rohit-sharma-retiring-bcci-breaks-silence-on-ex-captains-role-in-team-india-2218695.html</link>
					<pubDate>Sat, 25 Jul 2026 15:48:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/is-rohit-sharma-retiring-bcci-breaks-silence-on-ex-captains-role-in-team-india-2218695.html</guid>
					<description><![CDATA[<p>Rohit Sharma’s ODI Future Clarified by BCCI: രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പൂർണ്ണമായും തള്ളി. സ്റ്റാർ ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ ഒരു ചോദ്യത്തിന്റെ പോലും ആവശ്യമില്ലെന്ന്‌ രാജീവ് ശുക്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-7.jpg" class="attachment-large size-large wp-post-image" alt="Rohit Sharma" /></figure><p><strong>Rohit Sharma Retirement News:</strong> മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ നിന്ന് വിരമിക്കുമോയെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അവസരം കാത്തിരിക്കുന്ന യശ്വസി ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ പരിഗണിക്കാനാണ് മാനേജ്‌മെന്റിന് താത്പര്യമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയടിച്ച് രോഹിത് തിരികെയെത്തി. എന്നാലും, രോഹിതിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ പിന്നെയും പ്രചരിച്ചു. ഇപ്പോഴിതാ, ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ബിസിസിഐ.</p>
<p>രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പൂർണ്ണമായും തള്ളി. സ്റ്റാർ ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ ഒരു ചോദ്യത്തിന്റെ പോലും ആവശ്യമില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.</p>
<h3>'രോഹിത് ടീമിന്റെ ഭാഗം'!</h3>
<p>"രോഹിത് ശർമ്മ ടീമിന്റെ ഭാഗമാണ്. അദ്ദേഹം തുടർന്നും കളിക്കും. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ല. നിലവിൽ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് ചോദ്യത്തിന്റെ ആവശ്യമില്ല," രാജീവ് ശുക്ല വാർത്താ ഏജൻസികളോട് പറഞ്ഞു.</p>
<p>ഇന്ത്യന്‍ ടീമിന്റെ നിലവിലെ നേതൃത്വത്തെയും ബിസിസിഐ വൈസ് പ്രസിഡന്റ് പിന്തുണച്ചു. ടീമിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാം. എന്നാൽ ആര് ടീമിൽ തുടരണം, ആര് പുറത്തുപോകണം എന്ന തീരുമാനം സെലക്ടർമാരുടെ അധികാരപരിധിയിൽ ഉള്ളതാണ്. ഇന്ത്യൻ ടീം മികച്ച രീതിയിൽ പ്രകടനം നടത്തുകയും മത്സരങ്ങൾ ജയിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് രാജീവ് ശുക്ല പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-reacts-to-ipl-team-change-reveals-that-leaving-rajasthan-royals-was-a-big-risk-2218599.html">”പിന്നെയൊരു തിരിച്ചുപോക്കില്ല, ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം”: രാജസ്ഥാൻ വിട്ടത് വിവരിച്ച് സഞ്ജു</a></strong></p>
<h3>ലോര്‍ഡ്‌സിലെ സെഞ്ചുറി</h3>
<p>ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് സിക്‌സറും, 17 ഫോറും താരം അടിച്ചുകൂട്ടി. എന്നാല്‍ രോഹിതിന്റെ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 27 റണ്‍സിന് തോറ്റു. പരമ്പര 2-1ന് കൈവിടുകയും ചെയ്തു.</p>
<h3>ഡിവില്ലിയേഴ്‌സിന്റെ പ്രശംസ</h3>
<p>അതേസമയം, രോഹിതിന്റെ പ്രകടനത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തി. ഏറ്റവും കൂടുതൽ സ്ഥിരത പുലർത്തുന്ന ബാറ്ററായിരിക്കില്ല രോഹിത്തെങ്കിലും, വലിയ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങളിൽ ഏതൊരു ടീമിനും അത്യാവശ്യമാണ് രോഹിതിനെ പോലുള്ള താരങ്ങളെന്ന്‌ ഡിവില്ലിയേഴ്സ് പറഞ്ഞു.</p>
<p>"ദീർഘകാലയളവുകൾ പരിശോധിച്ചാൽ അദ്ദേഹം സ്ഥിരതയുള്ള താരമായിരുന്നില്ല. പ്രകടനത്തിൽ ചില കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വലിയ മത്സരങ്ങളും നിർണ്ണായക നിമിഷങ്ങളും മുന്നിലെത്തുമ്പോൾ, രോഹിത് ശർമ്മ ടീമിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്," തന്റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.</p>
<h3>ഡിവില്ലിയേഴ്‌സിന്റെ വീഡിയോ കാണാം:</h3>
<p>https://www.youtube.com/watch?v=aQb8fus_wys</p>
<h3>English Summary</h3>
<p>BCCI vice-president Rajeev Shukla dismissed all rumors regarding Rohit Sharma's international retirement. Shukla clarified that the selectors will decide team changes and the current leadership remains strong. Rohit silenced critics by scoring a sensational 138 off 110 balls at Lord's.</p>
]]></content:encoded>
				</item>
							<item>
					<title>പെരുത്ത് നന്ദിയുണ്ട്! ആരാധക പിന്തുണയിൽ മനസ് നിറഞ്ഞ് ബ്രസീൽ ടീം ഇന്ത്യയിലേക്ക്</title>
					<link>https://www.malayalamtv9.com/sports/brazil-team-to-visit-india-friendly-match-likely-to-be-played-in-kolkata-details-inside-2218677.html</link>
					<pubDate>Sat, 25 Jul 2026 13:07:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/brazil-team-to-visit-india-friendly-match-likely-to-be-played-in-kolkata-details-inside-2218677.html</guid>
					<description><![CDATA[<p>Brazil team to visit India:  ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരാൻ തയാറെടുക്കുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയിൽ ബ്രസീൽ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് &#8216;ഇഎസ്‌പിഎൻ ബ്രസീൽ&#8217; റിപ്പോർട്ട് ചെയ്തു. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇന്ത്യൻ സംഘാടകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Brazil-team-to-visit-India.jpg" class="attachment-large size-large wp-post-image" alt="Brazil Team To Visit India" /></figure><p><strong>കൊൽക്കത്ത:</strong> ബ്രസീൽ ലോകകപ്പിൽ തോറ്റ് പുറത്തായതിന്റെ വിഷമത്തിലിരിക്കുന്ന ഇന്ത്യയിലെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരാൻ തയാറെടുക്കുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയിൽ ബ്രസീൽ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് 'ഇഎസ്‌പിഎൻ ബ്രസീൽ' റിപ്പോർട്ട് ചെയ്തു. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇന്ത്യൻ സംഘാടകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ചില നിബന്ധനകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. സൗഹൃദ മത്സരത്തിൽ ബ്രസീലിൻറെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.</p>
<p>കരാർ സംബന്ധിച്ച നിബന്ധനകൾ കൂടി പൂർത്തിയായാൽ ബ്രസീലിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചന. ഒക്ടോബർ ആദ്യവാരത്തിൽ ബ്രസീലിന്റെ സൗഹൃദ മത്സരം ഇന്ത്യയിൽ നടക്കാനാണ് സാധ്യത. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫയുടെ രാജ്യാന്തര വിൻഡോയുടെ ഭാഗമായിരിക്കും ഈ പര്യടനം. ഈ കാലയളവിൽ മൂന്നു സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്, ഒത്താൽ അ‌തിലൊന്ന് ഇന്ത്യയിലാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/zinedine-zidanes-france-coaching-position-dispute-within-the-fff-latest-details-inside-2218647.html">ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ</a></strong></p>
<p>ഈ ലോകകപ്പിൽ ഇന്ത്യൻ ആരാധകർ തങ്ങൾക്ക് നൽകിയ പിന്തുണ ബ്രസീൽ ടീമിന്റെ ശ്രദ്ധയിലും എത്തിയിരുന്നു. ഈ പിന്തുണയ്ക്ക് നന്ദി എന്ന നിലയിൽ കൂടിയാണ് ബ്രസീൽ ടീം തങ്ങളുടെ പര്യടനത്തിൽ ഇന്ത്യയെ പരിഗണിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന ബ്രസീൽ കൊൽക്കത്തയിലാകും കളിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.</p>
<p>ഒരുപക്ഷേ കൊൽക്കത്തയിലെക്കാൾ കൂടുതൽ ബ്രസീൽ ഫാൻസ് കേരളത്തിലാകും ഉണ്ടാകുക. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, കേരളത്തിലെ ആരാധകർക്ക് ബ്രസീൽ താരങ്ങളെ കാണണമെങ്കിൽ കൊൽക്കത്തയ്ക്ക് വണ്ടി കയറേണ്ടിവരും. ബംഗ്ലാദേശ്, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളും ബ്രസീൽ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്കാണ് മുൻതൂക്കം കൂടുതൽ എന്നാണ് റിപ്പോർട്ട്.</p>
<h3>കൊൽക്കത്തയെ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ട്</h3>
<p>ഇതിന് മുൻപും ലോകഫുട്ബോളിലെ പ്രമുഖരുടെ സാന്നിധ്യം അ‌നുഭവിക്കാനുള്ള ഭാഗ്യം കൊൽക്കത്തയ്ക്ക് ഉണ്ടായിട്ടുണ്ട്. അ‌തിൽ ബ്രസീലുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കാര്യമെന്തെന്നാൽ 1977-ൽ ഈഡൻ ഗാർഡൻസിൽ മോഹൻ ബഗാനെതിരെ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി ഇതിഹാസ താരം പെലെ കളിക്കാനിറങ്ങിയിട്ടുണ്ട് എന്നതാണ്. ഇപ്പോൾ ബ്രസീൽ ദേശീയ ടീം കൊൽക്കത്തയിലെത്തിയാൽ അത് ഇന്ത്യൻ കായിക ചരിത്രത്തിലെ മറ്റൊരു വലിയ നാഴികക്കല്ലാകും എന്ന് വിലയിരുത്തപ്പെടുന്നു.</p>
<p>ആരാധകരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെത്തുന്ന ബ്രസീൽ ടീമിൽ നെയ്മർ ഉണ്ടാകില്ല എന്നത് ചെറിയ നിരാശയായേക്കും. ഈ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അ‌തേസമയം വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ലോകകപ്പിൽ ബ്രസീൽ ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാൾ വിനീഷ്യസ് ആയിരുന്നു.</p>
<h3>ഹിറ്റായ ഇന്ത്യൻ ഫാൻസ്</h3>
<p>ലോകകപ്പ് സമയത്ത് ബ്രസീൽ ടീമിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിൽ കട്ടൗട്ടുകളും ബാനറുകളും നിറഞ്ഞത് ബ്രസീൽ ദേശീയ ടീമിന്റെയും നെയ്മറിന്റെയും വരെ ശ്രദ്ധയിൽ എത്തിയിരുന്നു. ഇത് അ‌വരെ അ‌ദ്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ പല ബ്രസീൽ ബാനറുകളുടെയും കട്ടൗട്ടുകളുടെയും ഉറവിടം കേരളമായിരുന്നു എന്നതാണ്.</p>
<h3>English Summary</h3>
<p>The Brazilian football team is preparing to come to India. 'ESPN Brazil' reported that Brazil may play a friendly match in Kolkata in the first week of October. The report said that the Brazilian Football Confederation (CBF) is in talks with Indian organizers to bring five-time world champions Brazil to India.</p>
]]></content:encoded>
				</item>
							<item>
					<title>ഷൂ, ബാഗ്, ഡ്രസ്; കെട്ട് കണക്കിന് കായിക ഉപകരണങ്ങൾ പൂഴ്ത്തിവച്ച് സ്പോർട്സ് കൗൺസിൽ, ഒടുവിൽ ഒതുക്കാൻ ശ്രമം</title>
					<link>https://www.malayalamtv9.com/sports/sports-council-unearths-hoarded-sports-equipment-in-thiruvananthapuram-heres-the-incident-2218664.html</link>
					<pubDate>Sat, 25 Jul 2026 12:40:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/sports-council-unearths-hoarded-sports-equipment-in-thiruvananthapuram-heres-the-incident-2218664.html</guid>
					<description><![CDATA[<p>Sports Council unearths hoarded sports equipment: വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചിരുന്ന ഷൂസ്, ട്രാക്ക് സ്യൂട്ടുകൾ, ബാഗുകൾ, ജേഴ്സികൾ എന്നിവ ഇപ്പോൾ പുറത്തെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും വാർത്തയാകുകയും  ചെയ്തതോടെ ഇവ എത്രയും വേഗം വിതരണം ചെയ്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ആണ് നീക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആറ്റിങ്ങൽ തുടങ്ങി വിവിധ ജില്ലകളിലെ കായിക ഹോസ്റ്റലുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sports-Council-unearths-hoarded-sports-equipment.jpg" class="attachment-large size-large wp-post-image" alt="Sports Council Unearths Hoarded Sports Equipment" /></figure><p><strong>തിരുവനന്തപുരം:</strong> കായികതാരങ്ങൾക്ക് അ‌ർഹതപ്പെട്ട കെട്ടുകണക്കിന് കായിക ഉപകരണങ്ങൾ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചതായും ഒടുവിൽ വിജിലൻസ് അ‌ന്വേഷണം ഉൾപ്പെടെ നേരിടേണ്ടി വരും എന്ന ഘട്ടത്തിൽ ഇവ പുറത്തെടുത്ത് വിതരണം ചെയ്യാൻ നടപടി തുടങ്ങിയതായും റിപ്പോർട്ട്. തിരുവനന്തപുരത്തെ സ്പോർട്സ് കൗൺസിലിന്റെ അ‌ധിനതയിൽ ഉണ്ടായിരുന്ന കായിക ഉപകരണങ്ങളാണ് വിതരണം ചെയ്യാതെ ഇത്രയും നാൾ പൂഴ്ത്തിവച്ചിരുന്നതായി കണ്ടെത്തിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും ഹോസ്റ്റലുകളിലും സംഭരിച്ചിരുന്ന ഷൂസ്, ട്രാക്ക് സ്യൂട്ടുകൾ, ബാഗുകൾ, ജേഴ്സികൾ എന്നിവയാണ് ഇപ്പോൾ പുറത്തെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും വാർത്തയാകുകയും ചെയ്തതോടെ എത്രയും വേഗം വിതരണം ചെയ്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ആണ് നീക്കം.</p>
<p>സംസ്ഥാനത്ത് നിരവധി കായികതാരങ്ങൾ ആവശ്യമായ ഷൂസോ, ഡ്രസോ, മറ്റ് കായിക ഉപകരണങ്ങളോ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അ‌വസ്ഥ നിലനിൽക്കുമ്പോഴാണ്, കായിക താരങ്ങളുടെ വളർച്ചയ്ക്ക് എന്ന പേരിൽ നിലവിലുള്ള സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ നശിക്കുന്ന രീതിയിൽ പൂഴ്ത്തിവച്ച നടപടി ഉണ്ടായി എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/zinedine-zidanes-france-coaching-position-dispute-within-the-fff-latest-details-inside-2218647.html">ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ</a></strong></p>
<p>കായിക ഉപകരണങ്ങൾ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച സംഭവത്തിൽ ധനകാര്യ വകുപ്പിന്റെ ഓഡിറ്റിങ്ങിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉണ്ടായതായും സംഭവം പുറത്തുവന്നതിന് പിന്നാലെ നടന്ന മന്ത്രിതല പരിശോധനയിലും ഗുരുതരമായ അനാസ്ഥ കണ്ടെത്തിയയെന്നും റിപ്പോർട്ടുകൾ പറയുന്നു. കായിക താരങ്ങൾ വെറും ഒരു ​ജോഡി ഡ്രസുമായി ഇവന്റുകളിൽ മത്സരത്തിന് ഇറങ്ങേണ്ടി വന്ന സംഭവങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് ലക്ഷങ്ങളുടെ മുതൽ പൂഴ്ത്തിവയ്ക്കപ്പെട്ടത്.</p>
<p>നിലവിൽ കണ്ടെത്തിയിരിക്കുന്ന പൂഴ്ത്തിവയ്പ്പ് മറയ്ക്കാൻ ​കൂട്ടിയിട്ടിരുന്ന കായിക ഉപകരണങ്ങൾ പുറത്തെടുത്ത് വിവിധ ജില്ലകളിലെ കായിക താരങ്ങൾക്ക് വിതരണം ചെയ്യാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആറ്റിങ്ങൽ തുടങ്ങി വിവിധ ജില്ലകളിലെ കായിക ഹോസ്റ്റലുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.</p>
<p>കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയിൽ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത ഉൾപ്പെടെ കാണുന്നുണ്ട്. കഴിഞ്ഞ് കുറച്ചധികം നാളുകളായി തങ്ങൾക്ക് കായിക ഉപകരണങ്ങൾ ലഭിച്ചിരുന്നില്ല എന്നുള്ള സ്പോർട്സ് ഹോസ്റ്റൽ കുട്ടികളുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. കായിക താരങ്ങൾ ഷൂ ഉൾപ്പെടെയുള്ളവ ഇല്ലാതെ കഷ്ടപ്പെടുമ്പോഴായിരുന്നു ഇവ കൂട്ടിയിട്ട് നശിപ്പിച്ചിരുന്നത് എന്നത് വിമർശനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.</p>
<h3>സ്പോർട്സ് കൗൺസിൽ</h3>
<p>കേരളത്തിന്റെ കായിക രംഗം വളർത്താനും കായികതാരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന സ്‌പോർട്സ് കൗൺസിൽ. സ്‌പോർട്സ് ഹോസ്റ്റലുകൾ, അക്കാദമികൾ എന്നിവ വഴി കായികതാരങ്ങൾക്ക് താമസവും ഭക്ഷണവും വിദഗ്ദ്ധ പരിശീലനവും ഉറപ്പാക്കാനുള്ള ചുമതല സർക്കാർ സ്പോർട്സ് കൗൺസിലുകളെയാണ് ഏൽപ്പിച്ചിരിക്കുന്നത്.</p>
<p>സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുക, കായികമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്കും പരിശീലകർക്കും അവാർഡുകളും സ്കോളർഷിപ്പുകളും നൽകുക, നിർധനരായ കായികതാരങ്ങൾക്ക് പെൻഷനും സാമ്പത്തിക സഹായങ്ങളും നൽകുക, സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ, ഇൻഡോർ കോർട്ടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവയൊക്കെയാണ് സ്പോർട്സ് കൗൺസിലിന്റെ ചുമതലതകൾ. എന്നാൽ കായിക താരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൽ കൗൺസി​ലിന്റെ ഭാഗത്തുനിന്ന് കെടുകാര്യസ്ഥതയാണ് ഉണ്ടാകുന്നത് എന്ന് പുതിയ വിവാദം സൂചിപ്പിക്കുന്നു.</p>
<h3>English Summary</h3>
<p>The State Sports Council has now taken out the shoes, track suits, bags and jerseys that were hoarded by the state sports council without distributing them to the athletes. After the footage of this came out and became news, the move is to distribute these as soon as possible and resolve the issue. These equipments are being distributed to students studying in sports hostels in various districts including Thiruvananthapuram, Kollam, Pathanamthitta, Attingal.</p>
]]></content:encoded>
				</item>
							<item>
					<title>ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ</title>
					<link>https://www.malayalamtv9.com/sports/zinedine-zidanes-france-coaching-position-dispute-within-the-fff-latest-details-inside-2218647.html</link>
					<pubDate>Sat, 25 Jul 2026 09:27:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/zinedine-zidanes-france-coaching-position-dispute-within-the-fff-latest-details-inside-2218647.html</guid>
					<description><![CDATA[<p>Zinedine Zidane&#8217;s France coaching position: ഫ്രഞ്ച് ഫുട്ബോൾ കോച്ച് സ്ഥാനത്തേക്ക് ഇതിഹാസ താരം സിനദിൻ സിദാൻ ഉടൻ ചുമതല ഏറ്റെടുക്കും എന്ന വാർത്തകൾക്ക് ഇടയിലേക്ക്, സിദാന്റെ നിയമനത്തിൽ ഫെഡറേഷനിൽ എതിർപ്പ് ഉയരുന്നു എന്ന പുതിയ വാർത്ത എത്തിയിരിക്കുന്നു. സിദാൻ ഫ്രഞ്ച് പരിശീലകനാകുമെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളും ഊഹാപോഹങ്ങളും ഫെഡറേഷനിലെ ചില മുതിർന്ന ഭാരവാഹികളെ പ്രകോപിപ്പിച്ചു എന്നാണ് റിപ്പോർട്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Zinedine-Zidanes-France-coaching-position.jpg" class="attachment-large size-large wp-post-image" alt="Zinedine Zidane's France Coaching Position" /></figure><p>ഫ്രഞ്ച് ഫുട്ബോൾ കോച്ച് സ്ഥാനത്തേക്ക് ഇതിഹാസ താരം സിനദിൻ സിദാൻ ഉടൻ ചുമതല ഏറ്റെടുക്കും എന്ന വാർത്തകൾക്ക് ഇടയിലേക്ക്, സിദാന്റെ നിയമനത്തിൽ എതിർപ്പ് ഉയരുന്നു എന്ന പുതിയ വാർത്ത എത്തിയിരിക്കുന്നു. ഫിഫ ലോകകപ്പിലെ ഫ്രാൻസിന്റെ തോൽവിയെ തുടർന്ന് ഇതിഹാസ കോച്ച് ദിദിയർ ദെഷാംപ്സ് രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തൊട്ട് പിന്നാലെ തന്നെ ഫ്രാൻസിന്റെ പുതിയ കോച്ചായി സിദാൻ എത്തുമെന്ന് പ്രഖ്യാപനങ്ങൾ വന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിരുന്നില്ല. സിദാൻ ഫ്രഞ്ച് കോച്ചായി സെപ്റ്റംബർ 1ന് സ്ഥാനം ഏൽക്കും എന്നത് ​ഉൾപ്പെടെയുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.</p>
<p>എന്നാൽ സിദാന്റെ കോച്ച് സ്ഥാനത്തേക്കുള്ള വരവ് പ്രതീക്ഷിച്ച ആരാധകർക്ക് അ‌പ്രതീക്ഷിത തിരിച്ചടി നൽകുന്ന ചില വാർത്തകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനിൽ (FFF) സിനെദിൻ സിദാന്റെ പരിശീലക നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഒരു പ്രമുഖ സ്പോർട്സ് മാധ്യമം വെളിപ്പെടുത്തി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/argentina-defender-nicolas-otamendi-retires-will-continue-in-club-football-2218576.html">അ‌റബിക്കടലിളകി വന്നാലും ഒറ്റ​മൈൻഡിൽ നിൽക്കും! അ‌ർജന്റീനയുടെ ‘ജനറൽ’ നിക്കോളാസ് ഒട്ടാമെൻഡി ബൂട്ടഴിച്ചു</a></strong></p>
<p>ദിദിയർ ദെഷാംപ്സിന്റെ പകരക്കാരനായി സിദാനെ കോച്ച് സ്ഥാനത്തേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾക്കിടയിൽ ഭിന്നഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. സിദാൻ ഫ്രഞ്ച് പരിശീലകനാകുമെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളും ഊഹാപോഹങ്ങളും ഫെഡറേഷനിലെ ചില മുതിർന്ന ഭാരവാഹികളെ പ്രകോപിപ്പിച്ചു എന്നാണ് റിപ്പോർട്ട്.</p>
<p>ഔദ്യോഗിക തീരുമാനത്തിന് മുമ്പേ വാർത്തകൾ ചോരുന്നതിലും, കാര്യങ്ങൾ ഒരു വ്യക്തികേന്ദ്രീകൃത വിഷയമായി മാറുന്നതിലും ഫെഡറേഷൻ പ്രസിഡന്റ് അടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്. മാത്രമല്ല സിദാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളുടെ അഭാവവും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെഡറേഷനുള്ളിലെ അധികാര തർക്കങ്ങൾ കോച്ച് നിയമനത്തിൽ കല്ലുകടിയാകുന്നുവെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.</p>
<h3>ഔദ്യോഗിക പ്രഖ്യാപനം</h3>
<p>സിദാന്റെ നിയമനം സംബന്ധിച്ച് തർക്കമുണ്ട് എന്ന വിവരം പുറത്തുവരുമ്പോൾ തന്നെ മറുവശത്ത് സിദാന്റെ നിയമനം സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നുണ്ട്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ജൂലൈ 28 ചൊവ്വാഴ്ച പാരീസിലെ ആസ്ഥാനത്ത് നടത്തുന്ന വാർത്താസമ്മേളനത്തിൽ പുതിയ കോച്ചിന്റെ പേര് പ്രഖ്യാപിക്കുമെന്നും സിദാൻ തന്നെയാണ് ഈ പദവിയിലേക്ക് എത്തുകയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.</p>
<h3>സിനദിൻ സിദാൻ</h3>
<p>ഫ്രാൻസിന്റെ ലോകകപ്പ് വിജയവുമായി നേരിട്ട് ബന്ധമുള്ള താരമാണ് സിദാൻ. 1998-ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഉയർത്തിയപ്പോൾ ഫൈനലിൽ ബ്രസീലിനെതിരെ ഇരട്ട ഗോൾ നേടി സിദാൻ ടീമിന്റെ വിജയശില്പിയായിരുന്നു. റയൽ മാഡ്രിഡ് മാനേജരായിരിക്കെ 2016 മുതൽ 2018 വരെ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടി സിദാൻ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.</p>
<p>എന്നാൽ 2021-ൽ റയൽ വിട്ടതിനു ശേഷം അദ്ദേഹം പുതിയ ടീമുകളുടെ പരിശീലകനായി എത്തിയിരുന്നില്ല. 14 വർഷത്തെ നീണ്ട സേവനത്തിനു ശേഷം ദിദിയർ ദെഷാംപ്സ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഫ്രഞ്ച് കോച്ച് സ്ഥാനത്തേക്കുള്ള സിദാന്റെ വരവ്. ഇത്തവണ ലോകകപ്പിൽ സെമിയിൽ സ്പെയിനോട് തോറ്റ് ഫ്രാൻസ് പുറത്തായതാണ് ദിദിയർ ദെഷാംപ്സിന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സിദാന്റെ ​ശിക്ഷണത്തിൽ ഇനി ഫ്രാൻസ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.</p>
<h3>English Summary</h3>
<p>Amidst the news that legendary player Zinedine Zidane will soon take over as French football coach, new news has come that there is growing opposition within the fff to Zidane's appointment. It is reported that the news and speculation that Zidane will become the French coach has angered some senior officials in the federation.</p>
]]></content:encoded>
				</item>
							<item>
					<title>&#8221;പിന്നെയൊരു തിരിച്ചുപോക്കില്ല, ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം&#8221;: രാജസ്ഥാൻ വിട്ടത് വിവരിച്ച് സഞ്ജു</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-reacts-to-ipl-team-change-reveals-that-leaving-rajasthan-royals-was-a-big-risk-2218599.html</link>
					<pubDate>Fri, 24 Jul 2026 22:26:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-reacts-to-ipl-team-change-reveals-that-leaving-rajasthan-royals-was-a-big-risk-2218599.html</guid>
					<description><![CDATA[<p>Sanju Samson reacts to IPL team change: രാജസ്ഥാൻ വിടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ റിസ്ക് ആയിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ &#8216;സൂപ്പർസ്റ്റാഴ്സ്&#8217; പരിപാടിയിൽ പങ്കെടുക്കവേയാണ് സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ നിർണായക മാറ്റം എന്ന് കരുതപ്പെടുന്ന രാജസ്ഥാൻ ടീം വിടലിനെക്കുറിച്ച് അ‌ദ്ദേഹം മനസ് തുറന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-reacts-to-IPL-team-change.jpg" class="attachment-large size-large wp-post-image" alt="Sanju Samson Reacts To Ipl Team Change" /></figure><p><strong>മും​ബൈ:</strong> അ‌ത്രമേൽ ​വൈകാരികമായ അ‌ടുപ്പമുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് (RR) വിട്ട് മഹേന്ദ്രസിങ് ധോണിയുടെ തട്ടകമായ ചെ​ന്നൈ സൂപ്പർ കിങ്സിലേക്ക് (CSK) എത്തിയതിനെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. രാജസ്ഥാൻ വിടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ റിസ്ക് ആയിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ 'സൂപ്പർസ്റ്റാഴ്സ്' പരിപാടിയിൽ പങ്കെടുക്കവേയാണ് സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ നിർണായക മാറ്റം എന്ന് കരുതപ്പെടുന്ന രാജസ്ഥാൻ ടീം വിടലിനെക്കുറിച്ച് അ‌ദ്ദേഹം മനസ് തുറന്നത്. 2025 സീസൺ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള തന്റെ അവസാനത്തെ സീസണായിരിക്കുമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നും കുടുംബത്തോടും ഭാര്യയോടും ആഴ്ചകളോളം ചർച്ച ചെയ്ത ശേഷമാണ് ടീം വിടാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.</p>
<p>''രാജസ്ഥാൻ റോയൽസ് വിടുക എന്നത് വലിയൊരു റിസ്ക് ആയിരുന്നു. ടീം മാനേജ്‌മെന്റിനെ തീരുമാനം അറിയിച്ചുകഴിഞ്ഞാൽ പിന്നെ തിരിച്ചുപോക്കില്ല. നമ്മൾ ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം'' എന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അ‌തല്ലെങ്കിൽ ലേലത്തിൽപ്പോലും എത്തിപ്പെടുന്ന അവസ്ഥ വരാമായിരുന്നുവെന്നും സഞ്ജു പറയുന്നു. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലേക്ക് മാറുമ്പോൾ പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടിവരുമെന്ന് അറിയാമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/asian-games-2026-cricket-will-india-vs-pakistan-match-happen-here-are-the-chances-2218555.html">ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു</a></strong></p>
<p>ചെ​ന്നൈയിൽ എത്തിയ ശേഷം തുടർച്ചയായ ആദ്യ മൂന്ന് മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഈ ഘട്ടത്തിൽ ടീം മാനേജ്‌മെന്റും നായകൻ എം.എസ്. ധോണിയും നൽകിയ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു എന്ന് സഞ്ജു ഓർമിച്ചു. ''ധോണി ഭായ് എന്നോട് പറഞ്ഞു, മറ്റ് ചിന്തകളിലേക്ക് പോകാതെ നിന്റെ സ്വാഭാവിക ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, എല്ലാം ശരിയാകും എന്ന്, ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്".</p>
<p>''ഞാൻ സാധാരണയായി അദ്ദേഹത്തെ അഭിമുഖീകരിച്ചാണ് ഇരിക്കാറുള്ളത്. അങ്ങനെ ഞങ്ങൾ ഇരുന്നു, അദ്ദേഹം എന്നെ നോക്കി എനിക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, 'ഭയ്യാ, ഞാൻ സുഖമായിരിക്കുന്നു.' അപ്പോൾ ഞാൻ അറിയാതെതന്നെ 'പക്ഷെ', എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, 'പക്ഷെകളിൽ ശ്രദ്ധിക്കരുത്, ഏറ്റവും നല്ലത് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. എല്ലാം ശരിയാകും.' എനിക്ക് അതൊരു വലിയ പാഠമായിരുന്നു'' എന്ന് സഞ്ജു പറയുന്നു.</p>
<p>ധോണിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസം തനിക്ക് ഊർജമായെന്നും തൊട്ടടുത്ത കളിയിൽ അ‌ത് പ്രതിഫലിച്ചുവെന്നും സഞ്ജു പറയുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടി സഞ്ജു ഏവരെയും ഞെട്ടിച്ചിരുന്നു. ചെ​ന്നൈ ടീമിലെത്തിയ ശേഷം നടന്ന ടൂർണമെന്റിൽ 14 ഇന്നിങ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 477 റൺസാണ് സഞ്ജു ആകെ നേടിയത്.</p>
<p>ഒരുകാലത്ത് രാജസ്ഥാന്റെ മുഖമായിരുന്നു സഞ്ജു. പതിനൊന്ന് സീസണുകളോളം രാജസ്ഥാന്റെ നീലക്കുപ്പായത്തിൽ തിളങ്ങിയ സഞ്ജു, ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരൻ കൂടിയായിരുന്നു. പിന്നീട് ചെ​ന്നൈയിലേക്ക് എത്തിയപ്പോഴും രാജസ്ഥാൻ ആരാധകരുമായും ടീം അ‌ംഗങ്ങളുമായും ഉള്ള ആത്മബന്ധം മാറ്റമില്ലാതെ, അ‌തേപടി സഞ്ജു തുടർന്നുപോകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.</p>
<h3>English Summary</h3>
<p>Sanju Samson says leaving Rajasthan was the biggest risk of his career. While participating in GeoStar's 'Superstars' program, he opened up about leaving Rajasthan, which is considered to be a crucial change in Sanju's IPL career. He also said that the support given by Mahendra Singh Dhoni when he arrived in Chennai gave him a lot of confidence.</p>
]]></content:encoded>
				</item>
							<item>
					<title>അ‌റബിക്കടലിളകി വന്നാലും ഒറ്റ​മൈൻഡിൽ നിൽക്കും! അ‌ർജന്റീനയുടെ &#8216;ജനറൽ&#8217; നിക്കോളാസ് ഒട്ടാമെൻഡി ബൂട്ടഴിച്ചു</title>
					<link>https://www.malayalamtv9.com/sports/argentina-defender-nicolas-otamendi-retires-will-continue-in-club-football-2218576.html</link>
					<pubDate>Fri, 24 Jul 2026 20:13:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/argentina-defender-nicolas-otamendi-retires-will-continue-in-club-football-2218576.html</guid>
					<description><![CDATA[<p>Argentina defender Nicolas Otamendi retires: അ‌ർജന്റീനയുടെ വിശ്വസ്ത പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇതോടെ ഫിഫ ​ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനെതിരേ നടന്ന മത്സരം ഒട്ടാമെൻഡിയുടെ അ‌ർജന്റീനയ്ക്കായുള്ള അ‌വസാന മത്സരമായി രേഖപ്പെടുത്തപ്പെട്ടു. 2009-ൽ അ‌ർജന്റീനയ്ക്കായി അ‌രങ്ങേറിയ ഒട്ടാമെൻഡി ഇതിനകം 139 മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Argentina-defender-Nicolas-Otamendi-retires.jpg" class="attachment-large size-large wp-post-image" alt="Argentina Defender Nicolas Otamendi Retires" /></figure><p>അ‌ർജന്റീനയുടെ വിശ്വസ്ത പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ലയണൽ മെസിയുടെ കടുത്ത ആരാധകൻ കൂടിയായ ഈ 38 വയസുകാരൻ ഈ ലോകകപ്പിലും അ‌ർജന്റീന നിരയിൽ ഏറെ സജീവമായിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ​ലോകകപ്പ് ഫൈനലിൽ സ്പെയിനെതിരേ നടന്ന മത്സരം ഒട്ടാമെൻഡിയുടെ അ‌ർജന്റീനയ്ക്കായുള്ള അ‌വസാന മത്സരമായി രേഖപ്പെടുത്തപ്പെട്ടു. 2009-ൽ അ‌ർജന്റീനയ്ക്കായി അ‌രങ്ങേറിയ ഒട്ടാമെൻഡി ഇതിനകം 139 മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്. 2010, 2014, 2018, 2022, 2026 ലോകകപ്പുകളിൽ ടീമിന്റെ ഭാഗമായ, അ‌ദ്ദേഹത്തിന്റെ കിരീട നേട്ടങ്ങളിൽ 2022 ലോകകപ്പ് കിരീടം, ഫൈനലിസിമ, കോപ്പ അമേരിക്ക ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്നു.</p>
<h3>ഒ​റ്റ ​മൈൻഡ്</h3>
<p>അ‌റബിക്കടലിളകി വന്നാലും അ‌ർജന്റീന ടീമിനായി പ്രതിരോധത്തിൽ ഒറ്റ​ മൈൻഡിൽ നിന്ന് പോരാടും എന്നതാണ് ഒട്ടാമെൻഡിയുടെ ഒരു പ്രത്യേകത. സ്വന്തം ടീമിനു വേണ്ടി ഏതറ്റം വരെയും പോകാൻ അ‌ദ്ദേഹം തയാറാകുമായിരുന്നു. അ‌തിനാലൊക്കെത്തന്നെയാണ് ആരാധകർ അ‌ദ്ദേഹത്തെ "ദി ജനറൽ" എന്ന് വിശേഷിപ്പിച്ചു പോന്നത്. എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന ആക്രമണാത്മക ടാക്ലിംഗാണ് ഒട്ടാമെൻഡിയുടെ പ്രധാന കരുത്ത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/asian-games-2026-cricket-will-india-vs-pakistan-match-happen-here-are-the-chances-2218555.html">ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു</a></strong></p>
<p>എതിർ ഫോർവേഡുകളെ കൃത്യമായി മാർക്ക് ചെയ്യുന്നതിൽ ഒട്ടാമെൻഡിയുടെ മികവ് പലപ്പോഴും അ‌ർജന്റീനയ്ക്ക് കരുത്തായിട്ടുണ്ട്. അ‌തിനാൽത്തന്നെയാണ് പ്രായം ഒരു നെഗറ്റീവായി കാണാതെ, കോച്ച് സ്‌കലോനി ഒട്ടാമെൻഡിയെ ടീമിന്റെ പ്രതിരോധ നിരയുടെ നായകനായി ഇക്കഴിഞ്ഞ ​ഫൈനൽ വരെ കൊണ്ടുനടന്നത്. പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലും നയിക്കുന്നതിലും ഒട്ടാമെൻഡി അ‌വസാന കളിവരെ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുപോന്നിരുന്നു.</p>
<p>ഉയർന്നുചാടാനുള്ള കഴിവും ടൈമിംഗും കാരണം ഹെഡ്ഡിംഗിൽ വലിയ ആധിപത്യം നിക്കോളാസ് ഒട്ടാമെൻഡി പുലർത്തിയിരുന്നു. പന്ത് ക്ലിയർ ചെയ്യാനും കോർണറുകളിൽ നിന്ന് ടീമിനായി ഗോളുകൾ നേടാനും ഈ മികവ് അ‌ദ്ദേഹം പ്രയോഗിച്ചുവന്നു. അ‌ർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുമായി വളരെ അ‌ടുപ്പമുള്ള കളിക്കാരനാണ് ഒട്ടാമെൻഡി. 2009-ൽ ഡിയേഗോ മറഡോണ അർജന്റീന പരിശീലകനായിരുന്ന കാലം മുതൽ ഇരുവരും ഒരുമിച്ച് ദേശീയ ടീമിൽ കളിക്കുന്നുണ്ട്.</p>
<p>അർജന്റീനയെ 2021 കോപ്പ അമേരിക്ക, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക കിരീടങ്ങളിലേക്ക് മെസി നയിച്ചപ്പോൾ നിഴലായി ഒട്ടാമെൻഡിയും കൂടെയുണ്ടായിരുന്നു. മെസി ടീമിന്റെ പ്രധാന ക്യാപ്റ്റനായപ്പോൾ ഒട്ടാമെൻഡി ടീമിന്റെ പ്രതിരോധ നിരയിലെ പ്രധാനിയും സീനിയർ താരമെന്ന നിലയിൽ വൈസ് ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. മെസി കളത്തിലില്ലാത്തപ്പോൾ ടീമിനെ നയിച്ച ചരിത്രവും അ‌ദ്ദേഹത്തിനുണ്ട്.</p>
<h3>മനസിൽ മാത്രമല്ല ശരീരത്തിലും മെസി</h3>
<p>മെസിയോടുള്ള ഒട്ടാമെൻഡിയുടെ ആരാധനയും സൗഹൃദവും കാണമെങ്കിൽ അ‌ദ്ദേഹത്തിന്റെ ശരീരത്തിലേക്ക് നോക്കിയാൽ മതി. 2022 ലോകകപ്പ് ജയത്തിന് ശേഷം മെസി ലോകകപ്പ് ട്രോഫിയിൽ തൊടുന്ന ചിത്രം ഒട്ടാമെൻഡി തന്റെ വശങ്ങളിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. "ഇതിഹാസം നയിച്ച വഴിയിൽ" എന്ന് ഇതിനൊപ്പം കുറിക്കുകയും ചെയ്തിരുന്നു. ഇത് മെസിയെ വളരെയധികം വികാരഭരിതനാക്കിയ സംഭവമായിരുന്നു.</p>
<p>മെസിയും ഒട്ടാമെൻഡിയും തമ്മിലുള്ള സൗഹൃദത്തിന്റെ കാഴ്ചകൾ പലപ്പോഴും ​മൈതാനത്ത് ഉൾപ്പെടെ ആരാധകർക്ക് കാണാനായിട്ടുണ്ട്. ലോകകപ്പിനുമുമ്പ് സ്വന്തം മണ്ണിലുള്ള അർജന്റീനയുടെ അവസാനമത്സരം 2026 ഏപ്രിൽ ഒന്നിന് സാംബിയയ്ക്കെതിരെ നടന്നപ്പോൾ ലഭിച്ച പെനാൽറ്റിയെടുക്കാൻ മെസി ക്ഷണിച്ചത് ഒട്ടാമെൻഡിയെ ആയിരുന്നു. തികച്ചും അ‌പ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു അ‌ത്.</p>
<p>തന്റെ നാട്ടുകാരുടെ മുന്നിൽ വച്ച് ഒട്ടാമെൻഡി നേടിയ ആ ഗോൾ അർജന്റീനയ്ക്ക് വേണ്ടി ആ പത്തൊമ്പതാം നമ്പരുകാരൻ നേടുന്ന അവസാനഗോളായിരുന്നു എന്ന് ഇന്ന് ഉറപ്പിക്കപ്പെട്ടു. അ‌വിടെയും മെസി എന്ന ചങ്ങാതിയുടെ പേര് കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്. ആ പെനാൽറ്റി​ സ്വയം എടുക്കാതെ അ‌ത് ഒട്ടാമെൻഡിക്ക് നൽകിയ മെസിയുടെ നീക്കം അ‌ദ്ദേഹത്തിന്റെ ദീർഘദർശിത്വം വെളിപ്പെടുന്ന ഒരു സംഭവമായും കാണാം.</p>
<h3>വിരമിക്കൽ പ്രഖ്യാപനം</h3>
<p>"എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. അർജന്റീനയുടെ ജഴ്സി അണിയുക എന്നത് ചെറുപ്പം മുതലേ എന്റെ വലിയ സ്വപ്നമായിരുന്നു. ഫുട്ബോൾ എനിക്ക് നൽകിയ ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയാണ്. വിധി നിശ്ചയിച്ചതുപോലെ എൻറെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു''.</p>
<p>''അവസാന സെക്കൻഡ് വരെ ഈ ടീം സർവ്വതും നൽകി പൊരുതിയെന്ന പൂർണ്ണ ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു. ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിന് നന്ദി അർജൻറീന''- എന്ന് ഒട്ടാമെൻഡി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അ‌ർജന്റീനയ്ക്കായി അ‌ന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ബൂട്ടഴിച്ചുവെങ്കിലും ക്ലബ് ഫുട്ബോളിൽ ഒട്ടാമെൻഡി തുടരും.</p>
<h3>English Summary</h3>
<p>Argentina's stalwart defender Nicolas Otamendi has retired from international football. With this, the match against Spain in the 2026 FIFA World Cup final will be recorded as Otamendi's last match for Argentina. Otamendi, who made his debut for Argentina in 2009, has already played 139 games for the team.</p>
]]></content:encoded>
				</item>
							<item>
					<title>ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു</title>
					<link>https://www.malayalamtv9.com/sports/cricket-news/asian-games-2026-cricket-will-india-vs-pakistan-match-happen-here-are-the-chances-2218555.html</link>
					<pubDate>Fri, 24 Jul 2026 17:06:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/asian-games-2026-cricket-will-india-vs-pakistan-match-happen-here-are-the-chances-2218555.html</guid>
					<description><![CDATA[<p>Asian Games 2026 Cricket India VS Pakistan match chances: ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റിന്റെ ക്വാർട്ടറിലേക്ക് ഡയറക്ട് യോഗ്യത ലഭിച്ചു. ക്വാർട്ടറിൽ ഇന്ത്യയും പാകിസ്താനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇരു ടീമുകളും ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ സെമി ​ഫൈനിലിലോ, ​ഫൈനലിലോ നേർക്ക് നേർ എത്തും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Asian-Games-2026-Cricket-India-VS-Pakistan-match-chances.jpg" class="attachment-large size-large wp-post-image" alt="Asian Games 2026 Cricket India Vs Pakistan Match Chances" /></figure><p><strong>ന്യൂഡൽഹി:</strong> ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾക്ക് എന്നും ആവേശം കൂടുതലായിരിക്കും. അ‌തിനാൽത്തന്നെ ഇരു ടീമുകളും തമ്മിലുള്ള കളി കാണാനും അ‌തേപ്പറ്റി അ‌റിയാനും ആളുകൾ വളരെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന ചില വാർത്തകൾ ഇപ്പോൾ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയും പാകിസ്താനും കളിക്കുന്നുണ്ട്. ഒത്താൽ ഇരു ടീമുകളും തമ്മിൽ സെമി ​ഫൈനലിലോ, ​ഫൈനലിലോ നേർക്ക് നേർ ഏറ്റുമുട്ടും. കാരണം നാല് ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റിന്റെ ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിട്ടുണ്ട്.</p>
<p>ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് ടീമുകൾക്കാണ് ക്വാർട്ടറിലേക്ക് ഡയറക്ടായി പ്രവേശനം ലഭിച്ചിരിക്കുന്നത്. ടീമുകളുടെ അന്താരാഷ്ട്ര ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ നാല് ടീമുകൾക്കും ക്വാർട്ടർ യോഗ്യത അനുവദിച്ചത്. ക്വാർട്ടറിൽ ഇന്ത്യയും പാകിസ്താനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇരു ടീമുകളും ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ സെമി ​ഫൈനിലിലോ, ​ഫൈനലിലോ നേർക്ക് നേർ എത്തും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/argentina-fan-launches-petition-for-fifa-world-cup-2026-final-replay-after-defeat-to-spain-2218331.html">‘ഞങ്ങൾ ശരിക്കും തോറ്റിട്ടില്ല’! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ</a></strong></p>
<p>ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ ടി20 മത്സരങ്ങളാണ് നടക്കുക. പുരുഷന്മാരുടെ മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെയും വനിതകളു​ടെ മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും നടക്കും. നിലവിൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് വനിതാ, പുരുഷ സ്വർണ്ണ മെഡലുകൾ ഇന്ത്യക്കാണ്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യയുടെ ഇരുടീമുകളും ഏഷ്യൻ ഗെയിംസിനിറങ്ങുക.</p>
<p>ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് പുരുഷ ടീമുകളുടെ ക്വാർട്ടറിലേക്ക് പ്രവേശിക്കാനായി 6 ടീമുകൾ പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എന്നിവരും ഗ്രൂപ്പ് ബിയിൽ ഹോങ്കോങ്, മലേഷ്യ, ഒമാൻ എന്നിവരുമാണ് മത്സരിക്കുക. ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും.</p>
<p>ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ഇന്ത്യ- പാക് പോരാട്ടം ഉണ്ടാകില്ല. അ‌തേസമയം പാകിസ്താനോ ഇന്ത്യയോ ക്വാർട്ടറിൽ തോറ്റ് പുറത്തായാൽ പിന്നീട് ഇന്ത്യ- പാക് പോരാട്ടം നടക്കില്ല. വനിതാ ടീമിന്റെ കാര്യമെടുത്താൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം ആദ്യ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ നേരിടും. പാകിസ്താന് തായ്‌ലൻഡാണ് എതിരാളി.</p>
<p>ജപ്പാനെ തോൽപ്പിച്ചാൽ ഇന്ത്യ വനിതകൾക്ക് സെമിയിൽ ബംഗ്ലാദേശിനെയോ ചൈനയെയോ നേരിടേണ്ടിവരും. വനിതാ വിഭാഗത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് ഫൈനലിൽ മാത്രമേ സാധ്യത കാണുന്നുള്ളൂ. ഹർമൻപ്രീത് കൗർ ആണ് ഇന്ത്യയുടെ വനിതാ ടീമിനെ നയിക്കുന്നത്. പുരുഷ ടീമിനെ ശ്രേയസ് അ‌യ്യർ നയിക്കും, തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.</p>
<h3>English Summary</h3>
<p>Four teams, India, Pakistan, Sri Lanka and Bangladesh, have qualified directly for the quarterfinals of the Asian Games 2026 cricket. India and Pakistan are in different groups in the quarterfinals. If both teams do not lose in the quarterfinals, they will face each other in the semifinals or final. The men's cricket matches will be held from September 24 to October 1 and the women's matches from September 17 to 22.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: &#8216;ഞങ്ങള്‍ ശരിക്കും തോറ്റിട്ടില്ല&#8217;! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ</title>
					<link>https://www.malayalamtv9.com/sports/argentina-fan-launches-petition-for-fifa-world-cup-2026-final-replay-after-defeat-to-spain-2218331.html</link>
					<pubDate>Thu, 23 Jul 2026 21:17:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/argentina-fan-launches-petition-for-fifa-world-cup-2026-final-replay-after-defeat-to-spain-2218331.html</guid>
					<description><![CDATA[<p>FIFA World Cup 2026 Final Controversy: ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജന്റീന ആരാധകര്‍. ഫൈനൽ പോരാട്ടത്തിൽ റഫറി സ്ലാവ്‌കോ വിൻസിചിന്റെ പ്രധാന തീരുമാനങ്ങളിൽ പലതും സ്പെയിന് അനുകൂലമായിരുന്നുവെന്ന് ആരോപിച്ച് ഗിസല സാഞ്ചസ് എന്ന ആരാധികയാണ് ഓണ്‍ലൈന്‍ പെറ്റീഷന് തുടക്കമിട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Argentina-Team-2.jpg" class="attachment-large size-large wp-post-image" alt="Argentina Team" /></figure><p>ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജന്റീന ആരാധകര്‍. ഫൈനൽ പോരാട്ടത്തിൽ റഫറി സ്ലാവ്‌കോ വിൻസിചിന്റെ പ്രധാന തീരുമാനങ്ങളിൽ പലതും സ്പെയിന് അനുകൂലമായിരുന്നുവെന്ന് ആരോപിച്ച് ഗിസല സാഞ്ചസ് എന്ന ആരാധികയാണ് ഓണ്‍ലൈന്‍ പെറ്റീഷന് തുടക്കമിട്ടത്. അധിക സമയത്ത് ഫെറാന്‍ ടോറസ് നേടിയ ഗോളിലാണ് സ്പാനിഷ് പട അര്‍ജന്റീനയെ മലര്‍ത്തിയടിച്ചത്. മത്സരത്തിലെ വീഡിയോ ദൃശ്യങ്ങൾ അർജന്റീനയ്ക്ക് എതിരായ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സാഞ്ചസിന്റെ ആരോപണം. ഇത് പരിശോധിക്കണമെന്നും, സാധ്യമെങ്കില്‍ ഫൈനല്‍ വീണ്ടും നടത്തണമെന്നം പരാതിയിലൂടെ ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.</p>
<p>അർജന്റീനയ്ക്ക് വേണ്ടി മാത്രമല്ല, ലോക ഫുട്ബോളിന്റെ ഭാവിക്ക് വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടമെന്നാണ് ഈ പരാതിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇതിനോടകം തന്നെ 67,500 ആളുകൾ ഇതിൽ ഒപ്പുവെച്ചു കഴിഞ്ഞു.</p>
<p>നേരത്തെ ടൂര്‍ണമെന്റിലുടനീളം റഫറിമാര്‍ അര്‍ജന്റീനയെ സഹായിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ നിവേദനത്തിലും ഒപ്പിട്ടിരുന്നു.എന്നാല്‍ ഇതാദ്യമായാണ് അര്‍ജന്റീനയ്‌ക്കെതിരെ റഫറി പ്രവൃത്തിച്ചതായി ആരോപണമുയരുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2030-portugal-and-argentina-have-already-qualified-heres-why-in-malayalam-2218212.html">ലോകകപ്പ് 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗൽ ഉണ്ട്, മെസിയുടെ അ‌ർജന്റീനയും ഉണ്ട്, ബ്രസീലിന് കളിച്ച് ജയിക്കണം</a></strong></p>
<h3>അര്‍ജന്റീനയെ പുറത്താക്കണം</h3>
<p>അതേസമയം, അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ നിരവധി പേരാണ് ഒപ്പുവെച്ചത്. ആകെ 2.3 കോടിയിലധികം ഡിജിറ്റൽ ഒപ്പുകളാണ് ലഭിച്ചത്. നിരവധി യൂറോപ്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, 'അർജന്റീന ഔട്ട്' എന്ന് പേരിട്ടിരുന്ന ഈ പെറ്റീഷനിൽ ഏകദേശം 170 രാജ്യങ്ങളിൽ നിന്നായി 2,33,16,108 ആളുകൾ ഒപ്പുവെച്ചു. പരാതിക്കാര്‍ ആദ്യം 50 ലക്ഷം ഒപ്പുകളായിരുന്നു ലക്ഷ്യമിട്ടിരുന്നത്.</p>
<p>"വിജയി ആരാണെന്ന് മുൻകൂട്ടി അറിയാമെങ്കിൽ ബാക്കി ടീമുകൾ എന്തിനാണ് ടൂർണമെന്റിൽ കളിക്കുന്നത്? ലോകകപ്പിൽ നിന്ന് അർജന്റീനയെ ഒഴിവാക്കി എല്ലാവർക്കും ന്യായമായ അവസരം നൽകുക," എന്നായിരുന്നു പെറ്റീഷനിലെ വരികൾ. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീന തോറ്റതിന് പിന്നാലെ ആ പരാതി അവസാനിപ്പിച്ചു. "ഫിഫ ഞങ്ങളെ അവഗണിച്ചു, എന്നാൽ സ്പെയിൻ നൽകിയ വാക്ക് പാലിച്ചു... നന്ദി, സ്പെയിൻ", എന്ന വരികളോടെയാണ് പരാതി അവസാനിപ്പിച്ചത്.</p>
<p>ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പെറ്റീഷനുകളിൽ ഒന്നായി മാറി. ഏറ്റവും കൂടുതൽ ആളുകൾ ഒപ്പുവെച്ച പെറ്റീഷന്റെ ഔദ്യോഗിക റെക്കോർഡ് 2,43,19,181 ഒപ്പുകൾ ശേഖരിച്ച ജൂബിലി 2000 പ്രസ്ഥാനത്തിന്റെ പേരിലാണ് ഉള്ളത്. ഈ പെറ്റീഷൻ ഒന്നോ രണ്ടോ ദിവസം കൂടി തുടർന്നിരുന്നെങ്കിൽ ആ റെക്കോർഡ് തകർക്കപ്പെടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.</p>
<p>ലോകകപ്പില്‍ ചില അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ലോകകപ്പില്‍ ചില അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 'ഫോക്ക്‌ലാന്‍ഡ്' ബാനര്‍ വിവാദം ഏറെ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം ‘ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്’ (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ ചില അര്‍ജന്റീന താരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇതിനെതിരെ യുകെയിലടക്കം പ്രതിഷേധം ഉയര്‍ന്നു.</p>
<h3>English Summary</h3>
<p>An Argentine fan started an online petition demanding a replay of the 2026 World Cup final. The petition claims several referee decisions wrongly favored Spain during their 1–0 victory. Post-match fights involving Leandro Paredes further fueled widespread backlash against the Argentina team. Meanwhile, a separate global petition seeking to ban Argentina collected over 23 million signatures.</p>
]]></content:encoded>
				</item>
							<item>
					<title>IND vs ZIM: ക്യാപ്റ്റനായതിന് ശേഷം ശ്രേയസിന് ആദ്യ ജയം; സിംബാബ്‌വെയെ തുരത്തി ഇന്ത്യ</title>
					<link>https://www.malayalamtv9.com/sports/cricket-news/india-victory-over-zimbabwe-in-t20i-series-opener-shreyas-iyer-marks-first-win-as-captain-2218344.html</link>
					<pubDate>Thu, 23 Jul 2026 19:43:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-victory-over-zimbabwe-in-t20i-series-opener-shreyas-iyer-marks-first-win-as-captain-2218344.html</guid>
					<description><![CDATA[<p>India Defeats Zimbabwe in 1st T20I : സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തുരത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/India-vs-Zimbabwe.jpg" class="attachment-large size-large wp-post-image" alt="India vs Zimbabwe" /></figure><p><strong>ഹരാരെ:</strong> സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തുരത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 125 റണ്‍സെടുത്തു. 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയിച്ചു. അര്‍ധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിങാണ് ജയം അനായാസമാക്കിയത്. വൈഭവ് 19 പന്തില്‍ 50 നേടി.</p>
<p>വൈഭവ് സൂര്യവംശി തുടക്കം മുതല്‍ തകര്‍ത്തടിച്ചെങ്കിലും, സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ട് പന്തില്‍ ഒരു റണ്‍സെടുത്ത അഭിഷേക് ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ ബ്രാഡ് ഇവാന്‍സിന് ക്യാച്ച് നല്‍കി മടങ്ങി.</p>
<p>രണ്ടാം വിക്കറ്റില്‍ വൈഭവ്-ഇഷാന്‍ കിഷന്‍ സഖ്യം സിംബാബ്‌വെ ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെ ചേസിങ് മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ വൈഭവ് അര്‍ധ സെഞ്ചുറി തികച്ചു. 18 പന്തില്‍ 50 നേടിയ വൈഭവ്, രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. നാലു വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ പ്രകടനം. അര്‍ധ സെഞ്ചുറി നേടിയ ശേഷം തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി.</p>
<p>24 പന്തില്‍ 35 റണ്‍സെടുത്ത ഇഷാന്‍ കിഷനെ വീഴ്ത്തി മുസറബാനി തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. 24 പന്തില്‍ 28 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, അഞ്ച് പന്തില്‍ ആറു റണ്‍സുമായി ഉപനായകന്‍ തിലക് വര്‍മ്മയും പുറത്താകാതെ നിന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/vaibhav-sooryavanshi-creates-history-with-18-ball-fifty-against-zimbabwe-2218333.html">Vaibhav Sooryavanshi: ഹരാരെയില്‍ ചരിത്രനിമിഷം! വരവറിയിച്ച് വൈഭവ്, കന്നി അര്‍ധ സെഞ്ചുറി</a></strong></p>
<h3>തകര്‍ന്നടിഞ്ഞ് സിംബാബ്‌വെ</h3>
<p>രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മയങ്ക് യാദവും, പ്രിന്‍സ് യാദവും ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങി. ശിവം ദുബെയും, രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 34 പന്തില്‍ 39 റണ്‍സെടുത്ത വെസ്ലി മധേവേരെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍.</p>
<p>തകര്‍ച്ചയോടെയായിരുന്നു സിംബാബ്‌വെയുടെ തുടക്കം. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിനെ മയങ്ക് യാദവ് ഗോള്‍ഡന്‍ ഡക്കാക്കി. സഹ ഓപ്പണര്‍ ബെന്‍ കറന്‍ എട്ട് പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. പ്രിന്‍സ് യാദവിനായിരുന്നു വിക്കറ്റ്. 14 പന്തില്‍ ആറു റണ്‍സെടുത്ത്‌ ഡിയോൺ മിയേഴ്‌സും, ഏഴു പന്തില്‍ നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും മടങ്ങിയതോടെ സിംബാബ്‌വെയുടെ ടോപ് ഓര്‍ഡര്‍ പൂര്‍ണമായി തകര്‍ന്നു.</p>
<p>മധേവേരെയ്‌ക്കൊപ്പം (35 പന്തില്‍ 26), റയാൻ ബർൾ തടിവനശെ മറുമണി (പുറത്താകാതെ 20 പന്തില്‍ 27), എന്നിവര്‍ പുറത്തെടുത്ത തരക്കേടില്ലാത്ത പ്രകടനമാണ് ആതിഥേയരുടെ സ്‌കോര്‍ 100 കടത്തിയത്. ബ്രാഡ് ഇവാന്‍സ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഒരു പന്തില്‍ ഒരു റണ്‍സുമായി ന്യൂമാൻ ന്യാംഹുര മറുമണിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.</p>
<h3>ശ്രേയസിന് ആദ്യ ജയം</h3>
<p>ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ടി20യില്‍ ഇന്ത്യ നേടുന്ന ആദ്യ ജയമാണിത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല.</p>
<h3>English Summary</h3>
<p>India defeated Zimbabwe by seven wickets in the first T20 match at Harare. Vaibhav Sooryavanshi made a record-breaking half-century off just 18 balls to power the chase. India successfully tracked down the target of 126 runs in just 13.2 overs. This match marks Shreyas Iyer's first victory as India's T20 captain.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: ഹരാരെയില്‍ ചരിത്രനിമിഷം! വരവറിയിച്ച് വൈഭവ്, കന്നി അര്‍ധ സെഞ്ചുറി</title>
					<link>https://www.malayalamtv9.com/photo-gallery/vaibhav-sooryavanshi-creates-history-with-18-ball-fifty-against-zimbabwe-2218333.html</link>
					<pubDate>Thu, 23 Jul 2026 19:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/vaibhav-sooryavanshi-creates-history-with-18-ball-fifty-against-zimbabwe-2218333.html</guid>
					<description><![CDATA[<p>Vaibhav Sooryavanshi International Half-Century: രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് നേട്ടം. 18 പന്തിലാണ് ഈ 15കാരന്‍ അര്‍ധ സെഞ്ചുറി നേടിയത്. നാല് ഫോറും നാല് സിക്‌സറും നേടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-6.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi" /></figure><p>
		<style type="text/css">
			#gallery-6 {
				margin: auto;
			}
			#gallery-6 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-6 img {
				border: 2px solid #cfcfcf;
			}
			#gallery-6 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-6' class='gallery galleryid-2218333 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-6.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-6-2218341" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-6.jpg 150w, https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2218341'>
				രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് നേട്ടം. 18 പന്തിലാണ് ഈ 15കാരന്‍ അര്‍ധ സെഞ്ചുറി നേടിയത്. നാല് ഫോറും നാല് സിക്‌സറും നേടി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-2-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-6-2218338" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-2-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-2-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2218338'>
				അര്‍ധ സെഞ്ചുറി നേടിയതിന് ശേഷമുള്ള തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി. റിച്ചാര്‍ഡ് എന്‍ഗാര്‍വയ്ക്കായിരുന്നു വിക്കറ്റ്. ബെന്‍ കറന്‍ ക്യാച്ചെടുക്കുകയായിരുന്നു. 15 വര്‍ഷും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് അര്‍ധ സെഞ്ചുറി നേടിയത്. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-4-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-6-2218340" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-4-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-4-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2218340'>
				നേപ്പാള്‍ താരം കുശാല്‍ മല്ലയുടെ റെക്കോഡാണ് വൈഭവ് മറികടന്നത്. 15 വര്‍ഷവും 340 ദിവസവും പ്രായമുള്ളപ്പോഴാണ് കുശാല്‍ അര്‍ധ സെഞ്ചുറി നേടിയത്. 2020 ഫെബ്രുവരി എട്ടിന് യുഎസിനെതിരെയാണ് കുശാല്‍ അര്‍ധ സെഞ്ചുറി നേടിയത്.  ഈ റെക്കോഡാണ് വൈഭവ് മറികടന്നത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-3-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-6-2218339" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-3-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-3-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2218339'>
				രാജ്യാന്തര ക്രിക്കറ്റില്‍ ഇതിന് മുമ്പ് അര്‍ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ നേട്ടം. 1989ല്‍ പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ സച്ചിന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. സച്ചിന്റെ റെക്കോഡും വൈഭവ് പഴങ്കഥയാക്കി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-1-2.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-6-2218337" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-1-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Vaibhav-Sooryavanshi-1-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2218337'>
				ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ടി20യിലാണ് ആദ്യം കളിച്ചത്. ആ മത്സരത്തില്‍ നേടിയത് 10 പന്തില്‍ 14 റണ്‍സ്. മൂന്നാം ടി20യില്‍ അഞ്ച് പന്തില്‍ 13 റണ്‍സും, നാലാം മത്സരത്തില്‍ 10 പന്തില്‍ 15 റണ്‍സും നേടി.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Commonwealth Games 2026: മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന; ഇനി കോമണ്‍വെല്‍ത്ത് ആവേശം; എപ്പോള്‍, എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/sports/commonwealth-games-2026-glasgow-schedule-live-streaming-details-cutbacks-and-indias-medal-prospects-in-malayalam-2218267.html</link>
					<pubDate>Thu, 23 Jul 2026 15:28:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/commonwealth-games-2026-glasgow-schedule-live-streaming-details-cutbacks-and-indias-medal-prospects-in-malayalam-2218267.html</guid>
					<description><![CDATA[<p>Where to Watch Commonwealth Games 2026 Live in India: കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കം. ഗ്ലാസ്‌ഗോയിലുള്ള ഒ‌വി‌ഒ ഹൈഡ്രോ അരീനയിൽ ഇന്ത്യന്‍ സമയം രാത്രി 10.30-നാണ് ഉദ്ഘാടനച്ചടങ്ങ്. മീരാഭായ് ചാനു രാജ്യത്തിന്റെ പതാകവാഹകയായി പരേഡില്‍ ഇന്ത്യൻ സംഘത്തെ നയിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Lovlina-Borgohain.jpg" class="attachment-large size-large wp-post-image" alt="Lovlina Borgohain" /></figure><p>കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കം. ഗ്ലാസ്‌ഗോയിലുള്ള ഒ‌വി‌ഒ ഹൈഡ്രോ അരീനയിൽ ഇന്ത്യന്‍ സമയം രാത്രി 10.30-നാണ് ഉദ്ഘാടനച്ചടങ്ങ്. ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു രാജ്യത്തിന്റെ പതാകവാഹകയായി പരേഡില്‍ ഇന്ത്യൻ സംഘത്തെ നയിക്കും. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ കോമണ്‍വെല്‍ത്ത് ഗെയിംസ്‌ ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം കാണാം.</p>
<p>ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനമായിരുന്നു ഇത്തവണ ഗെയിംസിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ വിക്ടോറിയ പിന്മാറി. തുടർന്ന് ഗ്ലാസ്‌ഗോയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ സ്റ്റേഡിയങ്ങളോ അത്‌ലറ്റ്സ് വില്ലേജോ നിർമ്മിക്കാതെ നിലവിലുള്ള നാല്‌ പ്രധാന വേദികളിൽ മാത്രമായ മത്സരങ്ങൾ നടത്താന്‍ തീരുമാനിച്ചു.</p>
<h3>ഇന്ത്യയ്ക്ക് തിരിച്ചടി</h3>
<p>ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളായിരുന്ന ഗുസ്തി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഹോക്കി, ക്രിക്കറ്റ്, സ്ക്വാഷ് തുടങ്ങിയവ ഇത്തവണ ഒഴിവാക്കിയത് തിരിച്ചടിയായി. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ 61 മെഡലുകളിൽ 10 സ്വർണ്ണമടക്കം 30 എണ്ണവും ഇത്തവണ ഒഴിവാക്കപ്പെട്ട ഇനങ്ങളിൽ നിന്നായിരുന്നു. ചിലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംഘാടകർ എട്ട് മൈൽ ചുറ്റളവിലുള്ള നാല് വേദികളിലായി മത്സരങ്ങൾ 10 കായിക ഇനങ്ങളിലേക്ക് ചുരുക്കുകയായിരുന്നു.</p>
<h3>പോരാടാന്‍ 125 താരങ്ങള്‍</h3>
<p>അത്‌ലറ്റിക്സ്, വെയിറ്റ്‌ലിഫ്റ്റിംഗ്, ബോക്സിംഗ്, ജൂഡോ എന്നീ വിഭാഗങ്ങളിലാണ് ഇത്തവണ ഇന്ത്യ പ്രധാനമായും മെഡൽ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത്. 125 അത്‌ലറ്റുകൾ, 51 പരിശീലകരും സപ്പോർട്ട് സ്റ്റാഫുകളും, 14 ഒഫീഷ്യലുകൾ എന്നിവരുൾപ്പെടെ ആകെ 190 അംഗങ്ങളാണ് ഇന്ത്യൻ ഡെലിഗേഷനിൽ ഉള്ളത്.</p>
<p>പരുക്ക് മൂലം ബർമിങ്ഹാം ഗെയിംസ് നഷ്ടമായ ടോക്കിയോ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. മലയാളി താരങ്ങളായ എം ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ത്യയുടെ പ്രതീക്ഷകളാണ്.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/fih-mens-hockey-world-cup-2026-hockey-india-announces-20-member-squad-led-by-harmanpreet-singh-2217793.html">ഹോക്കി ലോകകപ്പ് 2026: ഹർമൻപ്രീത് സിംഗ് ക്യാപ്റ്റൻ; ഇന്ത്യയുടെ 20 അംഗ ടീം സജ്ജം</a></p>
<h3>ആദ്യ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന</h3>
<p>കോമണ്‍വെല്‍ത്ത് ഗെയിംസ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്‌സിംഗിൽ ലവ്‌ലിന ബോർഗോഹെയ്ൻ സെമിഫൈനലിൽ പ്രവേശിച്ചു. നേരിട്ട് സെമിഫൈനലിലേക്ക് (ബൈ) യോഗ്യത നേടിയതോടെ റിംഗിലിറങ്ങുന്നതിന് മുൻപ് തന്നെ മെഡൽ ഉറപ്പാക്കുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ബോക്‌സിംഗ് നിയമപ്രകാരം, സെമിഫൈനലിൽ തോൽക്കുന്ന ഇരു താരങ്ങൾക്കും വെങ്കല മെഡൽ നൽകും. ഇതോടെയാണ് ഗ്ലാസ്‌ഗോയിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചത്.</p>
<p>രണ്ട് ലോൺ ബോൾസ് മത്സരങ്ങളോടെയാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ നടക്കുന്ന ഗെയിംസിൽ ആകെ 10 കായിക ഇനങ്ങൾ മാത്രമാണുള്ളത്. 77 പുരുഷന്മാരും 48 വനിതകളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ ടീം.</p>
<h3>English Summary</h3>
<p>The 2026 Commonwealth Games are held in Glasgow, Scotland. Fans in India can stream all live events on Sony LIV and DD Sports. India enters the trimmed 10-sport event with a 125-member athlete contingent aiming for gold. India has secured its first medal at the 2026 Glasgow Commonwealth Games before the opening ceremony. Boxer Lovlina Borgohain reached the women's 75kg semifinals after receiving a direct bye.</p>
]]></content:encoded>
				</item>
							<item>
					<title>ലോകകപ്പ് 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗൽ ഉണ്ട്, മെസിയുടെ അ‌ർജന്റീനയും ഉണ്ട്, ബ്രസീലിന് കളിച്ച് ജയിക്കണം</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2030-portugal-and-argentina-have-already-qualified-heres-why-in-malayalam-2218212.html</link>
					<pubDate>Thu, 23 Jul 2026 11:37:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2030-portugal-and-argentina-have-already-qualified-heres-why-in-malayalam-2218212.html</guid>
					<description><![CDATA[<p>FIFA World Cup 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗലും മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും അ‌ർജന്റീനയും അ‌ടുത്ത ഫിഫ ലോകകപ്പിൽ കളിക്കും എന്ന് ഉറപ്പായിരിക്കുന്നു. ഈ രണ്ട് ടീമുകൾക്ക് പുറമേ മറ്റ് നാല് ടീമുകൾ കൂടി അ‌ടുത്ത ലോകകപ്പിന് ഇപ്പോഴേ യോഗ്യത നേടിയിരിക്കുന്നു. മൊറോക്കോ, സ്പെയിൻ, ഉറുഗ്വേ, പരാഗ്വേ എന്നിവയാണ് 2030 ലോകകപ്പിന് ഇതിനകം യോഗ്യത നേടിയ മറ്റ് ടീമുകൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/FIFA-World-Cup-2030-Portugal-and-Argentina-already-qualified.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2030 Portugal And Argentina Already Qualified" /></figure><p>ഫിഫ ലോകകപ്പ് 2026ന്റെ ആവേശം പതിയെ കെട്ടടങ്ങുന്നതേയുള്ളൂ. ടൂർണമെന്റ് കഴിഞ്ഞെങ്കിലും മത്സരങ്ങളിൽ ഉണ്ടായ വിവാദങ്ങളുടെ അ‌ലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കിരീടം നേടിയ ടീമിന്റെ വിജയാഘോഷം നടക്കുന്നതേയുള്ളൂ, ​ഫൈനിൽ തോറ്റ അ‌ർജന്റീന താരങ്ങൾ പലരും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടുമില്ല. ഇതൊക്കെയാണെങ്കിലും അ‌ടുത്ത ഫിഫ ലോകകപ്പ് 2030 നെ ചുറ്റിപ്പറ്റിയുള്ള ചില പ്രധാന വാർത്തകൾ ഇപ്പോൾ ചർച്ചയാകുന്നുണ്ട്. റൊണാൾഡോ ഇല്ലെങ്കിലും പോർചുഗലും മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും അ‌ർജന്റീനയും അ‌ടുത്ത ഫിഫ ലോകകപ്പിൽ കളിക്കും എന്ന് ഉറപ്പായിരിക്കുന്നു. ഈ രണ്ട് ടീമുകൾക്ക് പുറമേ മറ്റ് നാല് ടീമുകൾ കൂടി അ‌ടുത്ത ലോകകപ്പിന് ഇപ്പോഴേ യോഗ്യത നേടിയിരിക്കുന്നു.</p>
<p>മൊറോക്കോ, സ്പെയിൻ, ഉറുഗ്വേ, പരാഗ്വേ എന്നിവയാണ് അ‌ർജന്റീനയ്ക്കും പോർചുഗലിനും പുറമേ 2030 ലോകകപ്പിന് ഇതിനകം യോഗ്യത നേടിയ മറ്റ് ടീമുകൾ. അ‌തേസമയം അ‌ർജന്റീനയും പോർചുഗലും അ‌ടുത്ത ലോകകപ്പിന് ഇടം പിടിച്ചപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട മറ്റൊരു ടീമായ ബ്രസീലിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 2030 ലോകകപ്പിൽ കളിക്കണമെങ്കിൽ ബ്രസീലിന് യോഗ്യതാ മത്സരങ്ങൾ കളിച്ച് ജയിക്കേണ്ടതുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/argentina-vs-spain-finalissima-messi-and-lamine-yamal-to-face-off-in-november-venue-and-more-2218048.html">‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ..!’ പകരം വീട്ടാൻ മെസി; വീണ്ടും അ‌ർജന്റീന- സ്പെയിൻ പോരാട്ടം</a></strong></p>
<h3>6 ടീമുകൾ എങ്ങനെ അ‌ടുത്ത ലോകകപ്പിന് യോഗ്യത നേടി</h3>
<p>സാധാരണയായി ഫിഫ ലോകകപ്പിലേക്ക് ടീമുകൾ എത്തുന്നത് ഫിഫക്ക് കീഴിലുള്ള 6 വൻകര കൂട്ടായ്മകളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളുടെ ബലത്തിലാണ്. എന്നാൽ ലോകകപ്പ് സംഘടിപ്പിക്കുന്ന രാജ്യങ്ങൾക്ക് യോഗ്യതാ മത്സരങ്ങൾ കളിക്കാതെ തന്നെ നേരിട്ട് ലോകകപ്പിലേക്ക് പ്രവേശനം ലഭിക്കും. ഈ നിലയിലാണ് പോർചുഗൽ, മൊറോക്കോ, സ്പെയിൻ, അ‌ർജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നിവ അ‌ടുത്ത ലോകകപ്പിന് യോഗ്യത നേടിയത്.</p>
<h3>ഫിഫ ലോകകപ്പ് 2030</h3>
<p>2030-ൽ നടക്കാൻ പോകുന്നത് ഫിഫയുടെ നൂറാം വാർഷിക ലോകകപ്പ് ആണ്. ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീ 3 ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പാണിത്. 1930-ൽ ആദ്യ ലോകകപ്പ് നടന്നതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങൾ തെക്കേ അമേരിക്കയിൽ (ഉറുഗ്വേ, അർജന്റീന, പരാഗ്വേ) നിശ്ചയിച്ചിരിക്കുന്നു.</p>
<p>ശതാബ്ദി മത്സരങ്ങൾക്ക് ശേഷം ബാക്കി മത്സരങ്ങൾ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനാലാണ് ആഥിതേയ രാജ്യങ്ങൾ എന്ന നിലയിൽ 6 ടീമുകൾക്ക് ഇതിനകം തന്നെ അ‌ടുത്ത ഫിഫ ലോകകപ്പിൽ കളിക്കാൻ സീറ്റ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ടൂർണമെന്റിന്റെ ഫൈനൽ സ്പെയിനിലെ മാഡ്രിഡിലുള്ള റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കാനാണ് സാധ്യത.</p>
<p>2026 ഫിഫ ലോകകപ്പിലെ ടീമുകളുടെ എണ്ണം എത്രയാണ് എന്ന് നിലവിൽ കൃത്യമായി പറയാനാകില്ല. നിലവിലെ രീതി തുടർന്നാൽ 48 ടീമുകളാകും ഉണ്ടാകുക. എന്നാൽ കൂടുതൽ രാജ്യങ്ങളെ ലോകകപ്പിന്റെ ഭാഗമാക്കുമെന്ന് അ‌ടുത്തിടെ ഫിഫ പ്രതികരണം നടത്തിയിട്ടുള്ളതിനാൽ കൂടുതൽ ടീമുകൾ എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.</p>
<h3>അ‌ർജന്റീനയെ തോൽപ്പിച്ച ഉറുഗ്വായ്</h3>
<p>1930-ൽ ലോകത്തിലെ ആദ്യത്തെ ഫിഫ ലോകകപ്പ് നടന്നത് ഉറുഗ്വായിയിലാണ്. അ‌ന്ന് നടന്ന ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ഉറുഗ്വായ് ചാമ്പ്യന്മാരായി. ഇതിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2030 ഫിഫ ലോകകപ്പ് ടൂർണമെന്റിലെ ആദ്യ മത്സരം ഉറുഗ്വേ തലസ്ഥാനമായ മോണ്ടെവിഡിയോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ സെന്റെനാരിയോ സ്റ്റേഡിയത്തിൽ നടക്കും.</p>
<p>പോർചുഗൽ അ‌ടുത്ത ലോകകപ്പ് കളിക്കാനിറങ്ങുമ്പോൾ സൂപ്പർതാരം ​ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനുള്ള സാധ്യത കുറവാണ്. നിലവിൽ റോണോയ്ക്ക് 41 വയസുണ്ട്. പ്രായം കണക്കിലെടുക്കുമ്പോൾ ഇപ്പോൾ കഴിഞ്ഞത് റോണോയുടെ അ‌വസാന ലോകകപ്പ് ആകാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. അ‌തേസമയം അ‌ർജന്റീന ഇതിഹാസം ലയണൽ മെസി അ‌ടുത്ത ലോകകപ്പിന് കളിക്കുമോ ഇല്ലയോ എന്നതിൽ സാധ്യത 50ഃ50 ആണ്.</p>
<p>ഇപ്പോൾ പ്രായം 39 പിന്നിട്ട മെസിക്ക് അ‌ടുത്ത ലോകകപ്പിൽ ഏകദേശം 43 വയസോളം പ്രായമുണ്ടാകും. 45 വയസിൽ ലോകകപ്പ് കളിച്ചിട്ടുള്ള താരമുള്ളപ്പോൾ 43-ാം വയസിൽ മെസി ലോകകപ്പ് കളിച്ചാലും അ‌ദ്ഭുതപ്പെടാനില്ല. ഈ ലോകകപ്പിൽ യുവ താരങ്ങൾക്കൊപ്പം ഗോൾവേട്ടയുടെ മുൻ നിരയിൽ മെസിയെന്ന മുപ്പത്തൊമ്പതുകാരൻ ഉണ്ടായിരുന്നു. ഇതിഹാസങ്ങളെ തളർത്താൻ പ്രായത്തിനും ചില പരിമിതികളുണ്ട് എന്ന് ഇതിനകം നാം പലതവണ കണ്ടിട്ടുള്ളതാണ്. അ‌തിനാൽ ആരാധകർക്ക് ഭാഗ്യമുണ്ടെങ്കിൽ അ‌ടുത്ത ലോകകപ്പിലും മെസി ഉണ്ടാകും.</p>
<h3>English Summary</h3>
<p>The 2030 FIFA World Cup will be the 100th anniversary of the tournament. This will be the first World Cup to be held on three continents: Africa, Europe and South America. The host countries will gain direct entry to the tournament without having to play in the qualifying rounds. As such, Portugal, Morocco, Spain, Argentina, Uruguay and Paraguay have qualified for the 2030 FIFA World Cup.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ..!&#8217; പകരം വീട്ടാൻ മെസി; വീണ്ടും അ‌ർജന്റീന- സ്പെയിൻ പോരാട്ടം</title>
					<link>https://www.malayalamtv9.com/sports/argentina-vs-spain-finalissima-messi-and-lamine-yamal-to-face-off-in-november-venue-and-more-2218048.html</link>
					<pubDate>Wed, 22 Jul 2026 17:35:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/argentina-vs-spain-finalissima-messi-and-lamine-yamal-to-face-off-in-november-venue-and-more-2218048.html</guid>
					<description><![CDATA[<p>Argentina vs Spain Finalissima: വീണ്ടും ഒരു അ‌ർജന്റീന &#8211; സ്പെയിൻ പോരാട്ടത്തിന് കളമൊരുക്കി ​ഫൈനലിസിമ നവംബറിൽ ഉണ്ടായേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർ സ്പെയിൻ ആണ്. കോപ്പ അമേരിക്ക ചാമ്പ്യന്മാർ അർജന്റീനയും. അ‌തിനാൽ ഇരു ടീമുകളും തമ്മിലാണ് &#8216;ഫൈനലിസിമ&#8217; പോരാട്ടം നടക്കുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Argentina-vs-Spain-Finalissima.jpg" class="attachment-large size-large wp-post-image" alt="Argentina Vs Spain Finalissima" /></figure><p>''കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല'' എന്ന് നാം കേട്ടിട്ടുണ്ടാകും. ലോകകപ്പ് ​ഫൈനൽ തോൽവിയെത്തുടർന്ന് മെസി അ‌ടക്കമുള്ള താരങ്ങളുടെയും ആയിരക്കണക്കിന് അ‌ർജന്റീന ആരാധകരുടെയും കണ്ണിൽ നിന്ന് വീണ കണ്ണീരിന് കണക്ക് ചോദിക്കാൻ കാലം ഒരു അ‌വസരം ഒരുക്കാൻ പോകുന്നു. വീണ്ടും ഒരു അ‌ർജന്റീന - സ്പെയിൻ പോരാട്ടത്തിന് കളമൊരുക്കി ​ഫൈനലിസിമ (Finalissima) നവംബറിൽ ഉണ്ടായേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടാൻ ഈ മത്സരം അ‌ർജന്റീനയ്ക്ക് ഒരു അ‌വസരം ഒരുക്കും എന്ന് ആരാധകർ വിശ്വസിക്കുന്നു.</p>
<h3>​ഫൈനലിസിമ</h3>
<p>യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ UEFA -യും തെക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ CONMEBOL -യും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര മത്സരമാണ് ഫൈനലിസിമ. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും ഏറ്റവും മികച്ച ചാമ്പ്യന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന ഈ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇക്കൊല്ലം അ‌ണിനിരക്കുന്നത് സ്പെയിനും അ‌ർജന്റീനയുമാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vaibhav-sooryavanshi-and-now-kl-rahul-former-selector-slams-gautam-gambhir-over-gross-injustice-2217942.html">സഞ്ജുവിനെയും വൈഭവിനെയും നശിപ്പിച്ചു, ഇനി രാഹുൽ! ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് മുൻ സെലക്ടർ?</a></strong></p>
<p>നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർ സ്പെയിൻ ആണ്. കോപ്പ അമേരിക്ക ചാമ്പ്യന്മാർ അർജന്റീനയും. അ‌തിനാൽ ഇരു ടീമുകളും തമ്മിലാണ് 'ഫൈനലിസിമ' പോരാട്ടം നടക്കുക. നേരത്തെ മാർച്ച് 27-ന് ഖത്തറിൽ വെച്ച് ഈ മത്സരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് മത്സരം റദ്ദാക്കുകയായിരുന്നു.</p>
<p>ഇപ്പോൾ ലോകകപ്പ് അ‌വസാനിച്ചതിന് പിന്നാലെ ​ഫൈനലിസിമ മത്സരത്തിന്റെ പുതിയ തിയതി സംബന്ധിച്ച ചർച്ചകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ വർഷം നവംബറിൽ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ വച്ച് ​ഫൈനലിസിമ മത്സരം നടന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. ഈ വർഷം തന്നെ ഈ മത്സരം നടത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.</p>
<p>ലോകകപ്പ് ​ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ തന്നെ ​ഫൈനലിസിമയിൽ വീണ്ടും ഏറ്റുമുട്ടുന്നു എന്നത് ഈ മത്സരത്തിന്റെ പ്രാധാന്യം പലമടങ്ങ് വർധിപ്പിച്ചിരിക്കുന്നു. ലോകകപ്പിലെ തോൽവിക്ക് കണക്ക് തീർക്കാൻ അ‌ർജന്റീനയ്ക്ക് ഇത് ഒരു സുവർണാവസരമാണ് എന്ന് ചിലർ വിശ്വസിക്കുന്നു. അ‌തേസമയം ശക്തരായ സ്പെയിൻ ഇവിടെയും ജയിച്ച് തങ്ങളുടെ അ‌ജയ്യത ലോകത്തിന് കാട്ടിക്കൊടുക്കും എന്ന് സ്പെയിൻ ആരാധകർ വിശ്വസിക്കുന്നു. കൂടാതെ മെസി- ലാമിൻ യമാൽ പോരാട്ടവും വീണ്ടും കാണാനായേക്കും.</p>
<p>ലോകകപ്പ് ​ഫൈനലിന്റെ അ‌വസാനം നടന്ന കൂട്ട ഇടി ഉൾപ്പെടെയുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ​ഫൈനലിസിമ ഏറെ കാണികളെ ആകർഷിക്കും എന്ന് കരുതപ്പെടുന്നു. എന്നാൽ ലോകകപ്പ് തോൽവിയിൽ മനസുടഞ്ഞ ഇതിഹാസ താരം ലയണൽ മെസി തന്റെ ഭാവി പരിപാടികൾ സംബന്ധിച്ച് ഇതുവരെ മനസ് തുറന്നിട്ടില്ല. മെസി ഉടൻ വിരമിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ പലതും അ‌വകാശപ്പെടുന്നത്.</p>
<p>ലയണൽ മെസിയുടെ നേതൃത്വത്തിലാണ് അ‌ർജന്റീന ​ഫൈനലിസിമയിൽ ​സ്പെയി​നെതിരേ ഇറങ്ങുന്നത് എങ്കിൽ കളിയുടെ ആവേശം ഇരട്ടിയാകും. ലോകകപ്പിൽ കണ്ടതുപോലെ തന്നെ അ‌ർജന്റീന ഒരു വശത്തും അ‌ർജന്റീന വിരുദ്ധർ മറുവശത്തുമായി അ‌ണിനിരക്കും. ​​ഫൈനലിസിമയിൽ നിലവിലെ ചാമ്പ്യൻ അ‌ർജന്റീനയാണ് എന്ന പ്രത്യേകതയുണ്ട്. 'ആർടെമിയോ ഫ്രാഞ്ചി കപ്പ് എന്ന പേരിലാണ് നേരത്തെ ഈ മത്സരം നടന്നിരുന്നത്. 1985, 1993 വർഷങ്ങളിൽ ആണ് ഇത് നടന്നത്.</p>
<p>1993 ന് ശേഷം മുടങ്ങിപ്പോയ ആർടെമിയോ ഫ്രാഞ്ചി കപ്പ് 2022-ലാണ് 'ഫൈനലിസിമ' എന്ന പേരിൽ പുനരാരംഭിച്ചത്. 2022 ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിസിമ മത്സരത്തിൽ ഇറ്റലിയെ 3-0 ന് തോൽപ്പിച്ച് അർജന്റീന പ്രഥമ ഫൈനലിസിമ കിരീടം നേടുകയായിരുന്നു. നാല് വർഷങ്ങൾക്കിപ്പുറം, ലോകകപ്പിൽ തങ്ങളെ പരാജയപ്പെടുത്തിയ സ്പെയിനെ തന്നെ തകർത്തുകൊണ്ട് കിരീട നേട്ടം ആവർത്തിക്കാനാകും അ‌ർജന്റീന ശ്രമിക്കുക.</p>
<h3>English Summary</h3>
<p>New reports suggest that the Finalissima could take place in November, setting the stage for another Argentina-Spain clash. The current European champions are Spain. Argentina are also the Copa America champions. Therefore, the 'Finalissima' will be fought between the two teams. Argentina are the first Finalissima winners of 2022.</p>
]]></content:encoded>
				</item>
							<item>
					<title>ഇന്ത്യൻ ടീമിൽ പരിക്കിന്റെ പെരുമഴ; ഫിറ്റ്‌നസ് ക്ലിയറൻസിൽ വൻ വീഴ്ചയോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/1-india-cricket-injury-crisis-communication-breakdown-between-coe-and-support-staff-2218012.html</link>
					<pubDate>Wed, 22 Jul 2026 14:54:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/1-india-cricket-injury-crisis-communication-breakdown-between-coe-and-support-staff-2218012.html</guid>
					<description><![CDATA[<p>Team India&#8217;s Fitness Crisis: ഇന്ത്യന്‍ താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് ശേഷമാണ് ഗില്‍ അതൃപ്തി പങ്കുവെച്ചത്. പ്രത്യേകിച്ച് ഹാംസ്ട്രിംഗ് പരിക്കുകൾ നിരന്തരം വരുന്നത് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/India-ODI-Team.jpg" class="attachment-large size-large wp-post-image" alt="India ODI Team" /></figure><p>ഇന്ത്യന്‍ താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് ശേഷമാണ് ഗില്‍ അതൃപ്തി പങ്കുവെച്ചത്. പ്രത്യേകിച്ച് ഹാംസ്ട്രിംഗ് പരിക്കുകൾ നിരന്തരം വരുന്നത് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസും താരങ്ങളും സപ്പോർട്ട് സ്റ്റാഫും തമ്മിൽ ആശയവിനിമയത്തിൽ വലിയ വിടവുണ്ടാകുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം വന്ന മാറ്റത്തിന് ശേഷം, പുതിയ രീതികളോട് പൊരുത്തപ്പെടാൻ താരങ്ങള്‍ പ്രയാസപ്പെടുന്നതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു,</p>
<p>" താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് പൂർണ്ണ കായികക്ഷമത കൈവരിച്ചിരുന്നില്ല എന്നാണ് അടുത്തിടെയുണ്ടായ ഹാംസ്ട്രിംഗ് പരിക്കുകളുടെ എണ്ണം വ്യക്തമാക്കുന്നത്‌. ഒരു താരത്തിന്റെ ഫിറ്റ്നസ് അവസ്ഥയെക്കുറിച്ചും വർക്ക് ലോഡിനെക്കുറിച്ചും സെന്റർ ഓഫ് എക്സലൻസും ടീം മാനേജ്‌മെന്റും തമ്മിൽ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്," ബന്ധപ്പെട്ട വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.</p>
<p>നിതിൻ പട്ടേൽ പദവി ഒഴിഞ്ഞതിന് ശേഷം സെന്റർ ഓഫ് എക്സലൻസില്‍ ഇതുവരെ ഒരു പുതിയ മെഡിക്കൽ മേധാവിയെ നിയമിച്ചിട്ടുമില്ല. പൂർണ്ണ കായികക്ഷമത കൈവരിക്കുന്നതിന് മുമ്പ് തന്നെ ഹർഷിത് റാണയെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചു വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/ind-vs-zim-t20is-zimbabwe-captain-sikandar-raza-dismisses-india-as-series-favorites-ahead-of-opener-2218004.html">‘ഇന്ത്യ ഫേവറിറ്റുകളോ? അല്ലേ അല്ല’! തങ്ങളെ ചെറുതായി കാണരുതെന്ന് സിക്കന്ദര്‍ റാസയുടെ മുന്നറിയിപ്പ്‌</a></strong></p>
<p>വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി എന്നീ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. തന്റെ വേഗത വര്‍ധിപ്പിക്കാനായി ഇംഗ്ലീഷ് പരിശീലകനായ സ്റ്റെഫാന്‍ ജോണ്‍സുമായി നിതീഷ് റെഡ്ഡി പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെയും വിമര്‍ശനമുണ്ട്.</p>
<h3>നിതീഷ് റെഡ്ഡിയുടെ പരിശീലനം</h3>
<p>"വേഗത വർധിപ്പിക്കുന്നതിനായി നിതീഷ് റെഡ്ഡി ഇംഗ്ലീഷ് ബൗളിംഗ് പരിശീലകൻ സ്റ്റെഫാൻ ജോൺസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ ഒരു വലിയ ടൂർണമെന്റിന് തൊട്ടുമുമ്പ് ടീമിനൊപ്പം ആയിരിക്കുമ്പോൾ ഇത് വളരെ സാവധാനം ചെയ്യേണ്ട കാര്യമാണ്‌. അതിനുപകരം, വേഗത്തിൽ പന്തെറിയാൻ അദ്ദേഹം സ്വയം അമിതമായി സമ്മർദ്ദത്തിലാക്കുകയാണ് ചെയ്തത്‌," ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.</p>
<h3>ഹർഷിതിന് ഫിറ്റ്‌നസ് ക്ലിയറൻസ്</h3>
<p>പരിക്കിന് മുമ്പുണ്ടായിരുന്ന ഭാരം പോലും തിരികെ നേടുന്നതിന് മുൻപ്, ടീം മാനേജ്‌മെന്റിന്റെ നിർബന്ധപ്രകാരം ഹർഷിതിന് ഫിറ്റ്‌നസ് ക്ലിയറൻസ് നൽകിയത് ആശങ്കാജനകമാണെന്നും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ട്വന്റി20 ലോകകപ്പ് സ്ക്വാഡിലേക്ക് വാഷിംഗ്ടൺ സുന്ദറിനെ വേഗത്തിൽ തിരിച്ചെത്തിച്ചതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.</p>
<p>"ടീമിനൊപ്പം ചേർന്ന ശേഷം ഒരു മത്സരത്തിൽ കളിക്കാൻ സജ്ജനാകാൻ വാഷിംഗ്ടണിന് കുറഞ്ഞത് 10 ദിവസമെങ്കിലും ആവശ്യമായിരുന്നു. ഒരു ടൂർണമെന്റ് നടക്കുന്നതിനിടയിൽ വേഗത്തിൽ സജ്ജനാകാൻ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. ഇത് താരത്തെ ബാധിച്ചിട്ടുണ്ടാകാം. ടീമിന് താരങ്ങളെ ആവശ്യപ്പെടാം. എന്നാൽ മെഡിക്കൽ ടീം വ്യക്തമായ ഒരു ചിത്രം നൽകേണ്ടതുണ്ട്," റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമിനൊപ്പം യാത്ര ചെയ്യാത്ത സമയങ്ങളിൽ ബിസിസിഐയുടെ മെഡിക്കൽ ടീമിൽ നിന്നുള്ള ആശയവിനിമയം വളരെ കുറവായതിൽ നിരവധി ഇന്ത്യൻ താരങ്ങൾ ആശങ്കാകുലരാണെന്നും റിപ്പോർട്ടുണ്ട്.</p>
<h3>English Summary</h3>
<p>Repeated hamstring injuries have disrupted Team India following their UK tour. Captain Shubman Gill expressed frustration over frequent player injury setbacks. Reports reveal a severe communication gap between BCCI's medical team and management. Players like Harshit Rana and Washington Sundar were allegedly rushed back before full recovery.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;ഇന്ത്യ ഫേവറിറ്റുകളോ? അല്ലേ അല്ല&#8217;! തങ്ങളെ ചെറുതായി കാണരുതെന്ന് സിക്കന്ദര്‍ റാസയുടെ മുന്നറിയിപ്പ്‌</title>
					<link>https://www.malayalamtv9.com/photo-gallery/ind-vs-zim-t20is-zimbabwe-captain-sikandar-raza-dismisses-india-as-series-favorites-ahead-of-opener-2218004.html</link>
					<pubDate>Wed, 22 Jul 2026 14:25:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ind-vs-zim-t20is-zimbabwe-captain-sikandar-raza-dismisses-india-as-series-favorites-ahead-of-opener-2218004.html</guid>
					<description><![CDATA[<p>India vs Zimbabwe T20I Series: ടി20 പരമ്പരയില്‍ ഇന്ത്യ ഫേവറിറ്റുകളാണെന്ന വാദം തള്ളി സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ. ഇരു ടീമുകൾക്കും വിജയിക്കാൻ തുല്യ സാധ്യതയുള്ളതാണെന്നും ഇതിനാൽ കടുത്ത പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര നാളെ ആരംഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sikandar-Raza.jpg" class="attachment-large size-large wp-post-image" alt="Sikandar Raza" /></figure><p>
		<style type="text/css">
			#gallery-7 {
				margin: auto;
			}
			#gallery-7 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-7 img {
				border: 2px solid #cfcfcf;
			}
			#gallery-7 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-7' class='gallery galleryid-2218004 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sikandar-Raza.jpg" class="attachment-thumbnail size-thumbnail" alt="Sikandar Raza" aria-describedby="gallery-7-2218010" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sikandar-Raza.jpg 150w, https://images.malayalamtv9.com/uploads/2026/07/Sikandar-Raza.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2218010'>
				ടി20 പരമ്പരയില്‍ ഇന്ത്യ ഫേവറിറ്റുകളാണെന്ന വാദം തള്ളി സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ. ഇരു ടീമുകൾക്കും വിജയിക്കാൻ തുല്യ സാധ്യതയുള്ളതാണെന്നും ഇതിനാൽ കടുത്ത പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര നാളെ ആരംഭിക്കും. ശ്രേയസ് അയ്യര്‍ ക്യാപ്റ്റാനയതിനു ശേഷമുള്ള ആദ്യ പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-1.jpg" class="attachment-thumbnail size-thumbnail" alt="Sikandar Raza" aria-describedby="gallery-7-2218005" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Sikandar-Raza-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2218005'>
				ശ്രേയസ് ക്യാപ്റ്റനായതിനു ശേഷം അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യ ആദ്യം പരമ്പര കളിച്ചത്. ഇതില്‍ രണ്ടു മത്സരങ്ങളിലും തോറ്റു. അയര്‍ലന്‍ഡിനെതിരെ ആദ്യമായാണ് ഇന്ത്യ തോല്‍ക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയും കൈവിട്ടു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-2.jpg" class="attachment-thumbnail size-thumbnail" alt="Sikandar Raza" aria-describedby="gallery-7-2218007" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Sikandar-Raza-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2218007'>
				ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നടന്ന നാലു മത്സരങ്ങളിലും തോറ്റു. അതേസമയം, ടി20 ലോകജേതാക്കള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് സിംബാബ്‌വെയുടെ പ്രതീക്ഷ. ഇരുടീമുകള്‍ക്കും വിജയിക്കാന്‍ തുല്യസാധ്യതയാണെന്ന് തനിക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് റാസ പറഞ്ഞു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-3.jpg" class="attachment-thumbnail size-thumbnail" alt="Sikandar Raza" aria-describedby="gallery-7-2218008" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Sikandar-Raza-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2218008'>
				സിംബാബ്‌വെ ഇപ്പോള്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പര ആരാധകർക്ക് ഏറെ വിനോദം നൽകുന്ന ഒന്നായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു സിംബാബ്‌വെ ക്യാപ്റ്റന്‍. ഇന്ത്യ ഒരു ട്രാൻസിഷനിലൂടെയാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-4.jpg" class="attachment-thumbnail size-thumbnail" alt="Sikandar Raza" aria-describedby="gallery-7-2218009" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sikandar-Raza-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Sikandar-Raza-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2218009'>
				ഒരു പരിധിവരെ സിംബാബ്‌വെയിലും ചെറിയ രീതിയിലുള്ള ട്രാൻസിഷൻ നടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഇതൊരു ഏകപക്ഷീയമായ പരമ്പരയായി മാറും എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ വൈകിട്ട് 4.30-ന് മത്സരം ആരംഭിക്കും. പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി-20 മത്സരങ്ങൾ ജൂലൈ 25, 26 തീയതികളിൽ ഇതേ വേദിയിൽ തന്നെ നടക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: സഞ്ജുവിനെയും വൈഭവിനെയും നശിപ്പിച്ചു, ഇനി രാഹുൽ! ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് മുന്‍ സെലക്ടര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-vaibhav-sooryavanshi-and-now-kl-rahul-former-selector-slams-gautam-gambhir-over-gross-injustice-2217942.html</link>
					<pubDate>Wed, 22 Jul 2026 12:17:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-vaibhav-sooryavanshi-and-now-kl-rahul-former-selector-slams-gautam-gambhir-over-gross-injustice-2217942.html</guid>
					<description><![CDATA[<p>Sanju Samson to KL Rahul: ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലിനെ ആറാം നമ്പറില്‍ ഇറക്കിയതിനെതിരെയും ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചു. ടി20 പരമ്പരയില്‍ സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും വെച്ച് നടത്തിയ പരീക്ഷണങ്ങളോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ വിമര്‍ശനം. വലിയ റൺ ചേസുകളിൽ ഇന്ത്യയെ ജയിപ്പിച്ച പാരമ്പര്യമുള്ള താരമാണ് രാഹുലെന്നും ശ്രീകാന്ത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-and-KL-Rahul.jpg" class="attachment-large size-large wp-post-image" alt="Sanju Samson and KL Rahul" /></figure><p>ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലും, അയര്‍ലന്‍ഡിനെതിരായ സീരിസിലും തോറ്റ ഇന്ത്യന്‍ ടീമിനെതിരെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ടീം മാനേജ്‌മെന്റ് നടത്തുന്ന പരീക്ഷണങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. നിർണ്ണായക സമയങ്ങളിൽ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ തുടർച്ചയായ പരീക്ഷണങ്ങൾ ടീമിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തെന്ന് മുന്‍ ക്യാപ്റ്റനും, സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് ആഞ്ഞടിച്ചു. ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലിനെ ആറാം നമ്പറില്‍ ഇറക്കിയതിനെതിരെയും ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചു. ടി20 പരമ്പരയില്‍ സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും വെച്ച് നടത്തിയ പരീക്ഷണങ്ങളോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ വിമര്‍ശനം.</p>
<p>ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ 388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ പരിചയസമ്പന്നരായ മധ്യനിര ബാറ്റർമാരിൽ ഒരാളായ രാഹുലിന് മുമ്പായി ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയുമാണ് ബാറ്റിംഗിന് അയച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. തുടര്‍ച്ചയായുള്ള ഇത്തരം മാറ്റങ്ങള്‍ ടീമിന്റെ സ്ഥിരതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു ശ്രീകാന്തിന്റെ നിരീക്ഷണം.</p>
<p>“ഇത്രയും വലിയൊരു സ്കോർ പിന്തുടരുമ്പോൾ ആരെങ്കിലും കെ.എൽ. രാഹുലിനെ ആറാം നമ്പറിലേക്ക് ബാറ്റ് ചെയ്യാൻ അയക്കുമോ? വലിയ റൺ ചേസുകളിൽ ഇന്ത്യയെ ജയിപ്പിച്ച പാരമ്പര്യമുള്ള കളിക്കാരനാണ് അദ്ദേഹം. സഞ്ജു സാംസണിന്റെയും വൈഭവ് സൂര്യവംശിയുടെയും കരിയർ നിങ്ങൾ എങ്ങനെയാണോ നശിപ്പിച്ചത്, അതുപോലെ ഇപ്പോൾ രാഹുലിന്റെ കാര്യത്തിലും ചെയ്യുകയാണ്. രാഹുൽ ആറോ ഏഴോ നമ്പറിൽ ഇറങ്ങേണ്ട ബാറ്ററാണോ? ഇത് കടുത്ത അനീതിയാണ്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ തന്നെ അദ്ദേഹം എത്രത്തോളം ബുദ്ധിമുട്ടിലായിരുന്നുവെന്ന്‌ വ്യക്തമായിരുന്നു,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/no-one-can-touch-kohli-rohit-ravichandran-ashwin-breaks-silence-on-senior-duos-odi-world-cup-future-2217781.html">Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍</a></strong></p>
<p>ജോസ് ബട്ട്ലർ ചെയ്യുന്ന തരത്തിലുള്ള ഒരു റോൾ ചെയ്യാനാണ് ഇന്ത്യയ്ക്ക് അവിടെ ഒരാളെ ആവശ്യമായിരുന്നതെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. രാഹുൽ നാലാം നമ്പറിലാണ് ഇറങ്ങിയിരുന്നതെങ്കിൽ വിരാട് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. പെട്ടെന്ന് റൺറേറ്റ് ഉയർത്താൻ രാഹുലിന് എളുപ്പം സാധിക്കും. പകരം, മത്സരം കൈവിട്ടുപോയ ശേഷമാണ് അദ്ദേഹത്തെ ബാറ്റ് ചെയ്യാൻ അയച്ചത്. അക്സർ പട്ടേലിനെയും കൂട്ടി ഓവറിൽ 15 റൺസ് വീതം വേണമെന്ന ഘട്ടത്തിൽ അദ്ദേഹത്തിന് എങ്ങനെയാണ് കളി ജയിപ്പിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.</p>
<h3>രാഹുലിന്റെ പ്രകടനം</h3>
<p>ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് രാഹുലിന് കളിക്കാൻ സാധിച്ചത്. രണ്ട് മത്സരങ്ങളിലും ആറാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ രാഹുലിന് യഥാക്രമം 1, 12 എന്നിങ്ങനെ മാത്രമാണ് റൺസ് കണ്ടെത്താനായത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-0നും സ്വന്തമാക്കി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.</p>
<h3>English Summary</h3>
<p>Ex-captain Kris Srikkanth slammed head coach Gautam Gambhir after India's UK tour defeat. He accused Gambhir of ruining KL Rahul's form by demoting him to No. 6. Srikkanth compared this poor treatment to the handling of Sanju Samson and Vaibhav Sooryavanshi. He argued that constant reshuffling in the batting order has severely hurt team stability.</p>
]]></content:encoded>
				</item>
							<item>
					<title>ഹോക്കി ലോകകപ്പ് 2026: ഹർമൻപ്രീത് സിംഗ് ക്യാപ്റ്റൻ; ഇന്ത്യയുടെ 20 അംഗ ടീം സജ്ജം</title>
					<link>https://www.malayalamtv9.com/sports/fih-mens-hockey-world-cup-2026-hockey-india-announces-20-member-squad-led-by-harmanpreet-singh-2217793.html</link>
					<pubDate>Tue, 21 Jul 2026 16:15:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fih-mens-hockey-world-cup-2026-hockey-india-announces-20-member-squad-led-by-harmanpreet-singh-2217793.html</guid>
					<description><![CDATA[<p>India Squad Announced for FIH Hockey Men’s World Cup 2026: ഹോക്കി ലോകകപ്പിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ തിങ്കളാഴ്ച ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 15 മുതൽ 30 വരെ ബെൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Indian-Hockey-Team.jpg" class="attachment-large size-large wp-post-image" alt="Indian Hockey Team" /></figure><p>പുരുഷ ഹോക്കി ലോകകപ്പിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ തിങ്കളാഴ്ച ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 15 മുതൽ 30 വരെ ബെൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും. ഈ ടീമിന്‌ ഇന്ത്യൻ ഹോക്കി ചരിത്രത്തിൽ സ്വന്തമായി ഒരു അധ്യായം കുറിക്കാനാകുമെന്ന്‌ ചീഫ് കോച്ച് ക്രെയ്ഗ് ഫുൾട്ടൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിചയസമ്പന്നരും, യുവതാരങ്ങളുമടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്.</p>
<p>ഇതൊരു മികച്ച സന്തുലിത സംഘമാണെന്നും ടൂർണമെന്റുകളിലെ അനുഭവസമ്പത്തും, പ്രകടനത്തിലൂടെ മാത്രം ടീമിൽ സ്ഥാനം നേടിയെടുത്ത മികച്ച ഫോമിലുള്ള യുവതാരങ്ങളുടെ കരുത്തും ടീമിനുണ്ടെന്നും ചീഫ് കോച്ച് ഫുൾട്ടൺ പറഞ്ഞു.</p>
<p>പ്രസ്, കൗണ്ടർ, പെർഫോം എന്നത് ഞങ്ങളുടെ തന്ത്രപരമായ അടയാളം മാത്രമല്ലെന്നും,അത് ഈ ടീം ദിവസേന ഒരുമിച്ച് പരിശീലിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതി കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അധികമൊന്നും ചിന്തിക്കുന്നില്ല. ഓരോ മത്സരത്തെയും വേറെയായി കണ്ട്, എല്ലാ കഴിവുകളും പുറത്തെടുക്കുക എന്ന ചിന്താഗതിയോടെയാണ് തങ്ങള്‍ ഓരോ പോരാട്ടത്തിലേക്കും ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മോഹിത് എച്ച്.എസ്, സൂരജ് കർക്കേര എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. പ്രതിരോധ നിരയിൽ ജർമൻപ്രീത് സിംഗ്, ക്യാപ്റ്റൻ ഹർമൻപ്രീത്, അമിത് രോഹിദാസ്, ജുഗ്രാജ് സിംഗ്, സഞ്ജയ്, സുമിത്, യഷ്ദീപ് സിവാച്ച് എന്നിവർ അണിനിരക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/no-one-can-touch-kohli-rohit-ravichandran-ashwin-breaks-silence-on-senior-duos-odi-world-cup-future-2217781.html">Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍</a></strong></p>
<p>മിഡ്ഫീൽഡിൽ മൻപ്രീത്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, നീലകണ്ഠ ശർമ്മ, രാജീന്ദർ സിംഗ്, ആദിത്യ അർജുൻ ലാലഗെ എന്നിവര്‍ മധ്യനിരയെ നയിക്കും. മുന്നേറ്റനിരയുടെ ചുമതല മൻദീപ് സിംഗ്, ദിൽപ്രീത് സിംഗ്, അഭിഷേക്, സുഖ്ജീത് സിംഗ്, ശിലാനന്ദ് ലക്ര എന്നിവരുടെ തോളുകളിലാണ്.</p>
<h3>ഇന്ത്യന്‍ സ്‌ക്വാഡ്‌:</h3>
<ul>
<li>ഗോൾകീപ്പർമാർ: മോഹിത് എച്ച്.എസ്, സൂരജ് കർക്കേര</li>
<li>ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), അമിത് രോഹിദാസ്, ജുഗ്രാജ് സിംഗ്, സഞ്ജയ്, സുമിത്, യഷ്ദീപ് സിവാച്ച്</li>
<li>മിഡ്ഫീൽഡർമാർ: രാജീന്ദർ സിംഗ്, ആദിത്യ അർജുൻ ലാലഗെ, ഹാർദിക് സിംഗ്, മൻപ്രീത് സിംഗ്, നീലകണ്ഠ ശർമ്മ, വിവേക് സാഗർ പ്രസാദ്</li>
<li>ഫോർവേഡുകൾ: ദിൽപ്രീത് സിംഗ്, ശിലാനന്ദ് ലക്ര, സുഖ്ജീത് സിംഗ്, മൻദീപ് സിംഗ്, അഭിഷേക്</li>
</ul>
<h3>ഇന്ത്യ പൂള്‍ ഡിയില്‍</h3>
<p>ഇംഗ്ലണ്ട്, പാകിസ്ഥാൻ, വെയ്ൽസ് എന്നീ ടീമുകള്‍ക്കൊപ്പം പൂൾ ഡിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ടീമിന്റെ പൂൾ ഘട്ട മത്സരങ്ങളെല്ലാം നെതർലൻഡ്സിലെ ആംസ്റ്റൽവീനിൽ വെച്ചാണ് നടക്കുക. ഓഗസ്റ്റ് 15-ന് വെയ്ൽസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഓഗസ്റ്റ് 17-ന് ഇംഗ്ലണ്ടിനെയും ഓഗസ്റ്റ് 19-ന് പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെയും ഇന്ത്യ നേരിടും. പൂൾ ഘട്ടത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം.</p>
<h3>English Summary</h3>
<p>Hockey India has announced a 20-member squad for the 2026 FIH Men’s World Cup. Ace defender Harmanpreet Singh will lead the team, with Craig Fulton as chief coach. Drawn in Pool D, India will play their group matches in Amstelveen, Netherlands. Their World Cup campaign begins against Wales on August 15, 2026.</p>
]]></content:encoded>
				</item>
							<item>
					<title>Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/no-one-can-touch-kohli-rohit-ravichandran-ashwin-breaks-silence-on-senior-duos-odi-world-cup-future-2217781.html</link>
					<pubDate>Tue, 21 Jul 2026 15:01:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/no-one-can-touch-kohli-rohit-ravichandran-ashwin-breaks-silence-on-senior-duos-odi-world-cup-future-2217781.html</guid>
					<description><![CDATA[<p>Ravichandran Ashwin on Rohit Sharma &#038; Virat Kohli Retirement News: വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് ഒഴിവാക്കുക അസാധ്യമാണെന്നും, ഈ രണ്ടു മുതിർന്ന താരങ്ങളെയും തൊടാൻ ആർക്കും കഴിയില്ലെന്നും രവിചന്ദ്രന്‍ അശ്വിന്‍. ഇരുവരുടെയും ഏകദിന ടീമിലെ ഭാവിയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Virat-Kohli-and-Rohit-Sharma.jpg" class="attachment-large size-large wp-post-image" alt="Virat Kohli and Rohit Sharma" /></figure><p>വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് ഒഴിവാക്കുക അസാധ്യമാണെന്നും, ഈ രണ്ടു മുതിർന്ന താരങ്ങളെയും തൊടാൻ ആർക്കും കഴിയില്ലെന്നും രവിചന്ദ്രന്‍ അശ്വിന്‍. ഇരുവരുടെയും ഏകദിന ടീമിലെ ഭാവിയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെച്ചത്. മോശം ഫോമിലുള്ള രോഹിതിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലോര്‍ഡ്‌സില്‍ സെഞ്ചുറിയടിച്ച് താരം ഫോമിലേക്ക് എത്തിയത്.</p>
<p>138 റണ്‍സാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ നേടിയത്. വിരാട് കോലി 74 റണ്‍സ് നേടിയിരുന്നു. മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. മത്സരത്തില്‍ ഇന്ത്യ 27 റണ്‍സിന് തോറ്റു. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 360 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ആളുകൾ എന്താണ് പറയുന്നതെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു വേവലാതിയുമില്ലെന്നും, ടീമിനായി മികച്ച രീതിയിൽ കളിക്കുക മാത്രമാണ് തന്റെ ജോലി എന്നും മത്സരശേഷം രോഹിത് വ്യക്തമാക്കിയിരുന്നു.</p>
<p>ഇതിന് പിന്നാലെയാണ് മുതിർന്ന രണ്ടു താരങ്ങളെയും ആർക്കും തൊടാനാകില്ലെന്ന് അശ്വിൻ പറഞ്ഞത്. രോഹിതിന് മേൽ യാതൊരു സമ്മർദ്ദവുമില്ലെന്ന റിപ്പോർട്ടുകള്‍ അശ്വിന്‍ തള്ളി. തീയില്ലാതെ പുകയുണ്ടാകില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ അശ്വിന്റെ അഭിപ്രായം.</p>
<h3>അശ്വിന്റെ വാക്കുകള്‍:</h3>
<p>"വിരാടിനും രോഹിതിനും കളിക്കാൻ താല്പര്യമുണ്ടെങ്കിൽ അവരെ ആർക്കും തൊടാൻ കഴിയില്ല. അവർക്ക് അതിനുള്ള യോഗ്യതകളുണ്ട്. അവർ റൺസ് വാരിക്കൂട്ടിയിട്ടുണ്ട്. അവർ രണ്ടുപേരും ബാറ്റർമാരാണ്. അവരെ തൊടാൻ കഴിയില്ല. രോഹിതിനെക്കുറിച്ചുള്ള വാർത്തകൾ പരിശോധിച്ചാൽ അത് വെറുമൊരു പുറത്തുനിന്നുള്ള ബഹളം മാത്രമായിരുന്നില്ല. തീയില്ലാതെ അവിടെ പുകയുണ്ടാകില്ല. അവിടെ തീയുണ്ടായിരുന്നു," തന്റെ യൂട്യൂബ് ചാനലായ 'അഷ് കി ബാത്തി'ൽ അശ്വിൻ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/yuvraj-singh-rings-iconic-lords-bell-joins-elite-list-alongside-sachin-tendulkar-and-sourav-ganguly-2217720.html">ലോർഡ്‌സിലെ ‘മണിമുഴക്കം’: സച്ചിനും ഗാംഗുലിക്കും പിന്നാലെ ചരിത്രനേട്ടവുമായി യുവരാജ്</a></strong></p>
<p>എന്നാൽ രോഹിത് റൺസ് അടിച്ചു കൂട്ടി എങ്ങനെ ചെയ്യണമെന്ന് കാണിച്ചു കൊടുത്തു. ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് രോഹിതിന് യാതൊരു സംശയവുമില്ല. രോഹിതിനെയും വിരാടിനെയും തൊടാൻ അവർക്ക് കഴിയില്ല, കാരണം അവർ ബാറ്റർമാരാണ്. അവർക്ക് പിന്നിൽ വലിയൊരു സൈന്യവും പടയണിയുമുണ്ട്. ആളുകൾ വരുന്നത് അവരെ കാണാനാണ്. നിങ്ങൾ അവർക്ക് വഴി പുറത്തേക്ക് കാണിച്ചുകൊടുത്താൽ അത് മേൽക്കൂര തകർത്തെറിയുമെന്നും അശ്വിന്‍ വ്യക്തമാക്കി.</p>
<p>മുതിർന്ന ബൗളർമാർ ബെഞ്ചിലിരിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഇത്തരം പ്രതിഷേധങ്ങളോ ബഹളങ്ങളോ ഉണ്ടാകുന്നില്ലെല്ലെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. സിറാജിനെയോ ഷമിയെയോ ഭുവനേശ്വറിനെയോ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ, വെറും 10 ആളുകൾ മാത്രമായിരിക്കും അവരെക്കുറിച്ച് ചോദിക്കുക. പരമാവധി 1000 ആളുകൾ ചോദിച്ചേക്കാം. ഇനി 10,000 ആളുകൾ ചോദിക്കുന്നു എന്ന് തന്നെ കരുതുക. എങ്കിലും അവിടെ യാതൊരു ശബ്ദവും ഉയരില്ല. ബൗളർമാർക്കായി ആളുകൾ ശബ്ദമുയർത്തുന്ന ഒരു ദിവസം വരുകയാണെങ്കിൽ, അവരെ ഒഴിവാക്കുന്നതും പ്രയാസകരമായി മാറുമെന്നും അശ്വിന്‍ പറഞ്ഞു.</p>
<h3>English Summary</h3>
<p>R Ashwin claimed it is impossible to drop Rohit Sharma and Virat Kohli. He revealed that recent retirement rumors surrounding Rohit were real, but the batter silenced critics with a brilliant 138 against England. Ashwin also highlighted the unequal treatment in Indian cricket, noting that dropping star batters causes massive public outrage. In contrast, he pointed out that top bowlers like Shami, Siraj, and Bhuvneshwar are routinely benched without similar backlash.</p>
]]></content:encoded>
				</item>
							<item>
					<title>പ്രീമിയർ ലീഗിൽ ഇനി കളിക്കാനാവില്ലേ? അർജന്റീനയുടെ മൂന്ന് ലോകകപ്പ് താരങ്ങൾ കുരുക്കിൽ!</title>
					<link>https://www.malayalamtv9.com/sports/argentina-premier-league-players-face-uk-visa-revocation-over-falklands-world-cup-banner-controversy-2217746.html</link>
					<pubDate>Tue, 21 Jul 2026 13:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/argentina-premier-league-players-face-uk-visa-revocation-over-falklands-world-cup-banner-controversy-2217746.html</guid>
					<description><![CDATA[<p>Falklands Banner Incident : ഫിഫ 2026 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന് ശേഷം നടന്ന &#8216;ഫോക്ക്‌ലാൻഡ്&#8217; ബാനർ വിവാദത്തിൽ ഉള്‍പ്പെട്ട അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ വിസകൾ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Argentina-fans-hold-a-banner.jpg" class="attachment-large size-large wp-post-image" alt="Argentina fans hold a banner" /></figure><p>ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന് ശേഷം നടന്ന 'ഫോക്ക്‌ലാൻഡ്' ബാനർ വിവാദത്തിൽ ഉള്‍പ്പെട്ട അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ വിസകൾ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാനര്‍ വിവാദം യുകെയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തിയതിന് അർജന്റീനയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ചില നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഫിഫ സംഭവം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.</p>
<p>ഫിഫ നടപടിയെടുത്തില്ലെങ്കില്‍ പോലും, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താരങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ട്. യുകെ വിസ റദ്ദാക്കാനോ, അല്ലെങ്കില്‍ പ്രീമിയര്‍ ലീഗ് ക്ലബുകളില്‍ ചേരുന്നതില്‍ നിന്ന് തടയാനോ സാധ്യതയുണ്ടെന്ന് ഒരു നിയമ വിദഗ്ധനെ ഉദ്ധരിച്ച് എക്‌സ്പ്രസ് യുകെ റിപ്പോര്‍ട്ട് ചെയ്തു.</p>
<h3>വിസ റദ്ദാക്കണം</h3>
<p>അർജന്റീന താരങ്ങളുടെ വിസ റദ്ദാക്കണമെന്ന് 1982-ൽ ദക്ഷിണ അറ്റ്‌ലാന്റിക് ദ്വീപുകൾ വീണ്ടെടുക്കുന്നതിനായി ബ്രിട്ടീഷ് സായുധ സേനയെ വിന്യസിച്ച മാർഗരറ്റ് താച്ചറുടെ മുൻ സഹായിയായ നൈൽ ഗാർഡിനർ ആവശ്യപ്പെട്ടു.</p>
<p>ഈ ക്രൂരവും ബ്രിട്ടീഷ് വിരുദ്ധവുമായ പ്രകടനത്തിൽ പങ്കെടുത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എല്ലാ അർജന്റീന കളിക്കാരുടെയും യുകെ വർക്ക് വിസ പിൻവലിക്കണമെന്നും, ഇതിനോട് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കാൻ പാടില്ലെന്നും നൈൽ ഗാർഡിനർ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/criticism-over-argentinian-players-behavior-after-fifa-world-cup-2026-final-2217731.html">‘ഇത്രേയുള്ളൂ അ‌ർജന്റീന, പക്ഷേ ഇത്രേയുള്ളോ മെസി’! കളങ്കമായി ​മൈതാനത്തെ മര്യാദയില്ലാക്കാഴ്ചകൾ</a></strong></p>
<p>അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തിയില്‍ യുകെയിലെ ആരാധകരും അതൃപ്തിയിലാണ്. താരങ്ങള്‍ മാപ്പ് പറയണമെന്നാണ് ആരാധകരുടെ ആവശ്യം. അർജന്റീനയുടെ ലോകകപ്പ് സ്ക്വാഡിലെ ആകെ മൂന്ന് താരങ്ങളാണ്‌ നിലവിൽ പ്രീമിയർ ലീഗിൽ കളിക്കുന്നത്: മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ്, ചെൽസിയുടെ എൻസോ ഫെർണാണ്ടസ്, ടോട്ടനം ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ.</p>
<p>ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം 'ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്' (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ ഈ താരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.</p>
<p>649 അർജന്റീന സൈനികരും 255 ബ്രിട്ടീഷുകാരും ഉൾപ്പെടെ 907 പേരുടെ ജീവൻ പൊലിഞ്ഞ, സൗത്ത് അറ്റ്ലാന്റിക് പ്രദേശത്തെ ചൊല്ലി 1982-ൽ നടന്ന ചരിത്രപരമായ തർക്കത്തെക്കുറിച്ചുള്ളതായിരുന്നു ഈ മുദ്രാവാക്യം. എന്നാല്‍ ലോകകപ്പിനിടെ ബാനർ പ്രദർശിപ്പിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം വിസ റദ്ദാക്കുന്നത് പ്രയാസകരമായിരിക്കുമെന്ന് യുകെയിലെ ഒരു ഇമിഗ്രേഷൻ വിദഗ്ദ്ധൻ വ്യക്തമാക്കി.</p>
<p>"ഈ പ്രസ്താവന വ്യക്തമായും പ്രകോപനപരവും രാഷ്ട്രീയമായി തന്ത്രപ്രധാനവുമാണ്. എന്നാൽ ഇത് അർജന്റീനയുടെ സ്ഥാപിതമായ പ്രദേശിക നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അത് പ്രത്യക്ഷത്തിൽ അക്രമത്തെയോ കുറ്റകൃത്യത്തെയോ വിദ്വേഷത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല," യുകെയിലെ ഇമിഗ്രേഷൻ വിദഗ്ദ്ധയായ അസ്മ ബഷീർ എക്‌സ്പ്രസ് യുകെയോട് പറഞ്ഞു. എന്തായാലും അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തി വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്.</p>
<h3>English Summary</h3>
<p>Argentina's Premier League trio faces potential UK visa revocation after a Falklands banner controversy. The incident occurred after their World Cup semi-final victory against England. UK politicians and fans expressed outrage over mixing politics with sport. However, legal experts believe canceling their work visas remains highly unlikely.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;ഇത്രേയുള്ളൂ അ‌ർജന്റീന, പക്ഷേ ഇത്രേയുള്ളോ മെസി&#8217;! കളങ്കമായി ​മൈതാനത്തെ മര്യാദയില്ലാക്കാഴ്ചകൾ</title>
					<link>https://www.malayalamtv9.com/photo-gallery/criticism-over-argentinian-players-behavior-after-fifa-world-cup-2026-final-2217731.html</link>
					<pubDate>Tue, 21 Jul 2026 12:10:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/criticism-over-argentinian-players-behavior-after-fifa-world-cup-2026-final-2217731.html</guid>
					<description><![CDATA[<p>Argentinian players&#8217; behavior after FIFA World Cup 2026 final: ഒരു കളി തോറ്റാൽ നിയന്ത്രണം വിടുന്ന നിലയ്ക്കേയുള്ളൂ അ‌ർജന്റീന എന്നാണ് ഫുട്ബോൾ ആരാധകർ വിമർശിക്കുന്നത്. വാ പൊത്തി തന്നോട് സംസാരിച്ച സ്പെയിൻ പ്രതിരോധ താരമായ മാർക്ക് കുകുറെല്ലയ്ക്ക് എതിരേ റഫറിയോട് പരാതിപ്പെട്ട മെസിയുടെ നടപടിക്ക് എതിരേയും വിമർശനം ഉയർന്നു. മെസിയുടേത് ഒരു ഇതിഹാസ താരത്തിന് ചേർന്ന നടപടിയായിരുന്നില്ല എന്നാണ് വിമർശനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Argentina.jpg" class="attachment-large size-large wp-post-image" alt="Argentina" /></figure><p>
		<style type="text/css">
			#gallery-8 {
				margin: auto;
			}
			#gallery-8 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-8 img {
				border: 2px solid #cfcfcf;
			}
			#gallery-8 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-8' class='gallery galleryid-2217731 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Lionel-Messi-6.jpg" class="attachment-thumbnail size-thumbnail" alt="Lionel Messi" aria-describedby="gallery-8-2217737" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Lionel-Messi-6.jpg 150w, https://images.malayalamtv9.com/uploads/2026/07/Lionel-Messi-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2217737'>
				ഫുട്ബോൾ ലോകത്ത് ലയണൽ മെസി ഒരു ഇതിഹാസമാണ്, നിരവധി കായിക പ്രേമികളുടെ ആരാധനാ പാത്രമാണ്. കളിക്കളത്തിൽ &#8216;അ‌യാൾ&#8217; കീഴടക്കിയ ഉയരങ്ങൾ പലതും കാല​ങ്ങളോളം നിലനിൽക്കുന്നതും വരും തലമുറയ്ക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതുമാണ്. എന്നാൽ ഫിഫ ലോകകപ്പ് 2026 ​ഫൈനലിൽ മെസിയുടെ അ‌ർജന്റീന ടീം ​മൈതാനത്ത് നടത്തിയ മര്യാദയില്ലാത്ത പെരുമാറ്റം മെസിക്കും കളങ്കമായി എന്ന് മത്സര ശേഷം സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/2026-FIFA-World-Cup.jpg" class="attachment-thumbnail size-thumbnail" alt="2026 Fifa World Cup" aria-describedby="gallery-8-2217733" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/2026-FIFA-World-Cup.jpg 150w, https://images.malayalamtv9.com/uploads/2026/07/2026-FIFA-World-Cup.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2217733'>
				ഇതിഹാസ താരങ്ങൾ ഓർമിക്കപ്പെടുന്നത് അവരുടെ അപാരമായ കളിമിടുക്ക് കൊണ്ട് മാത്രമല്ല, എതിരാളികളോട് കാണിച്ച ബഹുമാനം കൊണ്ട് കൂടിയാണ്. കപ്പുകളുടെ എണ്ണം കൊണ്ട് മാത്രമല്ല, കളിക്കളത്തിലെ മാന്യതകൊണ്ടുകൂടിയാണ്. കീഴടക്കുന്ന പോരാട്ട വീര്യം കൊണ്ട് മാത്രമല്ല, സഹതാരങ്ങളോടുള്ള അ‌നുകമ്പ കൊണ്ടുകൂടിയാണ്. എന്നാൽ ​ഫൈനലിന് ശേഷമുള്ള അ‌ർജന്റീന താരങ്ങളുടെ പെരുമാറ്റം മെസിയുടെ അ‌ടക്കം വില കളയുന്ന പ്രവൃത്തിയായിപ്പോയി എന്നാണ് വിമർശനം.  
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Marc-Cucurella.jpg" class="attachment-thumbnail size-thumbnail" alt="Marc Cucurella" aria-describedby="gallery-8-2217735" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Marc-Cucurella.jpg 150w, https://images.malayalamtv9.com/uploads/2026/07/Marc-Cucurella.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2217735'>
				 ഒരു കളി തോറ്റാൽ നിയന്ത്രണം വിടുന്ന നിലയ്ക്കേയുള്ളൂ അ‌ർജന്റീന എന്നാണ് ഫുട്ബോൾ ആരാധകർ വിമർശിക്കുന്നത്. വാ പൊത്തി തന്നോട് സംസാരിച്ച സ്പെയിൻ പ്രതിരോധ താരമായ മാർക്ക് കുകുറെല്ലയ്ക്ക് എതിരേ റഫറിയോട് പരാതിപ്പെട്ട മെസിയുടെ നടപടിക്ക് എതിരേയും വിമർശനം ഉയർന്നു. മെസിയുടേത് ഒരു ഇതിഹാസ താരത്തിന് ചേർന്ന നടപടിയായിരുന്നില്ല എന്നാണ് വിമർശനം. മെസിയിൽ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്ന് കുകുറെല്ല പിന്നീട് പ്രതികരിക്കുകയും ചെയ്തു. 
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain.jpg" class="attachment-thumbnail size-thumbnail" alt="Argentina Vs Spain" aria-describedby="gallery-8-2217734" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain.jpg 150w, https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2217734'>
				 എനിക്കറിയാം വാപൊത്തിയാൽ കാർഡ് ലഭിക്കും എന്നത്. എന്നാൽ മെസി ഇങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അ‌ദ്ദേഹത്തിന്റെ ടീം അ‌ംഗങ്ങൾ വളരെ ക്രൂരമായാണ് പെരുമാറുന്നത് എന്നാണ് ഞാൻ ലിയോയോട് പറഞ്ഞത്. അ‌ദ്ദേഹത്തോട് ആയതുകൊണ്ടുതന്നെ എന്റെ ​കൈ വായുടെ അ‌ടുത്ത് ഉണ്ടായിരുന്നുവെന്നത് പോലും ഞാൻ ശ്രദ്ധിച്ചില്ല. പക്ഷേ ഉടൻ തന്നെ ഞാൻ അ‌ത് മാറ്റി. മെസി ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അ‌തൊരു കുട്ടിക്കളിയായിരുന്നു എന്ന് കുകുറെല്ലെ പറഞ്ഞു. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Bad-behavior-of-Argentine-players.jpg" class="attachment-thumbnail size-thumbnail" alt="Bad Behavior Of Argentine Players" aria-describedby="gallery-8-2217736" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bad-behavior-of-Argentine-players.jpg 150w, https://images.malayalamtv9.com/uploads/2026/07/Bad-behavior-of-Argentine-players.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2217736'>
				​ഫൈനലിൽ അ‌ർജന്റീന ടീം ഫുട്ബോളിന് പകരം, തല്ലുമാലയാണ് കളിച്ചത് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അ‌തിന് തെളിവായി കണക്കുകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നു. ഒരു ലോകകപ്പ് ​ഫൈനലിൽ ഏറ്റവും കൂടുതൽ ഫൗളുകൾ നടത്തിയ ടീം എന്ന നാണക്കേട് അ‌ർജന്റീനയുടെ മോശം കളിയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 5 യെല്ലോ കാർഡുകൾ, രണ്ട് റെഡ് കാർഡുകൾ, ഏറ്റവും കുറവ് ഷോർട്ട് ഓൺ ടാർഗറ്റ് എന്നിങ്ങനെ മോശം കളിക്ക് തെളിവുകൾ നിരവധിയാണ്. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain-Red-card.jpg" class="attachment-thumbnail size-thumbnail" alt="Argentina Vs Spain Red Card" aria-describedby="gallery-8-2217732" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain-Red-card.jpg 150w, https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain-Red-card.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2217732'>
				കളിയിൽ നടത്തിയ ഫൗളുകൾ മാത്രമല്ല, മത്സര ശേഷം അ‌ർജന്റീന താരങ്ങൾ നടത്തിയ ഇടിയും ​ടൂർണമെന്റിന് നാണക്കേടായി. അർജന്റീനയുടെ റൈറ്റ് ബാക്ക് നഹുവൽ മൊളീന സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ മർദ്ദിച്ചതോടെയാണ് തല്ലുമാലയ്ക്ക് തുടക്കമായത്. റോഡ്രി ഇത് ചോദ്യംചെയ്തു. പിന്നാലെ പ്രകോപിതനായ മൊളീന സ്‌പെയിൻ താരങ്ങളുമായി കോർത്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചുമാറ്റാനെത്തി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain-clash.jpg" class="attachment-thumbnail size-thumbnail" alt="Argentina Vs Spain Clash" aria-describedby="gallery-8-2217739" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain-clash.jpg 150w, https://images.malayalamtv9.com/uploads/2026/07/Argentina-VS-Spain-clash.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2217739'>
				 പിന്നാലെ പരേഡെസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി തന്നെ നേരിട്ടു. സ്പാനിഷ് താരം ഡാനി ഓൽമോയെ അർജന്റീനയുടെ സഹപരിശീലകൻ ഫാബിയൻ അയാലയും ആക്രമിച്ചു. അയാള, ഡാനി ഓൽമോയുടെ കഴുത്തിന് പിടിക്കുകയായിരുന്നു. കളിയിലെ തോൽവിയും ജയവും സ്പോർട്സ്മാൻഷിപ്പോടെ ഉൾക്കൊള്ളാൻ കഴിയാത്ത അ‌ർജന്റീനയുടെ തനി നിറം ഇതോടെ പുറത്തായി എന്നാണ് വിമർശകർ ആക്ഷേപിക്കുന്നത്. &#8216;അ‌ർജന്റീന താരങ്ങൾ ഇത്രേയുള്ളൂ, എന്നാൽ മെസി ഇത്രേയുള്ളായിരുന്നോ&#8217; എന്നും വിമർശകർ ചോദിക്കുന്നു. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>ലോർഡ്‌സിലെ &#8216;മണിമുഴക്കം&#8217;: സച്ചിനും ഗാംഗുലിക്കും പിന്നാലെ ചരിത്രനേട്ടവുമായി യുവരാജ്</title>
					<link>https://www.malayalamtv9.com/photo-gallery/yuvraj-singh-rings-iconic-lords-bell-joins-elite-list-alongside-sachin-tendulkar-and-sourav-ganguly-2217720.html</link>
					<pubDate>Tue, 21 Jul 2026 11:28:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/yuvraj-singh-rings-iconic-lords-bell-joins-elite-list-alongside-sachin-tendulkar-and-sourav-ganguly-2217720.html</guid>
					<description><![CDATA[<p>Yuvraj Singh Honored at Lord&#8217;s: ലോര്‍ഡ്‌സിലെ &#8216;മണി മുഴക്കി&#8217; എലൈറ്റ് പട്ടികയില്‍ ഇടം നേടി മുന്‍ താരം യുവരാജ് സിങ്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് ലോര്‍ഡ്‌സിലെ ചരിത്രപ്രസിദ്ധമായ മണി മുഴക്കാന്‍ യുവരാജിനെ നിയോഗിച്ചത്. ഒപ്പം ഭാര്യ ഹേസലും മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹികളും ഉണ്ടായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Yuvraj-Singh-1.jpg" class="attachment-large size-large wp-post-image" alt="Yuvraj Singh" /></figure><p>
		<style type="text/css">
			#gallery-9 {
				margin: auto;
			}
			#gallery-9 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-9 img {
				border: 2px solid #cfcfcf;
			}
			#gallery-9 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-9' class='gallery galleryid-2217720 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Yuvraj-Singh-1.jpg" class="attachment-thumbnail size-thumbnail" alt="Yuvraj Singh" aria-describedby="gallery-9-2217721" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Yuvraj-Singh-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Yuvraj-Singh-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2217721'>
				ലോര്‍ഡ്‌സിലെ &#8216;മണി മുഴക്കി&#8217; എലൈറ്റ് പട്ടികയില്‍ ഇടം നേടി മുന്‍ താരം യുവരാജ് സിങ്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് ലോര്‍ഡ്‌സിലെ ചരിത്രപ്രസിദ്ധമായ മണി മുഴക്കാന്‍ യുവരാജിനെ നിയോഗിച്ചത്. ഒപ്പം ഭാര്യ ഹേസലും മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ഭാരവാഹികളും ഉണ്ടായിരുന്നു. ലോർഡ്‌സ് മൈതാനത്ത് മത്സരം തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മണി മുഴക്കുന്ന പരമ്പരാഗത ചടങ്ങ് 2007-ലാണ് ആരംഭിച്ചത് (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Yuvraj-Singh-2.jpg" class="attachment-thumbnail size-thumbnail" alt="Yuvraj Singh" aria-describedby="gallery-9-2217722" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Yuvraj-Singh-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Yuvraj-Singh-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2217722'>
				അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ, കായിക ഭരണാധികാരികൾ തുടങ്ങിയവരാണ് ഈ മണി മുഴക്കാന്‍ നിയോഗിക്കപ്പെടാറുള്ളത്. സച്ചിൻ തെണ്ടുൽക്കർ, രവി ശാസ്ത്രി, സൗരവ് ഗാംഗുലി തുടങ്ങിയ മറ്റ് ഇന്ത്യൻ ഇതിഹാസങ്ങളും ഇതിനുമുമ്പ് ഈ മണി മുഴക്കിയിട്ടുണ്ട്. ലോര്‍ഡ്‌സില്‍ യുവരാജിനെ വീണ്ടും കണ്ടത് ആരാധകർക്ക് പഴയ ഓര്‍മകൾ തിരികെ നൽകി. പ്രത്യേകിച്ച്, 2002-ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ഫൈനലിൽ ഇന്ത്യക്ക് ചരിത്രപരമായ വിജയം സമ്മാനിച്ച ഇന്നിംഗ്സ് ആരാധകർ ഓർത്തെടുത്തു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Yuvraj-Singh.jpg" class="attachment-thumbnail size-thumbnail" alt="Yuvraj Singh" aria-describedby="gallery-9-2217723" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Yuvraj-Singh.jpg 150w, https://images.malayalamtv9.com/uploads/2026/07/Yuvraj-Singh.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2217723'>
				ഇന്ത്യക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി-20 മത്സരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്. 2007-ലെ ട്വന്റി-20 ലോകകപ്പിലെയും 2011-ലെ ഏകദിന ലോകകപ്പിലെയും വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അതേസമയം, ലോര്‍ഡ്‌സ് ഏകദിനത്തിലും ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ചു. പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/India-vs-England-5.jpg" class="attachment-thumbnail size-thumbnail" alt="India vs England" aria-describedby="gallery-9-2217724" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/India-vs-England-5.jpg 150w, https://images.malayalamtv9.com/uploads/2026/07/India-vs-England-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2217724'>
				ബെൻ ഡക്കറ്റ് (141), ജേക്കബ് ബെഥേൽ (91), ജോ റൂട്ട് (74) എന്നിവരുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യ ശക്തമായി പോരാടിയെങ്കിലും 360/7 എന്ന നിലയിൽ പോരാട്ടം അവസാനിപ്പിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 110 പന്തില്‍ 138 റണ്‍സെടുത്തു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-6.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-9-2217725" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-6.jpg 150w, https://images.malayalamtv9.com/uploads/2026/07/Rohit-Sharma-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2217725'>
				ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ തോറ്റു. മൂന്നാം മത്സരവും തോറ്റ് പരമ്പര കൈവിട്ടു. ടി20 പരമ്പരയും ഇന്ത്യ തോറ്റിരുന്നു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>മെസി ഇല്ലാതെ അ‌ർജന്റീന നാട്ടിലെത്തി; &#8216;ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയമാണ് യഥാർത്ഥ വിജയം&#8217; എന്ന് ആരാധകർ</title>
					<link>https://www.malayalamtv9.com/sports/argentina-team-returns-home-without-messi-red-carpet-rolled-out-official-welcome-with-military-band-2217658.html</link>
					<pubDate>Tue, 21 Jul 2026 07:51:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/argentina-team-returns-home-without-messi-red-carpet-rolled-out-official-welcome-with-military-band-2217658.html</guid>
					<description><![CDATA[<p>Argentina team returns home without Messi: ഫിഫ ലോകകപ്പ് 2026ന് ശേഷം അ‌ർജന്റീന ടീം ജന്മനാട്ടിൽ തിരിച്ചെത്തി. എന്നാൽ തിരിച്ചുവന്ന സംഘത്തിൽ ലയണൽ മെസി ഉണ്ടായിരുന്നില്ല. പരാജയത്തിന് ശേഷം മെസി യുഎസ്എയിൽ തന്നെ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. ബ്യൂണസ് ഐറീസിൽ വിമാനം ഇറങ്ങിയ കളിക്കാരുടെ കൂട്ടത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) സ്ഥിരീകരിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Argentina-team-returns-home-without-Messi.jpg" class="attachment-large size-large wp-post-image" alt="Argentina Team Returns Home Without Messi" /></figure><p>ഫിഫ ലോകകപ്പ് 2026 ​ഫൈനലിൽ സ്പെയിനോട് 1-0 പരാജയം ഏറ്റുവാങ്ങിയ അ‌ർജന്റീന ടീം ജന്മനാട്ടിൽ തിരിച്ചെത്തി. എന്നാൽ തിരിച്ചുവന്ന സംഘത്തിൽ ലയണൽ മെസി ഉണ്ടായിരുന്നില്ല. പരാജയത്തിന് ശേഷം മെസി യുഎസ്എയിൽ തന്നെ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. ബ്യൂണസ് ഐറീസിൽ വിമാനം ഇറങ്ങിയ കളിക്കാരുടെ കൂട്ടത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) സ്ഥിരീകരിച്ചു. തോൽവിക്ക് ശേഷം നാട്ടിലേക്ക് പോകുന്നതിന് പകരം, തൽക്കാലം തന്റെ ക്ലബ്ബായ ഇന്റർ മിയാമിയുടെ ആസ്ഥാനമുള്ള അമേരിക്കയിൽ തന്നെ തുടരാനാണ് മെസി തീരുമാനിച്ചത് എന്നാണ് സൂചന.</p>
<p>ചില ടീം അംഗങ്ങൾ വിമാനത്തിലുണ്ടാകില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്‌എ) നേരത്തെ തന്നെ പറഞ്ഞിരുന്നു, പ്രാദേശിക ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ചിത്രങ്ങളിൽ ലയണൽ മെസ്സി വിമാനത്തിൽ നിന്ന് ഇറങ്ങുന്നത് കണ്ടില്ല. ഇതിന് പിന്നാലെയാണ് മെസി നാട്ടിലേക്ക് എത്തിയില്ല എന്ന വിവരം പുറത്തുവന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/argentina-riots-breakdown-fifa-world-cup-2026-final-loss-to-spain-sparks-police-action-in-buenos-aires-2217531.html">കിരീടം പോയതിന് പിന്നാലെ അർജന്റീനയിൽ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്‌</a></strong></p>
<p>അ‌തേസമയം തിരിച്ചെത്തിയ അ‌ർജന്റീന ടീമിന് ആവേശകരമായ സ്വീകരണം തന്നെയാണ് കിട്ടിയത്. ചിലയിടങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായതായി വാർത്തകൾ വന്നെങ്കിലും ടീമിന്റെ സ്വീകരണത്തെ അ‌ത് ബാധിച്ചില്ല. വിമാനത്തിന് പുറത്ത് ചുവന്ന പരവതാനി വിരിച്ചും സൈനിക ബാൻഡോടെയും അ‌ർജന്റീന ഔദ്യോഗികമായി തങ്ങളുടെ കോച്ചിനെയും മറ്റ് ടീം അ‌ംഗങ്ങളെയും സ്വാഗതം ചെയ്തു.</p>
<p>ആയിരക്കണക്കിന് അ‌ർജന്റീന ആരാധകർ തണുപ്പിനെയും മഴയെയും വകവയ്ക്കാതെ, വിമാനത്താവളത്തിനടുത്ത് കളിക്കാരെ സ്വീകരിക്കാൻ കാത്തുനിന്നു. ചാറ്റൽമഴയിൽ നിന്ന് രക്ഷയ്ക്കായി നീലയും വെള്ളയും കുടകൾ പിടിച്ചായിരുന്നു പലരും എത്തിയത്. വിജയമാണ് ടീമിൽ നിന്ന് പ്രതീക്ഷിച്ചത്, അ‌ത് ഉണ്ടായില്ല എങ്കിലും ടീമിനോട് നന്ദി പറയേണ്ടതുണ്ട് എന്ന് ആരാധകരിൽ പലരും പ്രതികരിച്ചു. അ‌തേസമയം, തിരിച്ചുവന്ന ടീമിൽ മെസിയുടെ സാന്നിധ്യമില്ലാത്തത് ആരാധകരെ നിരാശരാക്കി.</p>
<h3><strong>യഥാർഥ വിജയം ഇംഗ്ലണ്ടിനെതിരേ നേടിയത്</strong></h3>
<p>ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ പരമാധികാരവുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിലുള്ള നീണ്ടുനിൽക്കുന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിനെതിരായ 2-1 സെമിഫൈനൽ വിജയമാണ് അർജന്റീനയുടെ ഈ ലോകകപ്പിലെ യഥാർത്ഥ വിജയം എന്ന് നിരവധി ആരാധകർ എടുത്തുപറഞ്ഞു. "എന്തായാലും അർജന്റീനക്കാർ ആഘോഷിക്കും, മെസി സന്തോഷിപ്പിച്ച എല്ലാ വർഷങ്ങൾക്കും നന്ദി'', ''അർജന്റീനയ്ക്കുവേണ്ടി കളിക്കുന്നത് മെസി ഉപേക്ഷിക്കരുത്'' എന്ന് ആരാധകർ ആവശ്യപ്പെട്ടു.</p>
<p>"ഈ ടീം നമ്മളെയെല്ലാം ഒന്നിപ്പിച്ചു, അതിന് നമ്മൾ നന്ദിയുള്ളവരായിരിക്കണം. മഴയായാലും വെയിലായാലും ഞങ്ങൾ എപ്പോഴും അവർക്കൊപ്പമുണ്ടാകും. മെസിക്ക് നന്ദി പറയുകയും അദ്ദേഹം തന്റെ എല്ലാം നൽകിയതിന് നന്ദി പറയുകയും ചെയ്യും," എന്ന് സ്വീകരണത്തിന് എത്തിയ ആരാധകരിലൊരാൾ പ്രതികരിച്ചു. 'സ്പെയിൻ വിജയം അർഹിക്കുന്നുവെന്നും എന്നാൽ 'ടീം' ഇതുവരെ നടത്തിയ പെർഫോമൻസിൽ സന്തോഷമുണ്ടെന്നും മറ്റൊരു ആരാധകൻ പറഞ്ഞു.</p>
<p>തോൽവിക്ക് ശേഷവും ആയിരക്കണക്കിന് അർജന്റീനക്കാർ ബ്യൂണസ് ഐറിസിലെ ഒബെലിസ്കിലെ പരമ്പരാഗത ആഘോഷ സ്ഥലത്തേക്ക് പോയി, മണിക്കൂറുകളോളം വെടിക്കെട്ടുകളും അവരുടെ ടീമിനോടുള്ള നന്ദിയും പ്രകടിപ്പിച്ചിരുന്നു. അ‌തേസമയം കഴിഞ്ഞ ദിവസം രാത്രി വൈകി, സ്മാരകത്തിൽ ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും ആരാധകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കികൾ, കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവ ഉപയോഗിക്കുകയും ചെയ്തിരുന്നു.</p>
<h3>English Summary</h3>
<p>The Argentina team returned to their homeland after the 2026 FIFA World Cup. But Lionel Messi was not among the returning group. Messi is reportedly staying in the USA after the defeat. The Argentine Football Association (AFA) has confirmed that Lionel Messi was not among the players who disembarked in Buenos Aires.</p>
]]></content:encoded>
				</item>
							<item>
					<title>ജപ്പാൻ കീ​ഴടക്കി കിരീടം ചൂടി സിന്ധു ചൈനയിലേക്ക്; കളത്തിലെ &#8216;ശത്രു&#8217;വിനെ അ‌ഭിനന്ദിച്ച് ​സൈന</title>
					<link>https://www.malayalamtv9.com/sports/pv-sindhu-heads-to-china-after-writing-history-at-japan-open-details-inside-2217577.html</link>
					<pubDate>Mon, 20 Jul 2026 18:45:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/pv-sindhu-heads-to-china-after-writing-history-at-japan-open-details-inside-2217577.html</guid>
					<description><![CDATA[<p>PV Sindhu Japan Open Super 750 title: ജപ്പാൻ ഓപ്പൺ കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യയുടെ അ‌ഭിമാന ബാഡ്മിന്റൺ താരം പിവി സിന്ധു ​ചൈനയിലേക്ക്. ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ വനിതാ വിഭാഗ​ത്തെ നയിക്കുന്നത് പിവി സിന്ധുവാണ്. സിന്ധുവിന്റെ ജപ്പാനിലെ കിരീട നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൈന നെഹ്വാൾ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/PV-Sindhu.jpg" class="attachment-large size-large wp-post-image" alt="Pv Sindhu" /></figure><p><strong>ന്യൂഡൽഹി:</strong> രണ്ട് വർഷത്തോളമായി നീണ്ട കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് ജപ്പാൻ ഓപ്പൺ കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യയുടെ അ‌ഭിമാന ബാഡ്മിന്റൺ താരം പിവി സിന്ധു ​ചൈനയിലേക്ക്. ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ വനിതാ വിഭാഗ​ത്തെ നയിക്കുന്നത് പിവി സിന്ധുവാണ്. പുരുഷന്മാരെ ലക്ഷ്യ സെൻ നയിക്കും. ആയുഷ് ഷെട്ടി, എച്ച്.എസ്. പ്രണോയ് എന്നിവരും ചൈന ഓപ്പൺ ബാഡ്മിന്റണിനുള്ള ഇന്ത്യൻ ടീമിൽ അണിനിരക്കും. ഞായറാഴ്ച, ടോക്കിയോയിൽ നടന്ന ജപ്പാൻ ഓപ്പൺ 2026 ടൂർണമെന്റിൽ വനിതാ സിംഗിൾസ് ​ഫൈനലിൽ ജപ്പാന്റെ സൂപ്പർ താരം അകാനെ യമഗുച്ചിയെ അ‌വരുടെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ കിരീഡ ധാരണം.</p>
<p>ഇതാദ്യമായാണ് സിന്ധു ജപ്പാൻ ഓപ്പണിൽ കിരീടം ചൂടുന്നത്. തന്റെ കരിയറിലെ പ്രധാന എതിരാളിയെ തന്നെ തോൽപ്പിച്ചുകൊണ്ട് അ‌വരുടെ നാട്ടിൽ കിരീടം ചൂടാനായി എന്നത് സിന്ധുവിന്റെ വിജയത്തിന് കൂടുതൽ മധുരം നൽകുന്നു. പി.വി. സിന്ധുവും അകാനെ യമഗുച്ചിയും തമ്മിലുള്ള 30-ാമത്തെ അന്താരാഷ്ട്ര ബാഡ്മിന്റൺ പോരാട്ടമാണ് കഴിഞ്ഞ ദിവസം നടന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/argentina-riots-breakdown-fifa-world-cup-2026-final-loss-to-spain-sparks-police-action-in-buenos-aires-2217531.html">കിരീടം പോയതിന് പിന്നാലെ അർജന്റീനയിൽ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്‌</a></strong></p>
<p>അ‌വസാനം നടന്ന പത്ത് മത്സരങ്ങളിൽ ഏഴെണ്ണത്തിൽ വിജയിച്ച് യമാഗുച്ചി മുൻതൂക്കം നേടിയിരുന്നെങ്കിലും, ഇത്തവണ സിന്ധു വിജയം സ്വന്തമാക്കി. ഇതോടെ, യമാഗുച്ചിക്കെതിരായ തന്റെ ഹെഡ്-ടു-ഹെഡ് റെക്കോർഡ് സിന്ധു 16-14 ആയി മെച്ചപ്പെടുത്തി. 2019 ൽ ലോക ചാമ്പ്യൻഷിപ്പ് നേടിയതിനുശേഷം, കഴിഞ്ഞ ഏഴ് വർഷത്തിനിടെ സിന്ധു നേടിയ ഏറ്റവും വലുതും അഭിമാനകരവുമായ വിജയമാണ് ജപ്പാൻ ഓപ്പൺ ട്രോഫി നേട്ടം.</p>
<p>ജപ്പാൻ ഓപ്പൺ സെമിഫൈനലിൽ ചൈനീസ് താരം ചെൻ യൂഫിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലെത്തിയത് എന്നതും ശ്രദ്ധേയമാണ്. 2024 ഡിസംബറിൽ സ്വന്തം മണ്ണിൽ സയ്യിദ് മോദി ഇന്റർനാഷണൽ കിരീടവും, 2022 ൽ സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 കിരീടവും ​സിന്ധു നേടിയിരുന്നു. തുടർന്നിങ്ങോട്ട് തുടർച്ചയായ പരിക്കുകൾ കാരണം ഫോം നഷ്ടപ്പെട്ട നിലയിലായിരുന്ന സിന്ധുവിന് ജപ്പാനിലെ കിരീട നേട്ടം ഏറെ ആത്മവിശ്വാസം നൽകുന്നു.</p>
<p>ഓഗസ്റ്റിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നുണ്ട്. ഇതിലും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ സിന്ധുവാണ്. ജപ്പാനിലെ വിജയത്തിൽ സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ​സൈന നെഹ്വാളും അ‌ടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ജപ്പാൻ ടൂർണമെന്റിലുടനീളം സിന്ധുവിന്റെ നിശ്ചയദാർഢ്യവും അസാധാരണമായ കായികക്ഷമതയും ദൃശ്യമായെന്നും, കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് അവർ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.</p>
<h3>​സിന്ധുവിനെ പ്രശംസിച്ച് ​സൈന</h3>
<p>കളിക്കളത്തിൽ പലപ്പോഴും സിന്ധുവിന്റെ പ്രധാന എതിരാളിയായിട്ടുള്ള ​സൈന നെഹ്വാൾ, ജപ്പാൻ ഓപ്പൺ കിരീട നേട്ടത്തിൽ സിന്ധുവിനെ അ‌ഭിനന്ദിച്ച് രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. ''കഴിഞ്ഞ 2-3 വർഷങ്ങൾ സിന്ധുവിന് ഏറെ പ്രയാസകരമായിരുന്നു. പരിക്കുകളിൽ നിന്ന് മുക്തയായി തിരിച്ചുവരാൻ അവൾ ശ്രമിക്കുകയായിരുന്നു. എന്നാൽ അത് മറികടന്ന് മികച്ച പ്രകടനം പുറത്തെടുത്ത രീതി പ്രശംസനീയമാണ്. അതിവേഗ ആക്രമണാത്മക ശൈലിയിലാണ് അവൾ ടൂർണമെന്റിൽ കളിച്ചത്," എന്ന് സൈന പറഞ്ഞു.</p>
<p>പരിക്കുകളും പ്രായവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ കായികതാരങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കും. എങ്കിലും സിന്ധു തന്റെ പഴയ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടെന്നും, വരും ടൂർണമെന്റുകളിലും സിന്ധു തിളങ്ങുമെന്നും ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു, ലക്ഷ്യ സെൻ തുടങ്ങിയ താരങ്ങൾക്ക് ഇന്ത്യയിൽ മെഡൽ നേടാൻ സാധിക്കുമെന്നും സൈന പ്രത്യാശ പ്രകടിപ്പിച്ചു.</p>
<h3>English Summary</h3>
<p>After winning the Japan Open, India's proud badminton star PV Sindhu is heading to China. PV Sindhu will lead the women's section of the Indian team for the China Open Super 1000 badminton tournament. Prime Minister Narendra Modi and Saina Nehwal, among others, praised Sindhu's victory in Japan.</p>
]]></content:encoded>
				</item>
							<item>
					<title>Rohit Sharma: ടീമിൽ നിന്ന് പുറത്തേക്കോ? സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും മാസ് മറുപടിയുമായി രോഹിത് ശർമ്മ</title>
					<link>https://www.malayalamtv9.com/photo-gallery/rohit-sharma-dismisses-selection-noise-surrounding-india-future-after-scoring-odi-ton-at-lords-2217565.html</link>
					<pubDate>Mon, 20 Jul 2026 18:11:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/rohit-sharma-dismisses-selection-noise-surrounding-india-future-after-scoring-odi-ton-at-lords-2217565.html</guid>
					<description><![CDATA[<p>Rohit Sharma breaks silence: ഇംഗ്ലണ്ടിനെതിരായ 50 ഓവര്‍ ക്രിക്കറ്റിലെ അവസാന മത്സരത്തിനു ശേഷം രോഹിത് ശര്‍മയെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. മോശം ഫോം മൂലം താരത്തെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഭ്യൂഹങ്ങളെക്കുറിച്ചും രോഹിത് പ്രതികരിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-5.jpg" class="attachment-large size-large wp-post-image" alt="Rohit Sharma" /></figure><p>
		<style type="text/css">
			#gallery-10 {
				margin: auto;
			}
			#gallery-10 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-10 img {
				border: 2px solid #cfcfcf;
			}
			#gallery-10 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-10' class='gallery galleryid-2217565 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-5.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-10-2217570" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-5.jpg 150w, https://images.malayalamtv9.com/uploads/2026/07/Rohit-Sharma-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2217570'>
				ഇംഗ്ലണ്ടിനെതിരായ 50 ഓവര്‍ ക്രിക്കറ്റിലെ അവസാന മത്സരത്തിനു ശേഷം രോഹിത് ശര്‍മയെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. മോശം ഫോം മൂലം താരത്തെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോര്‍ഡ്‌സിലെ നിര്‍ണായക മത്സരത്തില്‍ സെഞ്ചുറിയുമായി രോഹിത് ഫോമിലേക്ക് തിരികെയെത്തി. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും രോഹിത് പ്രതികരിച്ചു (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-1-1.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-10-2217566" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-1-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Rohit-Sharma-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2217566'>
				&#8220;നോക്കൂ, എന്റെ ജോലി ബാറ്റ് കൊണ്ടുള്ളതാണ്. വരിക, കളിക്കുക, എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക, ടീമിനെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ചത് മുതൽ എന്നോട് പറഞ്ഞിട്ടുള്ളത് ഇതാണ്, അതുകൊണ്ട് അത് തന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നതും,&#8221; സെഞ്ച്വറി നേടിയ ശേഷം ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ രോഹിത് പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-2-1.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-10-2217567" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-2-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Rohit-Sharma-2-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2217567'>
				താന്‍ അരങ്ങേറ്റം കുറിച്ചത് മുതൽ ഈ ബഹളങ്ങൾ ഇവിടെയുണ്ട്. താന്‍ ഇവിടെ തുടരുന്നിടത്തോളം കാലം അത് ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് അതിന് വലിയ പ്രാധാന്യമൊന്നുമില്ല. താന്‍ മൈതാനത്ത് എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും താരം വ്യക്തമാക്കി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-3-1.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-10-2217568" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-3-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Rohit-Sharma-3-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2217568'>
				ടീമിന്റെ വിജയത്തിലേക്ക് സംഭാവന നൽകാൻ ശ്രമിക്കുക. അക്കാര്യത്തില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത്‌. പുറത്തുള്ള ശബ്ദങ്ങൾ അവിടെത്തന്നെ നിൽക്കട്ടെ. ശബ്ദങ്ങളൊന്നും ഇല്ലെങ്കിൽ പിന്നെ ഒരു രസവുമില്ലല്ലോ. തന്റെ ജോലി ഉള്ളിലാണ്; അവരുടെ ജോലി പുറത്താണ്. താന്‍ അതിനെ അങ്ങനെയാണ് കാണുന്നതെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-4-1.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-10-2217569" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Rohit-Sharma-4-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Rohit-Sharma-4-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2217569'>
				മത്സരഫലത്തിൽ ചെറിയൊരു നിരാശയുണ്ട്. കാരണം നമ്മൾ നല്ല ക്രിക്കറ്റാണ് കളിച്ചിരുന്നത് എന്നാണ്  കരുതിയത്. ഇതൊരു പാഠമായി ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ കഴിയുമെന്ന് കരുതുന്നു. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുമ്പോൾ കൂടുതൽ മെച്ചപ്പെടാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>യമാലിന്റെ അ‌നിയനെ തലയിൽ വച്ചു, പക്ഷേ &#8216;ലോകകിരീടം&#8217; നേടിയ സ്വന്തം അ‌നിയന്മാരെ കാണുന്നില്ല! എന്തേ ഇങ്ങനെ</title>
					<link>https://www.malayalamtv9.com/sports/lamin-yamals-brother-is-celebrated-the-indian-team-that-won-the-gothia-cup-is-ignored-criticism-2217537.html</link>
					<pubDate>Mon, 20 Jul 2026 16:20:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/lamin-yamals-brother-is-celebrated-the-indian-team-that-won-the-gothia-cup-is-ignored-criticism-2217537.html</guid>
					<description><![CDATA[<p>Indian team that won the Gothia Cup is ignored: സ്വീഡനിൽ നടന്ന ലോകപ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup / World Youth Cup) അണ്ടർ-12 വിഭാഗത്തിൽ ചണ്ഡീഗഡ് ആസ്ഥാനമായുള്ള മിനർവ അക്കാദമി എഫ്.സി കുട്ടികൾ കിരീടം നേടിയിരുന്നു. എന്നാൽ ഇവർക്ക് അ‌ർഹിക്കുന്ന പരിഗണനയും പ്രശംസയും ലഭിച്ചില്ല എന്ന് വിമർശനം. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ലാമിൻ യമാലിന്റെ അ‌നിയൻ വരെ ഇവിടെ കൊണ്ടാടപ്പെടുമ്പോൾ ഇന്ത്യൻ താരങ്ങൾ അ‌വഗണിക്കപ്പെടുന്നു എന്നാണ് ആക്ഷേപം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Indian-team-that-won-the-Gothia-Cup.jpg" class="attachment-large size-large wp-post-image" alt="Indian Team That Won The Gothia Cup" /></figure><p>ഇത്തവണത്തെ ഫിഫ ലോകകപ്പിൽ താരങ്ങൾക്ക് പുറമേ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്ന മറ്റ് ചില മുഖങ്ങളും ഉണ്ട്. അ‌തിൽ ഏറ്റവും ഓമനത്വം ഉള്ള മുഖം കെയ്ൻ യമാൽ എന്ന മൂന്ന് വയസുകാരന്റേത് ആയിരുന്നു. സ്പെയിൻ താരം ലാമിൻ യമാലിന്റെ അ‌നിയൻ ആണ് കെയ്ൻ. ടൂർണമെന്റിലുടനീളം ഗാലറിയിലിരുന്ന് ചേട്ടനെയും സ്പാനിഷ് ടീമിനെയും പ്രോത്സാഹിപ്പിക്കുന്ന കെയ്നിന്റെയും അ‌നിയനെ ​മൈതാനത്തുനിന്ന് കൊഞ്ചിക്കുന്ന ലാമിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇന്ത്യയിലെ ഫുട്ബോൾ ആരാധകരും ഈ വീഡിയോകൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു. സ്പെയിൻ കപ്പടിച്ചതോടെ ഈ ടൂർണമെന്റ് തന്നെ ഈ ​ചേട്ടനും അ‌നിയനും കൂടി തൂക്കിയെന്ന് പറയാം.</p>
<p>ലോകകപ്പ് വിജയശേഷം കപ്പുമായി നിൽക്കുന്ന കെയ്ൻ യമാലിന്റെയും ലാമിൻ യമാലിന്റെയും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയിൽ ​വൈറലാണ്. എന്നാൽ ഇതോടൊപ്പം തന്നെ മറ്റ് ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായി വളർന്നുവരുന്ന ഒരുപറ്റം കുട്ടികൾ രണ്ട് ദിവസം മുമ്പ് അ‌ഭിമാനാർഹമായ ഒരു നേട്ടം ​കൈവരിച്ചിരുന്നു. പക്ഷേ അ‌വരിൽ ആർക്കെങ്കിലും മാന്യമായൊരു അ‌നുമോദനമോ അ‌ഭിനന്ദനമോ ലഭിച്ചോ എന്നതാണ് പ്രധാന ചോദ്യം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/argentina-riots-breakdown-fifa-world-cup-2026-final-loss-to-spain-sparks-police-action-in-buenos-aires-2217531.html">കിരീടം പോയതിന് പിന്നാലെ അർജന്റീനയിൽ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്‌</a></strong></p>
<p>സ്വീഡനിൽ നടന്ന ലോകപ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup / World Youth Cup) അണ്ടർ-12 വിഭാഗത്തിൽ ചണ്ഡീഗഡ് ആസ്ഥാനമായുള്ള മിനർവ അക്കാദമി എഫ്.സി കുട്ടികൾ കിരീടം ചൂടിയിരുന്നു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ RS സ്പോർട്സ് യെല്ലോയെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ കുട്ടികളുടെ കിരീട ധാരണം.</p>
<p>എന്നാൽ ഈ കുട്ടികളുടെ വിജയം സോഷ്യൽ മീഡിയിൽ കാര്യമായി ചർച്ച ചെയ്യപ്പെടുകയോ കൊണ്ടാടപ്പെടുകയോ ചെയ്തില്ല. ലാമിൻ യമാലിന്റെ അ‌നിയന്റെ വിശേഷങ്ങൾ പങ്കുവച്ചവരിൽ, ആസ്വദിച്ചവരിൽ എത്രപേർ ഇന്ത്യക്കാരായ കുട്ടികളുടെ ഈ ലോകകിരീട നേട്ടം അ‌റിയുകയോ, അ‌വരെ അ‌ഭിനന്ദിക്കുകയോ ചെയ്തു എന്നതാണ് ഉയരുന്ന ചോദ്യം. മറ്റ് രാജ്യങ്ങളിലെ ഫുട്ബോൾ താരങ്ങൾക്ക് നൽകുന്ന അ‌ത്രയും നൽകിയില്ലെങ്കിൽപ്പോലും അ‌ർഹിക്കുന്ന പരിഗണന ഈ ഇന്ത്യൻ ടീമിനും നൽകണം എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.</p>
<p>ലോകത്തെമ്പാടുമുള്ള വൻകിട അക്കാദമികളെയും യൂറോപ്യൻ-ലാറ്റിനമേരിക്കൻ ടീമുകളെയും പരാജയപ്പെടുത്തി തുടർച്ചയായി ഇത് രണ്ടാം വട്ടമാണ് മിനർവ അ‌ക്കാദമി കുട്ടികൾ കപ്പുയർത്തിയിരിക്കുന്നത്. മാത്രമല്ല, ഫെൻലാൻഡിൽ നടന്ന ഹെൽസിങ്കി കപ്പ് കിരീടം നേടി ദിവസങ്ങൾക്കുള്ളിലാണ് മിനർവ അക്കാദമിയുടെ ഈ രണ്ടാമത്തെ വൻ അന്താരാഷ്ട്ര കിരീട നേട്ടം എന്നതും ശ്രദ്ധേയമാണ്.</p>
<p>ഇപ്പോൾ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും ഭാവിയിൽ ഇന്ത്യയെ ലോകകപ്പിലേക്ക് നയിക്കാൻ കെൽപ്പുള്ള ഒരു തലമുറ വളർന്നുവരുന്നു എന്നതിന്റെ പ്രതീക്ഷയാണ് ഈ രാജ്യാന്തര വിജയങ്ങൾ, അ‌തും ഫുട്ബോളിലെ വൻ ശക്തികളായ രാജ്യങ്ങളിലെ കുട്ടികളെ പരാജയപ്പെടുത്തിയുള്ള വിജയങ്ങൾ. ഇന്ത്യൻ ഫുട്ബോളിലെ അ‌ധികൃതരും ഫുട്ബോൾ ആരാധകരും ഈ കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനങ്ങളും പരിഗണനയും നൽകേണ്ടത് ആവശ്യമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.</p>
<h3>English Summary</h3>
<p>The Chandigarh-based Minerva Academy FC won the Under-12 category of the world-famous Gothia Cup / World Youth Cup held in Sweden. But there is criticism that they did not get the attention and praise they deserve. It is alleged that while even Lamine Yamal's brother is being celebrated here in connection with the FIFA World Cup, Indian players are being ignored.</p>
]]></content:encoded>
				</item>
							<item>
					<title>കിരീടം പോയതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്‌</title>
					<link>https://www.malayalamtv9.com/sports/argentina-riots-breakdown-fifa-world-cup-2026-final-loss-to-spain-sparks-police-action-in-buenos-aires-2217531.html</link>
					<pubDate>Mon, 20 Jul 2026 15:56:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/argentina-riots-breakdown-fifa-world-cup-2026-final-loss-to-spain-sparks-police-action-in-buenos-aires-2217531.html</guid>
					<description><![CDATA[<p>Riots break out in Argentina: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്യൂണസ് അയറീസിലും മറ്റ് പ്രദേശങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Lionel-Messi-reacts-after-losing-to-Spain-in-the-World-Cup.jpg" class="attachment-large size-large wp-post-image" alt="Lionel Messi reacts after losing to Spain in the World Cup" /></figure><p>ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്യൂണസ് അയറീസിലും മറ്റ് പ്രദേശങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാശപ്പോരാട്ടത്തില്‍ സ്‌പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെ ബ്യൂണസ് അയറീസിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ നഗരമധ്യത്തിലെ ദേശീയ സ്മാരകമായ ഒബെലിസ്കിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.</p>
<p>പൊലീസിന് നേരെയും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. ആരാധകർ ഗ്ലാസ് ബോട്ടിലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിക്കുകയായിരുന്നു. സംഭവത്തിൽ ഏകദേശം 15 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.</p>
<h3>അര്‍ജന്റീനയിലെ സംഘര്‍ഷം:</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="es">Tras la derrota de Argentina ante España, la policía intervino para dispersar disturbios en las inmediaciones del Obelisco, en Buenos Aires. Reportes preliminares indican enfrentamientos y al menos cuatro personas detenidas la noche de este 19 de julio.</p>
<p>📹 AFP <a href="https://t.co/nRnRByqA0K">pic.twitter.com/nRnRByqA0K</a></p>
<p>— REFORMA (@Reforma) <a href="https://x.com/Reforma/status/2079073017280291251?ref_src=twsrc%5Etfw">July 20, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>അഭിമാനമുണ്ടെന്ന് സ്‌കലോണി</h3>
<p>അതേസമയം, ഫൈനലില്‍ തോറ്റെങ്കിലും തന്റെ താരങ്ങളുടെ പ്രകടനത്തിൽ അർജന്റീന ഹെഡ് കോച്ച് ലയണൽ സ്കലോണി അഭിമാനം പ്രകടിപ്പിച്ചു. തനിക്ക് ഇപ്പോൾ സങ്കടമുണ്ടെങ്കിലും, ടൂർണമെന്റിലുടനീളം ടീം പുറത്തെടുത്ത പരിശ്രമങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>"എനിക്ക് ഇപ്പോൾ വളരെ വിഷമമുണ്ട്. എന്നാൽ എല്ലാറ്റിലുമുപരിയായി ഈ താരങ്ങളോട്‌ എനിക്ക് അളവറ്റ നന്ദിയുണ്ട്, കാരണം ഈ ഘട്ടം വരെ എത്തുക എന്നത് വലിയൊരു കാര്യമാണ്. നമ്മൾ വിജയത്തിൽ മഹത്തായ നിലപാട് പുലർത്തുന്നവരാണ്. അത് പോലെ തന്നെ തോൽവിയിലും നമ്മൾ മാന്യത കാണിക്കണം. എന്താണ് സാധിച്ചതെന്ന് ഓർമ്മ വേണം. ഞങ്ങൾ ഞങ്ങളുടെ സർവ്വസ്വവും നൽകി," മത്സരശേഷം സ്കലോണി പറഞ്ഞു.</p>
<h3>സ്‌പെയിനിന്റെ പടയോട്ടം</h3>
<p>അർജന്റീനയെ എക്സ്ട്രാ ടൈമിൽ 1-0 എന്ന ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. പെഡ്രോ പോറോ നൽകിയ ക്രോസ് നിക്കോ വില്യംസ് ഹെഡ് ചെയ്ത് നൽകിയപ്പോൾ, ഫെറാൻ ടോറസ് മികച്ച വോളിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/lamine-yamal-full-name-has-a-hidden-meaning-the-family-story-most-fans-dont-know-2217483.html">Lamine Yamal: ലാമിന്‍ യമല്‍ വെറുമൊരു പേരല്ല, നന്ദി പറഞ്ഞതാണവര്‍; പേരിന് പിന്നിലെ അറിയാ കഥകള്‍</a></strong></p>
<p>മത്സരത്തിലുടനീളം പന്തിന്റെ നിയന്ത്രണത്തിലും ആക്രമണത്തിലും സ്പെയിൻ മുന്നിട്ടുനിന്നു. ആദ്യ 90 മിനിറ്റിൽ അർജന്റീനയ്ക്ക് സ്പെയിൻ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചില്ല. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് സ്പാനിഷ് പടയുടെ ഗോള്‍നേട്ടം ഒന്നാക്കി ചുരുക്കിയത്. 12 സേവുകളാണ് മാര്‍ട്ടിനെസ് നടത്തിയത്.</p>
<p>രണ്ടാം പകുതിയുടെ അധിക സമയത്ത് (90+3') സ്‌പെയിനിന്റെ പൗ കുബാഴ്സിക്കെതിരായ ഫൗളിന് അർജന്റീനിയുടെ എൻസോ ഫെർണാണ്ടസിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും ലഭിച്ച് പുറത്തുപോകേണ്ടി വന്നു.</p>
<p>ഡെ ലാ ഫ്യൂന്റെയുടെ പരിശീലനത്തിന് കീഴിൽ, പ്രതിരോധത്തിലെ കരുത്തിലൂടെയും അച്ചടക്കമുള്ള പ്രകടനത്തിലൂടെയുമാണ് സ്‌പെയിന്‍ കത്ത് തൂക്കിയത്. എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത്.</p>
<h3>English Summary</h3>
<p>Argentina fans rioted in Buenos Aires after a 1-0 World Cup final loss to Spain. Police used tear gas and water cannons to disperse the violent crowds. Ferran Torres scored in extra time to secure Spain's second World Cup title. Head coach Lionel Scaloni expressed eternal gratitude to his players despite the defeat.</p>
]]></content:encoded>
				</item>
							<item>
					<title>Lamine Yamal: ലാമിന്‍ യമല്‍ വെറുമൊരു പേരല്ല, നന്ദി പറഞ്ഞതാണവര്‍; പേരിന് പിന്നിലെ അറിയാ കഥകള്‍</title>
					<link>https://www.malayalamtv9.com/sports/lamine-yamal-full-name-has-a-hidden-meaning-the-family-story-most-fans-dont-know-2217483.html</link>
					<pubDate>Mon, 20 Jul 2026 12:10:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/lamine-yamal-full-name-has-a-hidden-meaning-the-family-story-most-fans-dont-know-2217483.html</guid>
					<description><![CDATA[<p>The Hidden Story Behind Lamine Yamal&#8217;s Full Name: 2010ലാണ് സ്‌പെയിന്‍ അവസാനമായി ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കൃത്യം 26 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ സ്‌പെയിനിനെ സഹായിച്ചതില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് യമലിന്റേത്. 2007ല്‍ എടുത്ത, മെസി യമലിന്റെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യമല്‍ വലിയ ശ്രദ്ധ നേടിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Meaning-of-Lamine-Yamal.jpg" class="attachment-large size-large wp-post-image" alt="Meaning Of Lamine Yamal" /></figure><p>ലാമിന്‍ യമല്‍ എന്ന 19 കാരനിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ലോകം. അര്‍ജന്റീനയെയും മെസിയെയും മുട്ടുകുത്തിച്ച് സ്‌പെയിന്‍ ഫിഫ ലോകകപ്പ് കിരീടം ചൂടുമ്പോള്‍ ലാമിന്‍ യമലിന്റെ കണ്ണുകള്‍ വിടര്‍ന്നു, സന്തോഷം കൊണ്ടവന്‍ ആടിത്തിമിര്‍ത്തു. എന്നാല്‍ തോല്‍വി താങ്ങാനാകാതെ ഉള്ളുലഞ്ഞ് കരഞ്ഞ ലയണല്‍ മെസിയെ സമാധാനിപ്പിക്കുന്ന യമലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സന്തോഷം കൊണ്ട് മതിമറക്കേണ്ട സമയത്തും എതിരാളിയുടെ ദുഃഖത്തില്‍ കൂടെ നില്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന യമല്‍ ഒരു നാടിന്റെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയുടെ കഥയാണ് ലോകത്തോട് പറയുന്നത്.</p>
<p>2010ലാണ് സ്‌പെയിന്‍ അവസാനമായി ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കൃത്യം 26 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ സ്‌പെയിനിനെ സഹായിച്ചതില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് യമലിന്റേത്. 2007ല്‍ എടുത്ത, മെസി യമലിന്റെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യമല്‍ വലിയ ശ്രദ്ധ നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മെസിയും യമലും തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത് ലോക ഫുട്‌ബോള്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി.</p>
<h3>കിരീടത്തില്‍ മുത്തമിട്ട് യമല്‍</h3>
<p>യമലിന്റെ പിതാവ് മുനീര്‍ നസ്രാവി മൊറോക്കോ സ്വദേശിയാണ്. തന്റെ ഒന്‍പതാം വയസിലാണ് അദ്ദേഹം മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് കുടിയേറുന്നത്. ഷെയില എബാനയാണ് യമലിന്റെ അമ്മ, ഇക്വറ്റോറിയല്‍ ഗിനിയയിലെ ബാറ്റയാണ് ഇവരുടെ സ്വദേശം. ഷെയിലയും അമ്മയും സ്‌പെയിലിലെ കാറ്റലോണിയയിലേക്ക് താമസം മാറുകയായിരുന്നു.</p>
<p>യമല്‍ ജനിക്കുമ്പോള്‍ വെറും 16 വയസ് മാത്രമായിരുന്നു മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ കുടുംബത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടതായി വന്നിരുന്നു. ഇക്കാലയളവില്‍ തങ്ങളെ സഹായിച്ചവരോടുള്ള ആദരസൂചകമായാണ് ദമ്പതികള്‍ മകന് ലാമിന്‍ യമല്‍ എന്ന് പേരിട്ടത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/lamine-yamal-injury-update-will-the-spain-star-miss-the-fifa-world-cup-2026-final-against-argentina-2216783.html" target="_blank" rel="noopener">FIFA World Cup 2026 Final: മെസിയെ നേരിടാൻ യമാൽ എത്തുമോ? ഫൈനലിന് തൊട്ടുമുമ്പ് സ്‌പെയിനിന് ആശങ്ക</a></strong></p>
<h3>ലാമിന്‍ യമലിന് പിന്നിലെ കഥ</h3>
<p>ലാമിന്‍ യമല്‍ എന്നത് ഒരു കുടുംബപ്പേരാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ രണ്ട് പേരുകള്‍ മാത്രമാണ്, മാതാപിതാക്കളുടെ കുടുംബപ്പേര് മക്കള്‍ക്ക് നല്‍കുന്നതാണ് സ്‌പെയിനിലെ രീതി. അങ്ങനെ മുനീറിന്റെയും ഷെയിലയുടെയും കുടുംബപ്പേരുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ലാമിന്‍ യമല്‍ നസ്രാവി എബാന എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.</p>
<p>യമലിന്റെ ജനനത്തോടെ പതിനാറുകാരായിരുന്ന മുനീറും ഷെയിലയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി, ഈ ഘട്ടത്തില്‍ ഇവരെ സഹായിക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ മാത്രമാണുണ്ടായിരുന്നത്. അവരോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയുമെല്ലാം ഭാഗമായിട്ടാണ് മകന് ലാമിന്‍ യമല്‍ എന്ന് ദമ്പതികള്‍ പേര് നല്‍കിയത്. എന്നാല്‍ യമല്‍ ജനിക്കുന്നതിന് മുമ്പ്, അതായത് ദമ്പതികള്‍ വിവാഹിതരായ സമയത്ത് സഹായിച്ചവരാണ് ഈ സുഹൃത്തുക്കള്‍ എന്നും കഥ പ്രചരിക്കുന്നുണ്ട്.</p>
<p>അതേസമയം, ലാമിന്‍ യമലിന്റെ പേരിന് പിന്നില്‍ അറബിക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. യമലിന്റെ പിതാവ് ഇസ്ലാം മതവിശ്വാസിയാണ്, അതിനാല്‍ അല്‍ അമീന്‍ എന്ന വാക്കില്‍ നിന്നാണ് ലാമിന്‍ രൂപപ്പെടുന്നത്. വിശ്വസ്തന്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. പ്രവാചകനായ മുഹമ്മദ് നബിയുടെ വിശ്വസ്തതയെ സൂചിപ്പിക്കുന്ന വാക്കാണ് യമല്‍.</p>
<h3>English Summary</h3>
<p>Lamine Yamal's full name carries a special meaning rooted in his family's history. Beyond his football talent, his name reflects a unique personal story and cultural heritage. Here's the lesser-known story behind Spain's young football star.</p>
]]></content:encoded>
				</item>
					</channel>
	</rss>
	