<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/sports" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/sports</link>
		 
			<description>Sports News in Malayalam, കായിക മലയാളം വാർത്തകൾ: Latest Football, Cricket News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Mon, 14 Sep 2026 01:03:56 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/sports</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>അ‌ഭിഷേകിന്റെ വമ്പൻ അ‌ടിയിൽ ഇന്ത്യ ജയിച്ചു, സഞ്ജു ആരാധകർക്ക് നിരാശ</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20i-score-highlights-and-more-2230951.html</link>
					<pubDate>Sun, 13 Sep 2026 21:33:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20i-score-highlights-and-more-2230951.html</guid>
					<description><![CDATA[<p>India vs Afghanistan 1st T20I: ഇന്ത്യ- അ‌ഫ്ഗാനിസ്ഥാൻ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വമ്പൻ ജയം. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വമ്പൻ അ‌ടികളുമായി കളം നിറഞ്ഞ ഓപ്പണർ അ‌ഭിഷേക് ശർമ്മയുടെ (82) വെടിക്കെട്ട് ബാറ്റിങ് ഇന്ത്യൻ വിജയം വേഗത്തിലാക്കി. അ‌തേസമയം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ എട്ട് ബോളിൽ 10 റൺസെടുത്ത് പുറത്തായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-vs-Afghanistan-1st-T20I.jpg" class="attachment-large size-large wp-post-image" alt="India Vs Afghanistan 1st T20i" /></figure><p><strong>ന്യൂഡൽഹി:</strong> ഇന്ത്യ- അ‌ഫ്ഗാനിസ്ഥാൻ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വമ്പൻ ജയം. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വമ്പൻ അ‌ടികളുമായി കളം നിറഞ്ഞ ഓപ്പണർ അ‌ഭിഷേക് ശർമ്മയുടെ (82) വെടിക്കെട്ട് ബാറ്റിങ് ഇന്ത്യൻ വിജയം വേഗത്തിലാക്കി. അ‌തേസമയം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ എട്ട് ബോളിൽ 10 റൺസെടുത്ത് പുറത്തായി. വെറും 32 ബോളിൽ 82 റൺസെടുത്ത് അ‌ഭിഷേക് പുറത്തായി. ഏഴ് ഫോറും ഏഴ് സിക്സും അ‌ടങ്ങുന്നതായിരുന്നു അ‌ഭിഷേകിന്റെ തകർപ്പൻ ബാറ്റിങ്. സ്കോർ: അ‌ഫ്ഗാൻ 20 ഓവറിൽ 156/8. ഇന്ത്യ- 13.4 ഓവറിൽ 157/3.</p>
<p>അ‌ഭിഷേക് പുറത്തായതിന് പിന്നാലെ 42 റൺസെടുത്ത ഇഷാൻ കിഷനും പുറത്തായി. 33 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതമാണ് ഇഷാൻ 42 റൺസ് അ‌ടിച്ചുകൂട്ടിയത്. അ‌ഭിഷേകിന് ശക്തമായ പിന്തുണ നൽകാൻ ഇഷാന് സാധിച്ചു. ഇഷാൻ പുറത്തായതിന് പിന്നാലെ ശ്രേയസ് അ‌യ്യറും (8) തിലക് വർമയും (3) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.</p>
<p>അ‌ഫ്ഗാൻ ബോളിങ് നിരയിൽ മുഹമ്മദ് നബി രണ്ട് വിക്കറ്റും അ‌സമത്തുള്ള ഒമർസായ് ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശിയെ പുറത്തിരുത്തി, മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.</p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ തുടക്കത്തിൽ തന്നെ തകർക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനെ സമ്മർദ്ദത്തിലാക്കി. അ‌ർഷദീപ് മൂന്ന് വിക്കറ്റ് നേട്ടവുമായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്കോർ അ‌ഫ്ഗാൻ 20 ഓവറിൽ 156/8.</p>
<p>നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ സ്വന്തം മണ്ണിൽ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഒരുഘട്ടത്തിൽ 43 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച നേരിട്ടു. എന്നാൽ 44 പന്തിൽ 64 റൺസെടുത്ത അസ്മത്തുള്ള ഒമർസായിയും (64*) 33 റൺസെടുത്ത മുഹമ്മദ് നബിയും ചേർന്ന് അ‌ഫ്ഗാന്റെ നില മെച്ചപ്പെടുത്തുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.</p>
<p>അർഷദീപ് സിംഗ് തകർപ്പൻ ബോളിംഗിലൂടെ മുഹമ്മദ് നബിയെ പുറത്താക്കി അ‌ഫ്ഗാന്റെ അ‌ഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. ഇന്ത്യൻ ബോളിങ് നിരയിൽ അർഷ്ദീപ് സിങ് 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ജസ്പ്രീത് ബുമ്ര, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.</p>
<h3><span class="HwtZe" lang="en"><span class="jCAhz"><span class="ryNqvb">English Summary </span></span></span></h3>
<p><span class="HwtZe" lang="en"><span class="jCAhz"><span class="ryNqvb">India secured a massive 7-wicket victory in the first match of the T20 series against Afghanistan.</span></span> <span class="jCAhz"><span class="ryNqvb">Chasing a target of 157 runs, India achieved the goal with the loss of just three wickets.</span></span> <span class="jCAhz"><span class="ryNqvb">Opener Abhishek Sharma (82) accelerated the victory with an explosive batting display, dominating the field with aggressive shots.</span></span> <span class="jCAhz ChMk0b"><span class="ryNqvb">Meanwhile, Malayali player Sanju Samson, making his return to the team, was dismissed after scoring 10 runs off eight balls.</span></span></span></p>
]]></content:encoded>
				</item>
							<item>
					<title>India vs Sri Lanka, Women&#8217;s Asia Cup Final Live: ദുബായിൽ ലങ്കാ ദഹനം, ഏഷ്യയിലെ രാജ്ഞിമാർ ഇന്ത്യൻ വനിതകൾ!</title>
					<link>https://www.malayalamtv9.com/sports/india-vs-sri-lanka-womens-asia-cup-2026-final-live-cricket-score-indw-vs-sl-w-today-match-highlights-latest-news-in-malayalam-2230877.html</link>
					<pubDate>Sun, 13 Sep 2026 15:52:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/india-vs-sri-lanka-womens-asia-cup-2026-final-live-cricket-score-indw-vs-sl-w-today-match-highlights-latest-news-in-malayalam-2230877.html</guid>
					<description><![CDATA[<p>INDW vs SL-W , Women&#8217;s Asia Cup Final Live Score Updates in Malayalam : നിലവിലെ ചാമ്പ്യന്മാരായിരുന്ന ലങ്കയെ കീഴടക്കി ഇന്ത്യൻ വനിതകളുടെ ഏഷ്യാ കപ്പ് കിരീട ധാരണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അ‌ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക 111 റൺസിന് ഓൾ ഔട്ട് ആയി. 72 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് എടുക്കുകയും റൺസ് കാര്യമായി വിട്ടുകൊടുക്കാതിരിക്കുകയും ചെയ്ത ബൗളർമാർ തങ്ങളുടെ ദൗത്യം കൃത്യമായി നി​റവേറ്റി. നാല് വിക്കറ്റ് നേടിയ ശ്രീ ചരണിയാണ് ഇന്ത്യൻ ബൗളിങ്ങിൽ ഏറ്റവും തിളങ്ങിയത്..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Woman_Asia-Cup_Live.jpg" class="attachment-large size-large wp-post-image" alt="Woman Asia Cup Live" /></figure><p><strong>ദുബായ്</strong>: നിലവിലെ ചാമ്പ്യന്മാരായിരുന്ന ലങ്കയെ കീഴടക്കി ഇന്ത്യൻ വനിതകളുടെ ഏഷ്യാ കപ്പ് കിരീട ധാരണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അ‌ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക 111 റൺസിന് ഓൾ ഔട്ട് ആയി. 72 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും (59) ഷഫാലിയും (68) ചേർന്ന് നേടിയ മികച്ച തുടക്കമാണ് 183 റൺസ് എന്ന മികച്ച സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 184 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് എടുക്കുകയും റൺസ് കാര്യമായി വിട്ടുകൊടുക്കാതിരിക്കുകയും ചെയ്ത ബൗളർമാർ തങ്ങളുടെ ദൗത്യം കൃത്യമായി നി​റവേറ്റി. നാല് വിക്കറ്റ് നേടിയ ശ്രീ ചരണിയാണ് ഇന്ത്യൻ ബൗളിങ്ങിൽ ഏറ്റവും തിളങ്ങിയത്. സ്കോർ ഇന്ത്യ 183/5. ലങ്ക- 20 ഓവറിൽ 111/10</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയെ തടയാൻ അഫ്ഗാന്റെ പ്രത്യേക നീക്കം; മത്സരത്തിന് മുമ്പേ തന്ത്രമൊരുങ്ങി</title>
					<link>https://www.malayalamtv9.com/photo-gallery/india-vs-afghanistan-1st-t20-afghanistan-prepare-special-plan-for-vaibhav-suryavanshi-2230841.html</link>
					<pubDate>Sun, 13 Sep 2026 13:34:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/india-vs-afghanistan-1st-t20-afghanistan-prepare-special-plan-for-vaibhav-suryavanshi-2230841.html</guid>
					<description><![CDATA[<p>Afghanistan Prepare for Vaibhav Suryavanshi Threat Ahead of India T20 Opener: അഫ്ഗാനിസ്ഥാന്റെ ബൗളിങ് നിരയിലും ഇന്ത്യക്ക് വെല്ലുവിളിയുണ്ട്. റാഷിദ് ഖാന്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാരെ നേരിടുന്നതിനൊപ്പം പുതിയ പന്തിലെ ബൗളിങ്ങും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് നിര്‍ണായകമാകും. വൈഭവിനെ കൂടാതെ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-2-1.jpg" class="attachment-large size-large wp-post-image" alt="Vaibhav Suryavanshi Threat (2)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2230841 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-4.jpg" class="attachment-full size-full" alt="Vaibhav Suryavanshi Threat (4)" aria-describedby="gallery-1-2230845" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-4.jpg 1280w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230845'>
				ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രത്യേകം നിരീക്ഷിച്ചാണ് അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നത്. താരത്തിന്റെ ബാറ്റിങ് ശൈലി, ദൗര്‍ബല്യങ്ങള്‍ എന്നിവ മനസിലാക്കുന്നതിനായി നിരവധി ദൃശ്യങ്ങള്‍ പരിശോധിച്ചതായി അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ പറഞ്ഞു. വൈഭവ് ഇതിനോടകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ശ്രദ്ധ നേടിയ താരമാണ്. (Image Credit Source: PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-3.jpg" class="attachment-full size-full" alt="Vaibhav Suryavanshi Threat (3)" aria-describedby="gallery-1-2230846" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-3.jpg 1280w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230846'>
				ചെറുപ്പത്തില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ നടത്തിയ താരം ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായി. അതുകൊണ്ടുതന്നെ ആദ്യ പന്ത് മുതല്‍ തന്നെ സമ്മര്‍ദം സൃഷ്ടിക്കാന്‍ കഴിയുന്ന താരത്തെ എങ്ങനെ നേരിടണമെന്നതിലാണ് അഫ്ഗാന്‍ സംഘം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. വൈഭവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും താരത്തിന്റെ ശക്തികളും ദൗര്‍ബല്യങ്ങളും വിലയിരുത്തിയിട്ടുണ്ടെന്നും ഇബ്രാഹിം സദ്രാന്‍ വ്യക്തമാക്കി. മത്സരത്തില്‍ താരത്തെ നേരിടുന്നതിനായി അഫ്ഗാന്‍ ബൗളര്‍മാര്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-2.jpg" class="attachment-full size-full" alt="Vaibhav Suryavanshi Threat (2)" aria-describedby="gallery-1-2230847" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-2.jpg 1280w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230847'>
				അതേസമയം, ശൈലി മാറ്റിയുള്ള പന്തുകളെ നേരിടുമ്പോള്‍ വൈഭവിന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. പരിശീലനത്തിനിടെ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, യശ് താക്കൂര്‍ എന്നിവര്‍ക്കെതിരെ പുതിയ പന്ത് നേരിടുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ താരത്തിന് നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശീലനത്തില്‍ ശക്തമായ നേരിട്ടുള്ള ഷോട്ടുകളിലൂടെ വൈഭവ് തന്റെ മികവ് വീണ്ടും പ്രകടിപ്പിക്കുകയും ചെയ്തു.


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-1.jpg" class="attachment-full size-full" alt="Vaibhav Suryavanshi Threat (1)" aria-describedby="gallery-1-2230848" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-1.jpg 1280w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230848'>
				അഫ്ഗാനിസ്ഥാന്റെ ബൗളിങ് നിരയിലും ഇന്ത്യക്ക് വെല്ലുവിളിയുണ്ട്. റാഷിദ് ഖാന്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാരെ നേരിടുന്നതിനൊപ്പം പുതിയ പന്തിലെ ബൗളിങ്ങും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് നിര്‍ണായകമാകും. വൈഭവിനെ കൂടാതെ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്. അതിനാല്‍ ആദ്യ മത്സരത്തിലെ അന്തിമ ടീമില്‍ വൈഭവിന് അവസരം ലഭിക്കുമോ എന്നതും വലിയ ആകാംക്ഷയാണ്. ഇഷാന്‍ കിഷന്റെ ഫിറ്റ്‌നസും ടീമിന്റെ അന്തിമ തീരുമാനത്തെ സ്വാധീനിച്ചേക്കാം.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat.jpg" class="attachment-full size-full" alt="Vaibhav Suryavanshi Threat" aria-describedby="gallery-1-2230849" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat.jpg 1280w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Vaibhav-Suryavanshi-Threat-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230849'>
				മത്സരം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം നടക്കുന്നത്. വൈഭവിന് അവസരം ലഭിച്ചാല്‍, അഫ്ഗാനിസ്ഥാന്‍ ഇതിനകം തയാറാക്കിയ തന്ത്രങ്ങളെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയമായ തുടക്കം കുറിക്കാനാകുമോ എന്നതാണ് ഇനി കാണേണ്ടത്.


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: അഫ്ഗാനെതിരെ ആദ്യ ടി20 ഇന്ന്; ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണോ വൈഭവ് സൂര്യവംശിയോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20-sanju-samson-or-vaibhav-suryavanshi-who-will-open-for-india-2230758.html</link>
					<pubDate>Sun, 13 Sep 2026 08:23:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20-sanju-samson-or-vaibhav-suryavanshi-who-will-open-for-india-2230758.html</guid>
					<description><![CDATA[<p>Sanju Samson or Vaibhav Suryavanshi? India Faces Tough Opener Choice Against Afghanistan: 15കാരനായ വൈഭവ് സൂര്യവംശിയുടെ ആക്രമണാത്മക ബാറ്റിങ് ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകത. ഐപിഎല്ലില്‍ നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയ താരം അന്താരാഷ്ട്ര ക്രിക്കറ്റിലും അവസരം ലഭിച്ചാല്‍ അതിവേഗം റണ്‍ കണ്ടെത്താന്‍ കഴിവുള്ളയാളാണ്. എന്നാല്‍ നിലവില്‍ പന്തുകളെ നേരിടാന്‍ വൈഭവ് അല്‍പം വിയര്‍ക്കുന്നുണ്ടെന്ന വിലയിരുത്തലുമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-vs-Afghanistan-1st-T20-Today.jpg" class="attachment-large size-large wp-post-image" alt="India Vs Afghanistan 1st T20 Today" /></figure><p>അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. എന്നാല്‍ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ പ്രതിസന്ധിയിലാഴ്ത്തുന്ന പ്രധാന ചോദ്യം ഓപ്പണിങ്ങില്‍ ആര് കളത്തിലിറങ്ങുമെന്നതാണ്. മലയാളി താരം സഞ്ജു സാംസണും യുവതാരം വൈഭവ് സൂര്യവംശിയും തമ്മിലാണ് പ്രധാന മത്സരം.</p>
<h3>ഇന്ത്യ ആരെ കളത്തിലിറക്കും?</h3>
<p>15കാരനായ വൈഭവ് സൂര്യവംശിയുടെ ആക്രമണാത്മക ബാറ്റിങ് ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകത. ഐപിഎല്ലില്‍ നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയ താരം അന്താരാഷ്ട്ര ക്രിക്കറ്റിലും അവസരം ലഭിച്ചാല്‍ അതിവേഗം റണ്‍ കണ്ടെത്താന്‍ കഴിവുള്ളയാളാണ്. എന്നാല്‍ നിലവില്‍ പന്തുകളെ നേരിടാന്‍ വൈഭവ് അല്‍പം വിയര്‍ക്കുന്നുണ്ടെന്ന വിലയിരുത്തലുമുണ്ട്. അഫ്ഗാനിസ്ഥാന്റെ ശക്തമായ ബൗളിങ് നിര ഈ ദൗര്‍ബല്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം.</p>
<p>മറുവശത്ത് അനുഭവസമ്പന്നനായ സഞ്ജു സാംസണും ടീമിലെ പ്രധാന ഓപ്ഷനാണ്. പരിശീലന സെഷനുകളില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ആക്രമണത്തെ നേരിടുന്നതില്‍ അദ്ദേഹത്തിന്റെ അനുഭവം ഇന്ത്യയ്ക്ക് ഗുണം ചെയ്‌തേക്കാം. ഓപ്പണിങ്ങിനായി സഞ്ജു, സൂര്യവംശി, അഭിഷേക് ശര്‍മ എന്നിവര്‍ മൂന്ന് പ്രധാന ഓപ്ഷനുകളാണ്. എന്നാല്‍ ഇവരില്‍ രണ്ടുപേരെ മാത്രം തിരഞ്ഞെടുക്കേണ്ടി വരും. ഇഷാന്‍ കിഷന്റെ ഫിറ്റ്‌നസും ടീമിന്റെ അന്തിമ തീരുമാനത്തില്‍ സ്വാധീനം ചെലുത്തും. ഇഷാന് ചെറിയ പരിക്ക് ഉള്ളതിനാല്‍ ആദ്യ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-set-to-return-for-india-vs-afghanistan-1st-t20i-ajinkya-rahane-backs-him-2230465.html" target="_blank" rel="noopener">Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും</a></strong></p>
<p>ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും പരിശീലകന്‍ ഗൗതം ഗംഭീറിനും മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ് മികച്ച കോമ്പിനേഷന്‍ കണ്ടെത്തുക. അവസരം ലഭിക്കുന്ന താരത്തിന് ടീമിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അയ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യയ്ക്ക് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് അഫ്ഗാന്‍ സ്പിന്നര്‍മാരെ നേരിടുന്നത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നിര്‍ണായകമാകും. പരമ്പരയിലെ ആദ്യ മത്സരം തന്നെ ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യയുടെ പ്രധാന പരീക്ഷണമായും കാണപ്പെടുന്നു.</p>
<p>സഞ്ജുവിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കുമോ, അതോ വൈഭവ് സൂര്യവംശിയുടെ ആക്രമണാത്മക ബാറ്റിങ്ങിന് അവസരം നല്‍കുമോ എന്നതിലാണ് ഇപ്പോള്‍ ആരാധകരുടെയും ക്രിക്കറ്റ് ലോകത്തിന്റെയും ശ്രദ്ധ. അന്തിമ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിക്കുന്നതോടെയാകും ഈ ആശയക്കുഴപ്പത്തിന് വ്യക്തത വരിക.</p>
<h3>English Summary</h3>
<p>India face Afghanistan in the first T20, with a key selection dilemma over the opening spot. Sanju Samson and Vaibhav Suryavanshi are among the leading options, making the final playing XI an interesting call.</p>
]]></content:encoded>
				</item>
							<item>
					<title>മും​ബൈയുടെ മുത്തുകൾ! ക്രിക്കറ്റ് ​ദൈവത്തിന്റെയും &#8216;ശാന്തനായ പോരാളി&#8217;യുടെയും പേരിൽ വാങ്കഡെയിൽ സ്പെഷൽ ലോഞ്ചുകൾ</title>
					<link>https://www.malayalamtv9.com/sports/cricket-news/special-lounges-named-after-sachin-and-rahane-at-wankhede-stadium-mca-honors-mumbais-heroes-2230628.html</link>
					<pubDate>Sat, 12 Sep 2026 18:15:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/special-lounges-named-after-sachin-and-rahane-at-wankhede-stadium-mca-honors-mumbais-heroes-2230628.html</guid>
					<description><![CDATA[<p>Special lounges named after Sachin and Rahane at Wankhede Stadium: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്നായ മും​ബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ സ്പെഷൽ ലോഞ്ചുകൾക്ക് സച്ചിന്റെയും രഹാനെയുടെയും പേരുകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വാർഷിക പൊതുയോഗം തീരുമാനിച്ചു. ഈ രണ്ട് താരങ്ങളും ഏറെ ആത്മബന്ധം പുലർത്തുന്ന ഹോം ഗ്രൗണ്ട് ആണ് വാങ്കഡെ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Wankhede-Stadium-Sachin-Tendulkar-Ajinkya-Rahane-Lounges.jpg" class="attachment-large size-large wp-post-image" alt="Wankhede Stadium Sachin Tendulkar, Ajinkya Rahane Lounges" /></figure><p><strong>മും​ബൈ:</strong> ക്രിക്കറ്റ് ​ദൈവം എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസതാരമായ സച്ചിൻ തെൻഡുൽക്കറിനും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ പോരാളികളിലൊരാളായിരുന്നു രഹാനെയ്ക്കും ആദരവുമായി മും​ബൈ ക്രിക്കറ്റ് അ‌സോസിയേഷൻ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്നായ മും​ബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ സ്പെഷൽ ലോഞ്ചുകൾക്ക് സച്ചിന്റെയും രഹാനെയുടെയും പേരുകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വാർഷിക പൊതുയോഗം തീരുമാനിച്ചു. ഈ രണ്ട് താരങ്ങളും ഏറെ ആത്മബന്ധം പുലർത്തുന്ന ഹോം ഗ്രൗണ്ട് ആണ് വാങ്കഡെ.</p>
<p>ഇന്ത്യൻ ക്രിക്കറ്റ് ചരിത്രവുമായും മുംബൈ നഗരത്തിന്റെ കായിക സംസ്കാരവുമായും ഏറെ ആഴത്തിൽ ആത്മബന്ധം പുലർത്തുന്ന സ്റ്റേഡിയമാണ് വാങ്കഡെ. ഈ വാങ്കഡെ സ്റ്റേഡിയവുമായി സച്ചിനും രഹാനെയ്ക്കും ഏറെ അ‌ടുത്ത ബന്ധമുണ്ട്. സച്ചിന്റെ ജന്മനാടായ മുംബൈയിലെ പ്രധാന സ്റ്റേഡിയമെന്ന നിലയിൽ അദ്ദേഹത്തിന്റെ ആഭ്യന്തര കരിയറിലെ ഭൂരിഭാഗം മത്സരങ്ങളും ഇവിടെയായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ind-vs-afg-1st-t20-sanju-samson-likely-to-replace-the-injured-ishan-kishan-as-the-wicketkeeper-in-the-playing-xi-2230515.html">പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്ക്; ആദ്യ ടി20യിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ?</a></strong></p>
<p>സച്ചിൻ തന്റെ കരിയറിലെ 200-ാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം കളിച്ചതും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും വാങ്കഡെയിലാണ്. അ‌തേപോലെ തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് കിരീടം സച്ചിൻ സ്വന്തമാക്കിയതും സ്വന്തം തട്ടകമായ വാങ്കഡെയിൽ വച്ചുതന്നെ. സച്ചിനോടുള്ള ആദരവായി ഇതിനകം തന്നെ സ്റ്റേഡിയത്തിലെ ഒരു പ്രധാന ഗ്യാലറിക്ക് 'സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ്' എന്ന് പേര് നൽകിയിട്ടുണ്ട്. കൂടാതെ 2023-ൽ സച്ചിന്റെ പൂർണ്ണകായ വെങ്കല പ്രതിമയും ഇവിടെ സ്ഥാപിച്ചിരുന്നു.</p>
<p>സച്ചിനെപ്പോലെ തന്നെ വാങ്കഡെയുടെ മറ്റൊരു പ്രിയ പുത്രനാണ് അ‌ജിങ്ക്യ രഹാനെ. മുംബൈ ക്രിക്കറ്റ് ടീമിലൂടെ ഉയർന്നുവന്ന രഹാനെയുടെ തുടക്കകാലത്തെ പ്രധാന മത്സരങ്ങളെല്ലാം വാങ്കഡെയിലാണ് നടന്നത്. മുംബൈ രഞ്ജി ടീമിന്റെ നായകനെന്ന നിലയിൽ നിരവധി ചരിത്ര വിജയങ്ങൾക്ക് വാങ്കഡെയിൽ രഹാനെ നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടേതായ ചരിത്രം രചിച്ചിട്ടുള്ള ഈ മണിമുത്തുകൾക്ക് മും​ബൈ ക്രിക്കറ്റ് അ‌സോസിയേഷൻ വക ആദരവായി വാങ്കഡെ സ്റ്റേഡിയത്തിൽ ഇവരുടെ പേരിൽ സ്പെഷൽ ലോഞ്ചുകൾ സ്ഥാപിക്കാനാണ് എംസിഎ തീരുമാനം.</p>
<p>ഈ രണ്ട് താരങ്ങൾക്കും പുറമേ, മുൻ ഇന്ത്യൻ താരവും എംസിഎ പ്രസിഡന്റുമായിരുന്ന അന്തരിച്ച മാധവ് മന്ത്രിയുടെ പേരിലും പ്രത്യേക ലോഞ്ച് വരും. ഇവരുടെ പേരുകളിൽ ലോഞ്ചുകൾ സ്ഥാപിക്കുന്നതിന്റെ നടപടികൾക്കായി എംസിഎ വൈസ് പ്രസിഡന്റ് ജിതേന്ദ്ര ഔഹാദ്, അപെക്സ് കൗൺസിൽ അംഗം മിലിന്ദ് നർവേക്കർ, അഡ്വ. ഉജ്ജ്വൽ നികം എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു.</p>
<h3>English Summary</h3>
<p>The Mumbai Cricket Association (MCA), at its recently held Annual General Meeting, decided to name special lounges at Mumbai's Wankhede Stadium—one of India's most renowned stadiums—after Sachin and Rahane. Wankhede is the home ground with which both players share a deep emotional bond.</p>
]]></content:encoded>
				</item>
							<item>
					<title>വൈഭവ് സൂര്യവംശി പാകിസ്ഥാനുമൊരു പാഠം; പിഎസ്‌എല്ലിനെ ചോദ്യം ചെയ്ത് വസീം അക്രം</title>
					<link>https://www.malayalamtv9.com/photo-gallery/wasim-akram-hails-vaibhav-sooryavanshi-slams-psl-for-failing-to-produce-batting-talent-2230541.html</link>
					<pubDate>Sat, 12 Sep 2026 14:17:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/wasim-akram-hails-vaibhav-sooryavanshi-slams-psl-for-failing-to-produce-batting-talent-2230541.html</guid>
					<description><![CDATA[<p>Wasim Akram Compares PSL and IPL Talent Pipeline: ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ പാക് താരം വസീം അക്രം. ഒപ്പം പാക് സൂപ്പര്‍ ലീഗിനെതിരെ (പിഎസ്എല്‍) അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പത്ത് വർഷം പൂർത്തിയാക്കിയിട്ടും ഒരു മികച്ച ബാറ്റിങ് പ്രതിഭയെപ്പോലും വളര്‍ത്തിയെടുക്കാന്‍ പിഎസ്എല്ലിന് സാധിച്ചില്ലെന്ന് അക്രം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg" class="attachment-large size-large wp-post-image" alt="Wasim Akram" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2230541 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg" class="attachment-thumbnail size-thumbnail" alt="Wasim Akram" aria-describedby="gallery-2-2230546" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230546'>
				ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ പാക് താരം വസീം അക്രം. ഒപ്പം പാക് സൂപ്പര്‍ ലീഗിനെതിരെ (പിഎസ്എല്‍) അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പത്ത് വർഷം പൂർത്തിയാക്കിയിട്ടും ഒരു മികച്ച ബാറ്റിങ് പ്രതിഭയെപ്പോലും വളര്‍ത്തിയെടുക്കാന്‍ പിഎസ്എല്ലിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വൈഭവിനെ വളര്‍ത്തിയെടുത്തത് ചൂണ്ടിക്കാണിച്ചായിരുന്നു അക്രമിന്റെ പരാമര്‍ശം (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram.jpg" class="attachment-thumbnail size-thumbnail" alt="Wasim Akram" aria-describedby="gallery-2-2230547" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Wasim-Akram.jpg 150w, https://images.malayalamtv9.com/uploads/2026/09/Wasim-Akram.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230547'>
				2010 മുതൽ 2017 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് കോച്ചും മെന്ററുമായി അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിഎസ്‌എല്ലിൽ ഇസ്ലാമാബാദ് യുണൈറ്റഡ്, മുൾട്ടാൻ സുൽത്താൻസ്, കറാച്ചി കിംഗ്സ് എന്നീ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, മെന്റർഷിപ്പ് ചുമതലകളും വഹിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ഫ്രാഞ്ചൈസി ലീഗുകളുമായി അടുത്ത് പ്രവര്‍ത്തിച്ച അപൂര്‍വം താരങ്ങളിലൊരാളാണ് ഇദ്ദേഹം. ലാഹോറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അക്രം പിഎസ്എല്ലിനെ വിമര്‍ശിച്ചത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram-1.jpg" class="attachment-thumbnail size-thumbnail" alt="Wasim Akram" aria-describedby="gallery-2-2230545" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Wasim-Akram-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Wasim-Akram-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230545'>
				പിഎസ്‌എൽ ഒരുപിടി മികച്ച ബോളർമാരെ പുറത്തെടുത്തിട്ടുണ്ടെങ്കിലും, അത്രത്തോളം നിലവാരമുള്ള യുവ ബാറ്റ്‌സ്മാൻമാരെ പാകിസ്ഥാന് നൽകാൻ ലീഗിന് കഴിഞ്ഞിട്ടില്ലെന്ന്  അദ്ദേഹം പറഞ്ഞു. പിഎസ്‌എൽ ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞു. എന്നാൽ ഇതുവരെ ഒരു ബാറ്റ്‌സ്മാനെയെങ്കിലും പിഎസ്‌എല്ലിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോ? കുറച്ച് ബോളർമാരെ പുറത്തെടുത്തിട്ടുണ്ട്. പക്ഷേ എടുത്തുപറയേണ്ട ഏതെങ്കിലും ബാറ്റിങ് പ്രതിഭയെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-2.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-2-2230548" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230548'>
				വൈഭവ് സൂര്യവംശിയെ പോലെ ഒരു ബാറ്റിങ് പ്രതിഭയെ വളർത്തിയെടുക്കുമ്പോൾ മാത്രമേ നമുക്ക് മുന്നേറ്റം കാണാൻ കഴിയൂ.  പാകിസ്ഥാൻ തങ്ങളുടെ ക്ലബ് ക്രിക്കറ്റ് സംസ്‌കാരം പുനരുജ്ജീവിപ്പിക്കണമെന്ന് അക്രം ആവശ്യപ്പെട്ടു.. ഇത് അന്തിമമായി പാകിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വഴിവെക്കും. യഥാർത്ഥ പ്രതിഭകൾ വരുന്നത് ക്ലബ് ക്രിക്കറ്റിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-1-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-2-2230549" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-1-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230549'>
				ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെയാണ് സൂര്യവംശി ശ്രദ്ധേകേന്ദ്രമായത്. ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ 15-കാരന്‍ പിന്നീട് സീനിയര്‍ ടി20 ടീമിനായി അരങ്ങേറുകയും ചെയ്തു. താരത്തിന് ദീര്‍ഘമായ ഒരു കരിയര്‍ ഉറപ്പാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. സൂര്യവംശിയെ പോലെ ഒരു താരത്തെ വളര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് സാധിക്കണമെന്നാണ് അക്രം പറയുന്നത്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>CSK-MS Dhoni: സിഎസ്‌കെയിൽ ധോണി 25% ഓഹരി ആവശ്യപ്പെട്ടോ? ഒടുവിൽ മൗനം വെടിഞ്ഞ് മാനേജ്‌മെന്റ്</title>
					<link>https://www.malayalamtv9.com/photo-gallery/did-ms-dhoni-demand-25-of-csk-franchise-finally-responds-2230522.html</link>
					<pubDate>Sat, 12 Sep 2026 13:05:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/did-ms-dhoni-demand-25-of-csk-franchise-finally-responds-2230522.html</guid>
					<description><![CDATA[<p>MS Dhoni CSK Stake Rumors : എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിൽ (സിഎസ്‌കെ) 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ധോണി ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും, പിന്നീട് അത് 20 ശതമാനമായി കുറച്ചെന്നുമായിരുന്നു പ്രചാരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg" class="attachment-large size-large wp-post-image" alt="MS Dhoni CSK" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2230522 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-3-2230527" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230527'>
				എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിൽ (സിഎസ്‌കെ) 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും, പിന്നീട് അത് 20 ശതമാനമായി കുറച്ചെന്നുമായിരുന്നു പ്രചാരണം. തുടർന്ന് ഫ്രാഞ്ചൈസി ധോണിക്ക് 5.5 ശതമാനം ഓഹരി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഈ വിഷയത്തിൽ ഒടുവിൽ ഔദ്യോഗിക പ്രതികരണവുമായി സിഎസ്‌കെ മാനേജ്‌മെന്റ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-1.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-3-2230523" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-1.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230523'>
				&#8220;എം.എസ് ധോണി ഒരിക്കലും ഞങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുമില്ല. മുൻ ബിസിസിഐ പ്രസിഡന്റ് ശ്രീ. എൻ ശ്രീനിവാസനുമായി ധോണി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചതായി ഞങ്ങൾക്ക് യാതൊരു വിവരവുമില്ല,&#8221; എന്ന് സിഎസ്‌കെ വൃത്തങ്ങള്‍ ക്രിക്ബസ്സിനോട് പ്രതികരിച്ചു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-2.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-3-2230524" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-2.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230524'>
				ധോണിക്ക് ഫ്രാഞ്ചൈസിയിൽ ചില ഓഹരികൾ സ്വന്തമായുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിഎസ്‌കെയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടാത്ത ഒരു അൺലിസ്റ്റഡ് കമ്പനിയായതിനാൽ, &#8220;ഓഫ്-മാർക്കറ്റ് ഇടപാടുകൾ വഴി ഇവ സ്വകാര്യമായി സ്വന്തമാക്കാനാകും. ധോണിയുടെ പക്കൽ ഒരു ലക്ഷത്തിലധികം ഓഹരികൾ ഉണ്ടെന്നാണ് വിവരം.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-3.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-3-2230525" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-3.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230525'>
				എന്നാൽ ഇതൊരു വലിയ തുകയല്ല. കാരണം പൊതുജനങ്ങളുടെ കൈവശം 30 കോടിയിലധികം ഔട്ട്സ്റ്റാൻഡിംഗ് ഓഹരികളുണ്ട്. ഇത് ഫ്രാഞ്ചൈസിയുടെ ആകെ ഓഹരി മൂലധനത്തിന്റെ 40 ശതമാനത്തോളം വരുമെന്ന്‌ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എൻ ശ്രീനിവാസന്റെ കുടുംബത്തിനാണ് 55 ശതമാനത്തിലധികം വരുന്ന സിഎസ്‌കെയുടെ സിംഹഭാഗം ഓഹരികളുടെയും നിയന്ത്രണാവകാശമുള്ളത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-4.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-3-2230526" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-4.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230526'>
				ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ നിലവിലെ വിപണി മൂല്യം വച്ചുനോക്കുമ്പോൾ, ധോണിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഏകദേശം 2.6 മുതൽ 3 കോടി രൂപ വരെ വരും. ധോണിയുടെ ആകെ ആസ്തി ഏകദേശം 1,200 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ധോണി ഓഹരി ആവശ്യപ്പെട്ടു എന്ന വാർത്ത തികച്ചും അവാസ്തവമാണെന്നും ഇത് മനപ്പൂർവ്വം പ്രചരിപ്പിച്ച കഥയാണെന്നും മുന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചു. ഒരു ഐപിഎൽ ടീമിലും ആരും ആർക്കും 25 ശതമാനം ഓഹരികൾ വെറുതെ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson vs Ishan Kishan: പരിശീലനത്തിനിടെ ഇഷാന്‍ കിഷന് പരിക്ക്; ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍?</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-afg-1st-t20-sanju-samson-likely-to-replace-the-injured-ishan-kishan-as-the-wicketkeeper-in-the-playing-xi-2230515.html</link>
					<pubDate>Sat, 12 Sep 2026 12:24:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-afg-1st-t20-sanju-samson-likely-to-replace-the-injured-ishan-kishan-as-the-wicketkeeper-in-the-playing-xi-2230515.html</guid>
					<description><![CDATA[<p>Sanju Samson T20 playing XI return update: പരിക്കേറ്റ ഇഷാന്‍ കിഷന് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയേക്കും. ദുലീപ് ട്രോഫി അടക്കം അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി കളിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് വഷളാകാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-vs-Ishan-Kishan.jpg" class="attachment-large size-large wp-post-image" alt="Sanju Samson vs Ishan Kishan" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ പരിക്കേറ്റ ഇഷാന്‍ കിഷന് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയേക്കും. ദുലീപ് ട്രോഫി അടക്കം അടുത്തിടെ നടന്ന ദേശീയ, ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി കളിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് വഷളാകാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് തയ്യാറെടുപ്പ് നടത്താന്‍ കിട്ടുന്ന മികച്ച അവസരമായതിനാല്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. എങ്കിലും ആദ്യ ടി20യിലെങ്കിലും ഇഷാന്‍ കിഷനെ ഒഴിവാക്കാനാണ് സാധ്യത.</p>
<p>നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് കിഷന് പരിക്കേറ്റത്. താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. നവദീപ് സ്യെനി എറിഞ്ഞ നെഞ്ചിനും താടിക്കും ഇടയിലേക്ക് ഉയര്‍ന്നുവന്ന ഷോട് ഡെലിവറിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നിതിനിടെയാണ് കിഷന്റെ നടുവിന് പരിക്കേറ്റത്.</p>
<p>കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടന്‍ ഫിസിയോ പരിശോധിച്ചു. പിന്നീട് താരം പതുക്കെ നടന്ന് പുറത്തേക്ക് പോയി. അരക്കെട്ടിന്റെ പിന്‍ഭാഗം താങ്ങിപ്പിടിച്ച നിലയിലാണ് ഇഷാന്‍ കിഷനെ കണ്ടത്. തുടര്‍ന്ന് പരിശീലനത്തിനായി താരം എത്തിയില്ല. താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടില്ല. വരും മണിക്കൂറുകളില്‍ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. നെറ്റ്‌സില്‍ മികച്ച രീതിയില്‍ പരിശീലിക്കുന്നതിനിടെയാണ് ഇഷാന്‍ കിഷന് പരിക്കേറ്റത്.</p>
<h3>തകര്‍പ്പന്‍ പരിശീലനവുമായി സഞ്ജു സാംസണ്‍</h3>
<p>അതേസമയം, സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ മികച്ച രീതിയില്‍ പരിശീലിച്ചു. തകര്‍പ്പനടികളുമായി താരം പരിശീലനത്തില്‍ കളം നിറഞ്ഞു. സഞ്ജു ദീര്‍ഘനേരം പരിശീലിച്ചെന്നാണ് സൂചന. പരിശീലകന്‍ ഗൗതം ഗംഭീറിന്റെയടക്കം മാര്‍ഗനിര്‍ദ്ദേശപ്രകാരമായിരുന്നു താരത്തിന്റെ ബാറ്റിങ്. ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-set-to-return-for-india-vs-afghanistan-1st-t20i-ajinkya-rahane-backs-him-2230465.html">Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും</a></strong></p>
<p>ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു സീനിയര്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇതിന് മുമ്പ് നടന്ന സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. സമീപകാലത്ത് നിരാശജനകമായ പ്രകടനമാണ് താരം പുറത്തെടുത്തത്.</p>
<p>അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഈ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.</p>
<h3>English Summary</h3>
<p>Sanju Samson is likely to replace Ishan Kishan as the wicketkeeper in India's playing eleven for the first T20I against Afghanistan following Kishan's back injury during Friday's practice session. The injury occurred when Kishan attempted to sway away from a rearing short delivery bowled by Navdeep Saini during pacers' nets. Visibly in pain, Kishan was attended to by physio Kamlesh Jain before walking out of the nets and taking no further part in the session.</p>
]]></content:encoded>
				</item>
							<item>
					<title>India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല</title>
					<link>https://www.malayalamtv9.com/sports/india-vs-brazil-football-match-squad-comparison-strengths-and-weaknesses-2230476.html</link>
					<pubDate>Sat, 12 Sep 2026 10:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/india-vs-brazil-football-match-squad-comparison-strengths-and-weaknesses-2230476.html</guid>
					<description><![CDATA[<p>India vs Brazil Football Preview : സാങ്കേതിക തികവും, അന്താരാഷ്ട്ര പരിചയസമ്പത്തും മുന്‍നിര്‍ത്തി പോകുമ്പോള്‍ ഇരുടീമുകളുടെയും സ്‌ക്വാഡുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സാങ്കേതിക തികവിലും മത്സരപരിചയത്തിലും ബ്രസീല്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-vs-Brazil-1.jpg" class="attachment-large size-large wp-post-image" alt="India vs Brazil" /></figure><p>ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുടീമുകളും സ്‌ക്വാഡിനെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലിനെതിരെ ശക്തമായ പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ബ്ലൂ ടൈഗേഴ്‌സ്. വിനീഷ്യസ് ജൂനിയര്‍, മാര്‍ക്വിന്യസ്, റാഫിന്യ അടക്കമുള്ള ശക്തമായ നിരയെയാണ് ബ്രസീല്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറക്കുന്നത്. സാങ്കേതിക തികവും, അന്താരാഷ്ട്ര പരിചയസമ്പത്തും മുന്‍നിര്‍ത്തി പോകുമ്പോള്‍ ഇരുടീമുകളുടെയും സ്‌ക്വാഡുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.</p>
<p>എത്ര ശക്തമായ പ്രതിരോധ നിരയെ പോലും അനായാസമായി മറികടക്കാന്‍ സാധിക്കുന്ന വിനീഷ്യസ് ജൂനിയറും, റാഫിന്യയും അടങ്ങുന്ന മികച്ച മുന്നേറ്റ നിരയാണ് ബ്രസീലിന്റെ കരുത്ത്. സാങ്കേതിക തികവിലും മത്സരപരിചയത്തിലും ബ്രസീല്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്.</p>
<h3>ഗോൾകീപ്പർമാർ</h3>
<ul>
<li>ഇന്ത്യ: ആൽബിനോ ഗോമസ്, ഗുർപ്രീത് സിങ്‌ സന്ധു, പ്രഭ്സുഖൻ സിങ്‌ ഗിൽ, സോം കുമാർ</li>
<li>ബ്രസീല്‍: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ</li>
</ul>
<h3>പ്രതിരോധ താരങ്ങൾ</h3>
<ul>
<li>ഇന്ത്യ: ആകാശ് മിശ്ര, അഭിഷേക് സിംഗ് ടെക്ചം, അൻവർ അലി, ജയ് ഗുപ്ത, ഹ്മിംഗ്തൻമാവിയ റാൾട്ടെ, റിക്കി മീതേയ് ഹൂബാം, ബിജോയ് വർഗീസ്, പ്രംവീർ</li>
<li>ബ്രസീല്‍: മാത്യുസിഞ്ഞോ, വെസ്‌ലി, മൗറോ ജൂനിയർ, മാർക്വിന്യസ്, യായീർ കുൻഹ, വിറ്റോർ റൈസ്, ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, ഗബ്രിയേൽ മഗൽഹെയ്‌സ്</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/brazil-squad-announced-for-historic-india-friendly-in-kolkata-vinicius-jr-included-2229943.html">India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?</a></strong></p>
<h3>മിഡ്‌ഫീൽഡർമാർ</h3>
<ul>
<li>ഇന്ത്യ: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, റിക്കി ഷാബോങ്‌, മുഹമ്മദ് സനൻ, മക്കാർട്ടൺ നിക്‌സൺ, ലാലെങ്‌മാവിയ റാൾട്ടെ, സഹല്‍ അബ്ദുല്‍ സമദ്, ഫാറൂഖ് ചൗധരി</li>
<li>ബ്രസീല്‍: ഗബ്രിയേൽ ബോണ്ടെമ്പോ, ഡഗ്ലസ് ലൂയിസ്, ഡാനിലോ, ആന്ദ്രേ സന്റോസ്, ബ്രെനോ, ബ്രൂണോ ഗുയിമാറെസ്</li>
</ul>
<h3>മുന്നേറ്റ താരങ്ങൾ</h3>
<ul>
<li>ഇന്ത്യ: എഡ്മണ്ട് ലാൽറിൻഡിക, മൻവീർ സിങ്‌, റഹീം അലി, ഇർഫാൻ യാദ്വാദ്, വിക്രം പർതാപ് സിങ്‌, റഹീം അലി</li>
<li>ബ്രസീല്‍: എസ്തേവാവോ, ജോവോ പെഡ്രോ, റാഫിന്യ, എൻഡ്രിക്, റയാൻ, സാമുവൽ ലിനോ, പെഡ്രോ, വിനീഷ്യസ് ജൂനിയർ</li>
</ul>
<p>ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നത്. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് സെപ്തംബര്‍ 25-ന് ഇന്ത്യ പനാമയെയും, ഒക്ടോബര്‍ ആറിന് യുറുഗ്വെയയും നേരിടും.</p>
<h3>English Summary</h3>
<p>India will face Brazil in a friendly football match on October 3 at Kolkata's Salt Lake Stadium. This historic clash marks the very first time the two nations are meeting on the pitch. Brazil features a star-studded squad, including Vinicius Junior, Raphinha, and Marquinhos. Prior to this match, India will play Panama on September 25 and Uruguay on October 6.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-set-to-return-for-india-vs-afghanistan-1st-t20i-ajinkya-rahane-backs-him-2230465.html</link>
					<pubDate>Sat, 12 Sep 2026 08:49:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-set-to-return-for-india-vs-afghanistan-1st-t20i-ajinkya-rahane-backs-him-2230465.html</guid>
					<description><![CDATA[<p>India vs Afghanistan 1st T20I, Sanju Samson Likely to Replace Vaibhav Sooryavanshi: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ സഞ്ജുവിന് പകരം വൈഭവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-Set-to-Return-vs-Afghanistan.jpg" class="attachment-large size-large wp-post-image" alt="Sanju Samson Set To Return Vs Afghanistan" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 13ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആരൊക്കെയുണ്ടാകും എന്നതിലാണ് ആരാധകരുടെ ശ്രദ്ധ. മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവ് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയും ശക്തമാണ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ സഞ്ജുവിന് പകരം വൈഭവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.</p>
<h3>സഞ്ജുവിന് പിന്തുണയുമായി രഹാനെ</h3>
<p>സഞ്ജുവിനെ മത്സരത്തിനിറക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമാകുന്നതിനിടെ മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയും സഞ്ജുവിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരെ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരായി നിലനിര്‍ത്തണമെന്നാണ് രഹാനെയുടെ അഭിപ്രായം. ഏതാനും മോശം പ്രകടനങ്ങളുടെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈഭവ് സൂര്യവംശിക്ക് മുന്നില്‍ ഇനിയും നിരവധി അവസരങ്ങള്‍ ഉണ്ടാകുമെന്നും രഹാനെ വ്യക്തമാക്കി.</p>
<h3>സഞ്ജു ഇറങ്ങുമോ?</h3>
<p>സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും ബാറ്റിങ് ഓര്‍ഡറിലുമുള്ള ടീമിന്റെ ക്രമീകരണങ്ങളില്‍ വലിയ മാറ്റമുണ്ടാകും. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ആരൊക്കെ ഇറങ്ങുമെന്നതും ശ്രദ്ധേയമാണ്. ടി20 മത്സരങ്ങളില്‍ തുടക്കം മുതല്‍ ആക്രമണാത്മകമായി കളിക്കാന്‍ കഴിയുന്ന താരങ്ങളെ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ അനുഭവവും ഷോട്ട് മേക്കിങ് കഴിവും ടീമിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-t20i-series-crucial-for-sanju-samson-and-two-other-players-heres-why-2230089.html" target="_blank" rel="noopener">IND vs AFG: അഫ്ഗാനിസ്ഥാനെതിരായ പരമ്പര നിസാരമല്ല; സഞ്ജുവടക്കം മൂന്ന് താരങ്ങള്‍ക്ക് അതിനിര്‍ണായകം</a></strong></p>
<p>അതേസമയം, കളിക്കളത്തിലെ വൈഭവിന്റെ മിടുക്ക് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചെറുപ്രായത്തില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലും ടി20യിലും ശ്രദ്ധേയമായ പ്രകടനങ്ങളാണ് താരം നടത്തിയത്. ഐപിഎല്ലിലും വൈഭവിന്റെ ആക്രമണാത്മക ബാറ്റിങ് വലിയ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കുമോ എന്നതും ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ആദ്യ ടി20യില്‍ അദ്ദേഹത്തെ പുറത്തിരുത്തി സഞ്ജുവിന് അവസരം നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.</p>
<h3>English Summary</h3>
<p>Sanju Samson is likely to return to India’s playing XI for the first T20I against Afghanistan. Former India batter Ajinkya Rahane has backed Samson ahead of the match, while young Vaibhav Sooryavanshi could miss out.</p>
]]></content:encoded>
				</item>
							<item>
					<title>ആശാനേ നമ്മളും ഇവിടെയൊക്കെ ഉണ്ടേ! ഗംഭീറിന്റെ കണ്ണ് തുറപ്പിക്കുന്ന 10 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ ചൈനാമാൻ</title>
					<link>https://www.malayalamtv9.com/sports/cricket-news/is-coach-gambhir-watching-indian-chinaman-bowler-kuldeep-yadav-claims-a-10-wicket-haul-2230225.html</link>
					<pubDate>Fri, 11 Sep 2026 14:18:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/is-coach-gambhir-watching-indian-chinaman-bowler-kuldeep-yadav-claims-a-10-wicket-haul-2230225.html</guid>
					<description><![CDATA[<p>Indian &#8216;Chinaman&#8217; bowler Kuldeep Yadav claims a 10-wicket haul: ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കണക്കാക്കപ്പെടുന്ന താരമായിരുന്നു കുൽദീപ് യാദവ്. എന്നാൽ ദേശീയ ടീമിൽ കുൽദീപിന് ലഭിച്ച അവസരങ്ങൾ പരിമിതമാണ്. 2017-ൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ 19 ടെസ്റ്റുകളിൽ മാത്രമാണ് കുൽദീപിന് അവസരം ലഭിച്ചത്.  പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്തുക എന്നത് കുൽദീപിന് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Gautam-Gambhir-Kuldeep-Yadav.jpg" class="attachment-large size-large wp-post-image" alt="Gautam Gambhir Kuldeep Yadav" /></figure><p>ഇന്ത്യൻ ടീമിൽ ആരൊക്കെ എത്തും ആരൊക്കെ എത്തില്ല എന്ന് ആരാധകർക്ക് ഒരു പിടുത്തവും കിട്ടാത്ത നിലയിലാണ് പലപ്പോഴും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കോച്ച് ഗംഭീർ, മുഖ്യ സെലക്ടർ അ‌ജിത് അ‌ഗാർക്കർ എന്നിവരുടെ ടീം സെലക്ഷനിലെ നിലപാടുകൾ പലതും അ‌തിനാൽത്തന്നെ വിമർശിക്കപ്പെടുന്നുമുണ്ട്. അ‌ർഹതയുള്ള പല താരങ്ങളെയും ഇവർ തഴയുന്നു എന്നാണ് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നത്. ഇങ്ങനെ തഴയപ്പെട്ടവരിൽ പല പ്രമുഖ താരങ്ങളും ഉണ്ട്. തഴയപ്പെടലിന്റെ ഏറ്റവും വലിയ ഉദാഹരമായി മലയാളി താരം സഞ്ജു സാംസൺ തന്നെ നമുക്ക് മുന്നിലുണ്ട്. അ‌ർഹിക്കുന്ന പരിഗണന പലപ്പോഴും ഇന്ത്യൻ ടീമിൽ സഞ്ജുവിന് ലഭിച്ചിട്ടില്ല. എന്നാൽ കിട്ടുന്ന അ‌വസരങ്ങളിൽ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്ത് താരങ്ങൾ പലരും ശ്രദ്ധ നേടാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. അ‌ത്തരത്തിൽ ഒരു ഇന്ത്യൻ താരം നടത്തിയിരിക്കുന്ന പെർഫോമൻസ് ഇപ്പോൾ ചില ചർച്ചകൾക്ക് തുടക്കവുമിട്ടിട്ടുണ്ട്.</p>
<p>ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം ​ചൈനാമാൻ ആയ കുൽദീപ് യാദവ് ഇപ്പോൾ കൗണ്ടി ക്രിക്കറ്റിൽ 10 വിക്കറ്റ് നേട്ടവുമായി ഒരു ഉശിരൻ പെർഫോമൻസ് കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ച് ആയ ഗൗതം ഗംഭീർ കുൽദീപിന്റെ ഈ വിക്കറ്റ് നേട്ടത്തിന് നേരേ കണ്ണ് തുറക്കുകയും അ‌ദ്ദേഹത്തെ ടീമിലെടുക്കുകയും ചെയ്യുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് ശേഷം ഇന്ത്യ ഏറെ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ താരമായിരുന്നു കുൽദീപ് യാദവ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/is-the-non-committal-on-rohit-sharmas-t-shirt-a-reply-to-agarkar-heres-the-story-behind-it-2230176.html">വായടപ്പിക്കുന്ന മറുപടി! രോഹിത് ശർമ്മയുടെ ടി-ഷർട്ടിലെ എഴുത്ത് അ‌ഗാർക്കർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ</a></strong></p>
<p>ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കണക്കാക്കപ്പെടുന്ന താരമാണെങ്കിലും, ദേശീയ ടീമിൽ കുൽദീപിന് ലഭിച്ച അവസരങ്ങൾ പരിമിതമാണ്. 2017-ൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ 19 ടെസ്റ്റുകളിൽ മാത്രമാണ് കുൽദീപിന് അവസരം ലഭിച്ചത്. റെഡ്-ബോൾ, വൈറ്റ്-ബോൾ ഫോർമാറ്റുകളിലെല്ലാം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാറുണ്ടെങ്കിലും, പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്തുക എന്നത് കുൽദീപിന് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.</p>
<p>ബാറ്റിങ്ങിൽ കൂടി കാര്യമായ സംഭാവന നൽകാൻ കഴിയുന്ന ബൗളർമാർക്ക് മുൻഗണന നൽകുന്ന ഒരു സമീപനമാണ് നിലവിലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനുള്ളത്. അ‌തിനാൽത്തന്നെ ബൗളറായ കുൽദീപ് ടീമിലെത്തുന്നതിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എന്നാൽ അ‌വസരം ലഭിച്ചാൽ 10 വിക്കറ്റ് നേട്ടം പോലും തനിക്ക് നിസാരമാണ് എന്ന് കുൽദീപ് ഇപ്പോൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.</p>
<p>എസെക്സിനെതിരെ യോർക്ക്ഷെയറിന് വേണ്ടി കളിച്ച കുൽദീപ്, രണ്ട് ഇന്നിംഗ്സുകളിലായി 4/70, 6/50 എന്നിങ്ങനെ പ്രകടനം കാഴ്ചവെച്ച് ഇംഗ്ലണ്ടിൽ 10/120 എന്ന മികച്ച നേട്ടം സ്വന്തമാക്കി. ബാറ്റിംഗിലും അദ്ദേഹം നിർണായക സംഭാവന നൽകി എന്നതാണ് ശ്രദ്ധേയം. യോർക്ക്ഷെയർ 390 റൺസ് നേടിയപ്പോൾ കുൽദീപ് 36 റൺസ് സ്കോർ ചെയ്തു.</p>
<p>ഗൗതം ഗംഭീർ ഇത് കാണുന്നുണ്ടോ? ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർമാരെ കണ്ടെത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അ‌ങ്ങനെയുള്ളപ്പോഴാണ് ഇന്ത്യൻ ടീം കുൽദീപിനെ പോലൊരു മികച്ച ബൗളറെ അ‌വഗണിക്കുന്നത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നിലവിൽ വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവർക്കും, അടുത്തകാലത്തായി മാനവ് സുത്താർ, സാരൻഷ് ജെയിൻ തുടങ്ങിയവർക്കുമാണ് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുന്നത്, കുൽദീപ് പ്ലെയിംഗ് ഇലവനിൽ ഇടയ്ക്കിടെ വന്നുപോകുന്നുണ്ടെങ്കിലും കഴിവ് പൂർണ്ണമായി പുറത്തെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള അവസരങ്ങൾ ലഭിക്കുന്നില്ല.</p>
<h3>English Summary</h3>
<p>Kuldeep Yadav, Indian cricket's very own 'Chinaman' bowler, has delivered a stellar performance in county cricket by claiming a ten-wicket haul. Fans are keenly watching to see if Indian head coach Gautam Gambhir will take note of this achievement. Kuldeep was once considered India's premier specialist spinner, yet his opportunities in the national team have been limited.</p>
]]></content:encoded>
				</item>
							<item>
					<title>വായടപ്പിക്കുന്ന മറുപടി! രോഹിത് ശർമ്മയുടെ ടി-ഷർട്ടിലെ എഴുത്ത് അ‌ഗാർക്കർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ</title>
					<link>https://www.malayalamtv9.com/sports/cricket-news/is-the-non-committal-on-rohit-sharmas-t-shirt-a-reply-to-agarkar-heres-the-story-behind-it-2230176.html</link>
					<pubDate>Fri, 11 Sep 2026 09:44:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/is-the-non-committal-on-rohit-sharmas-t-shirt-a-reply-to-agarkar-heres-the-story-behind-it-2230176.html</guid>
					<description><![CDATA[<p>Is the Non-Committal on Rohit Sharma&#8217;s T-shirt a reply to Agarkar: രോഹിത് ശർമ ധരിച്ച ഒരു ടി ഷർട്ടുമായി ബന്ധ​പ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു. തൻ്റെ പുതിയ ടെലിവിഷൻ ഷോയായ &#8216;ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ&#8217; പരിപാടിയുടെ പ്രൊമോയിൽ  &#8216;Non-Committal&#8217; എന്ന് എഴുതിയ വെളുത്ത ടി-ഷർട്ട് ധരിച്ചാണ് രോഹിത് പ്രത്യക്ഷപ്പെട്ടത്. ഈ ടി ഷർട്ടിലെ വാചകം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർക്കുള്ള മറുപടി ആണെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും വിലയിരുത്തുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-vs-Ajit-Agarkar.jpg" class="attachment-large size-large wp-post-image" alt="Rohit Sharma Vs Ajit Agarkar" /></figure><p>ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയും അ‌ജിത് അ‌ഗാർക്കറും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ കുറച്ചുനാളുകളായി ആരാധകർ വിശ്വസിക്കുന്നത്. ഇപ്പോൾ ഈ വിശ്വാസം കൂടുതൽ ശക്തമാക്കിക്കൊണ്ട് രോഹിത് ശർമ ധരിച്ച ഒരു ടി ഷർട്ടുമായി ബന്ധ​പ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു. തൻ്റെ പുതിയ ടെലിവിഷൻ ഷോയായ 'ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ' പരിപാടിയുടെ പ്രൊമോയിൽ 'Non-Committal' എന്ന് എഴുതിയ വെളുത്ത ടി-ഷർട്ട് ധരിച്ചാണ് രോഹിത് പ്രത്യക്ഷപ്പെട്ടത്. ഈ ടി ഷർട്ടിലെ വാചകം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർക്കുള്ള മറുപടി ആണെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും വിലയിരുത്തുന്നത്.</p>
<p>ഏകദേശം ഒരു വർഷം മുമ്പ് നടന്ന ഒരു വാർത്താസമ്മേളനത്തിൽ 2027-ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ "വ്യക്തമായ ഉറപ്പില്ല" (Non-committal ) എന്ന രീതിയിലായിരുന്നു അജിത് അഗാർക്കർ പ്രതികരിച്ചത്. ഇപ്പോൾ രോഹിത് തന്റെ ടി ഷർട്ടിൽ അ‌തേ വാചകം കുറിച്ചത് അ‌ഗാർക്കർക്കുള്ള മറുപടിയാണ് എന്ന് ആരാധകർ വിശ്വസിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-beats-bangladesh-by-40-runs-to-book-spot-in-womens-asia-cup-2026-final-2230141.html">വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ; സെമിയിൽ ബംഗ്ലാദേശിനെ തോൽപിച്ചു</a></strong></p>
<p>ടെസ്റ്റ്, ട്വൻ്റി-20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്തിൻ്റെ ക്രിക്കറ്റ് ഭാവി നിരന്തരം ചർച്ചയാകുന്നതിനിടയിലാണ് 'നോൺ-കമ്മിറ്റൽ' ടി-ഷർട്ട് ധരിച്ചുള്ള രോഹിതിൻ്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുൻപ് 2027 ലോകകപ്പിൽ കളിക്കണമെന്ന ആഗ്രഹം രോഹിത് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴും അ‌ദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം സംബന്ധിച്ച് ഉറപ്പില്ല.</p>
<p>ടീമിലെ ചില പ്രമുഖ കളിക്കാരെ ഒഴിവാക്കുന്നതിലും, ടി-20, ഏകദിന ഫോർമാറ്റുകളിലേക്കുള്ള യുവതാരങ്ങളുടെ മാറ്റത്തിലും അ‌ഗാർക്കറുടെ നിലപാടുകൾക്ക് എതിരേ ആരാധകർക്ക് വിമർശനമുണ്ട്. സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്‌വാദ്, ഇശാൻ കിഷൻ തുടങ്ങിയ കളിക്കാരെ ടീമിൽ എടുക്കുന്നതിലും ഒഴിവാക്കുന്നതിലും അ‌ഗാർക്കർ ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോൾ രോഹിത് ശർമയുടെ ടി ഷർട്ട് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നപ്പോഴും ആരാധകർ ലക്ഷ്യമിടുന്നത് അ‌ഗാർക്കറെ തന്നെയാണ്.</p>
<p>അ‌തേസമയം തന്റെ 2027ലെ ലോകകപ്പ് സംബന്ധിച്ച് രോഹിത് ശർമ്മയുടെ നിലപാട് എന്താണ് എന്ന് വ്യക്തമല്ല. മുൻപ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തന്റെ സാധ്യതകൾ സംബന്ധിച്ച് അ‌ദ്ദേഹത്തിനും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് വേണം കരുതാൻ. മുംബൈയിൽ നടന്ന ഒരു പൊതുചടങ്ങിൽ വെച്ച്, 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന് കാണികൾ രോഹിത്തിനോട് ചോദിച്ചിരുന്നു.</p>
<p>''2027 ഒക്ടോബർ ഇനിയും ഒത്തിരി ദൂരെയാണ്, അപ്പോൾ എന്ത് സംഭവിക്കുമെന്ന് അന്നേരം നോക്കാം'' എന്നായിരുന്നു അ‌ന്ന് രോഹിത് തന്റെ ലോകകപ്പ് സാധ്യത സംബന്ധിച്ച് പ്രതികരിച്ചത്. പ്രായവും ഫിറ്റ്നസും പരിഗണിച്ച് സമയമാകുമ്പോൾ മാത്രം തീരുമാനമെടുക്കാം എന്ന നിലപാടിലേക്ക് ​രോഹിത് മാറി എന്നാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത് എന്ന് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു.</p>
<h3>English Summary</h3>
<p>A T-shirt worn by Rohit Sharma is currently sparking a heated discussion on social media. Rohit appeared in the promo for his new television show, 'Family Full House with Rohit Sharma', wearing a white T-shirt bearing the words 'Non-Committal'. Fans and social media users speculate that the message on the T-shirt is a response to BCCI Chief Selector Ajit Agarkar.</p>
]]></content:encoded>
				</item>
							<item>
					<title>IND vs BAN W: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍; സെമിയില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചു</title>
					<link>https://www.malayalamtv9.com/sports/cricket-news/india-beats-bangladesh-by-40-runs-to-book-spot-in-womens-asia-cup-2026-final-2230141.html</link>
					<pubDate>Thu, 10 Sep 2026 23:26:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-beats-bangladesh-by-40-runs-to-book-spot-in-womens-asia-cup-2026-final-2230141.html</guid>
					<description><![CDATA[<p>India Defeats Bangladesh by 40 Runs: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലിലെത്തി. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 149 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 20 എന്ന നിലയില്‍ അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-W-beat-Bangladesh-W-by-40-runs.jpg" class="attachment-large size-large wp-post-image" alt="India W beat Bangladesh W by 40 runs" /></figure><p>വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലിലെത്തി. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 149 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 20 എന്ന നിലയില്‍ അവസാനിച്ചു. നാളെ നടക്കുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ രണ്ടാം സെമിയിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. സെപ്തംബര്‍ 13-നാണ് ഫൈനല്‍. അര്‍ധ സെഞ്ചുറി നേടിയ ഷഫാലി വര്‍മ ബാറ്റിങിലും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ ബൗളിങിലും മികച്ച പ്രകടനം പുറത്തെടുത്തു.</p>
<p>ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത സ്മൃതിയെ സുല്‍ത്താന ഖാത്തൂണ്‍ വീഴ്ത്തി. വണ്‍ ഡൗണായെത്തിയ പ്രതിക റാവല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം ക്രീസില്‍ തുടരാനായില്ല.</p>
<p>24 പന്തില്‍ 20 റണ്‍സെടുത്ത പ്രതികയെ റബേയ ഖാത്തൂണ്‍ ഔട്ടാക്കി. ഒരറ്റത്ത് ഷഫാലി വര്‍മ ഉറച്ചുനിന്നത് ഇന്ത്യയ്ക്ക് ആശ്വാസമായി. 40 പന്തില്‍ 64 റണ്‍സെടുത്ത ഷഫാലി മാത്രമാണ് ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. റിച്ച ഘോഷ്-16 പന്തില്‍ 21, ദീപ്തി ശര്‍മ-ആറു പന്തില്‍ 13, ഭാരതി ഫുല്‍മാലി-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-bangladesh-womens-asia-cup-2026-live-cricket-score-ind-vs-ban-semi-final-today-match-highlights-latest-news-in-malayalam-2229995.html">India vs Bangladesh Women’s Asia Cup Live Score: സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്തു; ഇന്ത്യ ഫൈനലില്‍</a></strong></p>
<p>28 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി സുല്‍ത്താന ഖാത്തൂണ്‍ രണ്ട് വിക്കറ്റും, മറൂഫ അക്തര്‍, നാഹിദ അക്തര്‍, റബേയ ഖാത്തൂണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>ബംഗ്ലാദേശിന്റെ ചേസിങ്‌</h3>
<p>ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. പുറത്താകാതെ 18 പന്തില്‍ 22 റണ്‍സെടുത്ത ഷൊര്‍ണ അക്തറാണ് ടോപ് സ്‌കോറര്‍. ദിലാര അക്തര്‍-26 പന്തില്‍ 21, ജുവൈരിയ ഫെര്‍ദൂസ്-18 പന്തില്‍ 14, ശോഭന മൊസ്റ്റാരി-24 പന്തില്‍ 18, നിഗര്‍ സുല്‍ത്താന-17 പന്തില്‍ 19, ഷര്‍മിന്‍ അക്തര്‍-രണ്ട് പന്തില്‍ ഒന്ന്, ഫഹിമ ഖാത്തൂണ്‍-14 പന്തില്‍ 14, റബേയ ഖാത്തൂണ്‍-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാദേശ് ബാറ്റര്‍മാരുടെ സംഭാവന.</p>
<p>നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. രണ്ടോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നന്ദനി ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രീ ചരണിയും, പ്രേമ റാവത്തും ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.</p>
<h3>English Summary</h3>
<p>India Women entered the Women's Asia Cup 2026 final after defeating Bangladesh by 40 runs in the semi-final. Batting first, India scored 149/6 in 20 overs, driven by Shafali Verma's blistering 64 off 40 balls. In reply, Bangladesh were restricted to 109/7 in 20 overs, with Deepti Sharma starring with 3 wickets for 26 runs. India will face the winner of the Sri Lanka vs Pakistan semi-final in the final on September 13.</p>
]]></content:encoded>
				</item>
							<item>
					<title>താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്ക്; സീനിയര്‍ ഫിസിയോയെ പുറത്താക്കാനൊരുങ്ങി ബിസിസിഐ</title>
					<link>https://www.malayalamtv9.com/sports/cricket-news/bcci-set-to-sack-team-india-physio-kamlesh-jain-over-spate-of-player-injuries-2230129.html</link>
					<pubDate>Thu, 10 Sep 2026 23:01:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/bcci-set-to-sack-team-india-physio-kamlesh-jain-over-spate-of-player-injuries-2230129.html</guid>
					<description><![CDATA[<p>Team India Support Staff Changes: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള താരങ്ങള്‍ നിലവില്‍ പരിശീലനത്തിലാണ്. കായികക്ഷമത വീണ്ടെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പരിശീലനം നടത്തി. വ്യാഴാഴ്ച ഇന്ത്യൻ ടീമിന്റെ ഉച്ചകഴിഞ്ഞുള്ള പരിശീലന സെഷനിലാണ് സുന്ദര്‍ പങ്കെടുത്തത്. ഡൽഹിയിലെ കടുത്ത ചൂടിൽ 10 കളിക്കാർ മാത്രമാണ് പരിശീലനത്തിന് ലഭ്യമായിരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Indian-cricket-players-injury.jpg" class="attachment-large size-large wp-post-image" alt="Indian cricket players injury" /></figure><p>താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ ഫിസിയോയെ പുറത്താക്കാനൊരുങ്ങി ബിസിസിഐ. സീനിയർ ഫിസിയോ കമലേഷ് ജെയിനിനെയാണ് ബിസിസിഐ പുറത്താക്കുന്നത്. കമലേഷ് ഇപ്പോള്‍ നോട്ടീസ് പീരീഡിലാണെന്ന് ബിസിസിഐ വൃത്തം പിടിഐയോട് പ്രതികരിച്ചു. പ്രധാന താരങ്ങള്‍ക്ക്‌ തുടർച്ചയായി പരിക്കേൽക്കുന്നതിൽ ദേശീയ സെലക്ടർമാരും ഹെഡ് കോച്ച് ഗൗതം ഗംഭീറും ആശങ്കയിലാണ്. താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോക്കെതിരെ കുറച്ചുനാളുകളായി വിമര്‍ശനമുയരാറുണ്ട്.</p>
<p>അതേസമയം, അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള താരങ്ങള്‍ നിലവില്‍ പരിശീലനത്തിലാണ്. കായികക്ഷമത വീണ്ടെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പരിശീലനം നടത്തി. വ്യാഴാഴ്ച ഇന്ത്യൻ ടീമിന്റെ ഉച്ചകഴിഞ്ഞുള്ള പരിശീലന സെഷനിലാണ് സുന്ദര്‍ പങ്കെടുത്തത്.</p>
<p>ഡൽഹിയിലെ കടുത്ത ചൂടിൽ 10 കളിക്കാർ മാത്രമാണ് പരിശീലനത്തിന് ലഭ്യമായിരുന്നത്. വൈഭവ് സൂര്യവംശിയും, ഇഷാന്‍ കിഷനും ദുലീപ് ട്രോഫിയുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ജസ്പ്രീത് ബുംറയും, നിതീഷ് കുമാര്‍ റെഡ്ഡിയും വെള്ളിയാഴ്ച മുതൽ ടീമിനൊപ്പം പരിശീലനത്തിൽ പങ്കുചേരും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/harshit-rana-ruled-out-of-afghanistan-t20is-and-asian-games-2026-yash-thakur-named-replacement-2230026.html">Harshit Rana: അഫ്ഗാന്‍ പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനും ഹര്‍ഷിത് റാണയില്ല; പകരക്കാരനെ പ്രഖ്യാപിച്ചു</a></strong></p>
<p>പ്രധാന പരിശീലകൻ ഗൗതം ഗംഭീറിന്റെയും സ്പിൻ ബൗളിംഗ് പരിശീലകൻ സൈരാജ് ബഹുതൂലെയുടെയും മേൽനോട്ടത്തിൽ വാഷിംഗ്ടണും വരുൺ ചക്രവർത്തിയും സിംഗിൾ വിക്കറ്റ് ഡ്രില്ലുകളിൽ ധാരാളം പന്തെറിഞ്ഞു. ഹര്‍ഷിത് റാണയ്ക്ക് പരം സ്‌ക്വാഡിലെത്തിയ യാഷ് താക്കൂറും പരിശീലനത്തില്‍ പങ്കെടുത്തു.</p>
<p>ഫിറോസ് ഷാ കോട്‌ലയിലെ 'ബി' നെറ്റ്സിൽ, സഞ്ജു സാംസണും അഭിഷേക് ശർമ്മയും ബാറ്റിങ് പരിശീലിച്ചു. അക്സർ പട്ടേലിനെയും രവി ബിഷ്‌ണോയിയെയുമാണ് സഞ്ജുവും അഭിഷേകും നേരിട്ടത്. അഭിഷേകാണ് കൂടുതല്‍ അക്രമിച്ച് കളിച്ചത്.</p>
<h3>മോണി മോര്‍ക്കല്‍ എവിടെ?</h3>
<p>പേസ് ബൗളിങ്‌ പരിശീലകൻ മോർണി മോർക്കലിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. "മോർണിയുടെ വർക്ക് വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. അത് പുതുക്കുന്നതിനായി അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം തിരിച്ചെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് വെളിപ്പെടുത്തി.</p>
<p>അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, യാഷ് താക്കൂര്‍.</p>
<h3>English Summary</h3>
<p>BCCI set to remove senior physio Kamlesh Jain following repeated player injuries. Jain is serving his notice period while another support team travels for upcoming assignments. Head coach Gautam Gambhir and selectors sought accountability from the sports science unit for frequent breakdowns. Kamlesh Jain had been under fire for months over team fitness issues.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: അഫ്ഗാനിസ്ഥാനെതിരായ പരമ്പര നിസാരമല്ല; സഞ്ജുവടക്കം മൂന്ന് താരങ്ങള്‍ക്ക് അതിനിര്‍ണായകം</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-t20i-series-crucial-for-sanju-samson-and-two-other-players-heres-why-2230089.html</link>
					<pubDate>Thu, 10 Sep 2026 21:29:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-t20i-series-crucial-for-sanju-samson-and-two-other-players-heres-why-2230089.html</guid>
					<description><![CDATA[<p>India vs Afghanistan T20Is: ഇന്ത്യന്‍ ടി20 ടീമിനുള്ളില്‍ കടുത്ത മത്സരമാണ് നേരിടുന്നത്. അവസരത്തിനായി നിരവധി താരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ അഫ്ഗാനെതിരായ ടി20 പരമ്പര മൂന്ന് താരങ്ങള്‍ക്ക് നിര്‍ണായകമാണ്; സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-and-Varun-Chakravarthy.jpg" class="attachment-large size-large wp-post-image" alt="Sanju Samson and Varun Chakravarthy" /></figure><p>ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീം വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങുകയാണ്. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയോടെയാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലേക്ക് പോകുന്നതിന് മുമ്പ് തയ്യാറെടുപ്പ് നടത്താന്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ലഭിക്കുന്ന മികച്ച അവസരമാണ് മൂന്ന് മത്സരങ്ങളുടെ ഈ ടി20 പരമ്പര. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷം ടി20യില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ സമ്പൂര്‍ണ തോല്‍വി നേരിട്ടു. സിംബാബ്‌വെയ്‌ക്കെതിരെ മാത്രമാണ് വിജയിക്കാനായത്.</p>
<p>ഇന്ത്യന്‍ ടി20 ടീമിനുള്ളില്‍ കടുത്ത മത്സരമാണ് നേരിടുന്നത്. അവസരത്തിനായി നിരവധി താരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ അഫ്ഗാനെതിരായ ടി20 പരമ്പര മൂന്ന് താരങ്ങള്‍ക്ക് നിര്‍ണായകമാണ്; സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക്.</p>
<h3>സഞ്ജു സാംസണ്‍</h3>
<p>അഫ്ഗാന്‍ പരമ്പര മലയാളിതാരം സഞ്ജു സാംസണ് അതിനിര്‍ണായകമാണ്. ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍മമെന്റായിരുന്നെങ്കിലും അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് വന്‍ തിരിച്ചടിയാണ് സഞ്ജു നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് പരിഗണിച്ചതുമില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-returns-to-team-india-big-selection-dilemma-for-gambhir-ahead-of-afghanistan-t20-series-2229819.html">Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന</a></strong></p>
<p>ഇന്ത്യക്കായി കളിച്ച അവസാന നാല് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് വെറും 33 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിൽ 5, 0, 1, 27 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ. ഓപ്പണിങ് സ്ഥാനത്തേക്ക് അഭിഷേക് ശര്‍മയും, വൈഭവ് സൂര്യവംശിയും, വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പ്ലേയിങ്‌ ഇലവനിൽ സ്ഥാനം ലഭിക്കുകയാണെങ്കിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.</p>
<h3>വരുൺ ചക്രവർത്തി</h3>
<p>അടുത്തിടെ മോശം പ്രകടനമാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പുറത്തെടുക്കുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ട്വന്റി-20 ബൗളർ എന്ന നിലയിലാണ് ഈ മിസ്റ്ററി സ്പിന്നർ 2026 ട്വന്റി-20 ലോകകപ്പ് ആരംഭിച്ചത്. ഇന്ത്യക്കായി കളിച്ച അവസാന ഏഴ് മത്സരങ്ങളിൽ നിന്ന് വെറും 6 വിക്കറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.</p>
<h3>വാഷിങ്ടണ്‍ സുന്ദര്‍</h3>
<p>വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ സമീപകാല പ്രകടനവും നിരാശജനകമാണ്. അവസാനമായി കളിച്ച അഞ്ച് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.</p>
<h3>English Summary</h3>
<p>India will host Afghanistan for a three-match T20I series in Delhi starting September 13. The Shreyas Iyer-led side aims to build momentum before departing for the 2026 Asian Games. Sanju Samson, Varun Chakravarthy, and Washington Sundar face mounting pressure to deliver strong performances. All three players must prove their fitness and form to secure their spots in the T20I setup.</p>
]]></content:encoded>
				</item>
							<item>
					<title>2027 ലോകകപ്പിൽ കളിക്കുമോ? ഒടുവിൽ മൗനം വെടിഞ്ഞ് രോഹിത് ശർമ്മ</title>
					<link>https://www.malayalamtv9.com/photo-gallery/rohit-sharma-breaks-silence-on-playing-2027-odi-world-cup-2230065.html</link>
					<pubDate>Thu, 10 Sep 2026 19:47:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/rohit-sharma-breaks-silence-on-playing-2027-odi-world-cup-2230065.html</guid>
					<description><![CDATA[<p>Rohit Sharma Reacts to World Cup 2027 Participation Speculations: അടുത്ത ലോകകപ്പിൽ അദ്ദേഹം കളിക്കുമോ എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ രോഹിത് ശര്‍മ മൗനം വെടിഞ്ഞത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ വെച്ച് സദസ്സിൽ നിന്നുള്ള ഒരാളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-1.jpg" class="attachment-large size-large wp-post-image" alt="Rohit Sharma World Cup 2027 Selection" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2230065 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-1.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma World Cup 2027 Selection" aria-describedby="gallery-4-2230075" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230075'>
				2027-ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ കളിക്കുമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വ്യാപകമാണ്. തന്നേക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് രോഹിത് ശര്‍മ രംഗത്തെത്തി. 2027 ഒക്ടോബർ ഇനിയും വളരെ അകലെയാണെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി താരം വ്യക്തമാക്കി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-2.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma World Cup 2027 Selection" aria-describedby="gallery-4-2230076" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230076'>
				ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിതിന്റെ കരിയർ ഇനി ഏത് ദിശയിലേക്ക് പോകുമെന്നതിനെക്കുറിച്ചാണ് ആരാധകരും മുന്‍ താരങ്ങളും ചര്‍ച്ച ചെയ്യുന്നത്. അടുത്ത ലോകകപ്പിൽ അദ്ദേഹം കളിക്കുമോ എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ രോഹിത് മൗനം വെടിഞ്ഞത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ വെച്ച് സദസ്സിൽ നിന്നുള്ള ഒരാളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-3.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma World Cup 2027 Selection" aria-describedby="gallery-4-2230077" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-3.jpg 150w, https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230077'>
				&#8220;2027 ഒക്ടോബർ ഇനിയും ഒരുപാട് അകലെയാണ്, അതിനെക്കുറിച്ച് നമുക്ക് അപ്പോൾ നോക്കാം&#8221;, എന്നായിരുന്നു രോഹിതിന്റെ മറുപടി. ഇന്ത്യ കിരീടം നേടുകയാണെങ്കിൽ, 2024-ൽ രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം വെസ്റ്റ് ഇൻഡീസിലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം മുംബൈയിൽ നടത്തിയതുപോലെ ആരാധകർക്കായി ഓപ്പൺ ബസ് പരേഡ് ഉണ്ടായിരിക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഇനി ഒരു ബസ് പരേഡ് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-4.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma World Cup 2027 Selection" aria-describedby="gallery-4-2230078" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-4.jpg 150w, https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230078'>
				നേരത്തെ, രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ തള്ളിക്കളഞ്ഞിരുന്നു. രോഹിത് മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ആവശ്യമില്ലാത്ത അഭ്യൂഹങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നായിരുന്നു സൈകിയ വ്യക്തമാക്കിയത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma World Cup 2027 Selection" aria-describedby="gallery-4-2230079" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection.jpg 150w, https://images.malayalamtv9.com/uploads/2026/09/Rohit-Sharma-World-Cup-2027-Selection.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230079'>
				&#8220;എല്ലാ മത്സരങ്ങളിലും അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അപ്പോൾ പിന്നെ ഇനി എന്താണ് വേണ്ടത്? കഴിഞ്ഞ മത്സരത്തിൽ (ഇംഗ്ലണ്ടിനെതിരെ) അദ്ദേഹം 138 റൺസ് നേടിയിരുന്നു, അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ഈ അഭ്യൂഹങ്ങൾ? ഊഹാപോഹങ്ങൾ പരത്തുന്നവർക്ക് കൂടുതൽ കൊടുക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല&#8221;, സൈകിയ വിശദീകരിച്ചു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Harshit Rana: അഫ്ഗാന്‍ പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനും ഹര്‍ഷിത് റാണയില്ല; പകരക്കാരനെ പ്രഖ്യാപിച്ചു</title>
					<link>https://www.malayalamtv9.com/photo-gallery/harshit-rana-ruled-out-of-afghanistan-t20is-and-asian-games-2026-yash-thakur-named-replacement-2230026.html</link>
					<pubDate>Thu, 10 Sep 2026 18:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/harshit-rana-ruled-out-of-afghanistan-t20is-and-asian-games-2026-yash-thakur-named-replacement-2230026.html</guid>
					<description><![CDATA[<p>Harshit Rana Out, Yash Thakur In : അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും 2026-ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഹർഷിത് റാണയെ ഒഴിവാക്കി. പരിക്കാണ് കാരണം. ഹർഷിതിന് പകരം പേസർ യാഷ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury.jpg" class="attachment-large size-large wp-post-image" alt="Harshit Rana Injury" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2230026 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury.jpg" class="attachment-thumbnail size-thumbnail" alt="Harshit Rana Injury" aria-describedby="gallery-5-2230030" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury.jpg 150w, https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230030'>
				അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും 2026-ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഹർഷിത് റാണയെ ഒഴിവാക്കി. പരിക്കാണ് കാരണം. സെന്റർ ഓഫ് എക്സലൻസിലായിരുന്ന താരം മികച്ച പുരോഗതി കൈവരിച്ചുവരികയായിരുന്നുവെന്ന് ബിസിസിഐ അറിയിച്ചു (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-3.jpg" class="attachment-thumbnail size-thumbnail" alt="Harshit Rana Injury" aria-describedby="gallery-5-2230029" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-3.jpg 150w, https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230029'>
				എന്നാല്‍ സെപ്തംബര്‍ ഏഴിന് പന്തെറിയുന്നതിനിടെ താരത്തിന് &#8216;റെക്റ്റസ് ഫെമോറിസ്&#8217; സ്റ്റ്രെയിൻ (തുടയിലെ പേശികൾക്ക് പരുക്ക്) അനുഭവപ്പെടുകയും തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കുകയുമായിരുന്നു. ഹർഷിതിന് പകരം പേസർ യാഷ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയ്ക്കായി ഇതിന് മുമ്പ് രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് യാഷ് താക്കൂര്‍.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Yash-Thakur.jpg" class="attachment-thumbnail size-thumbnail" alt="Yash Thakur" aria-describedby="gallery-5-2230031" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Yash-Thakur.jpg 150w, https://images.malayalamtv9.com/uploads/2026/09/Yash-Thakur.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230031'>
				വിധർഭയിൽ നിന്നുള്ള 27 കാരനായ ഫാസ്റ്റ് ബൗളർ യാഷ്, ജൂലൈയിൽ നടന്ന ഇന്ത്യൻ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലാണ് ടി20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങൾ കളിച്ച താരം നാല് വിക്കറ്റുകൾ വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 50 മത്സരങ്ങളിൽ നിന്ന് 7.04 എന്ന മികച്ച എക്കോണമി റേറ്റിൽ 81 വിക്കറ്റുകൾ  നേടി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-1.jpg" class="attachment-thumbnail size-thumbnail" alt="Harshit Rana Injury" aria-describedby="gallery-5-2230027" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230027'>
				ഏഷ്യൻ ഗെയിംസിനായി ഇന്ത്യ ശക്തമായ ടീമിനെ തന്നെയാണ് അണിനിരത്തുന്നത്. സ്‌ക്വാഡിലുണ്ടെങ്കിലും ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റാണയ്ക്ക് പരിക്കേറ്റതും ഒഴിവാക്കിയതും.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-2.jpg" class="attachment-thumbnail size-thumbnail" alt="Harshit Rana Injury" aria-describedby="gallery-5-2230028" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Harshit-Rana-Injury-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230028'>
				ഈ വര്‍ഷം പരിക്കുകള്‍ റാണയെ തുടര്‍ച്ചയായി വലച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഐപിഎല്ലിലുമുണ്ടായിരുന്നില്ല. ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ ഹാംസ്ട്രിംഗ് പരുക്കേറ്റ താരം സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് അടുത്ത പരിക്കേറ്റത്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>India vs Bangladesh Women’s Asia Cup Live Score: സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്തു; ഇന്ത്യ ഫൈനലില്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-bangladesh-womens-asia-cup-2026-live-cricket-score-ind-vs-ban-semi-final-today-match-highlights-latest-news-in-malayalam-2229995.html</link>
					<pubDate>Thu, 10 Sep 2026 17:35:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-bangladesh-womens-asia-cup-2026-live-cricket-score-ind-vs-ban-semi-final-today-match-highlights-latest-news-in-malayalam-2229995.html</guid>
					<description><![CDATA[<p>India vs Bangladesh, Women’s Asia Cup 2026 Live Score Updates: വനിതാ ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. അനായാസ ജയവുമായി ഫൈനലിലെത്തുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-W-vs-Bangladesh-W-Asia-Cup-2026-Semi-Final.jpg" class="attachment-large size-large wp-post-image" alt="India W vs Bangladesh W Asia Cup 2026 Semi Final" /></figure><p>വനിതാ ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശ് താരതമ്യേന ദുര്‍ലബരായ എതിരാളികളാണ്. അതുകൊണ്ട് തന്നെ അനായാസ ജയവുമായി ഫൈനലിലെത്തുകയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ തുടങ്ങിയവരുടെ ഫോമിലാണ് പ്രതീക്ഷ. എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. പ്രതിക റാവലും തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്.</p>
<p>അപരാജിതരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയോട് തോറ്റിരുന്നു. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. സെപ്തംബര്‍ 13-നാണ് ഫൈനല്‍. ഇന്ത്യ-ബംഗ്ലാദേശ് സെമി ഫൈനല്‍ പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിന്റെ ഈ ലൈവ് ബ്ലോഗിലൂടെ വായിക്കാം.</p>
]]></content:encoded>
				</item>
							<item>
					<title>India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?</title>
					<link>https://www.malayalamtv9.com/sports/brazil-squad-announced-for-historic-india-friendly-in-kolkata-vinicius-jr-included-2229943.html</link>
					<pubDate>Thu, 10 Sep 2026 15:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/brazil-squad-announced-for-historic-india-friendly-in-kolkata-vinicius-jr-included-2229943.html</guid>
					<description><![CDATA[<p>Brazil Announces 26-Man Squad Against India: റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറും ബാഴ്‌സലോണ വിംഗർ റാഫിന്യയും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ നിര തന്നെയുണ്ട്. പ്രമുഖരിൽ മാർക്വിന്യസ്, ബ്രൂണോ ഗുയിമാറെസ്, ഡഗ്ലസ് ലൂയിസ്, എൻഡ്രിക്, എസ്തേവാവോ, ജോവോ പെഡ്രോ എന്നിവരും ഉള്‍പ്പെടുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Brazil-Football-Team.jpg" class="attachment-large size-large wp-post-image" alt="Brazil Football Team" /></figure><p>ഇന്ത്യയ്‌ക്കെതിരെ ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍. ഹെഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 26 അംഗ സംഘത്തിൽ റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറും ബാഴ്‌സലോണ വിംഗർ റാഫിന്യയും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ നിര തന്നെയുണ്ട്. ബ്ലൂ ടൈഗേഴ്‌സിനെതിരായ പോരാട്ടത്തിനായി ഇന്ത്യയിലേക്ക് വിമാനം കയറുന്ന പ്രമുഖരിൽ മാർക്വിന്യസ്, ബ്രൂണോ ഗുയിമാറെസ്, ഡഗ്ലസ് ലൂയിസ്, എൻഡ്രിക്, എസ്തേവാവോ, ജോവോ പെഡ്രോ എന്നിവരും ഉള്‍പ്പെടുന്നു.</p>
<p>ചില പ്രമുഖ താരങ്ങളുടെ അഭാവം ശ്രദ്ധേയമാണ്. ഗോള്‍കീപ്പര്‍മാരായ അലിസണെയും എഡേഴ്സണെയും ഒഴിവാക്കി. വെറ്ററൻ താരം കാസെമിറോയെയും ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതിരോധ നിരയിലേക്ക് യായീർ കുൻഹ, വിറ്റോർ റൈസ് എന്നീ യുവതാരങ്ങളെ ഉൾപ്പെടുത്തി. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സെപ്തംബര്‍ 25-നും, 29-നും ഓസ്‌ട്രേലിയക്കെതിരെ രണ്ട് മത്സരങ്ങള്‍ ബ്രസീല്‍ കളിക്കുന്നുണ്ട്.</p>
<h3>ശക്തമായ ആക്രമണ നിര</h3>
<p>വിനീഷ്യസ്, റാഫിന്യ, എൻഡ്രിക് എന്നിവർക്കൊപ്പം എസ്തേവാവോ, ജോവോ പെഡ്രോ, പെഡ്രോ, റയാൻ, സാമുവൽ ലിനോ എന്നിവരും ചേരുന്നതോടെ ശക്തമായ ആക്രമണ നിരയെയാണ് ബ്രസീല്‍ രംഗത്തിറക്കുന്നത്. ബ്രൂണോ ഗുയിമാറെസ്, ഡഗ്ലസ് ലൂയിസ് എന്നിവർ മിഡ്ഫീല്‍ഡില്‍ നേതൃത്വം നല്‍കും. ആന്ദ്രേ സന്റോസ്, ബ്രെനോ ബിഡോൺ, ഡാനിലോ സന്റോസ്, ഗബ്രിയേൽ ബോണ്ടെമ്പോ എന്നിവരും സംഘത്തിലുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/india-brazil-friendly-match-on-october-3-uruguay-match-on-october-6-aiff-releases-schedule-of-13-matches-2229467.html">ഇന്ത്യ- ബ്രസീൽ സൗഹൃദമത്സരം ഒക്ടോബർ 3ന്; ഉറുഗ്വേ മത്സരം 6ന്; 13 മത്സരങ്ങളുടെ ഷെഡ്യൂൾ AIFF പുറത്തുവിട്ടു</a></strong></p>
<p>ഗബ്രിയേൽ മഗൽഹെയ്‌സും മാർക്വിന്യസുമാണ് പ്രതിരോധ നിരയിലെ പ്രധാനികൾ. ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, യായീർ, മാത്യുസിഞ്ഞോ, മൗറോ ജൂനിയർ, വിറ്റോർ റൈസ്, വെസ്‌ലി എന്നിവരാണ് മറ്റ് പ്രതിരോധ താരങ്ങൾ. ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ എന്നിവരാണ് ടീമിലെ മൂന്ന് ഗോൾകീപ്പർമാർ.</p>
<h3>ഇന്ത്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീം:</h3>
<ul>
<li>ഗോൾകീപ്പർമാർ: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ</li>
<li>പ്രതിരോധ താരങ്ങൾ: ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, ഗബ്രിയേൽ മഗൽഹെയ്‌സ്, യായീർ കുൻഹ, മാർക്വിന്യസ്, മാത്യുസിഞ്ഞോ, മൗറോ ജൂനിയർ, വിറ്റോർ റൈസ്, വെസ്‌ലി.</li>
<li>മിഡ്‌ഫീൽഡർമാർ: ആന്ദ്രേ സന്റോസ്, ബ്രെനോ, ബ്രൂണോ ഗുയിമാറെസ്, ഡാനിലോ, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോണ്ടെമ്പോ.</li>
<li>മുന്നേറ്റ താരങ്ങൾ: എൻഡ്രിക്, എസ്തേവാവോ, ജോവോ പെഡ്രോ, പെഡ്രോ, റാഫിന്യ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ.</li>
</ul>
<p>കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 7:30-നാണ് മത്സരം ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ബ്രസീലും ഇന്ത്യയും പരസ്പരം ഏറ്റുമുട്ടുന്നത്.</p>
<h3>English Summary</h3>
<p>Brazil has announced a 26-man squad for an international friendly against India on October 3 in Kolkata. Head coach Carlo Ancelotti has included stars like Vinicius Jr and Raphinha along with several young players. The match marks the first-ever meeting between the senior men's national teams of Brazil and India.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-returns-to-team-india-big-selection-dilemma-for-gambhir-ahead-of-afghanistan-t20-series-2229819.html</link>
					<pubDate>Thu, 10 Sep 2026 07:16:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-returns-to-team-india-big-selection-dilemma-for-gambhir-ahead-of-afghanistan-t20-series-2229819.html</guid>
					<description><![CDATA[<p>Sanju Samson’s Return Puts India’s Opening Pair Under the Spotlight: സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളും ഡല്‍ഹിയില്‍ വെച്ചാണ് നടക്കുന്നത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമാണ് മത്സരത്തിനിറങ്ങുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-Returns-Ahead-of-Afghanistan-T20.jpg" class="attachment-large size-large wp-post-image" alt="Sanju Samson Returns Ahead Of Afghanistan T20" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന പേരുകളിലൊന്നാണ് മലയാളി താരം സഞ്ജു സാംസണിന്റേത്. ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഏത് സ്ഥാനമാണ് ലഭിക്കുക എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രധാന ചോദ്യം. ഓപ്പണിങ് സ്ഥാനത്തേക്ക് മൂന്ന് മികച്ച താരങ്ങള്‍ എത്തിയതോടെ ടീം മാനേജ്‌മെന്റിന് മുന്നില്‍ പ്രതിസന്ധിയും ശക്തമായിരിക്കുകയാണ്. സഞ്ജു സാംസണെ മാറ്റിനിര്‍ത്തുന്നത് ആരാധകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമാകുമെന്ന കാര്യം ഉറപ്പാണ്.</p>
<p>സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളും ഡല്‍ഹിയില്‍ വെച്ചാണ് നടക്കുന്നത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമാണ് മത്സരത്തിനിറങ്ങുന്നത്.</p>
<p>നിലവില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ടിനാണ് സാധ്യതയുള്ളത്. എന്നാല്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഇതെല്ലാം മാറ്റിമറിക്കുന്നതിന് കാരണമായേക്കും. ഐപിഎല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തിയ വൈഭവ് 16 മത്സരങ്ങളില്‍ 776 റണ്‍സ് നേടിയിരുന്നു. 237.30 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിന്റെ ശ്രദ്ധേയമായിരുന്നു. അതിനാല്‍ തന്നെ വൈഭവിന് മുന്നില്‍ പുത്തന്‍ സാധ്യതകള്‍ തുറന്നേക്കും.</p>
<p>ഇതിന് പിന്നാലെ സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിലും വൈഭവ് തന്റെ മികവ് തെളിയിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് നേടിയ താരം രണ്ട് അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വൈഭവ് മൂന്നാം മത്സരത്തില്‍ 49 പന്തില്‍ 81 റണ്‍സും നേടി. പരമ്പരയിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.</p>
<p>ഇതോടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ വൈഭവിനെ പുറത്തിരുത്തുന്നത് ടീം മാനേജ്‌മെന്റിന് എളുപ്പമുള്ള തീരുമാനമാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണെ ബെഞ്ചിലിരുത്തുന്നതും വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യ പരീക്ഷിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ആ കൂട്ടുകെട്ട് തുടരുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-t20i-multiple-milestones-await-sanju-samson-2229677.html" target="_blank" rel="noopener">Sanju Samson: ഒറ്റ മത്സരം തന്നെ ധാരാളം! സഞ്ജു സാംസണ്‍ രണ്ട് നേട്ടങ്ങള്‍ക്ക് തൊട്ടരികെ</a></strong></p>
<p>സഞ്ജുവിനെ ഓപ്പണറായി ഇറക്കിയാല്‍ വൈഭവിന് പുറത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം. മറിച്ച് അഭിഷേക്-വൈഭവ് കൂട്ടുകെട്ട് തുടരുകയാണെങ്കില്‍ സഞ്ജുവിനെ മധ്യനിരയില്‍ ഇറക്കേണ്ടിവരും. എന്നാല്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ മധ്യനിരയിലുള്ളതിനാല്‍ സഞ്ജുവിന് അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നതും അത്ര എളുപ്പമല്ല.</p>
<p>വിക്കറ്റ് കീപ്പര്‍-ബാറ്ററായി സഞ്ജുവിന്റെ സാന്നിധ്യവും ടീമിന്റെ ഘടനയില്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നതിനൊപ്പം മികച്ച ഫോമിലുള്ള വൈഭവിനും അഭിഷേകിനും അവസരം നല്‍കാനുള്ള വഴി കണ്ടത്തേണ്ടത് ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനും മുന്നിലെ വലിയ വെല്ലുവിളിയാണ്.</p>
<p>അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ആരായിരിക്കും എന്നത് പരമ്പരയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. സഞ്ജു സാംസണിന്റെ തിരിച്ചുവരവോടെ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ മത്സരം കടുത്തിരിക്കുകയാണ്. മികച്ച താരങ്ങളെ പുറത്തിരുത്തേണ്ടിവരുന്നത് ഗംഭീറിന് വലിയ തലവേദന സൃഷ്ടിക്കും.</p>
<h3>English Summary</h3>
<p>Sanju Samson’s return to Team India has created a selection dilemma ahead of the Afghanistan T20 series. The competition for the opening spots is expected to be intense.</p>
]]></content:encoded>
				</item>
							<item>
					<title>അടുത്ത ലോകകപ്പില്‍ &#8216;റോ-കോ&#8217; തുടരുമോ? ഉറപ്പില്ല! നെഹ്‌റയുടെ മുന്നറിയിപ്പ്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/ashish-nehra-speaks-out-on-rohit-sharma-and-virat-kohlis-2027-odi-world-cup-future-2229772.html</link>
					<pubDate>Wed, 09 Sep 2026 22:29:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ashish-nehra-speaks-out-on-rohit-sharma-and-virat-kohlis-2027-odi-world-cup-future-2229772.html</guid>
					<description><![CDATA[<p>Rohit Sharma and Virat Kohli’s 2027 ODI World Cup Future : ഇന്ത്യന്‍ ടീമില്‍ ആരുടെയും സ്ഥാനം ഉറപ്പില്ലെന്ന് ആശിഷ്‌ നെഹ്‌റ പറഞ്ഞു. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിട്ടും ടി20യില്‍ ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്താത്തതാണ് നെഹ്‌റ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Ashish-Nehra-1.jpg" class="attachment-large size-large wp-post-image" alt="Ashish Nehra" /></figure><p>അടുത്ത ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയും, വിരാട് കോലിയും കളിക്കുമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. പ്രധാനമായും രോഹിതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ച. രോഹിതിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഏതാനും ദിവസം മുമ്പ് തള്ളിക്കളഞ്ഞിരുന്നു. എന്നാലും ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. എന്നാല്‍ ലോകകപ്പിലെ രോഹിതിന്റെയും കോലിയുടെയും സാധ്യത ഇപ്പോള്‍ പ്രവചിക്കുന്നത് അപക്വമാണെന്ന് മുന്‍ താരം ആശിഷ് നെഹ്‌റ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ വാർഷിക പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>"കഴിഞ്ഞ ദശകത്തിൽ രോഹിതും വിരാടും എന്താണ് നേടിയതെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം 13 മാസം എന്നത് വളരെ നീണ്ട സമയമാണ്. രോഹിത് ശർമ്മയോ വിരാട് കോലിയോ അവിടെ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ വളരെ പ്രയാസമാണ്. ആ രണ്ടുപേരുടെ കാര്യം അവിടെ നിൽക്കട്ടെ, പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണ്", നെഹ്‌റ പറഞ്ഞതായി റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.</p>
<h3>ആരുടെയും സ്ഥാനം ഉറപ്പില്ല</h3>
<p>ഇന്ത്യന്‍ ടീമില്‍ ആരുടെയും സ്ഥാനം ഉറപ്പില്ലെന്ന് നെഹ്‌റ പറഞ്ഞു. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിട്ടും ടി20യില്‍ ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്താത്തതാണ് നെഹ്‌റ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. രോഹിതിനെയും കോലിയെയും കുറിച്ചുള്ള വലിയ ചോദ്യം പ്രായം കൊണ്ട് മാത്രം തീരുമാനിക്കപ്പെടാതെ അവരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും നിൽക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ashish-nehra-reacts-to-india-head-coach-rumors-amid-gautam-gambhir-scrutiny-2229366.html">“ഭാര്യ സമ്മതിച്ചാൽ മാത്രം നോക്കാം!” ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തെക്കുറിച്ച് ആശിഷ് നെഹ്റ</a></strong></p>
<p>"അവർ നന്നായി കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് പാടില്ല? എന്നാൽ വീണ്ടും പറയട്ടെ, നിങ്ങൾ പരിശീലകനാണെങ്കിലും അല്ലെങ്കിൽ ഞാൻ പരിശീലകനാണെങ്കിലും, അത് എന്റെ മാത്രം തീരുമാനമായിരിക്കില്ല. ബിസിസിഐയിൽ അത് അങ്ങനെ നടപ്പിലാകില്ല. സെലക്ടർമാരും മറ്റ് തീരുമാനമെടുക്കുന്നവരും ഇതിലുണ്ട്. അതിനാൽ തീരുമാനമെടുക്കൽ പ്രക്രിയയിൽ ധാരാളം ആളുകൾ ഉൾപ്പെട്ടിരിക്കുന്നു,” നെഹ്‌റ പറഞ്ഞു.</p>
<p>ഇന്ത്യൻ ടീമിനൊപ്പം താൻ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും, ലോകകപ്പ് ടീമിനെ ഇത്രയും മുൻകൂട്ടി പ്രവചിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്തതായിരിക്കുമെന്നും മുന്‍താരം വ്യക്തമാക്കി. ലോകകപ്പ് ഇപ്പോഴും 13 മാസം അകലെയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ മാത്രമല്ല, എല്ലാ കായികരംഗത്തും രണ്ടു മൂന്ന് ആഴ്ചകൾ കൊണ്ട് കാര്യങ്ങൾ എത്രത്തോളം മാറാമെന്ന് നമ്മൾ കണ്ടിട്ടുണ്ടെന്നും ആശിഷ് നെഹ്‌റ പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളില്‍ രോഹിതും കോലിയുമുണ്ടോയെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് ടീം മാനേജ്‌മെന്റ് സൂചന നല്‍കിയിട്ടില്ല.</p>
<h3>English Summary</h3>
<p>Uncertainty surrounds the ODI futures of Rohit Sharma and Virat Kohli ahead of the 2027 World Cup. Former pacer Ashish Nehra believes it is too early to predict their presence in the squad. He emphasized that team selections change rapidly based on current performance rather than age alone. Both batters remain key players, but their selection will depend on consistent future performances.</p>
]]></content:encoded>
				</item>
							<item>
					<title>Ishan Kishan: 39 വർഷത്തെ റെക്കോർഡ് തകർത്തു; ദുലീപ് ട്രോഫി ഫൈനലിൽ ഇഷാൻ കിഷന് ചരിത്രനേട്ടം</title>
					<link>https://www.malayalamtv9.com/photo-gallery/duleep-trophy-2026-ishan-kishan-shatters-raman-lambas-39-year-old-match-record-2229736.html</link>
					<pubDate>Wed, 09 Sep 2026 21:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/duleep-trophy-2026-ishan-kishan-shatters-raman-lambas-39-year-old-match-record-2229736.html</guid>
					<description><![CDATA[<p>Ishan Kishan Highest Runs in Duleep Trophy Match: ദുലീപ് ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് തകർത്തതിന് പിന്നാലെയാണ് ഇഷാന്‍ കിഷന്‍ മറ്റൊരു നേട്ടം സ്വന്തമാക്കിയത്. ഒരു ദുലീപ് ട്രോഫി മത്സരത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസെന്ന രാമൻ ലാംബയുടെ റെക്കോഡാണ് താരം മറികടന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-3-1.jpg" class="attachment-large size-large wp-post-image" alt="Ishan Kishan" /></figure><p>
		<style type="text/css">
			#gallery-6 {
				margin: auto;
			}
			#gallery-6 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-6 img {
				border: 2px solid #cfcfcf;
			}
			#gallery-6 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-6' class='gallery galleryid-2229736 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-3-1.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-6-2229756" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-3-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-3-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2229756'>
				ദുലീപ് ട്രോഫി ചരിത്രത്തില്‍ ഒറ്റ മത്സരത്തിൽ (രണ്ട് ഇന്നിംഗ്സുകളിലുമായി) ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇഷാന്‍ കിഷന്‍. സൗത്ത് സോണിനെതിരെ നടക്കുന്ന ഫൈനലില്‍ ഈസ്റ്റ് സോണ്‍ ക്യാപ്റ്റനായ ഇഷാന്‍ ആദ്യ ഇന്നിങ്‌സില്‍ 334 പന്തില്‍ 270 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം ഇന്നിങ്‌സില്‍ 98 പന്തില്‍ 80 റണ്‍സ് നേടി. രണ്ട് ഇന്നിങ്‌സുകളിലുമായി നേടിയത് 350 റണ്‍സ് (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-1-1.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-6-2229754" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-1-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2229754'>
				ദുലീപ് ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് തകർത്തതിന് പിന്നാലെയാണ് താരം മറ്റൊരു നേട്ടം സ്വന്തമാക്കിയത്. ഒരു ദുലീപ് ട്രോഫി മത്സരത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസെന്ന രാമൻ ലാംബയുടെ റെക്കോഡാണ് താരം മറികടന്നത്. 1987-ൽ ഭിലായിൽ വെച്ച് നടന്ന ദുലീപ് ട്രോഫി ഫൈനലിൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി കളിച്ച രാമൻ ലാംബ 320 റൺസ് നേടിയിരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-2-1.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-6-2229755" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-2-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-2-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2229755'>
				ആ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ 320 റൺസ് നേടിയ അദ്ദേഹത്തിന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. രാമൻ ലാംബയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇഷാന്‍ കിഷന്‍ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ 30 ഫോറുകളും, ഏഴ് സിക്‌സുകളുമാണ് കിഷന്‍ നേടിയത്. ത്രിപുരാണ വിജയിയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കി പുറത്തായി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-4-1.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-6-2229757" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-4-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-4-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2229757'>
				രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് ഫോറും, മൂന്ന് സിക്‌സുമാണ് താരം അടിച്ചുകൂട്ടിയത്. മലയാളി താരം എംഡി നിധീഷ് എറിഞ്ഞ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ ശിഖർ മോഹനുമൊത്ത് 170 പന്തിൽ 126 റൺസാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-6.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-6-2229758" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-6.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2229758'>
				രണ്ടാം ഇന്നിംഗ്സിലെ ഇഷാന്റെ മികച്ച ബാറ്റിംഗ് പ്രകടനം, അഞ്ച് വിക്കറ്റുകൾ ശേഷിക്കെ ഈസ്റ്റ് സോണിന്റെ ആകെ ലീഡ് 584 റൺസായി ഉയർത്താൻ സഹായിച്ചു. മത്സരത്തിൽ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ, ഈസ്റ്റ് സോൺ ദൂലീപ് ട്രോഫി 2026 ചാമ്പ്യൻമാരാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇഷാനെ സംബന്ധിച്ചിടത്തോളം ഇത് വളരെ മികച്ചൊരു നേട്ടമായിരിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>ബിഗ് ബാഷ് സ്വകാര്യവത്കരണത്തിനെതിരെ വ്യാപക വിമര്‍ശനം; ക്രിക്കറ്റ് ഓസ്ട്രേലിയയും &#8216;പ്ലെയേഴ്സ് അസോസിയേഷ&#8217;നും നേർക്കുനേർ</title>
					<link>https://www.malayalamtv9.com/sports/cricket-news/bbl-privatisation-face-opposition-ca-and-aca-clash-over-franchise-sales-2229732.html</link>
					<pubDate>Wed, 09 Sep 2026 20:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/bbl-privatisation-face-opposition-ca-and-aca-clash-over-franchise-sales-2229732.html</guid>
					<description><![CDATA[<p>BBL Privatisation: സിഎയുടെ ഈ പ്രഖ്യാപനം കൊണ്ട് മാത്രം വിൽപ്പന നടപടികൾ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് എസിഎ ചീഫ് എക്സിക്യൂട്ടീവ് പോൾ മാർഷ് പറഞ്ഞു. പുതിയ കരാറിൽ ആദ്യം ചർച്ച ചെയ്ത് ധാരണയിലെത്തണമെന്ന് പ്ലെയേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ മാർഷ് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Big-Bash-League-Privatisation.jpg" class="attachment-large size-large wp-post-image" alt="Big Bash League Privatisation" /></figure><p>ബിഗ് ബാഷ് ലീഗിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള 'ക്രിക്കറ്റ് ഓസ്ട്രേലിയയുടെ' (CA) നീക്കത്തിനെതിരെ 'ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ' (ACA) രംഗത്ത്. ഏതെങ്കിലും ഫ്രാഞ്ചൈസി വിൽപ്പന പൂർത്തിയാക്കുന്നതിന് മുൻപ് പരിഹരിക്കപ്പെടേണ്ട നിരവധി പ്രധാന പ്രശ്നങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ബിബിഎല്ലിലും ഡബ്ല്യുബിബിഎല്ലിലും സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി സിഎ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെൽബൺ റെനഗേഡ്സിനെയാണ് ആദ്യമായി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. റെനഗേഡ്സ് ലൈസൻസിന്റെ വിൽപ്പന നടപടികൾ ഭരണസമിതി ആരംഭിച്ചുകഴിഞ്ഞു. 2027-28 സീസൺ മുതൽ ഒരു സ്വകാര്യ ഉടമയെ ഭരണമേൽപ്പിക്കാനാണ് നീക്കം.</p>
<p>സിഎയുടെ ഈ പ്രഖ്യാപനം കൊണ്ട് മാത്രം വിൽപ്പന നടപടികൾ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് എസിഎ ചീഫ് എക്സിക്യൂട്ടീവ് പോൾ മാർഷ് പറഞ്ഞു. പുതിയ കരാറിൽ ആദ്യം ചർച്ച ചെയ്ത് ധാരണയിലെത്തണമെന്ന് പ്ലെയേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ മാർഷ് പറഞ്ഞു.</p>
<p>"മെൽബൺ റെനഗേഡ്സിന്റെ വിൽപ്പന നടപടികൾ ആരംഭിക്കുന്നതടക്കം, ബിഗ് ബാഷ് ലീഗുകളിൽ സ്വകാര്യ നിക്ഷേപം നടപ്പിലാക്കുന്നത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ന് നടത്തിയ പ്രഖ്യാപനം ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ ഈ പ്രഖ്യാപനം, ഏത് വിൽപ്പന നടപടിയും പൂർത്തിയാകുന്നതിന് മുൻപ് പാലിക്കേണ്ട പ്രധാന നിബന്ധനകളിൽ മാറ്റം വരുത്തുന്നില്ല," മാർഷ് വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-t20i-multiple-milestones-await-sanju-samson-2229677.html">Sanju Samson: ഒറ്റ മത്സരം തന്നെ ധാരാളം! സഞ്ജു സാംസണ്‍ രണ്ട് നേട്ടങ്ങള്‍ക്ക് തൊട്ടരികെ</a></strong></p>
<h3>നിലവിലെ തർക്കത്തിന്റെ കാരണം</h3>
<p>സിഎയും എസിഎയും തമ്മിൽ ഒപ്പുവെക്കേണ്ട പുതിയ ധാരണാപത്രമാണ്‌ നിലവിലെ തർക്കത്തിന്റെ പ്രധാന കാരണം. കളിക്കാരുടെ കരാറുകൾ, സ്വകാര്യ ഉടമസ്ഥത മൂലമുണ്ടാകുന്ന സാമ്പത്തികപരമായ അനന്തരഫലങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും ചർച്ചയാകുന്നത്.</p>
<p>"പുതിയ ടീം ഉടമകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ധാരണാപത്രം താരങ്ങളുടെ പുതിയ കരാർ ക്രമീകരണങ്ങളും എസിഎയും സിഎയും തമ്മിൽ ചർച്ച ചെയ്ത് സമ്മതിക്കേണ്ടതുണ്ട്. നിർണ്ണായകമായ പല വിഷയങ്ങളും ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഒരു പുതിയ കരാറിലെത്തുന്നതിൽ ഇരുപക്ഷവും നിലവിൽ വളരെ അകലെയാണ്," മാർഷ് വ്യക്തമാക്കി.</p>
<h3>വിമര്‍ശിച്ച് ന്യൂ സൗത്ത് വെയില്‍സ്‌</h3>
<p>ബിഗ് ബാഷ് ലീഗ് സ്വകാര്യവൽക്കരിക്കാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തെ ന്യൂ സൗത്ത് വെയിൽസ് കടുപ്പത്തിൽ വിമർശിച്ചു. ഈ നീക്കം ക്രിക്കറ്റിൽ നിക്ഷേപം നടത്താനുള്ള കഴിവിനെ ബാധിക്കുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ന്യൂ സൗത്ത് വെയിൽസ് മുന്നറിയിപ്പ് നൽകി.</p>
<h3>English Summary</h3>
<p>Cricket Australia approved private investment in the Big Bash League, starting with selling the Melbourne Renegades. However, the Australian Cricketers' Association opposes the move until a new contract agreement is reached. Players are demanding a fair revenue share from these franchise sales before any deal proceeds. Meanwhile, Cricket NSW warned that privatization could harm grassroots cricket funding across Australia.</p>
]]></content:encoded>
				</item>
							<item>
					<title>പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ: ദേവ്ദത്ത് പടിക്കലും ഋതുരാജ് ഗെയ്ക്‌വാദും ക്യാപ്റ്റന്മാർ; ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നു</title>
					<link>https://www.malayalamtv9.com/photo-gallery/india-a-squad-vs-australia-a-hardik-pandya-included-subject-to-fitness-padikkal-gaikwad-to-lead-2229722.html</link>
					<pubDate>Wed, 09 Sep 2026 19:40:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/india-a-squad-vs-australia-a-hardik-pandya-included-subject-to-fitness-padikkal-gaikwad-to-lead-2229722.html</guid>
					<description><![CDATA[<p>India A Squad Announced for Australia A Series : രണ്ട് മൾട്ടി-ഡേ (നാല് ദിവസത്തെ) മത്സരങ്ങളും തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്. മൾട്ടി-ഡേ ടീമിന്റെ ക്യാപ്റ്റനായി ദേവ്ദത്ത് പടിക്കലിനെയും വൈസ് ക്യാപ്റ്റനായി സായ് സുദർശനെയും തിരഞ്ഞെടുത്തിട്ടുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Devdutt-Padikkal.jpg" class="attachment-large size-large wp-post-image" alt="Devdutt Padikkal" /></figure><p>
		<style type="text/css">
			#gallery-7 {
				margin: auto;
			}
			#gallery-7 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-7 img {
				border: 2px solid #cfcfcf;
			}
			#gallery-7 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-7' class='gallery galleryid-2229722 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Devdutt-Padikkal.jpg" class="attachment-thumbnail size-thumbnail" alt="Devdutt Padikkal" aria-describedby="gallery-7-2229723" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Devdutt-Padikkal.jpg 150w, https://images.malayalamtv9.com/uploads/2026/09/Devdutt-Padikkal.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2229723'>
				ഓസ്ട്രേലിയ എയ്‌ക്കെതിരെ നടക്കാനിരിക്കുന്ന  പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമുകളെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. രണ്ട് മൾട്ടി-ഡേ (നാല് ദിവസത്തെ) മത്സരങ്ങളും തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്. മൾട്ടി-ഡേ ടീമിന്റെ ക്യാപ്റ്റനായി ദേവ്ദത്ത് പടിക്കലിനെയും വൈസ് ക്യാപ്റ്റനായി സായ് സുദർശനെയും തിരഞ്ഞെടുത്തിട്ടുണ്ട് (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Sai-Sudharsan.jpg" class="attachment-thumbnail size-thumbnail" alt="Sai Sudharsan" aria-describedby="gallery-7-2229724" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Sai-Sudharsan.jpg 150w, https://images.malayalamtv9.com/uploads/2026/09/Sai-Sudharsan.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2229724'>
				ആദ്യ മൾട്ടി-ഡേ മത്സരം സെപ്റ്റംബർ 22 മുതൽ 25 വരെ നടക്കും. ബാറ്റർമാരായ അമൻ മൊഖാഡെ, ആയുഷ് പാണ്ഡെ, യാഷ് റാത്തോഡ്, ഷെയ്ഖ് റഷീദ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കുമാർ കുശാഗ്ര, എൻ. ജഗദീശൻ എന്നിവരാണ് ടീമിലെ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ruturaj-Gaikwad.jpg" class="attachment-thumbnail size-thumbnail" alt="Ruturaj Gaikwad" aria-describedby="gallery-7-2229725" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ruturaj-Gaikwad.jpg 150w, https://images.malayalamtv9.com/uploads/2026/09/Ruturaj-Gaikwad.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2229725'>
				ഷംസ് മുലാനി, തനുഷ് കോട്ടിയാൻ, തുഷാർ ദേശ്പാണ്ഡെ, അൻഷുൽ കംബോജ് എന്നിവരാണ് മൾട്ടി-ഡേ സ്ക്വാഡിലെ ശ്രദ്ധേയരായ മറ്റ് പ്രമുഖ താരങ്ങൾ. ഏകദിന പരമ്പരയില്‍ റുതുരാജ് ഗെയ്ക്‌വാദ് നയിക്കും. ദേവ്ദത്ത് പടിക്കല്‍ വൈസ് ക്യാപ്റ്റനാകും.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Hardik-Pandya.jpg" class="attachment-thumbnail size-thumbnail" alt="Hardik Pandya" aria-describedby="gallery-7-2229726" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Hardik-Pandya.jpg 150w, https://images.malayalamtv9.com/uploads/2026/09/Hardik-Pandya.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2229726'>
				സായ് സുദർശൻ, രജത് പഠിദാർ, പ്രിയാൻഷ് ആര്യ, നിഷാന്ത് സിന്ധു, അർഷിൻ കുൽക്കർണി, നമൻ ധീർ എന്നിവരും ഏകദിന സ്ക്വാഡിന്റെ ഭാഗമാണ്. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായി ഏകദിന സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടി-ഡേ സ്ക്വാഡിൽ ഇടംപിടിച്ച വി. വൈശാഖിന്റെ പങ്കാളിത്തവും ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായിരിക്കും.  
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Hardik-Pandya-1.jpg" class="attachment-thumbnail size-thumbnail" alt="Hardik Pandya" aria-describedby="gallery-7-2229727" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Hardik-Pandya-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Hardik-Pandya-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2229727'>
				മൾട്ടി-ഡേ സ്ക്വാഡ്: അമൻ മൊഖാഡെ, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കൽ, സായ് സുദർശൻ, യാഷ് റാത്തോഡ്, ഷെയ്ക് റഷീദ്, കുമാർ കുശാഗ്ര, ഷംസ് മുലാനി, തനുഷ് കൊട്ടിയൻ, തുഷാർ ദേശ്പാണ്ഡെ, അൻഷുൽ കാംബോജ്, പ്രഫുൽ ഹിംഗെ, എൻ ജഗദീശൻ, നചികേത് ഭൂതേ, വി വൈശാക്. ഏകദിന ടീം: പ്രിയാൻഷ് ആര്യ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, റുതുരാജ് ഗെയ്‌ക്‌വാദ്, രജത് പടിദാർ, കുമാർ കുശാഗ്ര, നിശാന്ത് സിന്ധു, വിപ്രജ് നിഗം, അർഷിൻ കുൽക്കർണി, അർഷാദ് ഖാൻ, നമൻ ധീർ, ഹാർദിക് പാണ്ഡ്യ, പ്രഭ്‌സിമ്രാൻ സിംഗ്, ഗുർജപ്‌നീത് സിംഗ്, യാഷ് താക്കൂർ
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: ഒറ്റ മത്സരം തന്നെ ധാരാളം! സഞ്ജു സാംസണ്‍ രണ്ട് നേട്ടങ്ങള്‍ക്ക് തൊട്ടരികെ</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-t20i-multiple-milestones-await-sanju-samson-2229677.html</link>
					<pubDate>Wed, 09 Sep 2026 17:15:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-t20i-multiple-milestones-await-sanju-samson-2229677.html</guid>
					<description><![CDATA[<p>Milestones that Sanju Samson can achieve: സഞ്ജു സാംസണിന് ഒന്നിലധികം നേട്ടങ്ങള്‍ മറികടക്കാന്‍ അവസരം. പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചാല്‍ പ്രധാനമായും രണ്ട് നേട്ടങ്ങള്‍ സഞ്ജുവിന് ഒറ്റ മത്സരത്തിലൂടെ മറികടക്കാനാകും. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ ശ്രമിച്ചാല്‍ സഞ്ജുവിന് നേടിയെടുക്കാനാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-Milestone.jpg" class="attachment-large size-large wp-post-image" alt="Sanju Samson Milestone" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് ഒന്നിലധികം നേട്ടങ്ങള്‍ മറികടക്കാന്‍ അവസരം. പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചാല്‍ പ്രധാനമായും രണ്ട് നേട്ടങ്ങള്‍ സഞ്ജുവിന് ഒറ്റ മത്സരത്തിലൂടെ മറികടക്കാനാകും. ടി20യില്‍ 1,500 റണ്‍സെന്ന നാഴികക്കല്ലാണ് അതില്‍ ഒന്നാമത്തേത്. നിലവില്‍ 58 ഇന്നിങ്‌സുകളില്‍ നിന്ന് 1,432 റണ്‍സുള്ള സഞ്ജുവിന് 1,500-ലെത്താന്‍ 68 റണ്‍സ് മാത്രം മതി. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടായിരം റണ്‍സാണ് സഞ്ജുവിനെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം. 14 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് നേടിയ 510 റണ്‍സുള്‍പ്പെടെ രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജു ഇതുവരെ 1942 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.</p>
<p>അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ രണ്ടായിരം റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി 58 റണ്‍സ് മാത്രം മതി. ഇതുകൊണ്ടും തീരുന്നില്ല. മറ്റൊരു അസുലഭ നേട്ടത്തിനുള്ള അവസരവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി20യിലെ തന്റെ സിക്‌സുകളുടെ എണ്ണം 100-ലെത്തിക്കാനാണ് അവസരം.</p>
<p>നിലവില്‍ 86 സിക്‌സുകളാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇനി 14 സിക്‌സുകള്‍ കൂടി അടിച്ചാല്‍ സഞ്ജുവിന്റെ ആകെ സിക്‌സുകളുടെ എണ്ണം നൂറാകും. എന്നാല്‍ മറ്റ് നേട്ടങ്ങളെ അപേക്ഷിച്ച്, ഇതു മാത്രം ഒറ്റ മത്സരം കൊണ്ട് നേടിയെടുക്കുക അത്ര എളുപ്പമല്ല. എന്നാല്‍ അഫ്ഗാനെതിരായ മൂന്ന് മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഈ നേട്ടവും താരത്തിന് മറികടക്കാനാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-for-csk-captain-former-indian-star-sadagoppan-ramesh-makes-big-suggestion-2229525.html">Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം</a></strong></p>
<h3>ഇന്ത്യന്‍ സ്‌ക്വാഡ്:</h3>
<p>ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.</p>
<p>ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ എന്നിവരെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂ.</p>
<h3>ഇന്ത്യ vs അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര</h3>
<p>മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെപ്തംബര്‍ 13, 15, 17 തീയതികളിലാണ് മത്സരം. വൈകിട്ട് ഏഴു മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ പറ്റിയ അവസരമാണ് അഫ്ഗാനെതിരായ ടി20 പരമ്പര.</p>
<h3>English Summary</h3>
<p>Sanju Samson has a chance to achieve multiple milestones in the T20 series against Afghanistan. He needs 68 runs to complete 1,500 runs in T20 cricket. Additionally, scoring 58 more runs will help him reach 2,000 international runs across all formats. He also requires 14 more sixes to hit the mark of 100 T20 international sixes.</p>
]]></content:encoded>
				</item>
							<item>
					<title>kerala Cricket: കേരള ടീം ഒമാനിലേക്ക്; കൃഷ്ണ പ്രസാദ് നയിക്കും; വിഗ്നേഷ് പുത്തൂരും ടീമില്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/krishna-prasad-to-lead-kerala-against-oman-vignesh-puthur-included-2229652.html</link>
					<pubDate>Wed, 09 Sep 2026 14:44:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/krishna-prasad-to-lead-kerala-against-oman-vignesh-puthur-included-2229652.html</guid>
					<description><![CDATA[<p>Kerala Senior Men’s Team For Oman Tour 2026: കൃഷ്ണപ്രസാദ് നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ വിഗ്നേഷ് പുത്തൂര്‍, മുന്‍ റോയല്‍സ് താരം അബ്ദുല്‍ ബാസിത്ത് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണിത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Krishna-Prasad-and-Vignesh-Puthur.jpg" class="attachment-large size-large wp-post-image" alt="Krishna Prasad and Vignesh Puthur" /></figure><p>ഒമാന്‍ പര്യടനത്തിനായുള്ള കേരള സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കൃഷ്ണപ്രസാദാണ് ക്യാപ്റ്റന്‍. പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ഏകദിന പരമ്പരയ്ക്കും (Triangular One-Day Series), ടി20യ്ക്കുമുള്ള (Bilateral T20) ടീമിനെയാണ് പ്രഖ്യാപിച്ചത്. കേരളത്തിന് പുറമെ ഒമാന്‍ ടീമും, മുംബൈയും ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടും. പതിനാറംഗ സ്‌ക്വാഡിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. കൃഷ്ണപ്രസാദ് നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ വിഗ്നേഷ് പുത്തൂര്‍, മുന്‍ റോയല്‍സ് താരം അബ്ദുല്‍ ബാസിത്ത് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.</p>
<p>കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോവിന്ദ് ദേവ് ഡി പൈ, വത്സല്‍ ഗോവിന്ദ് ശര്‍മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, നിഖില്‍ എം തുടങ്ങിയവരും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.</p>
<p>വരാനിരിക്കുന്ന ആഭ്യന്തര സീസണിന് മുന്നോടിയായി ടീമിന് മികച്ച പരിശീലനവും, പരിചയസമ്പത്തും ഉറപ്പാക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണിത്.</p>
<h3>കേരള ടീം ഇങ്ങനെ:</h3>
<p>കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), വത്സല്‍ ഡി ഗോവിന്ദ് ശര്‍മ, ഗോവിന്ദ് ദേവ് ഡി പൈ, അര്‍ജുന്‍ എകെ, നിഖില്‍ തോട്ടത്ത്, സിജോമോന്‍ ജോസഫ്, ബിജു നാരായണന്‍ എന്‍, കാര്‍ത്തിക് ബി നായര്‍, വിഗ്നേഷ് പുത്തൂര്‍, നിഖില്‍ എം, അഖില്‍ സ്‌കറിയ, അബ്ദുല്‍ ബാസിത്ത് പിഎ, ശരത്ചന്ദ്ര പ്രസാദ്, ആനന്ദ് ജോസഫ്, കൃഷ്ണ ദേവന്‍, രോഹന്‍ നായര്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/vishnu-vinod-to-lead-kerala-against-jammu-and-kashmir-jalaj-saxena-aditya-sarwate-returns-2229262.html">kerala Cricket: സക്‌സേനയും, സര്‍വതെയും തിരിച്ചെത്തി! വിഷ്ണു വിനോദ് നയിക്കും; ജമ്മു കശ്മീരിനെ നേരിടാന്‍ കേരളം</a></strong></p>
<h3>സീനിയര്‍ താരങ്ങള്‍ എവിടെ?</h3>
<p>സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഡി നിധീഷ് തുടങ്ങിയ താരങ്ങള്‍ ടീമിലില്ല. ജമ്മു കശ്മീരിനെതിരായ പരിശീലന മത്സരത്തില്‍ കളിക്കേണ്ടതിനാലാണ് സീനിയര്‍ താരങ്ങളില്‍ പലരും ഈ സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പോയത്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജുവിനും കേരളത്തിനായി കളിക്കാനാകില്ല.</p>
<p>ജമ്മു കശ്മീരിനെതിരായ പരിശീലന മത്സരത്തില്‍ വിഷ്ണു വിനോദ് കേരളത്തെ നയിക്കും. , അഭിഷേക് ജെ നായര്‍, വരുണ്‍ നായനാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, ഈഡന്‍ ആപ്പിള്‍ ടോം, അഖിന്‍ സത്താര്‍, പവന്‍ രാജ്, ഇബ്‌നുള്‍ അഫ്ത്താബ്, വൈശാഖ് ചന്ദ്രന്‍ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.</p>
<h3>English Summary</h3>
<p>The Kerala Cricket Association has announced a 16-member senior men's squad led by Krishna Prasad for their Oman tour. The tour includes a triangular one-day series featuring Kerala, Oman, and Mumbai, alongside a bilateral T20 series. This exposure tour aims to give young talents valuable practice ahead of the upcoming domestic season.</p>
]]></content:encoded>
				</item>
							<item>
					<title>ഏഷ്യാ കപ്പിൽ കണ്ടം ക്രിക്കറ്റ്! ഔട്ടായിട്ടും തർക്കിച്ച പാക് ക്രിക്കറ്റ് താരം ഗുൽ ഫിറോസയ്ക്ക് പിഴയിട്ട് ICC</title>
					<link>https://www.malayalamtv9.com/sports/cricket-news/asia-cup-another-pakistan-player-faces-icc-penalty-after-fatima-sana-heres-why-2229546.html</link>
					<pubDate>Wed, 09 Sep 2026 08:06:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/asia-cup-another-pakistan-player-faces-icc-penalty-after-fatima-sana-heres-why-2229546.html</guid>
					<description><![CDATA[<p>ICC fines Pakistan women&#8217;s player Gul Feroza: അ‌മ്പയർ ​ഔട്ട് വിധിച്ചിട്ടും അ‌ത് അ‌ംഗീകരിക്കാതെ തർക്കിച്ചതിന് പാകിസ്താൻ ഓപ്പണിംഗ് താരം ഗുൽ ഫിറോസയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നൽകി. ദുബായിൽ ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് എ മത്സരത്തിനിടെയാണ് ഇപ്പോഴത്തെ നടപടിക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/ICC-fines-Pakistan-womens-player-Gul-Feroza.jpg" class="attachment-large size-large wp-post-image" alt="Icc Fines Pakistan Women's Player Gul Feroza" /></figure><p>വനിതകളുടെ ഏഷ്യാ കപ്പിൽ 'കണ്ടംകളി' പുറത്തെടുത്ത പാക് താരത്തെ പറപ്പിച്ച് ഐസിസി. അ‌മ്പയർ ​ഔട്ട് വിധിച്ചിട്ടും അ‌ത് അ‌ംഗീകരിക്കാതെ തർക്കിച്ചതിന് പാകിസ്താൻ ഓപ്പണിംഗ് താരം ഗുൽ ഫിറോസയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നൽകി. കണ്ടം ക്രിക്കറ്റിൽ ഔട്ടായിട്ടും സമ്മതിക്കാതെയുള്ള തർക്കങ്ങൾ സാധാരണമാണ്. എന്നാൽ അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ തീരുമാനമെടുക്കാൻ അ‌മ്പയറും മറ്റ് സംവിധാനങ്ങളുമുണ്ട്. അ‌മ്പയറുടെ തീരുമാനമാണ് അ‌ന്തിമമെന്നിരിക്കേ, അ‌ത് അ‌ംഗീകരിക്കാതെ അ‌സംതൃപ്തി പ്രകടിപ്പിച്ചതാണ് ഗുൽ ഫിറോസയ്ക്ക് പണിയായത്.</p>
<p>ദുബായിൽ ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് എ മത്സരത്തിനിടെയാണ് ഇപ്പോഴത്തെ നടപടിക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്. പാകിസ്താൻ ഇന്നിംഗ്സിലെ അഞ്ചാം ഓവറിൽ ഫിറോസയ്ക്ക് എതിരേ എൽ.ബി.ഡബ്ല്യു (LBW) ഔട്ട് വിധിച്ചു. എന്നാൽ അമ്പയറുടെ തീരുമാനത്തോട് ഗുൽ ഫിറോസ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. പന്ത് ബാറ്റ് തട്ടിയാണ് പാഡിൽ കൊണ്ടതെന്ന് സൂചിപ്പിച്ച് താരം ബാറ്റിലേക്ക് വിരൽ ചൂണ്ടി പ്രതിഷേധിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/chatgpt-now-sponsors-indian-cricket-team-bcci-signs-rs-130-crore-deal-with-three-brands-2229531.html">ചാറ്റ്ജിപിടി ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ; മൂന്ന് ബ്രാൻഡുകളുമായി 130 കോടിയുടെ കരാർ ഒപ്പിട്ട് BCCI</a></strong></p>
<p>ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഐസിസി നിയമപ്രകാരം ശിക്ഷാർഹമാണ്. കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്‌സണലിനുമുള്ള പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 ലംഘിച്ചതിന് ഫിറോസ കുറ്റക്കാരിയാണെന്ന് ഐസിസി കണ്ടെത്തി. ഫീൽഡ് അമ്പയർമാരായ റബാബ് അഹ്‌സാൻ, റോക്കേയ സുൽത്താന, തേർഡ് അമ്പയർ ശിവാനി മിശ്ര, ഫോർത്ത് അമ്പയർ ഷാതിര ജാക്കിർ എന്നിവരാണ് ഫിറോസയ്ക്ക് എതിരേ കുറ്റം ചുമത്തിയത്.</p>
<p>ഐസിസി പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടു എന്ന് തെളിഞ്ഞതിനെ തുടർന്ന് ഐസിസി മാച്ച് റഫറി സുപ്രിയ റാണി ദാസ് ആണ് ശിക്ഷ വിധിച്ചത്. ഫിറോസ കുറ്റം സമ്മതിച്ചതിനാൽ ഔപചാരിക വാദം കേൾക്കേണ്ടതിന്റെ ആവശ്യകത ഒഴിവായി. 24 മാസത്തിനിടെ ഗുൽ ഫിറോസ നേരിടുന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്. ഇതോടെ താരത്തിന്റെ അക്കൗണ്ടിൽ ആകെ രണ്ട് ഡിമെറിറ്റ് പോയിന്റുകളായി.</p>
<p>നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പാകിസ്ഥാന്റെ വനിതാ ടി20 ലോകകപ്പ് ലീഗ് മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവത്തിലാണ് ഗുൽ ഫിറോസയ്ക്ക് ഇതിന് മുമ്പ് ഡീമെറിറ്റ് പോയിന്റ് കിട്ടിയത്. 24 മാസത്തിനിടെ 4 ഡിമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ വിലക്ക് നേരിടേണ്ടി വരും. ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ അ‌ടുത്തിടെ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയ്‌ക്കെതിരെയും ഐസിസി നടപടി എടുത്തിരുന്നു.</p>
<p>ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഫാത്തിമ സനയ്‌ക്ക് ഐസിസി മാച്ച് ഫീയുടെ 10 ശതമാനം പിഴ ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമയെ പുറത്താക്കിയ ശേഷം ഫാത്തിമ പുറത്തേക്കുള്ള വഴി കാണിച്ചു. അന്താരാഷ്ട്ര മത്സരത്തിനിടയിൽ ഒരു ബാറ്റർ പുറത്താകുമ്പോൾ അധിക്ഷേപിക്കുന്നതോ അല്ലെങ്കിൽ ആക്രമണാത്മക പ്രതികരണത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഭാഷയോ പ്രവൃത്തികളോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. ആർട്ടിക്കിൾ 2.5 ഫാത്തിമ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.</p>
<h3>English Summary</h3>
<p>Pakistan opener Gul Feroza has been fined 10 per cent of her match fee by the International Cricket Council (ICC) for refusing to accept an umpire's out decision and was also given one demerit point. The incident that led to the current action took place during a Group A match against Hong Kong in Dubai.</p>
]]></content:encoded>
				</item>
							<item>
					<title>ചാറ്റ്ജിപിടി ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ; മൂന്ന് ബ്രാൻഡുകളുമായി 130 കോടിയുടെ കരാർ ഒപ്പിട്ട് BCCI</title>
					<link>https://www.malayalamtv9.com/sports/cricket-news/chatgpt-now-sponsors-indian-cricket-team-bcci-signs-rs-130-crore-deal-with-three-brands-2229531.html</link>
					<pubDate>Wed, 09 Sep 2026 07:03:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/chatgpt-now-sponsors-indian-cricket-team-bcci-signs-rs-130-crore-deal-with-three-brands-2229531.html</guid>
					<description><![CDATA[<p>ChatGPT now sponsors Indian cricket team: ചാറ്റ്ജിപിടി ഉൾപ്പെടെ മൂന്ന് കമ്പനികളുമായി പുതിയ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി‌സി‌സി‌ഐ). വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഹോം പരമ്പര മുതൽ 2028 മാർച്ച് വരെ നീണ്ടുനിൽക്കുന്ന രണ്ട് സീസണുകളിലേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അസോസിയേറ്റ് പാർട്നേഴ്സായി കാമ്പ, എസ്‌ബി‌ഐ ലൈഫ്, ചാറ്റ്‌ജി‌പി‌ടി എന്നിവരെ നിയമിച്ചതായി ബി‌സി‌സി‌ഐ പ്രഖ്യാപിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/ChatGPT-now-sponsors-Indian-cricket-team.jpg" class="attachment-large size-large wp-post-image" alt="Chatgpt Now Sponsors Indian Cricket Team" /></figure><p><strong>മും​ബൈ:</strong> ചാറ്റ്ജിപിടി ഉൾപ്പെടെ മൂന്ന് കമ്പനികളുമായി പുതിയ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി‌സി‌സി‌ഐ). വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഹോം പരമ്പര മുതൽ 2028 മാർച്ച് വരെ നീണ്ടുനിൽക്കുന്ന രണ്ട് സീസണുകളിലേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അസോസിയേറ്റ് പാർട്നേഴ്സായി കാമ്പ, എസ്‌ബി‌ഐ ലൈഫ്, ചാറ്റ്‌ജി‌പി‌ടി എന്നിവരെ നിയമിച്ചതായി ബി‌സി‌സി‌ഐ പ്രഖ്യാപിച്ചു. ഈ മൂന്ന് പുതിയ സ്പോൺസർഷിപ്പുകളുടെ ആകെ കരാർ മൂല്യം 130 കോടിയിലധികം രൂപയാണ്. ഇത് മുൻ സൈക്കിളിനേക്കാൾ 44% വർദ്ധനവാണ് എന്ന് ബി‌സി‌സി‌ഐ പ്രസ്താവനയിൽ പറയുന്നു.</p>
<p>ബി‌ബി‌സി‌ഐയുടെ വാണിജ്യ പോർട്ട്‌ഫോളിയോയെ ഈ പാർട്നർഷിപ്പ് കൂടുതൽ വിശാലമാക്കുന്നതായി ബിസിസിഐ പറയുന്നു. പുതിയ കരാർ ബിവറേജ്, ഇൻഷുറൻസ്, എ‌ഐ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളെ ഒരുമിച്ച് കൊണ്ടുവരികയും ക്രിക്കറ്റ് ആരാധകരുമായി ബന്ധപ്പെടാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/pakistan-women-cricketers-wear-virat-kohlis-one8-brand-shoes-in-asia-cup-heres-how-it-happened-2229398.html">ഡീൽ നടന്നത് ദുബായിലോ? വിരാട് കോഹ്ലിയുടെ One8 ബ്രാൻഡ് ഷൂ ധരിച്ച് പാക് വനിതാ താരങ്ങൾ; ചോദ്യമെറിഞ്ഞ് ആരാധകൻ</a></strong></p>
<p>ഇന്ത്യയുടെ പുതിയ സ്പോൺസർമാരുടെ ലിസ്റ്റിൽ ചാറ്റ്ജിപിടിയുടെ കടന്നുവരവാണ് ഏവരെയും അ‌തിശയപ്പെടുത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് വിപ്ലവം കൊണ്ടുവന്ന ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ഇന്ത്യൻ ക്രിക്കറ്റുമായി കൈകോർക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ജനപ്രീതിയിലും വിശ്വാസ്യതയിലുമുള്ള ബ്രാൻഡുകളുടെ താല്പര്യമാണ് ഈ കരാറിലൂടെ വ്യക്തമാകുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസും ഓണററി സെക്രട്ടറി ദേവജിത് സെയ്കിയയും അഭിപ്രായപ്പെട്ടു.</p>
<h3>ചാറ്റ്ജിപിടി</h3>
<p>എഐ രംഗത്ത് ഇന്നുകാണുന്ന വിപ്ലവം കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച പേരാണ് ചാറ്റ്ജിപിടിയുടേത്. എഐയുമായി ബന്ധപ്പെട്ട് ഗൂഗിൾ ഉൾപ്പെടെ വമ്പൻ കമ്പനികൾ ഗവേഷണങ്ങൾ നടത്തിവരവേ, ഓപ്പൺഎഐ അ‌വതരിപ്പിച്ച ചാറ്റ്ജിപിടി ചാറ്റ്ബോട്ട് പൊതുജനങ്ങൾക്ക് എഐയുടെ അ‌നന്തമായ ഉപയോഗ സാധ്യതകൾ കാട്ടിക്കൊടുത്തു. വളരെപ്പെട്ടെന്ന് ചാറ്റ്ജിപിടി തരംഗം ലോകമെങ്ങും പടർന്ന് പിടിച്ചു.</p>
<p>ചാറ്റ്ജിപിടിയുടെ ജനസ്വാധീനം കണ്ട് ഗൂഗിളിന് തങ്ങളുടെ എഐ പ്ലാറ്റ്ഫോമായ ജെമിനി അ‌തിവേഗം അ‌വതരിപ്പിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. ഇന്ന് കാണുന്ന ജനകീയ എഐ വിപ്ലവത്തിന് തുടക്കം കുറിച്ചത് ചാറ്റ്ജിപിടിയുടെ കടന്നുവരവ് ആയിരുന്നു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൺ ബോർഡുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിൽ കൂടുതൽ ജനസ്വാധീനം ഉറപ്പിക്കാനാണ് ചാറ്റ്ജിപിടി നീക്കം.</p>
<h3>English Summary</h3>
<p>The Board of Control for Cricket in India (BCCI) has signed new sponsorship deals with three companies, including ChatGPT. The BCCI announced that Campa, SBI Life and ChatGPT have been appointed as associate partners for India's domestic cricket matches for two seasons, starting with India's upcoming home series against the West Indies and lasting until March 2028.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-for-csk-captain-former-indian-star-sadagoppan-ramesh-makes-big-suggestion-2229525.html</link>
					<pubDate>Wed, 09 Sep 2026 06:44:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-for-csk-captain-former-indian-star-sadagoppan-ramesh-makes-big-suggestion-2229525.html</guid>
					<description><![CDATA[<p>Sanju Samson Could Be CSK’s Next Captain, Says Sadagoppan Ramesh: റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് മികവാണ് സിഎസ്‌കെയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടുകയെന്നും അദ്ദേഹത്തെ ക്യാപ്റ്റന്‍സിയുടെ അധിക സമ്മര്‍ദത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുണകരമാകുമെന്നും മുന്‍ സിഎസ്‌കെ താരം സുബ്രഹ്‌മണ്യം ബദ്രിനാഥും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-for-CSK-Captain.jpg" class="attachment-large size-large wp-post-image" alt="Sanju Samson For Csk Captain" /></figure><p>ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളിലൊന്നാണ് സഞ്ജു സാംസണിന്റേത്. മികച്ച പ്രകടനവും റെക്കോഡുകളും താരത്തെ ലോകശ്രദ്ധയിലേക്ക് എത്തിക്കുമ്പോഴും വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം ആരാധകരുടെ നെഞ്ചിടിപ്പുയര്‍ത്തുന്നു. ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ടാണ് നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍. എന്നാല്‍ മറ്റ് മത്സരങ്ങളിലെയും <a href="https://www.malayalamtv9.com/sports/sanju-samson-announces-scholarship-for-1000-students-know-how-to-apply-and-check-eligibility-2229234.html" target="_blank" rel="noopener">സഞ്ജു</a> സാംസണിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് വിവരം.</p>
<p>ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് സഞ്ജു സാംസണെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിക്കുന്ന പ്രധാന മത്സരം. കഴിഞ്ഞയേറെ വര്‍ഷങ്ങളായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ് പറയുന്നത്. 2026 ലെ ഐപിഎല്‍ സീസണിലെ സിഎസ്‌കെയുടെ മോശം പ്രകടനം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വലിയ വിമര്‍ശനം നേടിക്കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന്റെ നേതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫിലെത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നില്ലെന്നതാണ് പ്രധാന കാരണം.</p>
<h3>സഞ്ജുവിനെ കുറിച്ച് സദഗോപന്‍</h3>
<p>സിഎസ്‌കെയെ നയിക്കാന്‍ സഞ്ജു സാംസണ്‍ അനുയോജ്യനായ താരമാണെന്നാണ് സദഗോപന്‍ രമേശിന്റെ അഭിപ്രായം. മികച്ച ടീം പ്ലെയറായ സഞ്ജുവിന് ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ഏറെ പരിചയമുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി നിരവധി മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുള്ള സഞ്ജുവിന് സമ്മര്‍ദഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള പരിചയവും ഉണ്ടെന്നാണ് സഗഗോപന്റെ വിലയിരുത്തല്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20i-sanju-samson-in-ishan-kishan-out-is-the-order-in-the-team-list-a-big-clue-2229318.html" target="_blank" rel="noopener">IND vs AFG: സഞ്ജു സാംസണ്‍ കളിക്കും; അഭിഷേകിനും, വൈഭവിനും പുറത്തുപോകേണ്ടി വരില്ല; പണി കിട്ടുന്നത് മറ്റൊരാള്‍ക്ക്?</a></strong></p>
<p>രാജസ്ഥാന്‍ റോയല്‍സിനെ നായകസ്ഥാനത്ത് നിന്ന് നയിച്ച കാലയളവില്‍ സഞ്ജുവിന്റെ ടീം മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. ഒരു തവണ രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലിലെത്തിയപ്പോള്‍ മറ്റൊരു സീസണില്‍ പ്ലേ ഓഫിലും ഇടം നേടിയിരുന്നു. അതുകൊണ്ടുതന്നെ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം വരുത്താനുള്ള തീരുമാനം ഉണ്ടായാല്‍ സഞ്ജുവിനെ ഗൗരവമായി പരിഗണിക്കണമെന്നാണ് രമേശിന്റെ നിര്‍ദേശം.</p>
<p>എന്നാല്‍ ക്യാപ്റ്റനെ മാറ്റിയതുകൊണ്ട് മാത്രം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ മറ്റ് മേഖലകളിലും നിര്‍ണായക മാറ്റങ്ങള്‍ ആവശ്യമായി വരും. മികച്ച ടീമിനെ രൂപീകരിക്കുന്നതിനൊപ്പം താരങ്ങളുടെ റോളുകളിലും തന്ത്രങ്ങളിലും മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാകാമെന്നും രമേശ് അഭിപ്രായപ്പെട്ടു.</p>
<p>അതേസമയം, റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് മികവാണ് സിഎസ്‌കെയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടുകയെന്നും അദ്ദേഹത്തെ ക്യാപ്റ്റന്‍സിയുടെ അധിക സമ്മര്‍ദത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുണകരമാകുമെന്നും മുന്‍ സിഎസ്‌കെ താരം സുബ്രഹ്‌മണ്യം ബദ്രിനാഥും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.</p>
<h3>English Summary</h3>
<p>Former India star Sadagoppan Ramesh has suggested Sanju Samson as a potential captain for Chennai Super Kings. His comments come amid discussions over CSK’s leadership after a disappointing IPL 2026 season.</p>
]]></content:encoded>
				</item>
							<item>
					<title>റോണോ ഇല്ല, മെസി ബാല​ൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!</title>
					<link>https://www.malayalamtv9.com/sports/lionel-messi-in-ballon-dor-shortlist-ronaldo-not-here-the-final-list-of-30-players-nominated-2229494.html</link>
					<pubDate>Tue, 08 Sep 2026 22:53:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/lionel-messi-in-ballon-dor-shortlist-ronaldo-not-here-the-final-list-of-30-players-nominated-2229494.html</guid>
					<description><![CDATA[<p>Lionel Messi in Ballon d&#8217;Or shortlist: ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ വിജയിക്കായുള്ള ആദ്യ 30 ​താരങ്ങളുടെ പട്ടികയായി. ലോകഫുട്ബോളിലെ തന്നെ ഇതിഹാസമായ അ‌ർജന്റീന താരം ലയണൽ മെസി ഇത്തവണയും പുരസ്കാരത്തിന് പരിഗണിക്കുന്ന താരങ്ങളുടെ അ‌ന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ​ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ നാമനിർദേശ പട്ടികയിൽ ഇല്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Lionel-Messi-in-Ballon-dOr-shortlist.jpg" class="attachment-large size-large wp-post-image" alt="Lionel Messi In Ballon D'or Shortlist" /></figure><p>ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ വിജയിയെ കണ്ടെത്താനുള്ള ആദ്യ 30 ​താരങ്ങളുടെ പട്ടികയായി. ലോകഫുട്ബോളിലെ തന്നെ ഇതിഹാസമായ അ‌ർജന്റീന താരം ലയണൽ മെസി ഇത്തവണയും പുരസ്കാരത്തിന് പരിഗണിക്കുന്ന താരങ്ങളുടെ അ‌ന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അ‌തേസമയം മെസിയുമായി എക്കാലവും താരതമ്യം ചെയ്യപ്പെട്ടുവരുന്ന ​ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ നാമനിർദേശ പട്ടികയിൽ ഇല്ല. മെസിക്ക് പുറമേ കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലാമിൻ യമാൽ, നിലവിലെ ചാമ്പ്യനായ ഉസ്മാൻ ഡെംബെലെ എന്നീ സൂപ്പർ താരങ്ങളും 30 അ‌ംഗ നാമനിർദേശ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.</p>
<p>ഒരു ഫുട്ബോൾ താരം ഏറ്റവും ആഗ്രഹിക്കുന്ന അഭിമാനകരമായ വ്യക്തിഗത പുരസ്കാരമാണ് ബാലൻ ഡി ഓർ. ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന ബാലൺ ഡി ഓർ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കാൻ, ഫിഫ റാങ്കിംഗിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഓരോ കായിക മാധ്യമപ്രവർത്തകർക്കാണ് വോട്ട് ചെയ്യാൻ അവകാശമുള്ളത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/india-brazil-friendly-match-on-october-3-uruguay-match-on-october-6-aiff-releases-schedule-of-13-matches-2229467.html">ഇന്ത്യ- ബ്രസീൽ സൗഹൃദമത്സരം ഒക്ടോബർ 3ന്; ഉറുഗ്വേ മത്സരം 6ന്; 13 മത്സരങ്ങളുടെ ഷെഡ്യൂൾ AIFF പുറത്തുവിട്ടു</a></strong></p>
<p>ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന 30 പേരിൽ നിന്ന് ഏറ്റവും മികച്ച 10 താരങ്ങളെ ക്രമത്തിൽ തിരഞ്ഞെടുത്ത് വോട്ട് ചെയ്യുന്നു. ഓരോ സ്ഥാനത്തിനും നിശ്ചിത പോയിന്റ് ഉണ്ട്. ഈ വോട്ടുകൾ കൂട്ടിയാണ് വിജയിയെ തീരുമാനിക്കുക. പോയിന്റുകൾ സമനിലയിലായാൽ ഒന്നാം സ്ഥാനത്തിനുള്ള കൂടുതൽ വോട്ടുകൾ ലഭിച്ച താരത്തെ വിജയിയായി പ്രഖ്യാപിക്കും.</p>
<p>ഏതൊരു ഫുട്ബോൾ താരവും കൊതിക്കുന്ന ഈ സുവർണ്ണ പാദുകം ലയണൽ മെസി എന്ന ഇതിഹാസം മൊത്തം 8 തവണ സ്വന്തമാക്കിയിട്ടുണ്ട്. ബാലൺ ഡി ഓറിന്റെ ചരിത്രത്തിൽ ഇത്രയും തവണ ഈ പുരസ്കാരം നേടിയ മറ്റാരുമില്ല. 4 തവണ ബാലൺ ഡി ഓർ നേടിയ റോണോയാണ് ഇക്കാര്യത്തിൽ മെസിക്ക് പിന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള റോണോയുടേതിനേക്കാൾ ഇരട്ടി തവണ മെസി ഈ പുരസ്കാരം വിജയിച്ചിട്ടുണ്ട് എന്നത് ചില്ലറക്കാര്യമല്ല.</p>
<p>ഇത്തവണയും സൂപ്പർ താരങ്ങൾ അ‌നവധി ഉണ്ടെങ്കിലും ​39-ാം വയസിലും തിളക്കത്തിന് ഒരു കോട്ടവും ഇല്ലാതെ കളിക്കുന്ന മെസി തന്നെ വിജയിയാകാനുള്ള സാധ്യതകൾ അ‌നവധിയാണ്. അ‌ങ്ങനെ മെസി ഇത്തവണയും വിജയിച്ചാൽ പിറക്കുന്നത് റെക്കോഡുകളുടെ ഒരു പെരുമഴതന്നെയാണ് എന്നത് വേറെ കാര്യം. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരം എന്ന സ്വന്തം റെക്കോർഡ് (നിലവിൽ 8 എണ്ണം) മെസ്സി 9 ആയി ഉയർത്തും എന്നതാണ് അ‌തിൽ ഏറ്റവും ശ്രദ്ധേയം.</p>
<p>39-ാം വയസ്സിൽ ഈ പുരസ്കാരം നേടുന്നതിലൂടെ, ബാലൻ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മെസ്സി മാറും. യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കാതെ തുടർച്ചയായി ഈ പുരസ്കാരം നേടുന്ന അപൂർവ്വ നേട്ടവും മെസിയെ കാത്തിരിക്കുന്നുണ്ട്. തന്റെ ആദ്യ ബാലൺ ഡി ഓർ (2009) നേടി 17 വർഷങ്ങൾക്ക് ശേഷവും ലോകത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കാനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു എന്നത് മെസിയുടെ കരിയറിന്റെ വലിപ്പവും ഇക്കാലയളവിലെ തുടരുന്ന സ്ഥിരതയും അ‌ടിവരയിട്ടുകാണിക്കുന്നു.</p>
<h3>2026 ബാലൺ ഡി ഓർ: 30 അ‌ംഗ ചുരുക്കപ്പട്ടിക</h3>
<p>ലയണൽ മെസി, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ, ഹാരി കെയ്ൻ, ഉസ്മാൻ ഡെംബെലെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗ്ഹാം, ഏർലിംഗ് ഹാലൻഡ്, റോഡ്രി, ഖ്വിചാ ക്വാററ്റ്‌സ്ഖെലിയ, ലൗതാരോ മാർട്ടിനെസ്, സാഡിയോ മാനെ,<br />
ലൂയിസ് ഡിയാസ്, ബ്രൂണോ ഫെർണാണ്ടസ്, ഗബ്രിയേൽ, ഡെക്ലാൻ റൈസ്, വില്യം സാലിബ, അഷ്റഫ് ഹക്കിമി , മാർക്വിഞ്ഞോസ്, നുനോ മെൻഡെസ്, ജോആവോ നെവസ്, ഫാബിയൻ റൂയിസ്, വിറ്റിഞ്ഞ, വില്ലിയൻ പാച്ചോ, പൗ കുബാർസി, ഫെറാൻ ടോറസ്, മൈക്കൽ ഒലിസെ, ഡായോട്ട് ഉപമേക്കാനോ, മാർക്ക് കുകുറെല്ല, ജൂലിയൻ ക്വിനോണസ്.</p>
<h3>English Summary</h3>
<p>The list of first 30 players to find the winner of this year's Ballon d'Or, which football fans are eagerly waiting for, has been made. The legendary Argentine star Lionel Messi, who is considered for the award this time too, has been included in the final list of players. In addition to Messi, superstars such as Kylian Mbappe, Harry Kane, Lamine Yamal and the current champion Ousmane Dembele have also been included in the 30-member nomination list.</p>
]]></content:encoded>
				</item>
							<item>
					<title>ഇന്ത്യ- ബ്രസീൽ സൗഹൃദമത്സരം ഒക്ടോബർ 3ന്; ഉറുഗ്വേ മത്സരം 6ന്; 13 മത്സരങ്ങളുടെ ഷെഡ്യൂൾ AIFF പുറത്തുവിട്ടു</title>
					<link>https://www.malayalamtv9.com/sports/india-brazil-friendly-match-on-october-3-uruguay-match-on-october-6-aiff-releases-schedule-of-13-matches-2229467.html</link>
					<pubDate>Tue, 08 Sep 2026 21:10:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/india-brazil-friendly-match-on-october-3-uruguay-match-on-october-6-aiff-releases-schedule-of-13-matches-2229467.html</guid>
					<description><![CDATA[<p>India-Brazil friendly match on October 3: ഒക്ടോബർ 3ന് കൊൽക്കത്തയിൽ ഇന്ത്യ- ബ്രസീൽ സീനിയർ ടീമിനോട് ഏറ്റുമുട്ടും. പിന്നാലെ ഒക്ടോബർ 6ന് ഇന്ത്യ- ഉറുഗ്വേ സീനിയർ ടീമിനോട് ഏറ്റുമുട്ടും. വരും ദിവസങ്ങളിൽ ഇന്ത്യയുടെ സീനിയർ, വനിതാ, യൂത്ത് ടീമുകൾ പങ്കെടുക്കുന്ന 13 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ കലണ്ടർ AIFF പുറത്തിറക്കി. ഈ മത്സര ഷെഡ്യൂളിൽ ആണ് ഇന്ത്യ- ബ്രസീൽ, ഉറുഗ്വേ മത്സരങ്ങളുടെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-Brazil-friendly-match-on-October-3-AIFF-releases-schedule-of-13-matches.jpg" class="attachment-large size-large wp-post-image" alt="India Brazil Friendly Match On October 3 Aiff Releases Schedule Of 13 Matches" /></figure><p><strong>മും​ബൈ:</strong> രാജ്യം കാണാൻ കാത്തിരിക്കുന്ന ഇന്ത്യ- ബ്രസീൽ ചരിത്ര മത്സരത്തിന് മുഹൂർത്തം കുറിച്ചു. ഒക്ടോബർ 3ന് കൊൽക്കത്തയിൽ ഇന്ത്യ- ബ്രസീൽ സീനിയർ ടീമിനോട് ഏറ്റുമുട്ടും. പിന്നാലെ ഒക്ടോബർ 6ന് ഇന്ത്യ- ഉറുഗ്വേ സീനിയർ ടീമിനോട് ഏറ്റുമുട്ടും. വരും ദിവസങ്ങളിൽ ഇന്ത്യയുടെ സീനിയർ, വനിതാ, യൂത്ത് ടീമുകൾ പങ്കെടുക്കുന്ന 13 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ കലണ്ടർ AIFF പുറത്തിറക്കി. ഈ മത്സര ഷെഡ്യൂളിൽ ആണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ബ്രസീൽ, ഉറുഗ്വ മത്സരങ്ങളുടെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീൽ, ഉറുഗ്വെ എന്നിവർക്ക് പുറമേ പനാമയുമായും ഇന്ത്യൻ സീനിയർ പുരുഷ ടീം ഏറ്റുമുട്ടും. ഇന്ത്യൻ പുരുഷ- വനിതാ ടീമുകളുടെ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 11 വരെയുള്ള വരും സീസണിലെ ഷെഡ്യൂൾ ആണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബംഗളൂരു, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിലായിട്ടാണ് ഈ മത്സരങ്ങൾ നടക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/pakistan-women-cricketers-wear-virat-kohlis-one8-brand-shoes-in-asia-cup-heres-how-it-happened-2229398.html">ഡീൽ നടന്നത് ദുബായിലോ? വിരാട് കോഹ്ലിയുടെ One8 ബ്രാൻഡ് ഷൂ ധരിച്ച് പാക് വനിതാ താരങ്ങൾ; ചോദ്യമെറിഞ്ഞ് ആരാധകൻ</a></strong></p>
<h3>ഇന്ത്യയുടെ മത്സര ഷെഡ്യൂൾ</h3>
<ul>
<li>സെപ്റ്റംബർ 25: ഇന്ത്യ സീനിയർ ടീം vs പനാമ സീനിയർ ടീം- ബെംഗളൂരു</li>
<li>സെപ്റ്റംബർ 26: ഇന്ത്യ അണ്ടർ 17 വനിതാ ടീം vs ഫിലിപ്പീൻസ് U-17 വനിതാ ടീം- ഗോവ</li>
<li>സെപ്റ്റംബർ 28: ഇന്ത്യ അണ്ടർ 15 ടീം vs ഇറാൻ U-15 ടീം- ബെംഗളൂരു</li>
</ul>
<p>&nbsp;</p>
<ul>
<li>സെപ്റ്റംബർ 29: ഇന്ത്യ അണ്ടർ 17 വനിതാ ടീം vs ഫിലിപ്പീൻസ് U-17 വനിതാ ടീം- ഗോവ</li>
<li>സെപ്റ്റംബർ 29: ഇന്ത്യ അണ്ടർ 15 ടീം vs ഇറാൻ അണ്ടർ 15 ടീം- ബെംഗളൂരു</li>
<li>സെപ്റ്റംബർ 30: ഇന്ത്യ അണ്ടർ 15 ടീം vs ഇറാൻ അണ്ടർ 15 ടീം- ബെംഗളൂരു</li>
</ul>
<p>&nbsp;</p>
<ul>
<li>ഒക്ടോബർ 3: ഇന്ത്യ സീനിയർ ടീം vs ബ്രസീൽ സീനിയർ ടീം- കൊൽക്കത്ത</li>
<li>ഒക്ടോബർ 6: ഇന്ത്യ സീനിയർ ടീം vs ഉറുഗ്വേ സീനിയർ ടീം- കൊൽക്കത്ത</li>
<li>ഒക്ടോബർ 8: ഇന്ത്യ വനിതാ സീനിയർ ടീം vs റഷ്യ വനിതാ സീനിയർ ടീം- കൊൽക്കത്ത</li>
</ul>
<p>&nbsp;</p>
<ul>
<li>ഒക്ടോബർ 8: ഇന്ത്യ അണ്ടർ 15 ടീം vs ഉസ്ബെക്കിസ്ഥാൻ അണ്ടർ 15 ടീം- ബെംഗളൂരു</li>
<li>ഒക്ടോബർ 9: ഇന്ത്യ അണ്ടർ 15 ടീം vs ഉസ്ബെക്കിസ്ഥാൻ അണ്ടർ 15 ടീം- ബെംഗളൂരു</li>
<li>ഒക്ടോബർ 10: ഇന്ത്യ അണ്ടർ 15 ടീം vs ഉസ്ബെക്കിസ്ഥാൻ അണ്ടർ 15 ടീം- ബെംഗളൂരു</li>
<li>ഒക്ടോബർ 11: ഇന്ത്യ വനിതാ സീനിയർ ടീം vs റഷ്യ വനിതാ സീനിയർ ടീം- കൊൽക്കത്ത</li>
</ul>
<p>“ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഇത് ശരിക്കും അഭിമാനകരവും ചരിത്രപരവുമായ ഒരു നാഴികക്കല്ലാണ്. ഫിഫയുടെ ഒരു വിൻഡോയിൽ 13 അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുക എന്ന ശ്രദ്ധേയമായ വെല്ലുവിളി വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. 2026 ഫിഫ ലോകകപ്പിൽ പങ്കെടുത്ത മൂന്ന് രാജ്യങ്ങളെ നേരിടാനുള്ള അവസരം ലഭിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്''</p>
<p>''രാജ്യത്തുടനീളമുള്ള ഫുട്ബോൾ ആരാധകർക്ക് അവിശ്വസനീയമായ അനുഭവവുമാണ്. എനിക്ക് കാലത്തിലേക്ക് പിന്നോട്ട് സഞ്ചരിക്കാൻ കഴിയുമെങ്കിൽ, ഈ അസാധാരണ ടീമിന്റെയും ഈ ചരിത്ര മത്സരങ്ങളുടെയും ഭാഗമാകാനുള്ള അവസരം ഞാൻ തീർച്ചയായും നഷ്ടപ്പെടുത്തുമായിരുന്നില്ല! ഇന്ത്യൻ ഫുട്ബോളിന് ഇത് അ‌സുലഭ നിമിഷം.” എന്ന് ഫുട്ബോൾ ഡയറക്ടർ സുബ്രത പോൾ പറഞ്ഞു.</p>
<h3>English Summary</h3>
<p>The historic India-Brazil match that the country is waiting to see has been set. India will face Brazil senior team in Kolkata on October 3. This will be followed by India-Uruguay senior team on October 6. The AIFF has released the calendar of 13 international friendly matches in which India's senior, women's and youth teams will participate in the coming days. The dates of the India-Brazil and Uruguay matches, which are eagerly awaited by the country's football fans, have been officially announced in this match schedule.</p>
]]></content:encoded>
				</item>
							<item>
					<title>ഡീൽ നടന്നത് ദുബായിലോ? വിരാട് കോഹ്ലിയുടെ One8 ബ്രാൻഡ് ഷൂ ധരിച്ച് പാക് വനിതാ താരങ്ങൾ; ചോദ്യമെറിഞ്ഞ് ആരാധകൻ</title>
					<link>https://www.malayalamtv9.com/sports/cricket-news/pakistan-women-cricketers-wear-virat-kohlis-one8-brand-shoes-in-asia-cup-heres-how-it-happened-2229398.html</link>
					<pubDate>Tue, 08 Sep 2026 17:16:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/pakistan-women-cricketers-wear-virat-kohlis-one8-brand-shoes-in-asia-cup-heres-how-it-happened-2229398.html</guid>
					<description><![CDATA[<p>Pakistan women cricketers wear One8 brand shoes: പാകിസ്താൻ ടീമിലും കോഹ്ലിക്ക് ഇത്ര ഫാൻസോ എന്ന നിലയ്ക്ക് പാക് താരങ്ങളുടെ ഈ ഷൂ ഇപ്പോൾ വലിയ ​വൈറലായിരിക്കുകയാണ്. കാരണം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വന്തം ബ്രാൻഡായ One8-ന്റെ ഷൂ ആണ് നഷ്‌റ സന്ധു അ‌ടക്കമുള്ള പാക് താരങ്ങൾ ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ധരിച്ചിരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Pakistan-women-cricketers-wear-Virat-Kohlis-One8-brand-shoes.jpg" class="attachment-large size-large wp-post-image" alt="Pakistan Women Cricketers Wear Virat Kohli's One8 Brand Shoes" /></figure><p>വനിതാ ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ ജയത്തിന് പിന്നാലെ പാകിസ്താൻ സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ്. ഹോങ്കോങ്ങിനെതിരായ പാക് വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുത്തത് സ്പിന്നർ നഷ്‌റ സന്ധു ആയിരുന്നു. 7 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ ആണ് നഷ്ര വീഴ്ത്തിയത്. ഇത് ഈ മത്സരത്തിലെ മാത്രമല്ല, പാക് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആയി അ‌ടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ ഈ മത്സരത്തിൽ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊന്നായിരുന്നു, നഷ്രയുടെ കാലിലെ ഷൂ. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വന്തം ബ്രാൻഡായ One8-ന്റെ ഷൂ ആണ് നഷ്‌റ സന്ധു ധരിച്ചിരുന്നത് എന്ന് ആരാധകർ കണ്ടെത്തി.</p>
<p>നഷ്‌റ സന്ധു മാത്രമല്ല, പല പാക് താരങ്ങളും ധരിച്ചിരുന്നത് കോഹ്ലിയുടെ വൺ8 ബ്രാൻഡ് ഷൂ തന്നെയായിരുന്നു. പാകിസ്താൻ ടീമിലും കോഹ്ലിക്ക് ഇത്ര ഫാൻസോ എന്ന നിലയ്ക്ക് പാക് താരങ്ങളുടെ ഈ ഷൂ ഇപ്പോൾ വലിയ ​വൈറലായിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ പാക് താരങ്ങൾക്ക് എങ്ങനെ ഈ ഷൂ കിട്ടി, ഈ 'ഡീൽ' നടന്നത് ദുബായിലാണോ എന്ന നിലയ്ക്ക് ചോദ്യങ്ങളുമായും ചില ആരാധകർ രംഗത്തെത്തി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/jofra-archer-back-to-his-best-after-long-injury-layoff-body-in-a-good-place-2229382.html">കരിയർ തകർത്ത പരിക്കുകൾ, ഒടുവിൽ ആർച്ചറുടെ തിരിച്ചുവരവ്: ‘എനിക്ക് ഇനി കളിച്ചാൽ മാത്രം മതി’</a></strong></p>
<p>വിരാട് കോഹ്ലിയുടെ ഈ പ്രോഡക്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. അ‌തിനാൽത്തന്നെ ഇത് പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യാനാകില്ല. പിന്നെ എങ്ങനെ ഇത് പാക് താരങ്ങളുടെ പക്കലെത്തി എന്ന നിലയ്ക്ക് ചില ആരാധകർ ട്വിറ്ററിലൂടെയും മറ്റും ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. എന്നാൽ ഇതിൽ വിവാദങ്ങൾക്കൊന്നും സ്ഥാനമില്ല.</p>
<p>ദുബായ് വഴി വൺ8 ഷൂ പാകിസ്താൻ താരങ്ങളുടെ ​കൈയിൽ എത്തുക സാധാരണമാണ്. കാരണം, ഇന്ത്യക്കും പാകിസ്താനും ഇടയിൽ നയതന്ത്ര പ്രശ്നങ്ങളും വ്യാപാര തടസങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, ദുബായ് പോലുള്ള ആഗോള റീട്ടെയിൽ വിപണികളിൽ നിന്നും പ്രൊഫഷണൽ താരങ്ങൾ തങ്ങൾക്ക് ആവശ്യമായ ഉയർന്ന നിലവാരമുള്ള സ്പോർട്സ് ഗിയറുകൾ തിരഞ്ഞെടുക്കുക സാധാരണമാണ്.</p>
<p>ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ദുബായ് പോലുള്ള തേർഡ് പാർട്ടി റൂട്ടിങ് വഴി പലപ്പോഴും പാകിസ്താനിലേക്ക് എത്താറുണ്ട്. ദുബായിലെ ഫ്രീ സോൺ വഴിയുള്ള പുനർകയറ്റുമതി ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നു. 'One8' വിരാട് കോഹ്‌ലിയുടെ ബ്രാൻഡാണെങ്കിലും, ഇത് ആഗോളതലത്തിൽ Puma വഴിയും മറ്റ് പ്രൊഫഷണൽ സ്പോർട്സ് വിതരണക്കാർ വഴിയുമാണ് വിറ്റഴിക്കപ്പെടുന്നത്. ദുബായ് അല്ലെങ്കിൽ യുകെ/യൂറോപ്പ് എന്നിവടങ്ങളിലെ റീട്ടെയിൽ ഷോപ്പുകൾ വഴി കളിക്കാർക്ക് ഇത് നേരിട്ട് വാങ്ങാൻ സാധിക്കും എന്ന സാധ്യതയും ഉണ്ട്.</p>
<h3>കോഹ്‌ലിയുടെ സ്വന്തം ബ്രാൻഡ്</h3>
<p>ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ബ്രാൻഡ് ആണ് വൺ8. 2016-ലാണ് വിരാട് കോഹ്‌ലി One8 എന്ന ബ്രാൻഡ് രജിസ്റ്റർ ചെയ്യുന്നത്. കോഹ്‌ലിയുടെ ജേഴ്‌സി നമ്പറായ 18-ൽ നിന്നാണ് 'One8' എന്ന പേര് രൂപപ്പെട്ടത്. ആദ്യഘട്ടത്തിൽ ജർമ്മൻ സ്പോർട്സ് ബ്രാൻഡായ Pumaയുമായി പാർട്നർഷിപ്പിലായിരുന്നു വൺ8 പ്രവർത്തിച്ചുവന്നത്. "Puma One8" എന്ന പേരിൽ പുറത്തിറങ്ങിയ ഷൂസുകളും വസ്ത്രങ്ങളും വലിയ ജനപ്രീതി നേടി.</p>
<p>എട്ട് വർഷത്തെ കരാറിന് ശേഷം Puma യുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച കോഹ്‌ലി, One8 ബ്രാൻഡിനെ ഒരു ആഗോള ഇന്ത്യൻ സ്പോർട്സ് ബ്രാൻഡാക്കി മാറ്റാൻ Agilitas Sports എന്ന ഇന്ത്യൻ കമ്പനിയുമായി കൈകോർത്തു. One8 ഷൂസുകളുടെ ഡിസൈൻ, ക്വാളിറ്റി, ലുക്ക് എന്നിവ തിരഞ്ഞെടുക്കുന്നതിൽ കോഹ്‌ലി നേരിട്ട് പങ്കാളിയാകുന്നുണ്ട്.</p>
<p>പ്രൊഫഷണൽ ക്രിക്കറ്റിനായി ഡിസൈൻ ചെയ്ത മികച്ച ഷൂസുകൾ 'One8' ന് ഉണ്ട്. ഈ കാരണം തന്നെയാകും പാക് താരങ്ങളെ വിരാട് കോഹ്ലിയുടെ ബ്രാൻഡിലേക്ക് എത്തിച്ചത്. ഗ്രൗണ്ടിലെ മികച്ച ഗ്രിപ്പ്, ബൗളർമാർക്കും സ്പിന്നർമാർക്കും ആവശ്യമായ ആങ്കർ സപ്പോർട്ട് എന്നിവ ഇതിലുണ്ട്. വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് ഷൂസുകൾ നിർമ്മിക്കുന്ന ബ്രാൻഡുകൾ വളരെ കുറവാണ്. പാകിസ്താനിൽ പ്രൊഫഷണൽ ക്രിക്കറ്റ് ഗിയറുകളുടെ ലഭ്യത കുറവാണ് എന്നതും ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന ഷൂസ് എന്ന നിലയിലും പാക് താരങ്ങൾ ഈ ഷൂ തെരഞ്ഞെടുത്തതാകാം.</p>
<h3>English Summary</h3>
<p>As Kohli is such a fan of the Pakistan team, this shoe of the Pakistani players has now gone viral. Because the shoes of Indian cricketer Virat Kohli's own brand One8 were worn by Pakistani players including Nashra Sandhu in the match against Hong Kong in the Asia Cup.</p>
]]></content:encoded>
				</item>
							<item>
					<title>കരിയർ തകർത്ത പരിക്കുകൾ, ഒടുവിൽ ആർച്ചറുടെ തിരിച്ചുവരവ്: &#8216;എനിക്ക് ഇനി കളിച്ചാൽ മാത്രം മതി&#8217;</title>
					<link>https://www.malayalamtv9.com/photo-gallery/jofra-archer-back-to-his-best-after-long-injury-layoff-body-in-a-good-place-2229382.html</link>
					<pubDate>Tue, 08 Sep 2026 15:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/jofra-archer-back-to-his-best-after-long-injury-layoff-body-in-a-good-place-2229382.html</guid>
					<description><![CDATA[<p>Jofra Archer Opens Up on Injuries and Comeback: തുടർച്ചയായ കരിയർ ഭീഷണി ഉയർത്തിയ പരിക്കുകൾക്ക് ശേഷം താൻ ഇപ്പോൾ ഒരു നല്ല അവസ്ഥയിലാണെന്ന്‌ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. നീണ്ടകാലത്തെ ഈ മാറിനിൽക്കലുകളിൽ ചില ഗുണങ്ങളും ഉണ്ടെന്ന് ജോഫ്ര ആര്‍ച്ചര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Jofra-Archer-1.jpg" class="attachment-large size-large wp-post-image" alt="Jofra Archer" /></figure><p>
		<style type="text/css">
			#gallery-8 {
				margin: auto;
			}
			#gallery-8 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-8 img {
				border: 2px solid #cfcfcf;
			}
			#gallery-8 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-8' class='gallery galleryid-2229382 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Jofra-Archer-1.jpg" class="attachment-thumbnail size-thumbnail" alt="Jofra Archer" aria-describedby="gallery-8-2229383" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Jofra-Archer-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Jofra-Archer-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2229383'>
				പരിക്കുകള്‍ക്ക് ശേഷം തിരിച്ചുവരവുമായി ജോഫ്ര ആര്‍ച്ചര്‍. തുടർച്ചയായ കരിയർ ഭീഷണി ഉയർത്തിയ പരിക്കുകൾക്ക് ശേഷം താൻ ഇപ്പോൾ ഒരു നല്ല അവസ്ഥയിലാണെന്ന്‌ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. നീണ്ടകാലത്തെ ഈ മാറിനിൽക്കലുകളിൽ ചില ഗുണങ്ങളും ഉണ്ടെന്ന് ആര്‍ച്ചര്‍ കൂട്ടിച്ചേർത്തു  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Jofra-Archer-2.jpg" class="attachment-thumbnail size-thumbnail" alt="Jofra Archer" aria-describedby="gallery-8-2229384" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Jofra-Archer-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Jofra-Archer-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2229384'>
				ബർബാഡോസിൽ ജനിച്ച ആർച്ചർ 2015-ലാണ് യുകെയിൽ എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിന്റെ  ലോകകപ്പ് ഫൈനൽ വിജയത്തിലും 2019 ലെ ആഷസ് പരമ്പരയിലും തിളങ്ങി. ആ വർഷത്തിന്റെ അവസാനത്തോടെ അദ്ദേഹത്തിന് കൈമുട്ടിന് പ്രശ്നങ്ങൾ കണ്ടുതുടങ്ങി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Jofra-Archer-3.jpg" class="attachment-thumbnail size-thumbnail" alt="Jofra Archer" aria-describedby="gallery-8-2229385" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Jofra-Archer-3.jpg 150w, https://images.malayalamtv9.com/uploads/2026/09/Jofra-Archer-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2229385'>
				കൈമുട്ടിലെയും മുതുകിലെയും പരിക്കുകൾ കാരണം 2021 ഫെബ്രുവരി മുതൽ 2025 ജൂലൈ വരെ നാല് വർഷത്തിലേറെക്കാലം ആർച്ചർക്ക് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. നിർബന്ധിതമായി മാറിനിൽക്കേണ്ടി വന്നതിൽ ചില പോസിറ്റീവായ കാര്യങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിബിസിയോട് സംസാരിക്കുന്നതിനിടെയാണ് 31-കാരനായ താരം ഇക്കാര്യം പറഞ്ഞത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Jofra-Archer.jpg" class="attachment-thumbnail size-thumbnail" alt="Jofra Archer" aria-describedby="gallery-8-2229387" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Jofra-Archer.jpg 150w, https://images.malayalamtv9.com/uploads/2026/09/Jofra-Archer.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2229387'>
				&#8220;എല്ലാം ഒരു നിഴൽ പോലെയായിരുന്നു. എത്രത്തോളം സമയം ഞാൻ പുറത്തായിരുന്നു എന്ന് പോലും ഞാൻ ഓർത്തിരുന്നില്ല. നാട്ടിൽ (ബർബാഡോസിൽ) കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞു. യുകെയിലേക്ക് മാറിയതിന് ശേഷം എനിക്ക് എപ്പോഴും രണ്ട് ആഴ്ചയിൽ കൂടുതൽ സമയം ലഭിച്ചിരുന്നില്ല&#8221;, ആർച്ചർ പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Jofra-Archer-4.jpg" class="attachment-thumbnail size-thumbnail" alt="Jofra Archer" aria-describedby="gallery-8-2229386" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Jofra-Archer-4.jpg 150w, https://images.malayalamtv9.com/uploads/2026/09/Jofra-Archer-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2229386'>
				&#8220;മാറി നിന്ന ആ സമയം ഞാൻ ആസ്വദിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയായിരിക്കും. ഇപ്പോൾ, കാര്യങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു. എന്റെ ശരീരം ഒരു നല്ല അവസ്ഥയിലാണ്, ടീം നല്ലൊരു സ്ഥാനത്താണ്, എല്ലാവരും ഒരു നല്ല അവസ്ഥയിലാണ്. എനിക്ക് ഇനി ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമേയുള്ളൂ&#8221;, താരം വ്യക്തമാക്കി.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>&#8220;ഭാര്യ സമ്മതിച്ചാൽ മാത്രം നോക്കാം!&#8221; ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തെക്കുറിച്ച് ആശിഷ് നെഹ്റ</title>
					<link>https://www.malayalamtv9.com/sports/cricket-news/ashish-nehra-reacts-to-india-head-coach-rumors-amid-gautam-gambhir-scrutiny-2229366.html</link>
					<pubDate>Tue, 08 Sep 2026 15:26:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ashish-nehra-reacts-to-india-head-coach-rumors-amid-gautam-gambhir-scrutiny-2229366.html</guid>
					<description><![CDATA[<p>Ashish Nehra on Coaching Indian Cricket Team: ഭാവിയിൽ എന്നെങ്കിലും ഇന്ത്യൻ ടീമിന്റെ പരിശീലകനാകാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെ, തനിക്ക് അത്തരം പ്രത്യേക ആഗ്രഹങ്ങളൊന്നുമില്ലെന്നും എന്നാൽ ഭാവിയിലേക്ക് ഈ വാതിൽ പൂർണ്ണമായി അടയ്ക്കുന്നില്ലെന്നും ആശിഷ് നെഹ്റ. ഇപ്പോൾ അതിനൊരു ഉത്തരം നൽകുക ബുദ്ദിമുട്ടാണെന്നും നെഹ്‌റ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Ashish-Nehra.jpg" class="attachment-large size-large wp-post-image" alt="Ashish Nehra" /></figure><p>ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റാന്‍ നിലവില്‍ ആലോചനയില്ലെങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആരെത്തണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത്. ഭാവിയിൽ എന്നെങ്കിലും ഇന്ത്യൻ ടീമിന്റെ പരിശീലകനാകാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെ, തനിക്ക് അത്തരം പ്രത്യേക ആഗ്രഹങ്ങളൊന്നുമില്ലെന്നും എന്നാൽ ഭാവിയിലേക്ക് ഈ വാതിൽ പൂർണ്ണമായി അടയ്ക്കുന്നില്ലെന്നും ആശിഷ് നെഹ്റ വ്യക്തമാക്കി</p>
<p>"ആദ്യമേ പറയട്ടെ, ആഗ്രഹം എന്ന വാക്ക് ഞാൻ ഉപയോഗിക്കില്ല. ഞാൻ ഒരിക്കലും ഒന്നും ആസൂത്രണം ചെയ്യാറില്ല. തീർച്ചയായും, ഇതൊരു വലിയ ബഹുമാനവും വലിയൊരു അംഗീകാരവും ആയിരിക്കും, പക്ഷേ ഞാൻ കാര്യങ്ങൾ അത്തരത്തിൽ പ്ലാൻ ചെയ്യാറില്ല. നമുക്ക് ഭാവിയിൽ കാണാം. ഇല്ല, എനിക്ക് അത്തരം പ്രത്യേക ആഗ്രഹങ്ങളൊന്നുമില്ല. നിലവിലുള്ള സ്ഥാനത്ത് ഞാൻ വളരെ സന്തോഷവാനാണ്," ബെംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ നെഹ്റ പറഞ്ഞു.</p>
<p>ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ എന്ന നിലയിൽ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന്‌ എന്ന് പലരും പറയാറുണ്ട്. അത് ടീമിന്റെ കൂട്ടായ പ്രകടനമാണ്. ക്യാപ്റ്റനും കോച്ചും എപ്പോഴും ഇത്തരം വിജയങ്ങളുമായി ചേർത്തു വായിക്കപ്പെടാറുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിൽ അതാണ് രീതി. എന്നാൽ താന്‍ അതിനോട് ശക്തമായി വിയോജിക്കുന്നുവെന്നും നെഹ്റ കൂട്ടിച്ചേർത്തു.</p>
<h3>ഭാര്യയുടെ സമ്മതം വേണം</h3>
<p>"ഇപ്പോൾ അതിനൊരു ഉത്തരം നൽകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആദ്യമായി, എനിക്ക് എന്റെ 'ഹൈക്കമ്മീഷണറോട്'—അതായത് എന്റെ ഭാര്യയോട് ചോദിക്കേണ്ടി വരും. ഇല്ലെങ്കിൽ എനിക്ക് വിവാഹമോചനം ലഭിക്കും. എട്ടോ ഒമ്പതോ മാസം നീണ്ടുനിൽക്കുന്ന യാത്രകൾ ഇതിലുണ്ട്. അത് എളുപ്പമുള്ള കാര്യമല്ല," അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/kl-rahul-to-continue-with-delhi-capitals-for-ipl-2027-confirms-parth-jindal-2229343.html">IPL 2027: രാഹുൽ എങ്ങോട്ടും പോകുന്നില്ല! അഭ്യൂഹങ്ങൾക്ക് പൂട്ടിട്ട്‌ പാർത്ഥ് ജിൻഡാൽ; കെഎല്‍ ഡൽഹിയുടെ ‘ക്ലച്ച്’ താരം</a></strong></p>
<p>അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ, മൂന്നോ നാലോ വർഷത്തിൽ കൂടുതൽ അധികമാരും പരിശീലന സ്ഥാനത്ത് തുടരാറില്ല. കാരണം അതിൽ വരുന്ന ആവശ്യങ്ങളും നിരന്തരമായ യാത്രകളും അത്രത്തോളമാണെന്നും നെഹ്‌റ പറഞ്ഞു.</p>
<p>ഗുജറാത്ത് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ, 2022-ൽ അവരുടെ അരങ്ങേറ്റ വർഷത്തിൽ തന്നെ ടീമിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിക്കാൻ നെഹ്റയ്ക്ക് സാധിച്ചിരുന്നു. കൂടാതെ രണ്ട് തവണ (2023, 2026) ടീമിനെ റണ്ണേഴ്‌സ് അപ്പ് സ്ഥാനത്ത് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.</p>
<h3>English Summary</h3>
<p>Ashish Nehra responded to rumors about becoming India's next head coach amidst Gautam Gambhir's criticism. He stated that he has no specific ambition for the role but did not rule out the future possibility. Nehra highlighted that intense international travel and personal factors would be major considerations. He previously led Gujarat Titans to an IPL title and two runner-up finishes.</p>
]]></content:encoded>
				</item>
							<item>
					<title>IPL 2027: രാഹുൽ എങ്ങോട്ടും പോകുന്നില്ല! അഭ്യൂഹങ്ങൾക്ക് പൂട്ടിട്ട്‌ പാർത്ഥ് ജിൻഡാൽ; കെഎല്‍ ഡൽഹിയുടെ &#8216;ക്ലച്ച്&#8217; താരം</title>
					<link>https://www.malayalamtv9.com/sports/cricket-news/kl-rahul-to-continue-with-delhi-capitals-for-ipl-2027-confirms-parth-jindal-2229343.html</link>
					<pubDate>Tue, 08 Sep 2026 14:25:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/kl-rahul-to-continue-with-delhi-capitals-for-ipl-2027-confirms-parth-jindal-2229343.html</guid>
					<description><![CDATA[<p>KL Rahul Staying at Delhi Capitals Alongside Rishabh Pant for IPL 2027: രാഹുൽ എങ്ങോട്ടും പോകുന്നില്ലെന്നും, ഫ്രാഞ്ചൈസിയിൽ അദ്ദേഹത്തിന് ഇനിയും ചെയ്തുതീർക്കാൻ ഏറെ കാര്യങ്ങളുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറിയേക്കുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ഉണ്ടായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/KL-Rahul-Delhi-Capitals.jpg" class="attachment-large size-large wp-post-image" alt="KL Rahul Delhi Capitals" /></figure><p>ഐപിഎല്‍ 2027 സീസണിലും കെഎല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരും. റിഷഭ് പന്ത് ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തിയതിനെ തുടർന്ന് രാഹുൽ ടീം വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് റിഷഭ് പന്തിനെ ഡൽഹി ക്യാപ്പിറ്റൽസ് വൻ തുകയ്ക്ക് തിരിച്ചെത്തിച്ചതോടെയാണ് രാഹുലിന്റെ ഭാവി ചർച്ചാവിഷയമായത്. പന്തിനെ തിരിച്ചെത്തിച്ച സാഹചര്യത്തിൽ, രാഹുലിന് ഇനി ഫ്രാഞ്ചൈസിയുടെ പദ്ധതികളിൽ സ്ഥാനമുണ്ടാകുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ, രാഹുലിന്റെ ട്രേഡുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് ഒടുവിൽ ഡൽഹി ക്യാപ്പിറ്റൽസ് വ്യക്തത വരുത്തി.</p>
<p>രാഹുൽ എങ്ങോട്ടും പോകുന്നില്ലെന്നും, ഫ്രാഞ്ചൈസിയിൽ അദ്ദേഹത്തിന് ഇനിയും ചെയ്തുതീർക്കാൻ ഏറെ കാര്യങ്ങളുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറിയേക്കുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റിന്റെ പ്രതികരണം.</p>
<p>സോഷ്യൽ മീഡിയയിലെ മുഴുവൻ അഭ്യൂഹങ്ങളെയും തള്ളിക്കളഞ്ഞ ഡൽഹി ഫ്രാഞ്ചൈസി സഹ-ഉടമ പാർത്ഥ് ജിൻഡാൽ, തനിക്കറിയാവുന്ന ഏറ്റവും മികച്ച വ്യക്തികളിലൊരാളാണ് രാഹുലെന്നും എപ്പോഴും ടീമിനായി നിലകൊള്ളുന്ന അദ്ദേഹത്തെ ഒഴിവാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വ്യക്തമാക്കി.</p>
<h3>കെഎല്‍ 'ക്ലച്ച്' താരം</h3>
<p>കെഎല്‍ രാഹുല്‍ ഡല്‍ഹിയുടെ ക്ലച്ച് താരമാണെന്ന് പാര്‍ത്ഥ് ജിന്‍ഡാല്‍ എക്‌സില്‍ കുറിച്ചു. "ഡൽഹി ക്യാപ്പിറ്റൽസിന് എപ്പോഴും വിശ്വസിക്കാൻ കഴിയുന്ന താരമാണ് കെഎൽ. എനിക്കറിയാവുന്ന ഏറ്റവും മാന്യനായ വ്യക്തികളിലൊരാളും ടീമിന് എപ്പോഴും ഒന്നാം സ്ഥാനം നൽകുന്ന കളിക്കാരനുമാണ് അദ്ദേഹം. നമുക്ക് ഇവിടെ ചില കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഡൽഹിയെ അഭിമാനം കൊള്ളിക്കാൻ നമ്മൾ ഒരുമിച്ച് കഠിനാധ്വാനം ചെയ്യും," ജിൻഡാൽ കുറിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20i-sanju-samson-in-ishan-kishan-out-is-the-order-in-the-team-list-a-big-clue-2229318.html">IND vs AFG: സഞ്ജു സാംസണ്‍ കളിക്കും; അഭിഷേകിനും, വൈഭവിനും പുറത്തുപോകേണ്ടി വരില്ല; പണി കിട്ടുന്നത് മറ്റൊരാള്‍ക്ക്?</a></strong></p>
<p>ഈ പോസ്റ്റിന് മറുപടിയായി, "നന്ദി, വരാനിരിക്കുന്ന സീസണിനായി കാത്തിരിക്കാൻ വയ്യ" എന്ന് രാഹുലും കുറിച്ചു. രാഹുലിനെ മാറ്റിനിർത്തുന്നതിന് പകരം ടീമിന്റെ പദ്ധതികളുടെ കേന്ദ്രബിന്ദുവായിട്ടാണ് ഡൽഹി കാണുന്നത് എന്നാണ് ജിൻഡാലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.</p>
<p>അടുത്ത സീസണില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബാറ്റിംഗിൽ മാത്രം പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാഹുലിന് സാധിക്കും. ഡല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് രാഹുല്‍ ഇതുവരെ പുറത്തെടുത്തത്. ഫ്രാഞ്ചൈസിക്കൊപ്പമുള്ള ആദ്യ രണ്ട് സീസണുകളിൽ തന്നെ 1,000 റൺസ് തികച്ച അദ്ദേഹം, ടോപ്പ് ഓർഡറിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി മാറി.</p>
<h3>English Summary</h3>
<p>KL Rahul will stay with Delhi Capitals for the IPL 2027 season. Co-owner Parth Jindal dismissed trade rumors linking the batter to KKR. Rishabh Pant's return to Delhi initially triggered speculation about Rahul's exit.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: സഞ്ജു സാംസണ്‍ കളിക്കും; അഭിഷേകിനും, വൈഭവിനും പുറത്തുപോകേണ്ടി വരില്ല; പണി കിട്ടുന്നത് മറ്റൊരാള്‍ക്ക്?</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20i-sanju-samson-in-ishan-kishan-out-is-the-order-in-the-team-list-a-big-clue-2229318.html</link>
					<pubDate>Tue, 08 Sep 2026 13:24:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-1st-t20i-sanju-samson-in-ishan-kishan-out-is-the-order-in-the-team-list-a-big-clue-2229318.html</guid>
					<description><![CDATA[<p>Sanju Samson vs Ishan Kishan : അഫ്ഗാനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍-വൈഭവ് സൂര്യവംശി സഖ്യത്തെ ഓപ്പണിങില്‍ പരീക്ഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും, പരിശീലകന്‍ ഗൗതം ഗംഭീറും ഇതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം. സഞ്ജുവിനെ സംബന്ധിച്ച് മറ്റൊരു സാധ്യതയും അവശേഷിക്കുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-and-Ishan-Kishan.jpg" class="attachment-large size-large wp-post-image" alt="Sanju Samson and Ishan Kishan" /></figure><p>ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ആരംഭിക്കാന്‍ ഇനി ഒരാഴ്ച പോലും ബാക്കിയില്ല. സെപ്തംബര്‍ 13-നാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍, അഫ്ഗാനിസ്ഥാനെതിരായ പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടുമോയെന്ന് വ്യക്തമല്ല.</p>
<p>ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും അയര്‍ലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ തുടര്‍ന്ന് നടന്ന പല മത്സരങ്ങളിലും സഞ്ജുവിന് അവസരം നഷ്ടപ്പെട്ടു. തുടര്‍ന്ന് അഭിഷേക് ശര്‍മ-വൈഭവ് സൂര്യവംശി ഓപ്പണിങ് സഖ്യത്തെ ഇന്ത്യ പരീക്ഷിച്ചു. അഫ്ഗാന്‍ പര്യടനത്തിലും അഭിഷേക്-വൈഭവ് സഖ്യത്തിന് മുന്‍ഗണന നല്‍കാനാണ് സാധ്യത.</p>
<h3>സഞ്ജുവിന്റെ സാധ്യതകള്‍</h3>
<p>സിംബാബ്‌വെ പര്യടനത്തില്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവിന് അഫ്ഗാനെതിരായ മൂന്ന് മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ ഓപ്പണിങ് സ്ഥാനം ഉറപ്പാണ്. സമീപമത്സരങ്ങളില്‍ മോശം പ്രകടനമാണ് അഭിഷേക് ശര്‍മ പുറത്തെടുക്കുന്നത്. എത്ര മോശം പ്രകടനം പുറത്തെടുത്താലും അഭിഷേകിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതാണ് മാനേജ്‌മെന്റിന്റെ രീതി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/sanju-samson-announces-scholarship-for-1000-students-know-how-to-apply-and-check-eligibility-2229234.html">Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?</a></strong></p>
<p>എന്നാല്‍ അഫ്ഗാനെതിരായ പരമ്പരയില്‍ സഞ്ജു-വൈഭവ് സഖ്യത്തെ ഓപ്പണിങില്‍ പരീക്ഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും, പരിശീലകന്‍ ഗൗതം ഗംഭീറും ഇതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം.</p>
<h3>ടീം ലിസ്റ്റിലെ സൂചന</h3>
<p>സഞ്ജുവിനെ സംബന്ധിച്ച് മറ്റൊരു സാധ്യതയും അവശേഷിക്കുന്നുണ്ട്. സ്‌ക്വാഡ് പ്രഖ്യാപിച്ചുകൊണ്ട് ബിസിസിഐ പുറത്തുവിട്ട ലിസ്റ്റിലാണ് ഒരു സൂചന ഒളിഞ്ഞിരിക്കുന്നത്. ആദ്യം ക്യാപ്റ്റന്‍, തുടര്‍ന്ന് ഓപ്പണര്‍മാര്‍, പിന്നീട് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ എന്നിങ്ങനെയുള്ള ക്രമത്തിലാണ് ടീം ലിസ്റ്റ് പുറത്തുവിടാറുള്ളത്. ഇതില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ബാറ്റര്‍മാര്‍ പലപ്പോഴും മുന്‍ഗണനാടിസ്ഥാനത്തില്‍ ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്.</p>
<p>ലിസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ സ്ഥാനങ്ങളില്‍ ആദ്യം സഞ്ജുവിന്റെയും, രണ്ടാമത് ഇഷാന്‍ കിഷന്റെയും പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇഷാന്‍ കിഷന് പകരം സഞ്ജു വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് ഈ ലിസ്റ്റെന്നാണ് ആരാധകരുടെ നിരീക്ഷണം. തുടര്‍ച്ചയായി കളിക്കുന്ന കിഷാന് ഇതുവഴി വിശ്രമം നല്‍കാനും സാധിക്കും. നിലവില്‍ നടക്കുന്ന ദുലീപ് ട്രോഫിയിലും കിഷന്‍ കളിക്കുന്നുണ്ട്.</p>
<p>ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.</p>
<h3>English Summary</h3>
<p>India will play a three-match T20 series against Afghanistan starting September 13 in New Delhi. Sanju Samson returns to the squad, but his spot in the playing XI remains uncertain. Fans hope Samson might open alongside Vaibhav Sooryavanshi instead of the struggling Abhishek Sharma. Since Samson is listed above Ishan Kishan in the squad, he may get the nod as the primary wicketkeeper.</p>
]]></content:encoded>
				</item>
							<item>
					<title>kerala Cricket: സക്‌സേനയും, സര്‍വതെയും തിരിച്ചെത്തി! വിഷ്ണു വിനോദ് നയിക്കും; ജമ്മു കശ്മീരിനെ നേരിടാന്‍ കേരളം</title>
					<link>https://www.malayalamtv9.com/sports/cricket-news/vishnu-vinod-to-lead-kerala-against-jammu-and-kashmir-jalaj-saxena-aditya-sarwate-returns-2229262.html</link>
					<pubDate>Tue, 08 Sep 2026 10:36:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/vishnu-vinod-to-lead-kerala-against-jammu-and-kashmir-jalaj-saxena-aditya-sarwate-returns-2229262.html</guid>
					<description><![CDATA[<p>Kerala Senior Men’s Team against Jammu &#038; Kashmir Senior Men’s Team: ശക്തമായ സ്‌ക്വാഡിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷ്ണു വിനോദാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. ജലജ് സക്‌സേനയും, ആദിത്യ ആനന്ദ് സര്‍വതെയും കേരള ടീമിലേക്ക് തിരിച്ചെത്തി. രോഹന്‍ കുന്നുമ്മല്‍, എംഡി നിധീഷ് എന്നിവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vishnu-Vinod-Jalaj-Saxena-and-Aditya-Sarwate.jpg" class="attachment-large size-large wp-post-image" alt="Vishnu Vinod, Jalaj Saxena and Aditya Sarwate" /></figure><p>ജമ്മു കശ്മീരിനെതിരെ ശ്രീനഗറില്‍ നടക്കുന്ന പരിശീലന മത്സരത്തിനുള്ള കേരള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. വിഷ്ണു വിനോദ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണ് സ്‌ക്വാഡിലുള്ളത്. വരുണ്‍ നായനാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ജലജ് സക്‌സേനയും, ആദിത്യ ആനന്ദ് സര്‍വതെയും കേരള ടീമിലേക്ക് തിരിച്ചെത്തി. സച്ചിന്‍ ബേബി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളും സ്‌ക്വാഡിലുണ്ട്. രോഹന്‍ കുന്നുമ്മല്‍, എംഡി നിധീഷ് എന്നിവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയം.</p>
<p>ചില പ്രമുഖ താരങ്ങളുടെ അസാന്നിധ്യമുണ്ടെങ്കിലും, ശക്തമായ സ്‌ക്വാഡിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അഭിഷേക് ജെ നായര്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് പി നായര്‍, അനുരാജ് ജെഎസ് തുടങ്ങിയവരും സ്‌ക്വാഡിലുണ്ട്. അഭിജിത്ത് പ്രവീണ്‍ വി, ഈഡന്‍ ആപ്പിള്‍ ടോം, അഖിന്‍ സത്താര്‍, പവന്‍ രാജ്, ഇബ്‌നുള്‍ അഫ്ത്താബ്, വൈശാഖ് ചന്ദ്രന്‍ എന്നിവരാണ് കേരള ടീമില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.</p>
<h3>കേരള ടീം ഇങ്ങനെ:</h3>
<p>വിഷ്ണു വിനോദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ നായര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, ഈഡന്‍ ആപ്പിള്‍ ടോം, അഖിന്‍ സത്താര്‍, പവന്‍ രാജ്, ഇബ്‌നുള്‍ അഫ്ത്താബ്, വൈശാഖ് ചന്ദ്രന്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/sanju-samson-announces-scholarship-for-1000-students-know-how-to-apply-and-check-eligibility-2229234.html">Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?</a></strong></p>
<h3>സക്‌സേനയും, സര്‍വതെയും 'റിട്ടേണ്‍സ്'</h3>
<p>2024-25 രഞ്ജി ട്രോഫിയില്‍ കേരളത്തെ റണ്ണേഴ്‌സ് അപ്പ് ആക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച താരങ്ങളാണ് ജലജ് സക്‌സേനയും, ആദിത്യ സര്‍വതെയും. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മധ്യപ്രദേശുകാരനായ സക്‌സേനയും, മഹാരാഷ്ട്രക്കാരനായ സക്‌സേനയും കഴിഞ്ഞ വര്‍ഷം കേരള ടീം വിട്ടു. തുടര്‍ന്ന് സക്‌സേന മഹാരാഷ്ട്രയ്ക്കു വേണ്ടിയും, സര്‍വതെ ഛത്തീസ്ഗഡിനായും കളിച്ചു.</p>
<p>എന്നാല്‍ ഈ സീസണില്‍ വീണ്ടും കേരളത്തിനായി കളിക്കാന്‍ ഇരുവരും സന്നദ്ധത അറിയിക്കുകയായിരുന്നു. ഇരുവരും തിരിച്ചെത്തിയത് ആരാധകരെയും ആവേശത്തിലാഴ്ത്തുന്നുണ്ട്. ബാറ്റിങിലും ബൗളിങിലും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന ഇരുവരുടെയും സേവനം കേരള ടീമിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.</p>
<h3>English Summary</h3>
<p>Kerala has announced its squad for the practice match against Jammu and Kashmir in Srinagar. Wicketkeeper-batter Vishnu Vinod will lead the team as captain. Senior players like Sachin Baby, Jalaj Saxena, and Aditya Sarwate are included in the squad. However, notable players Rohan Kunnummal and MD Nidheesh are absent from the team.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?</title>
					<link>https://www.malayalamtv9.com/sports/sanju-samson-announces-scholarship-for-1000-students-know-how-to-apply-and-check-eligibility-2229234.html</link>
					<pubDate>Tue, 08 Sep 2026 07:05:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/sanju-samson-announces-scholarship-for-1000-students-know-how-to-apply-and-check-eligibility-2229234.html</guid>
					<description><![CDATA[<p>Sanju Samson Scholarship 1000 Students to Get Free Coaching Support: ഓരോ വിദ്യാര്‍ഥിയുടെയും കഴിവ് തിരിച്ചറിഞ്ഞ് വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന യുവാക്കള്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ലീഡ് അക്കാഡമി അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-Scholarship-Scheme.jpg" class="attachment-large size-large wp-post-image" alt="Sanju Samson Scholarship Scheme" /></figure><p>വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. രാജ്യത്തെ 1,000 മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലീഡ് ഐഎഎസ് അക്കാഡമിയുമായി സഹകരിച്ചാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക പരിമിതികള്‍ കാരണം സിവില്‍ സര്‍വീസ് പരിശീലനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.</p>
<h3>സ്‌കോളര്‍ഷിപ്പിന്റെ പ്രവര്‍ത്തനം</h3>
<p>യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനം മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് മെന്ററിങ്, സ്‌കില്‍ അധിഷ്ഠിത പഠനം, വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി, ക്രിട്ടിക്കല്‍ തിങ്കിങ്, ലീഡര്‍ഷിപ്പ് സ്‌കില്‍സ് തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും. ഓരോ വിദ്യാര്‍ഥിയുടെയും കഴിവ് തിരിച്ചറിഞ്ഞ് വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന യുവാക്കള്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ലീഡ് അക്കാഡമി അറിയിച്ചു.</p>
<p>രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,000 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയിലൂടെ അവസരം ലഭിക്കുക. അതേസമയം, സഞ്ജു സാംസണിന്റെ സ്വദേശമായ വിഴിഞ്ഞവും സമീപ തീരദേശ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.</p>
<h3>എങ്ങനെ അപേക്ഷിക്കാം?</h3>
<p>നിലവില്‍ ലഭ്യമായ ഔദ്യോഗിക വിവരങ്ങളില്‍ അപേക്ഷ ലിങ്ക്, അപേക്ഷ ആരംഭിക്കുന്ന തീയതി, അവസാന തീയതി, കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ സമൂഹമാധ്യമങ്ങളിലോ മറ്റ് വെബ്‌സൈറ്റുകളിലോ പ്രചരിക്കുന്ന അനൗദ്യോഗിക ലിങ്കുകള്‍ വഴി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/wasim-jaffer-rules-out-sanju-samson-picks-other-options-for-2027-world-cup-opener-role-2228918.html" target="_blank" rel="noopener">Sanju Samson: സഞ്ജുവിനെ ഏകദിന ലോകകപ്പിന് പരിഗണിക്കേണ്ടതില്ല, സ്ഥിരതയില്ല; മുന്‍ താരം</a></strong></p>
<p>സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക അപേക്ഷാ നടപടിക്രമം സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ അല്ലെങ്കില്‍ ലീഡ് ഐഎഎസ് അക്കാഡമി പുറത്തുവിടുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. ഔദ്യോഗിക അറിയിപ്പ് വന്നാല്‍ അപേക്ഷ ലിങ്ക്, യോഗ്യത, ആവശ്യമായ രേഖകള്‍, തിരഞ്ഞെടുപ്പ് രീതി, അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകും. സഞ്ജു സാംസണ്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകള്‍ പരിശോധിക്കാം.</p>
<h3>ക്രിക്കറ്റ് മാത്രമല്ല</h3>
<p>ക്രിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയ സഞ്ജു സാംസണ്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലേക്കും തന്റെ പിന്തുണ വിപുലീകരിക്കുകയാണ്. 1,000 വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്‌സി പരിശീലനത്തിനുള്ള അവസരം ഒരുക്കുന്ന ഈ പദ്ധതി, രാജ്യത്തെ നിരവധി യുവാക്കള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.</p>
<h3>English Summary</h3>
<p>Sanju Samson has announced a scholarship initiative for 1000 students. The programme aims to support students with coaching and educational opportunities. Check the eligibility and application details.</p>
]]></content:encoded>
				</item>
							<item>
					<title>ഗോളടിക്കുന്ന ഗോൾ കീപ്പർ! രണ്ട് ഗോളടിച്ച് ടീമിനെ രക്ഷി​ച്ച് ഗോളി റൊണാൾഡ് കൂമാൻ ജൂനിയർ; കുറിച്ചത് ചരിത്രം</title>
					<link>https://www.malayalamtv9.com/sports/ronald-koeman-jr-makes-rare-history-as-goalkeeper-scores-twice-in-a-single-match-2229142.html</link>
					<pubDate>Mon, 07 Sep 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/ronald-koeman-jr-makes-rare-history-as-goalkeeper-scores-twice-in-a-single-match-2229142.html</guid>
					<description><![CDATA[<p>goalkeeper Ronald Koeman Jr scores twice in a single match: വെറുതേ ഗോളടിക്കുക മാത്രമല്ല, ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്താണ്  ഗോൾ കീപ്പറായ റൊണാൾഡ് കൂമാൻ ജൂനിയർ ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മത്സരത്തിൽ ഗോളി രണ്ട് വട്ടം ഗോൾ നേടുന്ന അ‌പൂർവ നിമിഷത്തിനും കൂമാൻ ജൂനിയർ കാരണമായി. എസ്സി കംബൂറിനെതിരായ മത്സരത്തിൽ രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് കൂമാൻ ജൂനിയർ അ‌പൂർവ ചരിത്രം കുറിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/goalkeeper-Ronald-Koeman-Jr-scores-twice-in-a-single-match.jpg" class="attachment-large size-large wp-post-image" alt="Goalkeeper Ronald Koeman Jr Scores Twice In A Single Match" /></figure><p>ഗോൾ കീപ്പർമാർ പലപ്പോഴും ടീമിന്റെ രക്ഷകരാകുന്നത് നിർണായക സേവുകളിലൂടെയാണ്. ഗോളടിച്ചും ടീമിനെ രക്ഷിക്കുന്ന ഗോൾ കീപ്പർമാർ അ‌പൂർവമാണ്. അ‌തിനർഥം, ഗോളടിച്ചിട്ടുള്ള ഗോളിമാർ ഇല്ലെന്നല്ല, പോസ്റ്റിന് മുന്നിൽ മാത്രം തന്റെ കഴിവുകൾ ഒതുക്കി നിർത്താതെ, ഫ്രീക്കിക്കുകളിലൂടെയും പെനാൽറ്റികളിലൂടെയും ഹെഡ്ഡറുകളിലൂടെയും എതിർ വലയിൽ ഗോളടിച്ച് കൂട്ടി അത്ഭുതം സൃഷ്ടിച്ച നിരവധി പ്രശസ്ത ഗോൾകീപ്പർമാർ ഫുട്ബോൾ ചരിത്രത്തിൽ ഉണ്ട്. എന്നാൽ ഇപ്പോൾ അ‌പൂർവമായി മാത്രമേ ഗോൾ കീപ്പർമാരുടെ ഗോൾ നേട്ടങ്ങൾ സംഭവിക്കാറുള്ളൂ. കഴിഞ്ഞ ദിവസം അ‌ത്തരമൊരു അ‌പൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് സാധിച്ചു. ഡച്ച് ലീഗായ എറെഡിവീസിയിൽ അപൂർവ്വ ചരിത്രം സൃഷ്ടിച്ച് എസ്‌സി ടെൽസ്റ്റാറിന്റെ 31-കാരനായ ഗോൾകീപ്പർ റൊണാൾഡ് കൂമാൻ ജൂനിയർ ആണ് തന്റെ ഗോളടി മികവ് ലോകത്തിന് കാട്ടിക്കൊടുത്ത് താരമായിരിക്കുന്നത്.</p>
<p>വെറുതേ ഗോളടിക്കുക മാത്രമല്ല, ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്താണ് ഗോൾ കീപ്പറായ റൊണാൾഡ് കൂമാൻ ജൂനിയർ ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മത്സരത്തിൽ ഗോളി രണ്ട് വട്ടം ഗോൾ നേടുന്ന അ‌പൂർവ നിമിഷത്തിനും കൂമാൻ ജൂനിയർ കാരണമായി. എസ്സി കംബൂറിനെതിരായ (SC Cambuur) മത്സരത്തിൽ രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് കൂമാൻ ജൂനിയർ അ‌പൂർവ ചരിത്രം കുറിച്ചത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/sports/cricket-news/pakistan-team-under-suspicion-of-fixing-data-transferred-from-two-players-phones-details-inside-2229091.html">അ‌മ്പട വില്ലന്മാരേ! ഒത്തുകളി സംശയത്തിന്റെ നിഴലിൽ പാക് താരങ്ങൾ; രണ്ട് കളിക്കാരുടെ ഫോണുകളിൽ ‘ചോർച്ച’</a></strong></p>
<p>ഗോളി ഗോളടിക്കുന്നത് കാണികൾക്ക് എന്നും ഒരു പ്രത്യേകം സന്തോഷം നൽകുന്ന കാര്യമാണ്. ഗോൾ കീപ്പർ മാത്രമല്ല താനൊരു ഉഗ്രൻ പെനാൽറ്റി വിദഗ്ധൻ കൂടിയാണ് എന്ന് അ‌ടിവരയിട്ട് പറയുന്ന പ്രകടനമാണ് കൂമാൻ ജൂനിയറിൽ നിന്ന് ഉണ്ടായത്. ഡച്ച് ഒന്നാം ഡിവിഷൻ ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ ഗോൾകീപ്പർ എന്ന റെക്കോർഡും ഇതോടെ കൂമാൻ ജൂനിയർ തന്റെ പേരിലാക്കി.</p>
<p>മത്സരത്തിന്റെ 22-ാം മിനിറ്റിൽ കൂമാൻ ജൂനിയറിന്റെ ടീമായ ടെൽസ്റ്റാറിന്റെ കളിക്കാരൻ നോക്ക്വി തോറിസൺ റെഡ് കാർഡ് കണ്ട് പുറത്തായതോടെ ടീം 10 പേരായി ചുരുങ്ങി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ റഫിക്ക് എൽ അർഗൂയി (53'), നിക്കോളാസ് ബൈൻഡർ (60') എന്നിവരിലൂടെ കംബൂർ 2-0 ന് മുന്നിലെത്തി. എന്നാൽ രണ്ടാം ഗോൾ വഴങ്ങി 3 മിനിറ്റിനകം ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കൂമാൻ ജൂനിയർ ടെൽസ്റ്റാറിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.</p>
<p>2-1 തോൽക്കും എന്ന നിലയിൽ കളി പുരോഗമിക്കവേയാണ് കൂമാൻ ജൂനിറയിന്റെ ടീമിന് ഇഞ്ചുറി ടൈമിൽ (90+11') രണ്ടാമത്തെ പെനാൽറ്റി ലഭിക്കുന്നത്. തനിക്ക് കിട്ടിയ ആ അ‌വസരം ഒട്ടും പതറിച്ചയില്ലാതെ കൂമാൻ വലയിലാക്കി, അ‌തോടെ തോൽവി ഉറപ്പിച്ച ടീമിന് നാടകീയ സമനില ലഭിച്ചു. ഡച്ച് ഫുട്ബോൾ ഇതിഹാസവും മുൻ ബാഴ്സലോണ താരവും നിലവിലെ നെതർലൻഡ്സ് പരിശീലകനുമായ റൊണാൾഡ് കൂമാന്റെ മകനാണ് റൊണാൾഡ് കൂമാൻ ജൂനിയർ.</p>
<p>പിതാവിനെപ്പോലെ തന്നെ പെനാൽറ്റി ബോക്സിന് മുന്നിൽ അതീവ ശാന്തതയോടെയും കരുത്തോടെയും ഗോൾ നേടാൻ തനിക്കും കഴിവുണ്ടെന്ന് ഈ മത്സരത്തിലൂടെ കൂമാൻ ജൂനിയർ തെളിയിച്ചു. "പെനാൽറ്റി എടുക്കാൻ പോകുമ്പോൾ എതിർ ടീമിലെ കളിക്കാരും ഗോൾകീപ്പറും എന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. എന്നാൽ എന്നെ തളർത്താൻ ആകില്ല ('You can't rattle me, mate!'). പൂർണ്ണ ശ്രദ്ധയോടെ പന്തിലേക്ക് മാത്രം കണ്ണുവെച്ച് ഞാൻ ഷോട്ട് എടുത്തു'' എന്ന് മത്സര ശേഷം കൂമാൻ ജൂനിയർ ആ അ‌പൂർവ നിമിഷത്തെക്കുറിച്ച് വിവരിച്ചു.</p>
<h3>English Summary</h3>
<p>Telstar's 31-year-old goalkeeper Ronald Koeman Jr. made history by converting two penalties against SC Cambuur. Koeman Jr. became the first goalkeeper in Dutch first division football history to score two goals in a match. With his team trailing by two goals, Koeman Jr. converted both penalties to equalize.</p>
]]></content:encoded>
				</item>
							<item>
					<title>അ‌മ്പട വില്ലന്മാരേ! ഒത്തുകളി സംശയത്തിന്റെ നിഴലിൽ പാക് താരങ്ങൾ; രണ്ട് കളിക്കാരുടെ ഫോണുകളിൽ &#8216;ചോർച്ച&#8217;</title>
					<link>https://www.malayalamtv9.com/sports/cricket-news/pakistan-team-under-suspicion-of-fixing-data-transferred-from-two-players-phones-details-inside-2229091.html</link>
					<pubDate>Mon, 07 Sep 2026 17:17:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/pakistan-team-under-suspicion-of-fixing-data-transferred-from-two-players-phones-details-inside-2229091.html</guid>
					<description><![CDATA[<p>Pakistan team under suspicion of fixing: പാകിസ്താൻ ക്രിക്കറ്റ് വൻ പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നതായി സൂചന. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്താൻ, മൂന്നാം ടെസ്റ്റിന് മുമ്പ് ഏഴ് താരങ്ങളെയും രണ്ട് പരിശീലകരെയും അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒത്തുകളി വിവാദങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (​PCB) ഇത്തരമൊരു അ‌ടിയന്തര നടപടി സ്വീകരിച്ചത് എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Pakistan-cricket-test-team.jpg" class="attachment-large size-large wp-post-image" alt="Pakistan Cricket Test Team" /></figure><p><strong>ലണ്ടൻ:</strong> പാകിസ്താൻ ക്രിക്കറ്റ് വൻ പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നതായി സൂചന. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്താൻ, മൂന്നാം ടെസ്റ്റിന് മുമ്പ് ഏഴ് താരങ്ങളെയും രണ്ട് പരിശീലകരെയും അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒത്തുകളി വിവാദങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (​PCB) ഇത്തരമൊരു അ‌ടിയന്തര നടപടി സ്വീകരിച്ചത് എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചത് എന്നാണ് കരുതിയിരുന്നത്, പാക് ടീം ആദ്യം പറഞ്ഞിരുന്നതും അ‌ങ്ങനെയാണ്. എന്നാൽ പാക് മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പറയുന്നത് ഒത്തുകളി നടന്നു എന്ന ചില സംശയങ്ങളുടെ അ‌ടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത് എന്നാണ്.</p>
<p>സംശയാസ്പദമായ രീതിയിൽ ബുക്കിമാരുമായോ ഒത്തുകളി സംഘങ്ങളുമായോ ബന്ധപ്പെട്ടു എന്ന ആരോപണത്തെ തുടർന്നാണ് ഏഴ് താരങ്ങൾക്കെതിരെ പാകിസ്താൻ പെട്ടെന്ന് നടപടിയെടുത്തത് എന്നാണ് റിപ്പോർട്ട്. പ്രമുഖ താരങ്ങളായ മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ് എന്നിവർ പിസിബിയുടെ നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പിസിബി അധികൃതർ പിടിച്ചെടുത്തതോടെയാണ് ഒത്തുകളി ആരോപണം കൂടുതൽ ബലപ്പെട്ടത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/suresh-raina-recommends-rinku-singh-as-kolkata-knight-riders-captain-for-ipl-2229065.html">“ഇനി സമയം കളയരുത്, റിങ്കുവിനെ നായകനാക്കൂ!”: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുൻതാരം</a></strong></p>
<p>റിസ്‌വാനും ഇമാമിനും പുറമെ സൽമാൻ അലി ആഘ, അലി ഉസ്മാൻ, ഖുറം ഷഹ്‌സാദ്, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ എന്നിവരെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇതിന് പുറമെ മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിംഗ് പരിശീലകൻ ഉമർ ഗുൽ എന്നിവരെയും ചുമതലകളിൽ നിന്ന് നീക്കി. അന്വേഷണത്തിൻ്റെ ഭാഗമായി പരമ്പര അവസാനിക്കുന്നത് വരെ മറ്റ് ചില താരങ്ങളുടെ ഫോണുകളും പിസിബി കസ്റ്റഡിയിൽ വെക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.</p>
<p>ലോർഡ്‌സിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് 194 റൺസിന് പാകിസ്താൻ പരാജയപ്പെട്ടതിന് പിന്നാലെ ടീമിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ റിസ്‌വാൻ്റെയും ഇമാമിൻ്റെയും ഫോണുകൾ വാങ്ങിവെക്കുകയും അതിലെ ഡാറ്റ മറ്റൊരു ഉപകരണത്തിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 103 റൺസിനും, ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിനും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.</p>
<p>ലോർഡ്‌സ് ടെസ്റ്റിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇമാം ഉൾ ഹഖ് ബാറ്റ് ചെയ്തിരുന്നില്ല. ഇതിനെതിരേ പിസിബി ഡയറക്ടർ ആഖിബ് ജാവേദ് തന്നെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ബാറ്റ് ചെയ്യുന്നതിൽ നിന്ന് താരത്തെ പൂർണ്ണമായി തടയുന്ന പരുക്ക് ആയിരുന്നില്ലെന്നും ഇതിൽ ഇമാം ഉൾ ഹഖ് അന്വേഷണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ടീമിലെ അച്ചടക്കവും പെരുമാറ്റവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പിസിബി വക്താവ് വ്യക്തമാക്കി. എന്നാൽ ഒത്തുകളിയുമായി ബന്ധപ്പെട്ടാണോ അന്വേഷണം എന്ന് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പിസിബി വ്യക്തമാക്കുന്നത്. ഒത്തുകളി വിവാദം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാകിസ്താൻ ക്രിക്കറ്റിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്നാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.</p>
<p>പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പുറമേ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗവും വിഷയം ഗൗരവമായി അന്വേഷിക്കുന്നുണ്ട് എന്ന് സൂചനയുണ്ട്. കുറ്റം തെളിഞ്ഞാൽ ഈ താരങ്ങൾക്ക് കരിയർ തന്നെ നഷ്ടപ്പെടുന്ന തരത്തിലുള്ള ദീർഘകാല വിലക്ക് നേരിടേണ്ടി വരും. ഈ വിവാദം പാകിസ്താൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.</p>
<h3>English Summary</h3>
<p>Pakistan cricket is heading towards a major crisis and controversy. Pakistan, which is on a tour of England, unexpectedly sent seven players and two coaches back home before the third Test. New reports in the Pakistani media indicate that the Pakistan Cricket Board (PCB) has taken such an emergency step following the match-fixing scandal.</p>
]]></content:encoded>
				</item>
							<item>
					<title>&#8220;ഇനി സമയം കളയരുത്, റിങ്കുവിനെ നായകനാക്കൂ!&#8221;: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുന്‍താരം</title>
					<link>https://www.malayalamtv9.com/photo-gallery/suresh-raina-recommends-rinku-singh-as-kolkata-knight-riders-captain-for-ipl-2229065.html</link>
					<pubDate>Mon, 07 Sep 2026 15:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/suresh-raina-recommends-rinku-singh-as-kolkata-knight-riders-captain-for-ipl-2229065.html</guid>
					<description><![CDATA[<p>KKR Urged to Appoint Rinku Singh as Captain: റിങ്കു സിംഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ക്യാപ്റ്റനായി നിയമിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ആവശ്യപ്പെട്ടു. മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ കെകെആർ ഇനി സമയം പാഴാക്കരുതെന്നാണ് റെയ്ന അഭിപ്രായപ്പെട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Rinku-Singh-1.jpg" class="attachment-large size-large wp-post-image" alt="Rinku Singh" /></figure><p>
		<style type="text/css">
			#gallery-9 {
				margin: auto;
			}
			#gallery-9 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-9 img {
				border: 2px solid #cfcfcf;
			}
			#gallery-9 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-9' class='gallery galleryid-2229065 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rinku-Singh-1.jpg" class="attachment-thumbnail size-thumbnail" alt="Rinku Singh" aria-describedby="gallery-9-2229066" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rinku-Singh-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Rinku-Singh-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2229066'>
				യുപി ടി20 ലീഗിലെ തകർപ്പൻ വിജയത്തിന് പിന്നാലെ റിങ്കു സിംഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ക്യാപ്റ്റനായി നിയമിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ആവശ്യപ്പെട്ടു. മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ കെകെആർ ഇനി സമയം പാഴാക്കരുതെന്നാണ് റെയ്ന അഭിപ്രായപ്പെട്ടത്. യുപി ടി20 ലീഗിന്റെ നാലാം സീസണിൽ മീററ്റ് മാവേരിസിനെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് റെയ്നയുടെ ഈ പരാമർശം (Image Credit Source: PTI). 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rinku-Singh-2.jpg" class="attachment-thumbnail size-thumbnail" alt="Rinku Singh" aria-describedby="gallery-9-2229067" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rinku-Singh-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Rinku-Singh-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2229067'>
				ലഖ്‌നൗവിലെ ഇക്കാന സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഭുവനേശ്വർ കുമാറിന്റെ ലഖ്‌നൗ ഫാൽക്കൺസിനെതിരെ തന്റെ ടീമിനെ 94 റൺസിന്റെ വലിയ വിജയത്തിലേക്ക് നയിക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നു. കെകെആര്‍ റിങ്കുവില്‍ &#8216;ഇന്‍വെസ്റ്റ്&#8217; ചെയ്യണമെന്നും, ക്യാപ്റ്റനായി കളിപ്പിക്കണമെന്നും റെയ്‌ന വ്യക്തമാക്കി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rinku-Singh-3.jpg" class="attachment-thumbnail size-thumbnail" alt="Rinku Singh" aria-describedby="gallery-9-2229068" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rinku-Singh-3.jpg 150w, https://images.malayalamtv9.com/uploads/2026/09/Rinku-Singh-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2229068'>
				അജിങ്ക്യ രഹാനെ വിരമിച്ച പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയ്ക്ക് അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് റെയ്‌നയുടെ പരാമര്‍ശം. ഫ്രാഞ്ചെസിക്ക് അവരുടെ ക്യാപ്റ്റനെ ലഭിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rinku-Singh-4.jpg" class="attachment-thumbnail size-thumbnail" alt="Rinku Singh" aria-describedby="gallery-9-2229069" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rinku-Singh-4.jpg 150w, https://images.malayalamtv9.com/uploads/2026/09/Rinku-Singh-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2229069'>
				&#8220;കെകെആർ ഒരു ക്യാപ്റ്റനെ അന്വേഷിക്കുകയാണ്. എന്നാൽ ഫ്രാഞ്ചൈസിക്ക് ഒടുവിൽ അവരുടെ ക്യാപ്റ്റനെ ലഭിച്ചെന്നാണ് ഞാൻ കരുതുന്നത്. അവനിൽ അൽപ്പം നിക്ഷേപം നടത്തൂ. കുറച്ച് മത്സരങ്ങൾ നൽകൂ. എന്തുമാത്രം മാറ്റങ്ങൾ വരുമെന്ന് പറയാനാവില്ല,&#8221; അദ്ദേഹം പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rinku-Singh.jpg" class="attachment-thumbnail size-thumbnail" alt="Rinku Singh" aria-describedby="gallery-9-2229070" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rinku-Singh.jpg 150w, https://images.malayalamtv9.com/uploads/2026/09/Rinku-Singh.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2229070'>
				ഫൈനലിൽ ബാറ്റിംഗിൽ വലിയ സംഭാവനകൾ നൽകാൻ റിങ്കുവിന് കഴിഞ്ഞില്ലെങ്കിലും, 2026 ലെ യു.പി.ടി.20 ലീഗ് ഫൈനലിൽ മീററ്റ് മാവേരിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.  94 റൺസിന്റെ ആധികാരിക വിജയമാണ് നേടിയത്. ടൂർണമെന്റിലുടനീളം ടീമിനെ മുൻപിൽ നിന്ന് നയിച്ച റിങ്കു, അഞ്ചാമനായാണ് ക്രീസിലിറങ്ങിയതെങ്കിലും രണ്ട് പന്തുകൾ മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>ബാറ്റുകൊണ്ട് മറുപടി നൽകി നായകൻ; ദുലീപ് ട്രോഫിയിൽ ചരിത്രനേട്ടവുമായി ഇഷാൻ കിഷൻ</title>
					<link>https://www.malayalamtv9.com/photo-gallery/ishan-kishan-slams-historic-double-century-in-duleep-trophy-final-2229054.html</link>
					<pubDate>Mon, 07 Sep 2026 15:43:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ishan-kishan-slams-historic-double-century-in-duleep-trophy-final-2229054.html</guid>
					<description><![CDATA[<p>Ishan Kishan Double Century: റെഡ് ബോൾ ക്രിക്കറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന ഇഷാനെ സംബന്ധിച്ചിടത്തോളം ഈ ഇന്നിംഗ്സ് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ പത്താം സെഞ്ച്വറി തികച്ച താരം ഈ ഇന്നിംഗ്സോടെ ഫസ്റ്റ് ക്ലാസ് കരിയറിൽ 4,000 റൺസ് തികയ്ക്കുകയും ചെയ്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-1.jpg" class="attachment-large size-large wp-post-image" alt="Ishan Kishan" /></figure><p>
		<style type="text/css">
			#gallery-10 {
				margin: auto;
			}
			#gallery-10 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-10 img {
				border: 2px solid #cfcfcf;
			}
			#gallery-10 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-10' class='gallery galleryid-2229054 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-1.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-10-2229055" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2229055'>
				സൗത്ത് സോണിനെതിരായ ദുലീപ് ട്രോഫി ഫൈനലില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍. 301 പന്തില്‍ 250 റണ്‍സ് നേടിയ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 27 ഫോറും 7 സിക്‌സറും നേടി. 200 റൺസ് കടമ്പ കടന്നതോടെ, ദുലീപ് ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിൽ ഫൈനലിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്റ്‌സ്മാനായി ഇഷാൻ മാറി (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-2.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-10-2229056" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2229056'>
				രാമൻ ലാംബ (1987-88 സീസണിൽ വെസ്റ്റ് സോണിനെതിരെ 320), അൻഷുമാൻ ഗെയ്ക്‌വാദ് (1987-88 സീസണിൽ നോർത്ത് സോണിനെതിരെ 216), ചേതേശ്വർ പുജാര (2016-17 ൽ ഇന്ത്യ റെഡിനെതിരെ പുറത്താകാതെ 256), യശസ്വി ജയ്‌സ്വാൾ (2022-23 സീസണിൽ സൗത്ത് സോണിനെതിരെ 209) എന്നിവരാണ്‌ ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള മറ്റ് ബാറ്റര്‍മാര്‍. ഇഷാന്റെ ബാറ്റിങ് മികവ് ഈസ്റ്റ് സോണിന് കരുത്തായി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-3.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-10-2229057" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-3.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2229057'>
				റെഡ് ബോൾ ക്രിക്കറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന ഇഷാനെ സംബന്ധിച്ചിടത്തോളം ഈ ഇന്നിംഗ്സ് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ പത്താം സെഞ്ച്വറി തികച്ച താരം ഈ ഇന്നിംഗ്സോടെ ഫസ്റ്റ് ക്ലാസ് കരിയറിൽ 4,000 റൺസ് തികയ്ക്കുകയും ചെയ്തു. ദേശീയ സെലക്ടർമാർക്ക് അദ്ദേഹത്തിന്റെ റെഡ് ബോൾ യോഗ്യതകളെക്കുറിച്ച് ശക്തമായ സന്ദേശം നൽകുകയും ചെയ്യുന്നു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-4.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-10-2229058" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-4.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2229058'>
				ദേശീയ ടി20 ടീമിലെ സ്ഥിരസാന്നിധ്യമാണ് ഇഷാന്‍ കിഷന്‍. ഏകദിനത്തില്‍ പതിനഞ്ചംഗ സ്‌ക്വാഡിലും ഇടം നേടുന്നുണ്ട്. ടെസ്റ്റിലേക്കുള്ള തിരിച്ചുവരവാണ് ലക്ഷ്യം. ദുലീപ് ട്രോഫിയിലെ പ്രകടനം താരത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-5.jpg" class="attachment-thumbnail size-thumbnail" alt="Ishan Kishan" aria-describedby="gallery-10-2229059" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-5.jpg 150w, https://images.malayalamtv9.com/uploads/2026/09/Ishan-Kishan-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2229059'>
				ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ ശക്തമായ നിലയിലാണ്. നിലവില്‍ 600 റണ്‍സ് കടന്നിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍ (72), വൈഭവ് സൂര്യവംശി (44), ശിഖര്‍ മോഹന്‍ (85), കുമാര്‍ കുശാഗ്ര (101), അനുകുല്‍ റോയ് (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സൗത്ത് സോണ്‍ ബൗളര്‍മാര്‍ ശരിക്കും വലഞ്ഞു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>ടിവിയിലോ, അതോ യൂട്യൂബിലോ? ഇന്ത്യ-ജപ്പാൻ ചരിത്ര മത്സരത്തിന് മുന്നിൽ &#8216;ബ്രോഡ്കാസ്റ്റ്&#8217; തലവേദന</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-japan-t20-broadcast-nightmare-asian-games-clash-causes-scramble-for-partners-2229042.html</link>
					<pubDate>Mon, 07 Sep 2026 15:23:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-japan-t20-broadcast-nightmare-asian-games-clash-causes-scramble-for-partners-2229042.html</guid>
					<description><![CDATA[<p>IND vs JPN T20 Broadcast Issue: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രം ക്രമീകരിച്ചിരിക്കുന്നതിനാൽ, ഈ മത്സരത്തിന്റെ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ വലിയ ലോജിസ്റ്റിക്കൽ വെല്ലുവിളികൾ ഉയർത്തും. സംപ്രേക്ഷണാവകാശത്തിനായുള്ള ധാരണാപത്രത്തിൽ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ ഐടിഡബ്ല്യുവുമായി ഉടൻ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Indian-T20-Cricket-Team.jpg" class="attachment-large size-large wp-post-image" alt="Indian T20 Cricket Team" /></figure><p>ചരിത്രത്തിലാദ്യമായി ഇന്ത്യ-ജപ്പാന്‍ ടി20 മത്സരത്തിന് കളമൊരുങ്ങുകയാണ്. സെപ്റ്റംബർ 22-ന് തോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തെച്ചൊല്ലി വലിയ ആശയക്കുഴപ്പവും തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്; പ്രാദേശിക പ്രക്ഷേപകർ ഒരു പങ്കാളിയെ കണ്ടെത്തുന്നതിനായി നെട്ടോട്ടമോടുകയാണെന്നാണ് റിപ്പോർട്ടുകൾ. സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട്‌ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിൽ ഐടിഡബ്ല്യു യൂണിവേഴ്സുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.</p>
<p>ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രം ക്രമീകരിച്ചിരിക്കുന്നതിനാൽ, ഈ മത്സരത്തിന്റെ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ വലിയ ലോജിസ്റ്റിക്കൽ വെല്ലുവിളികൾ ഉയർത്തും. എന്നാലും, സംപ്രേക്ഷണാവകാശത്തിനായുള്ള ധാരണാപത്രത്തിൽ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ ഐടിഡബ്ല്യുവുമായി ഉടൻ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.</p>
<h3>യൂട്യൂബിൽ കാണാനാകുമോ?</h3>
<p>നേരത്തെ മത്സരം യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനും ഐടിഡബ്ല്യു യൂണിവേഴ്സും തമ്മിൽ കരാർ അന്തിമമാക്കിയാലും, മത്സരം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യാനുള്ള ഓപ്ഷൻ നിലനിൽക്കും.</p>
<p>മത്സരത്തിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ട് 'ഫാന്‍കോഡ്' ചര്‍ച്ചയിലുണ്ട്. ഐടിഡബ്ല്യു, സ്റ്റാർ, സോണി, സീ എന്നിവയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ പുരുഷ ടീമിന്റെ മത്സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ ശേഷമുള്ള സമയത്താണ് ഐച്ചിയിലെ നിഷിൻ സിറ്റിയിലുള്ള കോറോഗി അത്ലറ്റിക് പാർക്കിൽ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനൽ നടക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-pakistan-multi-nation-series-icc-explores-new-tournament-format-2229030.html">IND vs PAK Cricket: ഇന്ത്യ-പാകിസ്ഥാൻ ത്രിരാഷ്ട്ര പരമ്പര വരുന്നു? ഐസിസിയുടെ പുതിയ മാസ്റ്റർ പ്ലാൻ</a></strong></p>
<p>നിലവിൽ ഏഷ്യൻ ഗെയിംസിന്റെ സംപ്രേക്ഷണാവകാശം സോണിയുടെ കൈവശമാണുള്ളത്. മത്സരം ഒരു ദിവസം കഴിഞ്ഞ്, അതായത് സെപ്റ്റംബർ 23-ന് നടത്തുന്നതായിരുന്നു മറ്റൊരു ഓപ്ഷൻ. എന്നാൽ, ഏഷ്യൻ ഗെയിംസിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിനായി ജപ്പാൻ ടീമിന് അന്ന് യാത്ര ചെയ്യേണ്ടതുണ്ട്. സെപ്റ്റംബർ 24-ന് ഐച്ചിയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെയാണ് ജപ്പാന്റെ ആദ്യ മത്സരം. സാനോയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് ഐച്ചി സ്ഥിതി ചെയ്യുന്നത്.</p>
<p>ജപ്പാനുമായുള്ള പോരാട്ടത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ടീം സാനോയിൽ പരിശീലന സെഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് ക്യാമ്പെയ്നായി ഐച്ചിയിലേക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യന്‍ ടീം ഏതാനും ദിവസങ്ങൾ കൂടി സാനോയിൽ തുടർന്നേക്കുമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിൽ നിന്നാണ് മത്സരം ആരംഭിക്കുന്നത്.</p>
<h3>English Summary</h3>
<p>Team India will play a historic first-ever T20 match against Japan on September 22 in Sano. The match faces broadcast chaos as local organizers scramble to secure a streaming partner. Production is further complicated by an overlapping Asian Games women's final broadcast.</p>
]]></content:encoded>
				</item>
							<item>
					<title>IND vs PAK Cricket: ഇന്ത്യ-പാകിസ്ഥാൻ ത്രിരാഷ്ട്ര പരമ്പര വരുന്നു? ഐസിസിയുടെ പുതിയ മാസ്റ്റർ പ്ലാൻ</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-multi-nation-series-icc-explores-new-tournament-format-2229030.html</link>
					<pubDate>Mon, 07 Sep 2026 14:36:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-multi-nation-series-icc-explores-new-tournament-format-2229030.html</guid>
					<description><![CDATA[<p>ICC Considering Tri-Series Involving India and Pakistan: സെപ്റ്റംബർ 22, 23 തീയതികളിൽ ദുബായിൽ നടക്കുന്ന ഫ്യൂച്ചർ ടൂര്സ് പ്രോഗ്രാം സംബന്ധിച്ച ഐസിസി സെമിനാറിന് മുന്നോടിയായി ഈ ബഹുരാഷ്ട്ര പരമ്പര എന്ന ഓപ്ഷൻ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സെമിനാറില്‍ ഇക്കാര്യം ചര്‍ച്ചയായേക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-vs-Pakistan-Cricket.jpg" class="attachment-large size-large wp-post-image" alt="India vs Pakistan Cricket" /></figure><p>ഇന്ത്യയും, പാകിസ്ഥാനും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സാധ്യതകള്‍ ആലോചിച്ച് ഐസിസി. 2012-13 ന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി പരമ്പരകൾ കളിച്ചിട്ടില്ല. ഐസിസി ടൂർണമെന്റുകളിലും ഏഷ്യ കപ്പുകളിലും മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യയും പാകിസ്ഥാനും പങ്കെടുക്കുന്ന ലാഭകരമായ ബഹുരാഷ്ട്ര പരമ്പര സംഘടിപ്പിക്കാനുള്ള സാധ്യത ഐസിസി പരിശോധിക്കുകയാണെന്ന്‌ പാകിസ്ഥാനി മാധ്യമമായ 'എആർവൈ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒരു ത്രിരാഷ്ട്ര പരമ്പരയോ അല്ലെങ്കിൽ നാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റോ ആയി മാറിയേക്കാം.</p>
<p>നിഷ്പക്ഷ വേദികളിൽ ഉഭയകക്ഷി പരമ്പരകൾ പുനരാരംഭിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെ, ഈ ആശയം വർഷങ്ങളായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ആ നിർദ്ദേശം ബിസിസിഐ തുടർച്ചയായി എതിർക്കുകയാണുണ്ടായത്. സെപ്റ്റംബർ 22, 23 തീയതികളിൽ ദുബായിൽ നടക്കുന്ന ഫ്യൂച്ചർ ടൂര്സ് പ്രോഗ്രാം സംബന്ധിച്ച ഐസിസി സെമിനാറിന് മുന്നോടിയായി ഈ ബഹുരാഷ്ട്ര പരമ്പര എന്ന ഓപ്ഷൻ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 12 ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും 8 അസോസിയേറ്റ് അംഗങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<h3>സാമ്പത്തികലാഭവും ലക്ഷ്യം</h3>
<p>ത്രിരാഷ്ട്ര പരമ്പരയോ അല്ലെങ്കിൽ നാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റോ ആയി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്‌തേക്കാം. കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുന്നത് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ സഹായിക്കുകയും ബ്രോഡ്കാസ്റ്റർമാർക്കും സംഘാടകർക്കും അത് കൂടുതൽ ആകർഷകമായ പാക്കേജ് നൽകുകയും ചെയ്യും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-sreesanth-rift-both-unfollow-each-other-on-instagram-2228965.html">Sanju Samson vs Sreesanth: ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തു! ‘ആലുവാ മണപ്പുറത്ത് വെച്ച് കണ്ട പരിചയം’ പോലും കാണിക്കാതെ സഞ്ജുവും ശ്രീശാന്തും</a></strong></p>
<p>ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ, അത്തരം ഒരു ടൂർണമെന്റ് യുഎഇ, ഇംഗ്ലണ്ട് അല്ലെങ്കിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള നിഷ്പക്ഷ വേദികളിൽ സംഘടിപ്പിച്ചേക്കാം. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ബഹുരാഷ്ട്ര പരമ്പര എന്ന ആശയം ഈ വർഷം ആദ്യവും ഉയർന്നുവന്നിരുന്നു. ട്വന്റി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ മാറ്റിയതിനെത്തുടർന്ന് ഐസിസിയും പിസിബിയും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനിടയിൽ, ഇന്ത്യയെക്കൂടി ഉൾപ്പെടുത്തി ഒരു ത്രിരാഷ്ട്ര പരമ്പര നടത്താൻ പാകിസ്ഥാൻ, ബംഗ്ലാദേശ് ബോർഡുകൾ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.</p>
<p>പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പരമ്പരകൾ പരിഗണനയിലില്ലെങ്കിലും, ഇന്ത്യയിലോ വിദേശത്തോ നടക്കുന്ന ബഹുരാഷ്ട്ര കായിക മത്സരങ്ങളിൽ അന്താരാഷ്ട്ര കായിക സമിതികളുടെ നിയമങ്ങൾ ഇന്ത്യ പാലിക്കുമെന്ന് കഴിഞ്ഞ വർഷം കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ത്രിരാഷ്ട്ര പരമ്പര പോലുള്ള നീക്കങ്ങളോട് ഇന്ത്യ അനുകൂലിക്കുമോയെന്ന് വ്യക്തമല്ല.</p>
<h3>English Summary</h3>
<p>The ICC is exploring a multi-nation series featuring India and Pakistan. Proposed formats include a tri-series or four-team tournament at neutral venues. This move aims to maximize broadcast revenues and commercial returns. Approval requires BCCI consent, which remains the primary obstacle.</p>
]]></content:encoded>
				</item>
							<item>
					<title>S Sreesanth: കളിക്കളത്തിലില്ലെങ്കിലും ആസ്തിയില്‍ മുന്നില്‍; ശ്രീശാന്തിന്റെ സ്വത്തുവിവരങ്ങള്‍</title>
					<link>https://www.malayalamtv9.com/photo-gallery/sreesanth-net-worth-cars-house-properties-and-how-rich-is-the-former-cricketer-today-2228998.html</link>
					<pubDate>Mon, 07 Sep 2026 14:05:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/sreesanth-net-worth-cars-house-properties-and-how-rich-is-the-former-cricketer-today-2228998.html</guid>
					<description><![CDATA[<p>Sreesanth Net Worth: How the Kerala Cricketer Built His Crore-Worth Fortune: കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ ശ്രദ്ധേയനായ ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ടെലിവിഷന്‍, സിനിമ, പരസ്യരംഗം തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയറിനൊപ്പം തന്നെ സമ്പാദ്യവും ആസ്തികളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിച്ച കാലത്താണ് ശ്രീശാന്തിന്റെ കരിയറിലെ പ്രധാന വരുമാനകാലഘട്ടം. ടെസ്റ്റ്, ഏകദിനം, ടി20 മത്സരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-5.jpg" class="attachment-large size-large wp-post-image" alt="Sreesanth Net Worth" /></figure><p>
		<style type="text/css">
			#gallery-11 {
				margin: auto;
			}
			#gallery-11 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-11 img {
				border: 2px solid #cfcfcf;
			}
			#gallery-11 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-11' class='gallery galleryid-2228998 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth.jpg" class="attachment-full size-full" alt="Sreesanth Net Worth" aria-describedby="gallery-11-2229011" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth.jpg 1280w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2229011'>
				മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചിതമായ പേരാണ് എസ്. ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ ശ്രദ്ധേയനായ ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ടെലിവിഷന്‍, സിനിമ, പരസ്യരംഗം തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയറിനൊപ്പം തന്നെ സമ്പാദ്യവും ആസ്തികളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിച്ച കാലത്താണ് ശ്രീശാന്തിന്റെ കരിയറിലെ പ്രധാന വരുമാനകാലഘട്ടം. ടെസ്റ്റ്, ഏകദിനം, ടി20 മത്സരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്. (Image Credit Source: Getty and Instagram)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-4.jpg" class="attachment-full size-full" alt="Sreesanth Net Worth (4)" aria-describedby="gallery-11-2229012" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-4.jpg 1280w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2229012'>
				ക്രിക്കറ്റ് താരമെന്ന നിലയില്‍ ലഭിച്ച ജനപ്രീതി ശ്രീശാന്തിനെ പരസ്യരംഗത്തേക്കും എത്തിച്ചു. കരിയറിന്റെ മികച്ച കാലത്ത് പെപ്‌സി, നൈക്ക് തുടങ്ങിയ ബ്രാന്‍ഡുകളുമായി അദ്ദേഹം കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഇടവേള വന്നതിന് ശേഷം ശ്രീശാന്ത് ടെലിവിഷന്‍ രംഗത്തും സജീവമായി. 2018 ല്‍ ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ അദ്ദേഹം ഫൈനലില്‍ റണ്ണറപ്പായി. ബിഗ് ബോസ് 12 ല്‍ ശ്രീശാന്തിന് ആഴ്ചയില്‍ ഏകദേശം 50 ലക്ഷം പ്രതിഫലം ലഭിച്ചിരുന്നുവെന്നാണ് പിന്നീട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-3.jpg" class="attachment-full size-full" alt="Sreesanth Net Worth (3)" aria-describedby="gallery-11-2229013" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-3.jpg 1280w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2229013'>
				ശ്രീശാന്തിന്റെ ആസ്തികളില്‍ ഏറ്റവും ശ്രദ്ധേയമായത് കൊച്ചി ഇടപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വീടാണ്. 2016 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 5.26 ഏക്കര്‍ സ്ഥലത്തുള്ള ഈ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുടെ മൂല്യം 5.5 കോടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 9,000 ചതുരശ്ര അടിയിലധികം ബില്‍റ്റ് അപ്പ് ഏരിയയുള്ള വീടാണിത്. 2026 ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിയല്‍ എസ്റ്റേറ്റ് വില വര്‍ധിച്ചതോടെ ഈ പ്രോപ്പര്‍ട്ടിയുടെ നിലവിലെ മൂല്യം ഏകദേശം 8-10 കോടി വരെയാകാമെന്നാണ് കണക്കാക്കുന്നത്.


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-2.jpg" class="attachment-full size-full" alt="Sreesanth Net Worth (2)" aria-describedby="gallery-11-2229014" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-2.jpg 1280w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2229014'>
				വീട്ടില്‍ ഹോം തിയേറ്റര്‍, വിശാലമായ താമസസ്ഥലങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക ഇടങ്ങള്‍, ടെറസ് ഗാര്‍ഡന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശ്രീശാന്ത് തന്റെ ആസ്തികള്‍ ഏകദേശം 8.24 കോടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ വാഹനങ്ങള്‍, സ്വര്‍ണം, ഇന്‍ഷുറന്‍സ്, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-1.jpg" class="attachment-full size-full" alt="Sreesanth Net Worth (1)" aria-describedby="gallery-11-2229015" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-1.jpg 1280w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/09/Sreesanth-Net-Worth-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2229015'>
				അന്ന് അദ്ദേഹത്തിന്റെ പേരില്‍ Jaguar XJL കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും സ്വര്‍ണവും മറ്റ് സാമ്പത്തിക ആസ്തികളും രേഖപ്പെടുത്തിയിരുന്നു. ഭാര്യയുടെ പേരിലുള്ള ആസ്തികളും സത്യവാങ്മൂലത്തില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് കരിയര്‍, ഐപിഎല്‍, പരസ്യങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, സിനിമ, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെ പല ഘട്ടങ്ങളിലായി ശ്രീശാന്തിന്റെ സാമ്പത്തിക ജീവിതം മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ശ്രീശാന്തിന്റെ കൃത്യമായ സമ്പത്ത് ഇപ്പോഴും കൃത്യമായി പറയാനാകില്ല. 



				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson vs Sreesanth: ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തു! &#8216;ആലുവാ മണപ്പുറത്ത് വെച്ച് കണ്ട പരിചയം&#8217; പോലും കാണിക്കാതെ സഞ്ജുവും ശ്രീശാന്തും</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-sreesanth-rift-both-unfollow-each-other-on-instagram-2228965.html</link>
					<pubDate>Mon, 07 Sep 2026 12:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-sreesanth-rift-both-unfollow-each-other-on-instagram-2228965.html</guid>
					<description><![CDATA[<p>Sanju Samson and Sreesanth unfollowed each other: സഞ്ജു സാംസണും, ശ്രീശാന്തും അണ്‍ഫോളോ ചെയ്തതായി ഇവരുടെ ഫോളോവേഴ്‌സ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. എന്ന് മുതലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും, എപ്പോഴാണ്‌ അണ്‍ഫോളോ ചെയ്തതെന്നും വ്യക്തമല്ല. എന്താണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നമെന്നും അജ്ഞാതമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-vs-Sreesanth.jpg" class="attachment-large size-large wp-post-image" alt="Sanju Samson vs Sreesanth" /></figure><p>സഞ്ജു സാംസണും, ശ്രീശാന്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇരുവരും നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെന്നതാണ് സംശയങ്ങള്‍ ശക്തമാക്കുന്നത്. നേരത്തെ സഞ്ജുവും, ശ്രീശാന്തും പരസ്പരം ഫോളോ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അണ്‍ഫോളോ ചെയ്തതായി ഇവരുടെ ഫോളോവേഴ്‌സ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. എന്ന് മുതലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും, എപ്പോഴാണ്‌ അണ്‍ഫോളോ ചെയ്തതെന്നും വ്യക്തമല്ല. എന്താണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നമെന്നും അജ്ഞാതമാണ്. എന്തായാലും, സഞ്ജുവും ശ്രീശാന്തും തമ്മിലുള്ള ഭിന്നത ആരംഭിച്ചത് സമീപനാളുകളിലാണെന്നാണ് സൂചന.</p>
<p>കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ 2026) മൂന്നാം സീസൺ ഫൈനലിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ നടന്ന ചില സംഭവങ്ങളാണ് അഭ്യൂഹങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത്. വേദിയിലെത്തിയ ശ്രീശാന്ത് അവിടെയുണ്ടായിരുന്ന മറ്റെല്ലാ പ്രമുഖർക്കും ഹസ്തദാനം നൽകിയെങ്കിലും സഞ്ജുവിന് മാത്രം കൈകൊടുക്കാൻ മുതിർന്നില്ല. തൊട്ടടുത്തുണ്ടായിരുന്നിട്ടും ഇരുവരും പരസ്പരം സംസാരിക്കാനോ മുഖത്തോടുമുഖം നോക്കാനോ തയ്യാറായില്ല. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇരുവരും തമ്മിൽ പിണക്കത്തിലാണെന്ന സംശയങ്ങള്‍ ശക്തമാക്കിയത്.</p>
<p>വേദിയിലെ തിരക്കിനിടയിൽ സഞ്ജുവിന് ഹസ്തദാനം നൽകാൻ ശ്രീശാന്ത് മറന്നുപോയതാകാം എന്ന അഭിപ്രായവും ചില ആരാധകർ പങ്കുവെക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത കാര്യവും ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം, പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചോ വൈറലായ വീഡിയോയെക്കുറിച്ചോ സഞ്ജുവോ ശ്രീശാന്തോ ഇതുവരെ പരസ്യമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/watch-are-sanju-samson-and-sreesanth-in-a-rift-kcl-2026-final-viral-video-leaves-fans-in-doubt-2228769.html">Sanju Samson-Sreesanth: സഞ്ജുവിന് കൈ കൊടുക്കാതെ ശ്രീശാന്ത്; ഇരുവരും തെറ്റിപ്പിരിഞ്ഞോ? കണ്‍ഫ്യൂഷനില്‍ ആരാധകര്‍</a></strong></p>
<h3>സഞ്ജുവും ശ്രീശാന്തും തമ്മിലുള്ള ബന്ധം</h3>
<p>സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിൽ ശ്രീശാന്ത് നൽകിയ പിന്തുണ വളരെ വലുതായിരുന്നു. 2013-ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നിരയിലേക്ക് സഞ്ജുവിന് വഴിതുറന്നത് ശ്രീശാന്തിന്റെ ഇടപെടലായിരുന്നു എന്ന് സഞ്ജു തന്നെ മുൻപ് പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. സഞ്ജു ഉൾപ്പെടെയുള്ള മലയാളി യുവതാരങ്ങളെ സ്വന്തം ചെലവിൽ രാജസ്ഥാന്റെ ട്രയൽസിന് എത്തിച്ചതും അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡിന് മുന്നിൽ പരിചയപ്പെടുത്തിയതും ശ്രീശാന്തായിരുന്നു.</p>
<p>സഞ്ജുവിന് പിന്തുണയുമായി പലപ്പോഴും ശ്രീശാന്ത് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ ശ്രീശാന്തിന് നടപടി നേരിടേണ്ടി വന്നിരുന്നു. അടുത്തകാലത്താണ് കെസിഎ വിലക്ക് പിൻവലിച്ചത്.</p>
<h3>English Summary</h3>
<p>New evidence suggests a growing rift between Kerala cricketers Sanju Samson and Sreesanth. Social media users noticed that the two players have recently unfollowed each other on Instagram. Rumors initially began after a video surfaced from the award ceremony of the Kerala Cricket League (KCL 2026) finals. During the event, Sreesanth shook hands with other dignitaries on stage but completely ignored Sanju Samson.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: സഞ്ജുവിനെ ഏകദിന ലോകകപ്പിന് പരിഗണിക്കേണ്ടതില്ല, സ്ഥിരതയില്ല; മുന്‍ താരം</title>
					<link>https://www.malayalamtv9.com/sports/cricket-news/wasim-jaffer-rules-out-sanju-samson-picks-other-options-for-2027-world-cup-opener-role-2228918.html</link>
					<pubDate>Mon, 07 Sep 2026 06:42:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/wasim-jaffer-rules-out-sanju-samson-picks-other-options-for-2027-world-cup-opener-role-2228918.html</guid>
					<description><![CDATA[<p>Sanju Samson Not Ideal as Backup Opener for 2027 World Cup, Says Jaffer: ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് സഞ്ജുവിന്റെ ഭാവിക്ക് ഏറ്റവും നല്ലതെന്ന അഭിപ്രായമാണ് വസീം ജാഫറിനുള്ളത്. സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ഭാവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയേറെ കാലമായി വിവിധതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഇതിനിടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ തുറന്നുപറച്ചില്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Wasim-Jaffer-Questions-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Wasim Jaffer Questions Sanju Samson" /></figure><p>സഞ്ജു സാംസണെ ഏകദിന ലോകകപ്പില്‍ കളത്തിലിറക്കുന്നതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. 2027ലെ ഏകദിനം ലോകകപ്പില്‍ സഞ്ജു സാംസണ്‍ ബാക്അപ്പ് ഓപ്പണറായി വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഞ്ജു സാംസണിന്റെ സ്ഥിരത പ്രശ്‌നമാണ്. അതിനാല്‍ തന്നെ ടി20യില്‍ മാത്രം കളിക്കുന്നതാണ് നല്ലതെന്നും ദൂരദര്‍ശനിലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വസീം ജാഫര്‍ പറഞ്ഞു.</p>
<p>ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് സഞ്ജുവിന്റെ ഭാവിക്ക് ഏറ്റവും നല്ലതെന്ന അഭിപ്രായമാണ് വസീം ജാഫറിനുള്ളത്. സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ഭാവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയേറെ കാലമായി വിവിധതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഇതിനിടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ തുറന്നുപറച്ചില്‍.</p>
<h3>ഏകദിനത്തില്‍ സ്ഥിരത വേണം</h3>
<p>ഏകദിന മത്സരങ്ങളില്‍ സ്ഥിരത വളരെ പ്രധാനമാണെന്ന് ജാഫര്‍ പറഞ്ഞു. 50 ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നതിനായി ദീര്‍ഘനേരം ക്രീസില്‍ തുടരാനുള്ള കഴിവും സ്ഥിരതതയും വേണം. ഒരു മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവ് സഞ്ജുവിനുണ്ടെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ സ്ഥിരത ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>അവസാനത്തെ ഏകദിന മത്സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് നടന്ന ഒട്ടനവധി ഏകദിന മത്സരങ്ങളില്‍ കളിച്ചിരുന്നുവെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. അതിനാല്‍ തന്നെ 2027 ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായി സഞ്ജു വേണമെന്ന് തോന്നുന്നില്ല, അദ്ദേഹത്തേക്കാള്‍ മികച്ച താരങ്ങള്‍ ഇന്ത്യയ്ക്ക് ഉണ്ടെന്നും വസീം ജാഫര്‍ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/asian-games-india-should-send-its-best-team-why-sanju-samsons-absence-raises-questions-2228694.html" target="_blank" rel="noopener">Asian Games: ഏഷ്യന്‍ ഗെയിംസിലേക്ക് മികച്ചവരെ തന്നെ അയക്കണം; സഞ്ജുവിനെ മാറ്റിനിര്‍ത്തിയതിന് കാരണമിതോ?</a></strong></p>
<p>സഞ്ജുവിന് പകരം ഓപ്പണറായി പരിഗണിക്കാവുന്നവരുടെ പേരും ജാഫര്‍ പറഞ്ഞു. യശസ്വി ജയ്‌സ്വാളിനെയാണ് ജാഫര്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ സായി സുദര്‍ശനും മികച്ചൊരു സാധ്യതയാണെന്ന അഭിപ്രായം ജാഫറിനുണ്ട്. ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ പരിഗണനയിലുണ്ട്. റുതുരാജ് ഗെയ്ക്വാദിനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെക്കുന്നു.</p>
<h3>സഞ്ജുവിന്റെ ഏകദിന മത്സരങ്ങള്‍</h3>
<p>16 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സഞ്ജു സാംസണ്‍ കളിച്ചിട്ടുണ്ട്. 14 ഇന്നിങ്‌സുകളില്‍ നിന്ന് 510 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. 56.66 ആണ് താരത്തിന്റെ ഏകദിന ബാറ്റിങ് ശരാശരി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.</p>
<p>2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരമാണ് സഞ്ജുവിന്റെ അവസാന ഏകദിനം. ഈ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇതിന് ശേഷം താരത്തിന് പിന്നീട് ഏകദിനങ്ങളില്‍ അവസരം ലഭിച്ചില്ല.</p>
<h3>English Summary</h3>
<p>Wasim Jaffer does not see Sanju Samson as a backup opener for India in the 2027 ODI World Cup. He cited consistency concerns in the 50-over format. Jaffer believes India has better options for the role, including Yashasvi Jaiswal and Sai Sudharsan.</p>
]]></content:encoded>
				</item>
							<item>
					<title>ഫോം ഔട്ടിൽ നിന്ന് കരകയറാൻ വഴിയിതോ? അഭിഷേക് ശർമ്മയ്ക്ക് റെയ്നയുടെ നിർണ്ണായക ഉപദേശം</title>
					<link>https://www.malayalamtv9.com/sports/cricket-news/suresh-rainas-big-advice-to-abhishek-sharma-he-should-play-test-cricket-2228894.html</link>
					<pubDate>Sun, 06 Sep 2026 23:26:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/suresh-rainas-big-advice-to-abhishek-sharma-he-should-play-test-cricket-2228894.html</guid>
					<description><![CDATA[<p>Suresh Raina&#8217;s Advice for Abhishek Sharma: അഭിഷേക് ശർമ്മ ട്വന്റി20 ക്രിക്കറ്റിനപ്പുറത്തേക്ക് ചിന്തിക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ടി20യില്‍ ദേശീയ ടീമില്‍ അഭിഷേകിന്റെ സഹ ഓപ്പണറായ വൈഭവ് സൂര്യവംശി നിലവില്‍ ദുലീപ് ട്രോഫി കളിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Abhishek-Sharma.jpg" class="attachment-large size-large wp-post-image" alt="Abhishek Sharma" /></figure><p>അഭിഷേക് ശർമ്മ ട്വന്റി20 ക്രിക്കറ്റിനപ്പുറത്തേക്ക് ചിന്തിക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ടി20യില്‍ ദേശീയ ടീമില്‍ അഭിഷേകിന്റെ സഹ ഓപ്പണറായ വൈഭവ് സൂര്യവംശി നിലവില്‍ ദുലീപ് ട്രോഫി കളിക്കുകയാണ്. എന്നാൽ അഭിഷേക് വൈറ്റ് ബോൾ ക്രിക്കറ്റിൽ, പ്രത്യേകിച്ച് ട്വന്റി20-യിൽ മാത്രമായി ഒതുങ്ങിനിൽക്കുകയാണ്. 2024 ഫെബ്രുവരിക്ക് ശേഷം അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള 26-കാരനായ അഭിഷേക്, 30.60 ശരാശരിയിൽ 1,000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്.</p>
<p>ഒരു സെഞ്ചുറിയും അഞ്ച് അർദ്ധസെഞ്ചുറികളുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അഭിഷേക്, റെഡ് ബോൾ ക്രിക്കറ്റിലേക്ക് തിരികെ വരികയും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടാൻ ശ്രമിക്കുകയും വേണമെന്ന് റെയ്‌ന പറയുന്നു.</p>
<h3>അഭിഷേക് ടെസ്റ്റ് കളിക്കണം</h3>
<p>"അഭിഷേക് ശർമ്മ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. വൈഭവ് വളരെ ചെറുപ്പമാണ്. കളിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ കോച്ചുകൾ എന്താണ് ചിന്തിക്കുന്നത്? ഇതൊക്കെ ചോദ്യങ്ങളാണ്. അവൻ കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎൽ ഉടമകളും ക്രിക്കറ്റ് അസോസിയേഷനുകളും ഇക്കാര്യം ചിന്തിക്കുകയും കളിക്കാരുടെ മനസ്സിൽ ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ടോ? ഇതിൽ കോച്ചുകൾക്കും വലിയ പങ്കുണ്ട്," ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ റെയ്ന പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/wahab-riaz-claims-pakistan-women-are-best-side-in-asia-cup-2026-following-crushing-loss-to-india-2228884.html">IND W vs PAK W: എത്ര തോറ്റാലും തള്ളിന് ഒരു കുറവുമില്ല! ഇന്ത്യ നാണം കെടുത്തിയിട്ടും ഉളുപ്പില്ലാത്ത പരാമര്‍ശവുമായി പാക് കോച്ച്‌</a></strong></p>
<p>ടി20യില്‍ സമീപനാളുകളില്‍ വളരെ മോശം പ്രകടനമാണ് അഭിഷേക് ശര്‍മ പുറത്തെടുക്കുന്നത്. ഇംഗ്ലണ്ട്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിരാശപ്പെടുത്തി. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കും, ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അഭിഷേക് ഉള്‍പ്പെട്ടിട്ടുണ്ട്.</p>
<p>റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് അഭിഷേകിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് ക്രീസിൽ കൂടുതൽ സമയം ചിലവഴിക്കാൻ അദ്ദേഹത്തെ സഹായിക്കും. കൂടുതല്‍ ക്ഷമയോടെ ബാറ്റു ചെയ്യാന്‍ അഭിഷേകിനെ ഇത് സഹായിക്കും. അലക്ഷ്യമായി ബാറ്റു ചെയ്യുന്നതാണ് അഭിഷേകിന് പലപ്പോഴും തിരിച്ചടിയാകുന്നത്. മോശം ഷോട്ടുകളാണ് അഭിഷേകിന്റെ വെല്ലുവിളി.</p>
<p>ഷോട്ട് സെലക്ഷൻ മെച്ചപ്പെടുന്നതോടെ ഭാവിയിൽ കൂടുതൽ മികച്ചൊരു ട്വന്റി20 ബാറ്ററായി മാറാൻ അദ്ദേഹത്തിന് സാധിക്കും. അഭിഷേക് റെഡ് ബോൾ ക്രിക്കറ്റിന് മുൻഗണന നൽകാൻ തുടങ്ങിയാൽ അത് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.</p>
<h3>English Summary</h3>
<p>Former cricketer Suresh Raina advised young opener Abhishek Sharma to focus on playing Test cricket. Raina believes red-ball cricket will help Abhishek build patience and improve his overall shot selection. Abhishek has recently struggled against quality bowling during India’s tour of England and Ireland.</p>
]]></content:encoded>
				</item>
							<item>
					<title>&#8220;പ്രായം വെറുമൊരു സംഖ്യ, ഷമിയിലെ ആ പോരാട്ടവീര്യം ഞാൻ കാണുന്നുണ്ട്&#8221;: പ്രശംസിച്ച് ക്യാപ്റ്റന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/age-is-just-a-number-east-zone-captain-praises-mohammad-shamis-hunger-for-team-india-recall-2228890.html</link>
					<pubDate>Sun, 06 Sep 2026 22:54:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/age-is-just-a-number-east-zone-captain-praises-mohammad-shamis-hunger-for-team-india-recall-2228890.html</guid>
					<description><![CDATA[<p>Ishan Kishan Backs Mohammad Shami’s India Comeback: മുഹമ്മദ്‌ ഷമി മികച്ച താരമാണെന്ന് ഇഷാന്‍ കിഷന്‍. അദ്ദേഹം ഒരു ലെജന്‍ഡാണ്. ബംഗാളിനായി കളിക്കാന്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിക്കറ്റുകൾ വീഴ്ത്തുകയും തന്റെ പൂർണ്ണ ഊർജ്ജം നൽകുകയും ചെയ്യുന്നുവെന്ന് കിഷന്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Ishan-Kishan-and-Mohammed-Shami.jpg" class="attachment-large size-large wp-post-image" alt="Ishan Kishan and Mohammed Shami" /></figure><p>ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ പുകഴ്ത്തി ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ അദ്ദേഹം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഷമി മികച്ച താരമാണെന്ന് ഇഷാന്‍ പറഞ്ഞു. അദ്ദേഹം ഒരു ലെജന്‍ഡാണ്. ബംഗാളിനായി കളിക്കാന്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിക്കറ്റുകൾ വീഴ്ത്തുകയും തന്റെ പൂർണ്ണ ഊർജ്ജം നൽകുകയും ചെയ്യുന്നു. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും ഇഷാന്‍ കിഷന്‍ അഭിപ്രായപ്പെട്ടു.</p>
<p>“പ്രായത്തിന്റെ കാര്യം വരുമ്പോൾ അത് പറയാൻ ബുദ്ധിമുട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. ഷമി ഭായിയിൽ ആ വിശപ്പ് ഞാൻ കാണുന്നുണ്ട്, കാരണം വിശപ്പിനെക്കുറിച്ച് പറയാൻ ഇപ്പോൾ എന്നേക്കാൾ മികച്ചയാൾ വേറെയാരുമില്ലല്ലോ. അദ്ദേഹം വളരെ നന്നായി കളിക്കുന്നു, പ്രത്യേകിച്ച് അദ്ദേഹം ഞങ്ങളുടെ ടീമിലുള്ളത് ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു,” കിഷൻ കൂട്ടിച്ചേർത്തു.</p>
<h3>വളരെ സന്തോഷം തോന്നുന്നു</h3>
<p>“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. കാരണം വിക്കറ്റുകൾ നേടാനായി ആ അധിക ഓവറുകൾ ചോദിച്ച് ഷമി ഭായ് ഇങ്ങോട്ട് വരികയായിരുന്നു. ഇത് ക്യാപ്റ്റന്മാർക്ക് എപ്പോഴും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. വിക്കറ്റുകൾ എടുത്തുതരാൻ തയ്യാറുള്ള ബൗളർമാർ കൂടെയുള്ളപ്പോൾ അത് എപ്പോഴും ടീമിന് നല്ലതാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/dont-close-the-door-ex-india-coach-asks-gambhir-and-ajit-agarkar-to-recall-mohammed-shami-2228666.html">വാതിൽ അ‌ടയ്ക്കരുത്; ലോകകപ്പിലെ ബെസ്റ്റ് ബൗളറിനായി ഗംഭീറിനോടും അഗാർക്കറോടും വാദിച്ച് മുൻ ബോളിങ് കോച്ച്</a></strong></p>
<p>അദ്ദേഹം രണ്ട് ബൗണ്ടറികളോടെയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്, അതിനാൽ ഈയിടെയായി അദ്ദേഹം ഒരു ഓൾറൗണ്ടറാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് അദ്ദേഹം എന്റെ ടീമിലുള്ളതിൽ ഞാൻ വളരെ സന്തോഷവാനാണ്. “ഈ സീസണിൽ ഷമി ഭായിയെ നോക്കുമ്പോൾ, മുൻപ് ഞാൻ കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരാളെയാണ് എനിക്ക് കാണാൻ സാധിക്കുന്നത്. കളിയോടുള്ള അദ്ദേഹത്തിന്റെ സമീപനം, തീവ്രത, ഊർജ്ജം എന്നിവയെല്ലാം വളരെ വ്യത്യസ്തമാണ്,” കിഷൻ പറഞ്ഞു.</p>
<p>സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയും ഷമിയെ പ്രശംസിച്ചു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം എങ്ങനെയാണ് ബാറ്റർമാരെ കെണിയിൽ വീഴ്ത്തി വിക്കറ്റ് നേടിയതെന്ന് നമ്മൾ കണ്ടതാണ്. എന്നാൽ ആ വെല്ലുവിളിയെ നേരിടാൻ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഫൈനല്‍ മത്സരത്തിന് മുന്നോടിയായി തിലക് വ്യക്തമാക്കി.</p>
<h3>English Summary</h3>
<p>Mohammad Shami took five wickets to lead East Zone into the Duleep Trophy final. East Zone captain Ishan Kishan praised Shami's strong hunger for an India comeback. At 36, Shami showed immense energy by actively asking for extra bowling overs. South Zone skipper Tilak Varma acknowledged the challenge and declared his team ready.</p>
]]></content:encoded>
				</item>
							<item>
					<title>IND W vs PAK W: എത്ര തോറ്റാലും തള്ളിന് ഒരു കുറവുമില്ല! ഇന്ത്യ നാണം കെടുത്തിയിട്ടും ഉളുപ്പില്ലാത്ത പരാമര്‍ശവുമായി പാക് കോച്ച്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/wahab-riaz-claims-pakistan-women-are-best-side-in-asia-cup-2026-following-crushing-loss-to-india-2228884.html</link>
					<pubDate>Sun, 06 Sep 2026 22:18:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/wahab-riaz-claims-pakistan-women-are-best-side-in-asia-cup-2026-following-crushing-loss-to-india-2228884.html</guid>
					<description><![CDATA[<p>Women&#8217;s Asia Cup 2026: പാകിസ്ഥാന്‍ പരിശീലകന്‍ വഹാബ് നടത്തിയ പരാമര്‍ശം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായി തകർന്നടിഞ്ഞിരുന്നു. വെറും 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-W-vs-Pakistan-W.jpg" class="attachment-large size-large wp-post-image" alt="India W Vs Pakistan W" /></figure><p>വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി വഴങ്ങിയിട്ടും പാകിസ്ഥാന്‍ പരിശീലകന്‍ വഹാബ് നടത്തിയ പരാമര്‍ശം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായി തകർന്നടിഞ്ഞിരുന്നു. വെറും 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ഇപ്പോഴും പാകിസ്ഥാൻ തന്നെയാണെന്നായിരുന്നു മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിയാസ് പറഞ്ഞത്. ഇന്ത്യൻ ബൗളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ പാകിസ്ഥാന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.</p>
<p>ശ്രീ ചരണി 3 വിക്കറ്റും, ദീപ്തി ശർമ്മ, പ്രേമ റാവത്ത് എന്നിവർ 2 വിക്കറ്റ് വീതവും ഷെഫാലി വർമ്മ ഒരു വിക്കറ്റും നേടി. ഓപ്പണർമാരായ മുനീബ അലി, ഷവാൽ സുൽഫിക്കർ എന്നിവരൊഴികെ മറ്റൊരു പാകിസ്ഥാൻ താരത്തിനും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. എന്നിട്ടും വനിതാ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ടീം തങ്ങളുടേതാണെന്നാണ് വഹാബ് റിയാസിന്റെ അവകാശവാദം.</p>
<p>"ഞങ്ങളുടെ ടീമിലെ എല്ലാ താരങ്ങളും വളരെ കഴിവുള്ളവരാണെന്ന് ഞാൻ വിശ്വസിക്കുന്നു, അവർ സ്വയം വിശ്വസിക്കുക മാത്രമാണ് വേണ്ടത്. ഹോങ്കോങ്ങിനെതിരെയാണ് അടുത്ത മത്സരം. ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾക്ക് സംഭവിച്ച പിഴവുകൾ ചർച്ച ചെയ്യും. സമാനമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. ഇവിടെയുള്ള സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുയോജ്യമായതിനാൽ, ഈ ഏഷ്യാ കപ്പ് കിരീടം ഉയർത്താൻ ഏറ്റവും മികച്ച ടീം പാകിസ്ഥാൻ തന്നെയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു", വഹാബ് റിയാസ് പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-asia-cup-2026-live-cricket-score-indw-vs-pakw-today-match-highlights-latest-news-in-malayalam-2228489.html">India vs Pakistan, Women’s Asia Cup Live : വനിത ഏഷ്യ കപ്പ്; പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ</a></strong></p>
<h3>ആ അഭിപ്രായവുമായി ബന്ധമില്ല</h3>
<p>ഏഷ്യാ കപ്പിനായി ടീമിൽ വരുത്തിയ നിരവധി മാറ്റങ്ങളുടെ പേരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ സന മിർ മാനേജ്‌മെന്റിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ സനയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ക്യാപ്റ്റന്റെ അഭിപ്രായവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് റിയാസ് പറഞ്ഞത്.</p>
<p>സന മിറിന് അവരുടേതായ അഭിപ്രായമുണ്ട്. ആ അഭിപ്രായവുമായി തനിക്ക്‌ യാതൊരു ബന്ധവുമില്ല. ഭാവി കാര്യങ്ങൾ മുന്നിൽ കണ്ടാണ് മാറ്റങ്ങൾ വരുത്തിയത്. മുമ്പ് കളിച്ചിരുന്ന താരങ്ങൾ നിരവധി ലോകകപ്പുകളിലും ഏഷ്യാ കപ്പുകളിലും പങ്കെടുത്തവരാണ്. എന്നാൽ അനുയോജ്യമായ ഫലങ്ങൾ ലഭിച്ചിരുന്നില്ല. അതിനാൽ വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി പുതിയ ടീമിനെ കെട്ടിപ്പടുക്കുന്നതിനും പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്നതിനുമുള്ള സമയമായിരുന്നു അതെന്ന് റിയാസ് പറഞ്ഞു.</p>
<h3>English Summary</h3>
<p>Pakistan Women were bowled out for 55 and suffered a severe loss to India. Coach Wahab Riaz surprisingly claimed Pakistan is still the best team to win the trophy. Captain Sana Mir criticized squad changes, but Riaz dismissed her opinions and defended the new faces. Pakistan must win their next match against Hong Kong to stay alive in the tournament.</p>
]]></content:encoded>
				</item>
					</channel>
	</rss>
	