<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Latest Malayalam News: Latest Malayalam News Online, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഇന്നത്തെ മലയാളം വാർത്തകൾ, മലയാളം പത്രം, ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ </title>
				<atom:link href="https://www.malayalamtv9.com/feedapi/latest-news" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/latest-news</link>
		 
			<description>Latest Malayalam News, ഏറ്റവും പുതിയ മലയാളം വാർത്തകൾ, latest Malayalam news online, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ, breaking news in Malayalam, Kerala news live updates on TV9 Malayalam. </description>
				<lastBuildDate>Wed, 29 Jul 2026 23:20:13 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Latest Malayalam News: Latest Malayalam News Online, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഇന്നത്തെ മലയാളം വാർത്തകൾ, മലയാളം പത്രം, ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ </title>
				<link>https://www.malayalamtv9.com/latest-news</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി</title>
					<link>https://www.malayalamtv9.com/entertainment/rapper-gabri-on-how-vedan-changed-his-life-2219814.html</link>
					<pubDate>Wed, 29 Jul 2026 22:50:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/rapper-gabri-on-how-vedan-changed-his-life-2219814.html</guid>
					<description><![CDATA[<p>Gabri Opens Up About His Viral Stage Introduction: ചെറുപ്പത്തിൽ തന്നെ കുടുംബത്തിൻ്റെ ഭാരം\ ചുമക്കേണ്ടിവന്നാതിനാൽ അതിന് വിധിക്കപ്പെട്ടയാളാണെന്ന് കരുതിയാണ് അന്ന് ജീവിച്ചിരുന്നത്. സ്വന്തം വികാരങ്ങൾ പുറന്തള്ളാൻ വേണ്ടിയാണ് പാട്ടുകൾ എഴുതി തുടങ്ങിയത്. യുട്യൂബിൽ താൻ പങ്കുവച്ച പാട്ടുകൾ കണ്ടാണ് വേടൻ താന്നെ കുറിച്ച് അറിയുന്നത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Smoking-Cover-1.jpg" class="attachment-large size-large wp-post-image" alt="Smoking Cover (1)" /></figure><p>വേടൻ്റെ ഗബ്രീ എന്ന നീട്ടിയുള്ള വിളിയിൽ നിന്നുമാണ് ഗബ്രി എന്ന ഗായകനെയും റാപ്പറെയും മലയാളികൾ അറിയുന്നത്. ഇന്നത്തെ യുവത ആവേശത്തോടെ പാടുന്ന വരികൾ പലതും ഗബ്രിയുടേതാണ്. രാഷ്ട്രീയവും പ്രതിഷേധവും സമൂഹത്തിനുള്ള മറുപടിയുമെല്ലാം ആ വരികളിലൂടെ വെട്ടിത്തുറന്ന് പറയുന്നുണ്ട് ഗബ്രി. ഇപ്പോഴിതാ വേടൻ തന്നെ കണ്ടെത്തിയതിനെ കുറിച്ചും മലയാളികൾക്ക് മുന്നിൽ തന്നെ അവതരിപ്പിച്ചതിനെ കുറിച്ചും തുറന്നു പറയുകയാണ് ഗബ്രി.</p>
<p>തൻ്റെ ഒരു സ്റ്റേജ് ഷോയ്ക്കിടെ വേടനാണ് ഗബ്രിയെ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്. അന്ന് വേടൻ പറഞ്ഞ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. താൻ കാട്ടിൽ നിന്നും തേടിപ്പിടിച്ച് ഒരു കരിമ്പുലിയെ കൊണ്ടുവന്നിട്ടുണ്ട്. ആ കരിമ്പുലി ഇപ്പോൾ പെർഫോം ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ഗബ്രീ എന്ന് നീട്ടി ഒരു വിളി വിളിച്ചു വേടൻ. അന്നത്തെ ആ സംഭവത്തെ കുറിച്ചും വേടൻ നാൽകിയ പിന്തുണയെ കുറിച്ചുമാണ് ക്ലബ്ബ് എഫ്,എമ്മിന് നൽകിയ അഭിമുഖത്തിൽ ഗബ്രി മനസ്സ് തുറക്കുന്നത്.</p>
<p>അന്നത്തെ പ്ലാൻ മറ്റൊന്നായിരുന്നു തന്നെ ഇൻട്രോഡ്യുസ് ചെയ്യാനായി ഓരു വലിയ കുറിപ്പ് കൂടെയുള്ളവർ വേടന് കൊടുത്തിരുന്നു. എന്നാൽ അത് ചുരുട്ടി വലിച്ചെറിഞ്ഞ അദ്ദേഹം ‘ഞാൻ പറഞ്ഞളാം’ എന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറി. ആ വിളി വളരെ പേഴ്സണലായിരുന്നു. പക്ഷേ വേടൻ്റെ ആ വിളി ബാക് സ്റ്റേജിൽ നിന്ന താൻ കേട്ടിരുന്നില്ല എന്ന് ഗബ്രി പറയുന്നു. നല്ല ടെഷനും ആംഗ്സൈറ്റിയും ഒക്കെ ഉണ്ടായിരുന്നതിനാൽ ബാക് സ്റ്റേജിൽ മാറി നിൽക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവർ പറഞ്ഞപ്പോൾ ഓടി ചെന്ന് പെർഫോം ചെയ്തു. അടുത്ത ദിവസം റീലുകൾ കണ്ടപ്പോഴാണ് വേടൻ്റെ ആ വിളി കേട്ടത് എന്ന് ഗബ്രി പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/mohanlal-wraps-up-shoot-for-khalifa-part-1-director-vysakh-confirms-his-return-for-the-sequel-2219779.html">പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!</a></strong></p>
<p>“പണ്ട് അദ്ദേഹം നേരിട്ടിരുന്ന പ്രതിസന്ധികളാണ് ഞാനും നേരിടുന്നത് എന്ന് മനസ്സിക്കിയിരുന്നു. അവൻ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയുള്ള, ഉള്ളിൽ നിന്നുമുള്ള വിളിയായിട്ടാണ് എനിക്ക് തോന്നിയത്.” ഗബ്രി പറഞ്ഞു. വേടൻ തന്നെ അവതരിപ്പിക്കുന്ന സമയത്ത് തൻ്റെ ട്രാക്കുകൾ പുറത്തിറങ്ങിയിരുന്നില്ല. ആ പരിപാടിയിൽ പെർഫോം ചെയ്ത് കഴിഞ്ഞ് ആളുകൾ ഇൻ്റർനെറ്റിൽ തിരയുമ്പോൾ പാട്ട് വരണം എന്നതായിരുന്നു പ്ലാൻ. അന്നത്തെ പരിപാടിക്ക് ശേഷം കെ.എൽ 42 എന്ന ട്രാക്കാണ് ആദ്യമിറക്കിയത് എന്ന് ഗബ്രി പറയുന്നു.</p>
<p>താൻ അന്ധർമുഖനാണെന്നും വീട്ടിൽ ഒതുങ്ങിയിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ഗബ്രി പറയുന്നു. അതിനാലാണ് കാട്ടിൽ തേടിപ്പിടിച്ച് കണ്ടെത്തി എന്ന് വേടൻ പറയാൻ കാരണം. ചെറുപ്പം മുതൽ അങ്ങനെയാാണ് വളർന്നത്. കൂട്ടുകാരുമായൊന്നും അധികം ഇടപഴകാറുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ കുടുംബത്തിൻ്റെ ഭാരം\ ചുമക്കേണ്ടിവന്നാതിനാൽ അതിന് വിധിക്കപ്പെട്ടയാളാണെന്ന് കരുതിയാണ് അന്ന് ജീവിച്ചിരുന്നത്. സ്വന്തം വികാരങ്ങൾ പുറന്തള്ളാൻ വേണ്ടിയാണ് പാട്ടുകൾ എഴുതി തുടങ്ങിയത്. യുട്യൂബിൽ താൻ പങ്കുവച്ച പാട്ടുകൾ കണ്ടാണ് വേടൻ താന്നെ കുറിച്ച് അറിയുന്നത് എന്ന് ഗബ്രി പറയുന്നു.</p>
<p><strong>English Summary</strong></p>
<p>Rapper Gabri revealed how artist Vedan discovered him via YouTube and famously introduced him on stage as a "black tiger from the forest." Sharing his past struggles with isolation and heavy family burdens, Gabri expressed deep gratitude for Vedan’s genuine support, which ultimately transformed his musical journey and life.</p>
]]></content:encoded>
				</item>
							<item>
					<title>പുകവലി ഉപേക്ഷികാൻ പാടുപെടുകയാണോ ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കു</title>
					<link>https://www.malayalamtv9.com/photo-gallery/struggling-to-quit-smoking-5-strategies-to-help-you-succeed-2219794.html</link>
					<pubDate>Wed, 29 Jul 2026 21:46:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/struggling-to-quit-smoking-5-strategies-to-help-you-succeed-2219794.html</guid>
					<description><![CDATA[<p>5 Things You Must Do to Quit Smoking: പുകവലി ഉപേക്ഷിക്കുക എന്നത് നിങ്ങളുടെ ആരോഗ്യത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമാണ്. ഇത് ഒരൽപ്പം ശ്രമകരമാണ്. പലരും പരീക്ഷിച്ച് പാരാജയപ്പെട്ടു എന്നും പറയാറുണ്ട്. എന്നാൽ കൃത്യമായ പദ്ധതിയോടെ, തയ്യാറെടുപ്പോടെ മുന്നോട്ടുപോയാൽ നിങ്ങൾക്ക് ഈ ദുശീലത്തെ മറികടക്കാനാകും. പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന അഞ്ച് വഴികളാണ് ഇനി പറയുന്നാത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Smoking-Cover.jpg" class="attachment-large size-large wp-post-image" alt="Smoking Cover" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2219794 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Smoking-3.jpg" class="attachment-thumbnail size-thumbnail" alt="Smoking 3" aria-describedby="gallery-1-2219797" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Smoking-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Smoking-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219797'>
				ക്വിറ്റ് ഡേ നിശ്ചയിച്ച് പ്രതിജ്ഞയെടുക്കുക: പുകവലി നിർത്തുന്നതിനായി ഒരു തീയതി മുൻകൂട്ടി തീരുമാനിക്കുക. തൻ്റെയും കുടുംബത്തിൻ്റെയും ആരോഗ്യത്തിനായി ഇനി സിഗരറ്റ് വലിക്കില്ല എന്ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ച് പ്രതിജ്ഞയെടുക്കുക. ഇത് നിങ്ങളെ മാനസികമായി തയ്യാറെടുക്കാൻ സഹായിക്കും. പുകവലിയിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുന്നതിനായി കൂടെയുള്ളവർക്ക് ഒരു അന്തരീക്ഷം സൃഷ്ടിക്കാനുമാകും. (Image Credit source: Getty Image)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Smoking-2.jpg" class="attachment-thumbnail size-thumbnail" alt="Smoking 2" aria-describedby="gallery-1-2219796" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Smoking-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Smoking-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219796'>
				പുകവലി നിർത്താനുള്ള ശരിയായ രീതി തിരഞ്ഞെടുക്കാം: ഒരു ദിവസം തീരുമാനിച്ച് ഒറ്റയടിക്ക് പുകവലി പൂർണമായും ഉപേക്ഷിക്കുക എന്നതാണ് ഒരു രീതി. അല്ലെങ്കിൽ ദിവസവും ഉപയോഗിക്കുന്ന സിഗരറ്റുകളുടെ എണ്ണമോ, ഓരോ തവണ വലിക്കുന്നതിൻ്റെ അളവോ പടിപടിയായി കുറച്ചുകൊണ്ടുവരാം. നിങ്ങളുടെ മാനസ്സികാവസ്ഥക്ക് ചേരുന്ന മികച്ച രീതികൾ തിരഞ്ഞെടുക്കാം. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Smoking-4.jpg" class="attachment-thumbnail size-thumbnail" alt="Smoking 4" aria-describedby="gallery-1-2219798" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Smoking-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Smoking-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219798'>
				വിദഗ്ധ ഉപദേശം തേടാൻ മടിക്കരുത്: പുകവലി ഉപേക്ഷിക്കുന്നത് ചിലർക്ക് ശാരീരികബും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം, അതിനാൽ ഡോക്ടറെ കണ്ട് കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുക. ഡോക്ടർമാർ നിർദ്ദേശിക്കുന്ന രീതികൾ പിന്തുടരാൻ ശ്രമിക്കുക. പുകവലി നിർത്തുമ്പോൾ വിഡ്രോവൽ സിംപ്റ്റംസ് ഉണ്ടാകാം. അതിനായി മാനസ്സികായി തയ്യാറെടുക്കുക എന്നതും വളരെ പ്രധാനമാണ്.   
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Smoking-5.jpg" class="attachment-thumbnail size-thumbnail" alt="Smoking 5" aria-describedby="gallery-1-2219799" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Smoking-5.jpg 150w, https://images.malayalamtv9.com/uploads/2026/07/Smoking-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219799'>
				ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കരുതാം: പുക വലിക്കാൻ തോന്നുമ്പോൾ ശ്രദ്ധ തിരിക്കാനായി ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കയ്യിൽ കരുതുക. പഴങ്ങൾ നട്ട്സ്, പോപ്കോൺ എന്നിവ കഴിക്കുന്നതും മധുരമില്ലാത്ത ചൂയുംഗ് ഗം ചവയ്ക്കുന്നതും സിഗരറ്റിനോടുള്ള ആസക്തി കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കും. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Smoking-6.jpg" class="attachment-thumbnail size-thumbnail" alt="Smoking 6" aria-describedby="gallery-1-2219800" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Smoking-6.jpg 150w, https://images.malayalamtv9.com/uploads/2026/07/Smoking-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219800'>
				പുകവലിക്കാൻ തോന്നുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം: വീട് ഓഫീസ് വാഹനം എന്നിവിടങ്ങളിൽ നിന്നെല്ലാം, സിഗരറ്റ്, ലൈറ്ററുകൾ, ആഷ്ട്രേ എന്നിവ പൂർണമായും ഒഴിവാക്കുക. പുക വലിക്കാൻ തോന്നുമ്പോൾ പാട്ട് കേൾക്കുകയോ, സിനിമ കാണുകയോ ചെയ്യാം. വ്യായാമം ചെയ്യുന്നതും ഏറെ ഗുണകരമാണ്. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതും നല്ലാതാണ്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Gundlupet Travel Guide: റീലുകളിൽ നിറഞ്ഞ് ​ഗുണ്ടൽപേട്ട്&#8230; ഓണത്തെ വരവേറ്റ് ജമന്തി പാടങ്ങൾ; കാണാൻ പോയാലോ</title>
					<link>https://www.malayalamtv9.com/lifestyle/travel/gundlupet-travel-guide-sunflower-and-marigold-fields-are-ready-ahead-of-onam-2026-best-spots-and-timings-2219790.html</link>
					<pubDate>Wed, 29 Jul 2026 21:36:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/gundlupet-travel-guide-sunflower-and-marigold-fields-are-ready-ahead-of-onam-2026-best-spots-and-timings-2219790.html</guid>
					<description><![CDATA[<p>Gundlupet Flower Fields Travel Guide: പ്രശസ്ത മലയാള ചിത്രമായ &#8216;ചന്ദ്രനുദിക്കുന്ന ദിക്കിൽ&#8217; സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത് ഇവിടെയാണ്. നമ്മുടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ മനോഹരമായ സ്വർ​ഗഭുമിയിൽ എത്താം. ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് പൂക്കൾ വരുന്നത് കൂടുതലും ഗുണ്ടൽപേട്ടിൽ നിന്നാണ്. ഇക്കൊല്ലത്തെ കാലാവസ്ഥ പൂക്കളുടെ ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Gundlupet-Travel-Guide.jpg" class="attachment-large size-large wp-post-image" alt="Gundlupet Travel Guide" /></figure><p>യാത്ര ചെയ്യാൻ ഇഷ്ടപ്പടുന്നവരാണ് നിങ്ങളെങ്കിൽ, ഇപ്പോൾ നിങ്ങളുടെ ഇൻസ്റ്റ​ഗ്രാം റീലുകളിൽ നിറഞ്ഞു നിൽക്കുന്നത് അങ്ങ് തമിഴ്നാട്ടിലെ ​ഗുണ്ടൽപേട്ടാകും. സൂര്യകാന്തിയും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി പാടങ്ങളും പൂത്തുലഞ്ഞ് നിൽക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ​ഗുണ്ടൽപേട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രശസ്ത മലയാള ചിത്രമായ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത് ഇവിടെയാണ്. നമ്മുടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ മനോഹരമായ സ്വർ​ഗഭുമിയിൽ എത്താം. ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് പൂക്കൾ വരുന്നത് കൂടുതലും ഗുണ്ടൽപേട്ടിൽ നിന്നാണ്.</p>
<p>ഓണത്തിന് പൂക്കളം ഒരുക്കാൻ മാത്രമല്ല, സൂര്യകാന്തിയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതും പെയിന്റ് വ്യവസായത്തിനായി ജമന്തിപ്പൂക്കൾ ഉപയോ​ഗിക്കുന്നതും ഈ പ്രദേശത്ത് തലമുറകളായി നടക്കുന്ന വ്യവസായമാണ്. ഏകദേശം ഓഗസ്റ്റ് അവസാനം വരെ പൂക്കളുടെ ഈ വസന്തം നമുക്ക് ആസ്വദിക്കാനാകും. പക്ഷേ ഇക്കൊല്ലത്തെ കാലാവസ്ഥ പൂക്കളുടെ ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. എന്നാലും സന്ദർശകരെ ആകർഷിക്കാൻ ആവശ്യമായ പാടങ്ങൾ പ്രദേശത്ത് തയ്യാറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-palani-travel-guide-from-kerala-budget-friendly-and-save-time-on-your-trip-2218907.html">സമയം ലാഭിക്കാം, പണവും! പഴനി തീർത്ഥാടനത്തിന് കെഎസ്ആർടിസി ഉണ്ടല്ലോ</a></strong></p>
<p>മുൻകാലങ്ങളിൽ വിവിധ വ്യവസായങ്ങൾക്കായി വിദൂര ഗ്രാമങ്ങളിൽ മാത്രമാണ് പൂക്കൾ വളർത്തിയിരുന്നതെങ്കിൽ, ഇന്ന് കർഷകർ വിനോദസഞ്ചാരികൾക്കായി ദേശീയപാതകളുടെ ഇരു വശങ്ങളിലായും ഇവ വളർത്തുന്നുണ്ട്. അതിനാൽ ഒരുപാട് ഉള്ളിലേക്ക് പോകാതെ തന്നെ പൂക്കൾ വഴിയരികിൽ നിന്ന് തന്നെ കാണാനാകും. എന്നാൽ വയലുകളിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഫോട്ടോസ് എടുക്കാനുമായി 10 മുതൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്.</p>
<h3>മികച്ച സ്ഥലങ്ങൾ ഏതെല്ലാം?</h3>
<p>ഈ സീസണിൽ ജമന്തി അല്ലെങ്കിൽ ചെണ്ടുമല്ലി പൂക്കൾ കൂടുതലായും കാണുന്നത് മദ്ദൂർ ചെക്ക്‌പോസ്റ്റിന് സമീപവും, ഹൈവേയുടെ ഇരുവശത്തുമാണ്. ഗുണ്ടൽപേട്ട് മുതൽ ബന്ദിപ്പൂർ വരെയുള്ള ഭാഗത്ത്, സന്ദർശകർക്ക് വടമല്ലി പൂക്കൾ, സൂര്യകാന്തി, ജമന്തി എന്നിവയുടെ കൂട്ടം കാണാൻ കഴിയും. കക്കൽതൊണ്ടിയിലും മദ്ദൂരിലുമായി ഇടയ്ക്കിടെയുള്ള സ്ഥലങ്ങളിൽ സൂര്യകാന്തി കൃഷിയിടങ്ങൾ കാണാൻ കഴിയും.</p>
<h3>സന്ദർശിക്കാൻ പറ്റിയ സമയം</h3>
<p>നിലവിൽ ഈ പ്രദേശത്ത് വെയിലോ മഴയോ കൂടുതലായി അനുഭവപ്പെടാറില്ല. അതിനാൽ ഏത് സമയവും അനുയോജ്യമായിരിക്കുമെന്നാണ് സഞ്ചാരികൾ പറയുന്നത്. ഗുണ്ട്‌ലുപേട്ടിലെ കക്കൽതൊണ്ടി-ഗോപാൽസാമിബെട്ട റൂട്ടിലെ സൂര്യകാന്തി പ്രദേശങ്ങൾ കുടുംബത്തോടൊപ്പം പോയി കാണാൻ പറ്റിയ ഇടമാണ്. കക്കൽതൊണ്ടിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ വയലുകൾ. ഇടയ്ക്കിടെ ചെറിയ വഴിയോര ഭക്ഷണശാലകൾ മാത്രമാണ് ഇവിടെയുള്ളത്, അതിനാൽ ഗുണ്ട്‌ലുപേട്ടിലേക്ക് പോകുകയാണെങ്കിൽ സുൽത്താൻ ബാറ്ററിയിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.</p>
<h3>ഗുണ്ടൽപേട്ടിൽ എങ്ങനെ എത്തിച്ചേരാം</h3>
<p>കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവരാണെങ്കിൽ, വയനാട്ടിലെ ബന്ദിപ്പൂർ വനത്തിലൂടെയുള്ള വഴിയാണ് ഗുണ്ടൽപേട്ടിലെത്താനുള്ള ഏറ്റവും വേഗതയേറിയ മാർഗം. ഈ പ്രദേശത്തിലൂടെയാണ് നിരവധി യാത്രക്കാർ വയനാട് - കൽപ്പറ്റ - സുൽത്താൻ ബത്തേരി - ബന്ദിപ്പൂർ വനം വഴി ഗുണ്ടൽപേട്ടിലെത്തുന്നത്. ബന്ദിപ്പൂർ പ്രദേശത്തെ വനപാതകൾ രാത്രി 9 മണിയോടെ അടയ്ക്കും. അതിനാൽ, അതേ ദിവസം തന്നെ തിരിച്ച് മടങ്ങാൻ നിങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെങ്കിൽ ഗുണ്ടൽപേട്ടിൽ നിന്ന് നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കണം.</p>
<p>അതുപോലെ ബന്ദിപ്പൂർ വഴി പോകുന്നവർ ബന്ദിപ്പൂർ റോഡ് സ്ട്രെച്ചിൽ വാഹനം നിർത്തരുത്. ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെയുള്ള ദൂരം ഏകദേശം 55 കിലോമീറ്ററാണ്, അതിൽ ഏകദേശം 25 കിലോമീറ്റർ വനത്തിലൂടെയാണ്. ഇവിടെ വാഹനം നിർത്താൻ അനുമതിയില്ല, അങ്ങനെ ചെയ്താൽ പിഴ ഈടാക്കും. ഡ്രൈവർമാർ അവരുടെ വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണം. തെക്കൻ മേഖലയിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ, ഗുണ്ടൽപേട്ടിൽ എത്താൻ ഏകദേശം 12 മണിക്കൂർ എടുക്കും.</p>
<h3>English Summary:</h3>
<p>Gundlupet is just about 44 km from Kerala's Sultan Bathery in Wayanad. Gundlupet, where sunflowers have been grown for generations for oil extraction and marigolds for the paint industry, remains a haven of flowers till the end of August.</p>
]]></content:encoded>
				</item>
							<item>
					<title>മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ</title>
					<link>https://www.malayalamtv9.com/kerala/kerala-school-holiday-educational-institutions-in-this-district-will-not-be-open-on-july-30-2219792.html</link>
					<pubDate>Wed, 29 Jul 2026 21:19:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-school-holiday-educational-institutions-in-this-district-will-not-be-open-on-july-30-2219792.html</guid>
					<description><![CDATA[<p>Kerala School Holiday: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്   ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (30-7-2026) കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-School-Holiday-July-30.jpg" class="attachment-large size-large wp-post-image" alt="Kerala School Holiday July 30" /></figure><p><strong>കൽപ്പറ്റ</strong>: മഴ കണക്കിലെടുത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30-7-2026) അവധിയായിരിക്കുമെന്ന് കളക്ടർ അ‌റിയിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷൽ സ്‌കൂളുകൾക്കും, റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് നിലനിൽക്കുന്നുണ്ട്.</p>
<p>വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നാളെ (ജൂ​ലൈ 30 വ്യാഴം) ഓറഞ്ച് അ‌ലർട്ട് ഉള്ളത്. ഇതിൽ നിലവിൽ വയനാട്ടിൽ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ‌വധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടില്ലെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും വയനാട് കളക്ടർ അ‌റിയിച്ചിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/education/kerala-school-onam-exam-2026-begins-on-august-13-to-20-dates-which-schools-close-for-onam-vacation-2219718.html">ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?</a></strong></p>
<p>കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അ‌ലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഓറഞ്ച് അ‌ലർട്ടിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.</p>
<h3>വരും ദിവസങ്ങളിലെ ഓറഞ്ച് അ‌ലർട്ടുകൾ</h3>
<p>വെള്ളിയാഴ്ച കേരളത്തിലെ അ‌ഞ്ച് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നിവയാണ് അ‌വ. ഓഗസ്റ്റ് 1 ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.</p>
<h3>യെല്ലോ അ‌ലർട്ട്</h3>
<p>നാളെ (വ്യാഴാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അ‌ലർട്ടിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.</p>
<h3>വരും ദിവസങ്ങളിലെ യെല്ലോ അ‌ലർട്ടുകൾ</h3>
<p>വെള്ളിയാഴ്ച (31-7-2026) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അ‌ലർട്ട് ആണ്. ഓഗസ്റ്റ് 1 ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അ‌ലർട്ട് ഉണ്ട്. ഓഗസ്റ്റ് 2 ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ യെല്ലോ അ‌ലർട്ടിന്റെ പരിധിയിൽ ആണ്.</p>
<p>ഇന്ന് വരും മണിക്കൂറുകളിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>English Summary</h3>
<p>The Collector has announced that educational institutions in Wayanad district will remain closed tomorrow (30-7-2026) in view of the rain. In view of the Central Meteorological Department's orange alert in the district, the Collector has declared a holiday for all educational institutions in Wayanad district, including Anganwadis, religious studies classes, tuition centers, special classes, and professional colleges, tomorrow. The holiday is not applicable to residential schools and residential colleges.</p>
]]></content:encoded>
				</item>
							<item>
					<title>സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു</title>
					<link>https://www.malayalamtv9.com/photo-gallery/sanju-samsons-controversial-interview-he-explains-that-he-only-said-normal-things-2219780.html</link>
					<pubDate>Wed, 29 Jul 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/sanju-samsons-controversial-interview-he-explains-that-he-only-said-normal-things-2219780.html</guid>
					<description><![CDATA[<p>Sanju Samson explain controversial interview: സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്നും തന്റെ മത്സരം എതിർ ടീമിലെ താരങ്ങളോടാണെന്നും സഞ്ജു പറഞ്ഞു. &#8221;കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊർജവും&#8217; എന്ന് ​അ‌ദ്ദേഹം പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-9.jpg" class="attachment-large size-large wp-post-image" alt="Sanju Samson" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2219780 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Indian-team.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Indian Team" aria-describedby="gallery-2-2219784" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-Indian-team.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-Indian-team.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219784'>
				കഴിഞ്ഞ ദിവസം നൽകിയ അ‌ഭിമുഖം വിവാദമാകുന്നതിനിടെ തന്റെ പ്രതികരണങ്ങൾ സാധാരണമായിരുന്നുവെന്ന് വിശദീകരിച്ച് സഞ്ജു സാംസൺ. സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്നും തന്റെ മത്സരം എതിർ ടീമിലെ താരങ്ങളോടാണെന്നും സഞ്ജു പറഞ്ഞു. &#8221;കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊർജവും&#8217; എന്ന് ​അ‌ദ്ദേഹം പറഞ്ഞു.  (IMAGE CREDIT SOURCE: GETTY IMAGES) 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-latest-response.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson&#039;s Latest Response" aria-describedby="gallery-2-2219781" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-latest-response.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samsons-latest-response.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219781'>
				ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിലവിലെ ഏറ്റവും ചൂടേറിയ സംസാര വിഷയം സെലക്ടർമാർ സഞ്ജു സാംസൺ എന്ന താരത്തോട് കാണിക്കുന്ന അ‌നീതിയാണ്. മോശം ഫോമിലുള്ള മറ്റ് പല താരങ്ങൾക്കും നിരവധി അ‌വസരങ്ങൾ നൽകുന്ന സെലക്ടർമാർ പക്ഷേ സഞ്ജുവിനോട് എക്കാലത്തും അ‌നീതി മാത്രമേ കാട്ടിയിട്ടുള്ളൂ എന്നാണ് നിരവധി ആരാധകർ വിശ്വസിക്കുന്നത്. ഇങ്ങനെയൊരു ധാരണ ആരാധകരിൽ നിലനിൽക്കേ കഴിഞ്ഞ ദിവസം സഞ്ജു ഒരു അ‌ഭിമുഖത്തിൽ നടത്തിയ ചില പ്രതികരണങ്ങൾ വിവാദമാകുകയായിരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-controversial-interview.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson&#039;s Controversial Interview" aria-describedby="gallery-2-2219782" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samsons-controversial-interview.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samsons-controversial-interview.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219782'>
				ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട &#8216;എലിപ്പന്തയത്തിൽ&#8217; നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചു എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സഞ്ജു ആ അ‌ഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായി മാറി. തനിക്ക് നേരിട്ട അ‌നീതിക്കെതിരേ ഒടുവിൽ സഞ്ജുതന്നെ മനസ് തുറന്നിരിക്കുന്നു എന്ന നിലയ്ക്ക് വ്യാഖ്യാനങ്ങൾ വന്നു. 
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-Samson-reacts-to-the-controversy.jpg" class="attachment-thumbnail size-thumbnail" alt="Sanju Samson Reacts To The Controversy" aria-describedby="gallery-2-2219783" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-Samson-reacts-to-the-controversy.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-Samson-reacts-to-the-controversy.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219783'>
				എന്നാൽ ഈ വിവാദ ഇന്റർവ്യൂ സംബന്ധിച്ച് ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ പുതിയ പ്രതികരണം എത്തിയിരിക്കുന്നത്. തന്റെ പ്രസ്താവനകൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മറ്റൊരു രീതിയിലാണ് ഏറ്റെടുത്തതെന്നും  താൻ സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും സഞ്ജു വിശദീകരിച്ചു. &#8216;ഞാൻ സാധാരണ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസ്സിലാകും: എന്ന് സഞ്ജു പറഞ്ഞു. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Indian-cricketer-Sanju-Samson.jpg" class="attachment-thumbnail size-thumbnail" alt="Indian Cricketer Sanju Samson" aria-describedby="gallery-2-2219785" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Indian-cricketer-Sanju-Samson.jpg 150w, https://images.malayalamtv9.com/uploads/2026/07/Indian-cricketer-Sanju-Samson.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219785'>
				 &#8221;ഇപ്പോഴത്തെ കാലത്ത് ആള്‍ക്കാര്‍ക്ക് അത് ഏത് രീതിയില്‍ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോള്‍ സാധാരണമാണ്. ഇതൊരു ടീം സ്‌പോര്‍ട്ടാണ്,&#8217; സഞ്ജു വ്യക്തമാക്കി. സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Sanju-V-Samson.jpg" class="attachment-thumbnail size-thumbnail" alt="Sanju V Samson" aria-describedby="gallery-2-2219787" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sanju-V-Samson.jpg 150w, https://images.malayalamtv9.com/uploads/2026/07/Sanju-V-Samson.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219787'>
				 സഞ്ജുവിന് ടീമിലെ തന്റെ സഹതാരങ്ങളുമായി വളരെ അ‌ടുത്ത ബന്ധമാണ് എന്ന് ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. തന്റെ നേട്ടത്തിനായി സഹതാരങ്ങളോട് മത്സരിക്കുന്ന ഒരു ​ശൈലി സഞ്ജുവിനില്ലെന്ന അ‌ദ്ദേ​ഹത്തെ അ‌റിയുന്ന എല്ലാവർക്കും അ‌റിയാം. ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങൾക്കും ഏറ്റവും അ‌ടുപ്പവും ബഹുമാനവുമുള്ള താരമാണ് സഞ്ജു എന്നാണ് ഇതുവരെയുള്ള മറ്റുള്ളവരുടെയും അ‌ദ്ദേഹത്തിന്റെയും പെരുമാറ്റ രീതികളിൽ നിന്ന് ആരാധകർക്ക് മനസിലാക്കാനായിട്ടുള്ളത്. എന്നാൽ സെലക്ടർമാർക്ക് മാത്രം സഞ്ജു എന്നും ഒരു അ‌ധികപ്പറ്റായിരുന്നു എന്ന് ആരാധകർ വിശ്വസിക്കുന്നു. 
				</dd></dl><br style="clear: both" />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!</title>
					<link>https://www.malayalamtv9.com/entertainment/mohanlal-wraps-up-shoot-for-khalifa-part-1-director-vysakh-confirms-his-return-for-the-sequel-2219779.html</link>
					<pubDate>Wed, 29 Jul 2026 20:47:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mohanlal-wraps-up-shoot-for-khalifa-part-1-director-vysakh-confirms-his-return-for-the-sequel-2219779.html</guid>
					<description><![CDATA[<p>Vysakh Drops a Massive Update on &#8216;Khalifa&#8217;: 2025 ഓഗസ്റ്റ് അദ്യ വാരത്തിലാണ് സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചത്. ദുബായ് നേപ്പാൾ, കേരളം എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിരുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഖലിഫ ഗ്ലിംപ്സ് എന്ന ടീസറും ജേയ്ക്സ് ബിജോയിയുടെ പശ്ചത്തല സംഗീതവും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ജൂലൈയിൽ സിനിമയിലെ “അസലായവളെ” എന്ന ഗാനവും പുറത്തുവിട്ടിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Khalifa.jpg" class="attachment-large size-large wp-post-image" alt="Khalifa" /></figure><p>മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ്-വൈശാഖ് ചിത്രം ഖലീഫ. പ്രഖ്യാപനം വന്ന സമയം മുതൽ തന്നെ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ കൂടി ഭാഗമാകുന്നുണ്ട് എന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വമ്പൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ്</p>
<p>ചിത്രത്തിൻ്റെ ഒന്നാം ഭാഗത്തിൽ മോഹൻലാലിൻ്റെ ചിത്രീകരണം പൂർത്തിയായെന്ന വിവരമാണ് വൈശാഖ് തൻ്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിലും മോഹൻലാൽ ഉണ്ടാകുമെന്ന വമ്പൻ പ്രഖ്യാപനം കൂടിയാണ് വൈശാഖിൻ്റെ കുറിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ 'മാമ്പറക്കൽ അഹമ്മദാലി' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.</p>
<p>"മാമ്പറക്കൽ അഹമ്മദാലി ഒന്നാം ഭാഗത്തിലെ തൻ്റെ മാജിക് പൂർത്തിയാക്കിയിരിക്കുന്നു. മോഹൻലാൽ സാറിന് ഒരുപാട് നന്ദി. യഥാർത്ഥ കാത്തിരിപ്പ് ആരംഭിക്കുന്നത് ഇനിയാണ്. ഖലീഫയുടെ രണ്ടാം രണ്ടാം ഭാഗത്തിനായി. അദ്ദേഹം ഞങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന വിസ്മയങ്ങൾ നേരിൽ കാണാനുള്ള കാത്തിപ്പിലാണ് ഞാൻ. ഇത് യത്രയുടെ ആരംഭം മാത്രമാണ്.” വൈശാഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. വൈശാഖിൻ്റെ കുറിപ്പ് ഇതിനോടകം തരംഗമായി മാറി കഴിഞ്ഞു. നിരവധി പേരാണ് തീപാറുന്ന കമൻ്റുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvysakh.film.director%2Fposts%2Fpfbid02xJsdN8khzHhdfWTxmYHxcwM8jmG3H7dyghH6SVoHE9WcjBJ7CHGxp69BspmNdegUl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/kunchacko-boban-reveals-how-he-was-cast-in-aniyathipravu-and-his-first-salary-2219697.html">Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ</a></strong></p>
<p>ഖലീഫയിൽ അതിഥി വേഷത്തിലാകും മോഹൻലാൽ എത്തുകയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ രണ്ടാം ഭാഗം അഹമ്മദാലിയുടെ തന്നെ കഥയായിരിക്കും എന്ന് കൂടുതൽ ഉറപ്പിക്കുന്നതാണ് വൈശാഖിൻ്റെ പുതിയ പ്രതികരണം. 2025 ഓഗസ്റ്റ് അദ്യ വാരത്തിലാണ് സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചത്. ദുബായ് നേപ്പാൾ, കേരളം എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിരുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഖലിഫ ഗ്ലിംപ്സ് എന്ന ടീസറും ജേയ്ക്സ് ബിജോയിയുടെ പശ്ചത്തല സംഗീതവും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ജൂലൈയിൽ സിനിമയിലെ “അസലായവളെ” എന്ന ഗാനവും പുറത്തുവിട്ടിരുന്നു. സിദ് ശ്രീറാം പാടിയ ഗാനം 3 മില്യണിലധികം ആളുകളാണ് കണ്ടത്. .</p>
<p>'കടുവ' എന്ന ചിത്രത്തിന് ശേഷം ജിനു വി. എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഖലീഫ. പോകിരിരാജ എന്ന സിനിമക്ക് ശേഷം വൈശക്ഹും പൃഥ്വിരാജും ഒന്നിഉക്കുന്നു എന്ന പ്രത്യേകാതയും സിനിമക്കുണ്ട്. ജോമോൺ ടി ജോണാന് ഛായാഗ്രാഹണം. ഓണം റിലീസായി ആഗസ്റ്റ് 20 നാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജും മോഹൻലാലും വൈശാഖും ഒന്നിക്കുന്നതോടെ വമ്പൻ ആക്ഷൻ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളുമായി ഒരു മാസ്സ് സിനിമ ഓണ സമ്മാനമായി ലഭിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. നിവിൻ പൊളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റും, ദുൽഖർ സൽമാൻ്റെ അയാം ഗേയിം എന്ന സിനിമയും കൂടി എത്തുന്നതോടെ ഓണം മലയാളികൾക്ക് തികഞ്ഞ ആഘോഷമായി മാറും എന്നതിൽ തർക്കം വേണ്ട.</p>
<p><strong>English Summary</strong></p>
<p>\Director Vysakh announced that Mohanlal has completed his shoot as 'Mambarakkal Ahmedali' for the first part of the Prithviraj-starrer Khalifa, confirming the superstar's return in the sequel. Scripted by Jinu V. Abraham, the highly anticipated mass-action thriller is set to hit theaters on August 20 as a grand Onam release.</p>
]]></content:encoded>
				</item>
							<item>
					<title>Pilleronam 2026: മറന്നുപോയോ പിള്ളേരോണം? നാളെയാണ്&#8230;; കുരുന്നുകൾക്ക് ആശംസ നേരാം</title>
					<link>https://www.malayalamtv9.com/photo-gallery/avani-avittam-or-pilleronam-in-karkidakam-2026-unique-wishes-and-speciality-in-malayalam-2219772.html</link>
					<pubDate>Wed, 29 Jul 2026 20:32:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/avani-avittam-or-pilleronam-in-karkidakam-2026-unique-wishes-and-speciality-in-malayalam-2219772.html</guid>
					<description><![CDATA[<p>Avani Avittam or Pilleronam 2026: പിള്ളേർക്ക് മാത്രമായി ഒരു ഓണം ഉണ്ടെങ്കിൽ അത് കർക്കിടകത്തിലെ തിരുവോണ ദിവസമാണ്. ഇക്കൊല്ലത്തെ പിള്ളേരോണം വരുന്ന ജൂലൈ 30 വ്യാഴാഴ്ച്ചയാണ് (നാളെ). ചിങ്ങത്തിലെ ഓണം പോലെ തന്നെ പിള്ളേരോണത്തിനും കുട്ടികൾ കോടിയണിഞ്ഞ് സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് ഇത് ആചരിക്കുന്നത്. പണ്ടുകാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പിള്ളേരോണം മുതലാണ് ആരംഭിക്കുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് പറയുന്നവരുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pilleronam-Unique-Wishes-.jpg" class="attachment-large size-large wp-post-image" alt="Pilleronam Unique Wishes" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2219772 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/karkidakam-thiruvonam-speciality.jpg" class="attachment-thumbnail size-thumbnail" alt="Karkidakam Thiruvonam Speciality" aria-describedby="gallery-3-2219776" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/karkidakam-thiruvonam-speciality.jpg 150w, https://images.malayalamtv9.com/uploads/2026/07/karkidakam-thiruvonam-speciality.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219776'>
				പിള്ളേരോണം എന്ന് കേൾക്കുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചയം ഉണ്ടാകണമെന്നില്ല. എന്നാൽ പഴയക്കാല നല്ല ഓർമ്മകളിൽ ഏറ്റവും സ്മരണ ഉണർത്തുന്ന ഒരു ദിവസമാണ് കർക്കിടകത്തിലെ തിരുവോണം അഥവ പിള്ളേരോണം. പിള്ളേർക്ക് മാത്രമായി ഒരു ഓണം ഉണ്ടെങ്കിൽ അത് കർക്കിടകത്തിലെ തിരുവോണ ദിവസമാണ്. ഇക്കൊല്ലത്തെ പിള്ളേരോണം വരുന്ന ജൂലൈ 30 വ്യാഴാഴ്ച്ചയാണ് (നാളെ). ചിങ്ങത്തിലെ ഓണം പോലെ തന്നെ പിള്ളേരോണത്തിനും കുട്ടികൾ കോടിയണിഞ്ഞ് സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് ഇത് ആചരിക്കുന്നത്. (IMAGE CREDIT SOURCE: GETTY IMAGES/ PIT/ SOCIAL MEDAI)


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pilleronam-4-150x150.webp" class="attachment-thumbnail size-thumbnail" alt="Pilleronam 4" aria-describedby="gallery-3-2219773" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pilleronam-4-150x150.webp 150w, https://images.malayalamtv9.com/uploads/2026/07/Pilleronam-4-96x96.webp 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219773'>
				പണ്ടുകാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പിള്ളേരോണം മുതലാണ് ആരംഭിക്കുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് പറയുന്നവരുണ്ട്. പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടാറുണ്ട്. ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകൾ നടക്കുന്നുണ്ടാകും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pilleronam-2026-date.jpg" class="attachment-thumbnail size-thumbnail" alt="Pilleronam 2026 Date," aria-describedby="gallery-3-2219774" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pilleronam-2026-date.jpg 150w, https://images.malayalamtv9.com/uploads/2026/07/Pilleronam-2026-date.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219774'>
				തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ കേരളക്കരയിൽ ഇല്ലെങ്കിലും വീട്ടിലുള്ള കുട്ടികൾ മുറ്റത്ത് ചെറിയപൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കി നൽകിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന പതിവും ഉണ്ടത്രെ. ഇന്നത്തെ ജീവിതത്തിരക്കുകളിൽ പിള്ളേരോണത്തിന് നമ്മുടെ വീട്ടിലുള്ള കുരുന്നുകൾക്ക് ആശംസകൾ നേരാൻ മറന്നുപോകരുത്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pilleronam-Wishes-in-malayalam.jpg" class="attachment-thumbnail size-thumbnail" alt="Pilleronam Wishes In Malayalam" aria-describedby="gallery-3-2219777" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pilleronam-Wishes-in-malayalam.jpg 150w, https://images.malayalamtv9.com/uploads/2026/07/Pilleronam-Wishes-in-malayalam.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219777'>
				കൊച്ചുമിടുക്കന്മാർക്കും മിടുക്കികൾക്കും ഹൃദയം നിറഞ്ഞ പിള്ളേരോണ ആശംസകൾ!, പഴയകാല ബാല്യത്തിന്റെ ഓർമ്മ പുതുക്കാം&#8230; എല്ലാവർക്കും സന്തോഷം നിറഞ്ഞ പിള്ളേരോണം ആശംസിക്കുന്നു!, കുട്ടിപട്ടാളത്തിന് കർക്കിടകത്തിലെ തിരുവോണ ആശംസകൾ, പൂക്കളമിട്ടും സദ്യയുണ്ടും പാറിപറക്കുന്ന കുഞ്ഞുങ്ങൾക്ക് പിള്ളേരോണ ആശംസകൾ, വരും വർഷത്തിൽ എല്ലാവിധ സമൃദ്ധിയും ഐശ്വര്യവും നേർന്നുകൊണ്ട് കുഞ്ഞുങ്ങൾക്ക് പിള്ളേരോണ ആശംസകൾ.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pilleronam-speciality.jpg" class="attachment-thumbnail size-thumbnail" alt="Pilleronam Speciality" aria-describedby="gallery-3-2219778" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pilleronam-speciality.jpg 150w, https://images.malayalamtv9.com/uploads/2026/07/Pilleronam-speciality.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219778'>
				സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ അരങ്ങേറിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത് പിള്ളേരോണ നാളിലായിരുന്നു എന്നും ചിലർ വിശ്വസിക്കുന്നു. കൈകളിൽ മഞ്ഞളും മൈലാഞ്ചിയും അരച്ചണിയുന്നതും ഊഞ്ഞാലിടുന്നതും, ഉണ്ണിയപ്പം ഉണ്ടാക്കുന്നതുമെല്ലാം പിള്ളേരോണത്തിന്റെ മനോഹരമായ ഓർമ്മകളാണ്. കുട്ടികൾ തൊടിയിൽ നിന്ന് പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണ് ഈ ദിവസം ചെറിയ പൂക്കളമിടുന്നത്. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>&#8221;ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു&#8221;; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ</title>
					<link>https://www.malayalamtv9.com/sports/i-dont-want-to-anymore-neymar-officially-announces-retirement-from-brazil-2219768.html</link>
					<pubDate>Wed, 29 Jul 2026 19:21:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/i-dont-want-to-anymore-neymar-officially-announces-retirement-from-brazil-2219768.html</guid>
					<description><![CDATA[<p>Neymar officially announces retirement from Brazil: ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ വിരമിക്കൽ അ‌റിയിച്ച നെയ്മർ ജൂനിയർ  ഇന്ന് തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോപ്പ സുഡാമേരിക്കാനയിൽ സാൻറോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ബ്രസീൽ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ നെയ്മർ ആവർത്തിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Neymar-officially-announces-retirement-from-Brazil.jpg" class="attachment-large size-large wp-post-image" alt="Neymar Officially Announces Retirement From Brazil" /></figure><p><strong>റിയോ ഡി ജനീറോ:</strong> ആരാധകരുടെ വികാരമായ ആ മഞ്ഞക്കുപ്പായം അ‌ണിഞ്ഞ് ഗാലറികളെ ആവേശം കൊള്ളിക്കാൻ ഇനി നെയ്മർ ഇല്ല. ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ വിരമിക്കൽ അ‌റിയിച്ച നെയ്മർ ജൂനിയർ (Neymar Jr.) ഇന്ന് തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോപ്പ സുഡാമേരിക്കാനയിൽ സാൻറോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ബ്രസീൽ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ നെയ്മർ ആവർത്തിച്ചത്. ഇതോടെ നെയ്മർ തിരിച്ചുവരും എന്ന് ആഗ്രഹിച്ച ആരാധകരുടെ പ്രതീക്ഷകൾ ഏറെക്കെുറെ അ‌സ്തമിച്ചു.</p>
<p>ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വശ്യത ആവാഹിച്ച കളി​ശൈലിയുമായി ബ്രസീൽ ഫുട്ബോളിന്റെ നെടുംതൂണായിരുന്നു ഈ മുപ്പത്തിനാലുകാരൻ. ബ്രസീലിയൻ ഫുട്ബോളിലെ സുന്ദരമായ സാംബ താളവും അസാധാരണമായ ഡ്രിബ്ലിംഗ് മികവും നെയ്മറെ ആരാധകർക്ക് പ്രിയപ്പെട്ട താരമാക്കി മാറ്റി. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് ഉൾപ്പെടെ നെയ്മർ മറികടന്നിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/roberto-mancini-returns-as-italy-coach-claudio-ranieri-as-technical-director-details-inside-2219545.html">4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി</a></strong></p>
<p>കാനറിപ്പടയുടെ മഞ്ഞക്കുപ്പായത്തിൽ ഇനിയൊരിക്കലും താൻ കളത്തിലിറങ്ങില്ലെന്ന് നെയ്മർ വ്യക്തമാക്കി. ബ്രസീൽ ദേശീയ ടീമിനൊപ്പമുള്ള തന്റെ അധ്യായം ഇവിടെ അവസാനിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. സാമ്പാ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് രാജ്യത്തിനായി കളിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്റെ രാജ്യത്തിനായി കപ്പിലുയർത്താൻ സാധിച്ചില്ലെങ്കിലും, രാജ്യത്തിന്റെ സ്നേഹം എനിക്ക് എന്നും കൂട്ടിനുണ്ടാകും. വിടപറയാൻ സമയമായി" - എന്ന് നെയ്മർ വികാരാധീനനായി കുറിച്ചു.</p>
<p>''ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിൻറെ മഞ്ഞക്കുപ്പായത്തിനായി എൻറെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ചശേഷം നെയ്മറുടെ പ്രതികരണം. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളോടെ ബ്രസീൽ പുരുഷ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് നെയ്മറുടെ ദേശീയ ടീമിലെ കരിയർ അവസാനിക്കുന്നത്.</p>
<p>ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും താരം ക്ലബ് ഫുട്ബോളിൽ തുടരും. 2013 ഫിഫ കോൺഫെഡറേഷൻസ് കപ്പ്, 2016 റിയോ ഒളിമ്പിക്സിൽ ബ്രസീലിന് ചരിത്രത്തിലാദ്യമായി സ്വർണ്ണ മെഡൽ എന്നിവയാണ് ദേശീയ ടീമിനൊപ്പം നെയ്മർ ​കൈവരിച്ച പ്രധാന നേട്ടങ്ങൾ. 2014, 2018, 2022 ലോകകപ്പുകളിൽ ബ്രസീലിന്റെ പ്രധാന താരമായിരുന്നു അ‌ദ്ദേഹം.</p>
<p>മികച്ച പ്രതിഭയുണ്ടെങ്കിലും പരുക്ക് നെയ്മറിന്റെ കരിയറിലുടനീളം അ‌ദ്ദേഹത്തെ വേട്ടയാടി. 2014-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ സംഭവിച്ച നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്കും, പിന്നീട് 2018, 2022 ലോകകപ്പുകളിലെ പുറത്താകലുകളും താരത്തെ അ‌ദ്ദേഹത്തെ നിരാശനാക്കിയിരുന്നു. ഏറ്റവുമൊടുവിൽ 2026 ലോകകപ്പിലും കാര്യമായ സംഭാവന ടീമിനായി നൽകാൻ കഴിയാതെ, ​നോർവേയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ തോറ്റ് പുറത്തായതിന് പിന്നാലെ നെയ്മർ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>നെയ്മറുടെ ഫുട്ബോൾ കരിയറിലെ സുവർണ്ണകാലം 2013–2017 കാലഘട്ടത്തിൽ ബാഴ്സലോണയിൽ കളിച്ചപ്പോൾ ആയിരുന്നു. ലയണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം നെയ്മർ കൂടി ചേർന്നപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണ ത്രയം MSN രൂപപ്പെട്ടു. ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പ ഡെൽ റേ എന്നിവ നേടി നെയ്മർ ട്രെബിൾ (Treble) തികച്ചു. ബാഴ്‌സയ്‌ക്കായി 186 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടാൻ അ‌ദ്ദേഹത്തിനായിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Neymar Jr., who announced his retirement following Brazil's elimination from the FIFA World Cup, officially announced his retirement today. Neymar reiterated his retirement from the Brazil team after Santos' 4-2 win over Venezuelan club Universidad Central in the Copa Sudamericana. "My time with Brazil is over," he said.</p>
]]></content:encoded>
				</item>
							<item>
					<title>Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ</title>
					<link>https://www.malayalamtv9.com/india/indigo-airlines-fined-60000-rupees-as-passengers-premium-liquor-bottle-bursts-during-delhi-chennai-flight-2219753.html</link>
					<pubDate>Wed, 29 Jul 2026 18:27:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/indigo-airlines-fined-60000-rupees-as-passengers-premium-liquor-bottle-bursts-during-delhi-chennai-flight-2219753.html</guid>
					<description><![CDATA[<p>Indigo Airlines Liquor Bottle Case : 35,000 രൂപ വില വരുന്ന പ്രീമിയം മദ്യക്കുപ്പിയാണ് വിമാന യാത്രയ്ക്കിടെ പൊട്ടിയത്. യാത്രക്കാരൻ പരാതി നൽകിയപ്പോൾ 500 രൂപയുടെ കൂപ്പൺ മാത്രാണ് ഇൻഡിഗോ നൽകിയത്. തുടർന്ന് യാത്രികൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചപ്പോഴാണ് വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Indigo-Airline-Bottle-Burst.jpg" class="attachment-large size-large wp-post-image" alt="Indigo Airline Bottle Burst" /></figure><p><strong>ഹൈദരാബാദ്</strong> : വിമാനയാത്രയ്ക്കിടെ ബാഗേജ്ജിലുണ്ടായിരുന്ന പ്രീമിയം മദ്യക്കുപ്പി പൊട്ടിയതിന് വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് കനത്ത പിഴ ഏർപ്പെടുത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഹൈദരാബാദ് സ്വദേശി നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 3 ശക്തമായ നടപടി. നഷ്ടം സംഭവിച്ച വസ്തുവിൻ്റെ മൂല്യം മാനസിക സമ്മർദ്ദത്തിനും കോടതി ചിലവിനുമെല്ലാമായി 60,000ത്തോളം രൂപയാണ് വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ഏർപ്പെടുത്തിയത്.</p>
<h3>സംഭവം ഇങ്ങനെ</h3>
<p>2025 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ഹൈദരാബാദ് സ്വദേശി വിനീതിനാണ് ഈ ദുരനുഭവമുണ്ടായത്. തൻ്റെ ബാഗേജ്ജിൽ 35,000 രൂപ വിലമതിക്കുന്ന പ്രീമിയം മദ്യക്കുപ്പി ഉണ്ടെന്ന് വിനീത് ചെക്ക്-ഇൻ സമയത്ത് വിമാനകമ്പനി ജീവനക്കാരെ അറിയിച്ചിരുന്നു. വിലമതിക്കുന്ന പൊട്ടുന്ന ഇനമെന്ന് പരിഗണന തൻ്റെ ബാഗേജ്ജ് നൽകണമെന്ന് യാത്രികൻ എയർലൈൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/india/karnataka-hc-questions-wifes-harassment-claims-over-being-asked-to-cook-by-mother-in-law-2219499.html">‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി</a></strong></p>
<p>എന്നാൽ വിമാനം ചെന്നൈയിൽ എത്തി ബാഗേജ്ജ് പരിശോധിച്ചപ്പോൾ 35,000 വില വരുന്ന മദ്യക്കുപ്പി പൊട്ടി ഒലിച്ചു പോയി. മദ്യം വീണ് പെട്ടിയിലുണ്ടായിരുന്ന മറ്റ് സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉടൻ വിമാനത്താവളത്തിലെ എയർലൈൻ ജീവനക്കാരോട് ഇക്കാര്യം അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഇ-മെയിൽ മുഖാന്തരം ഇൻഡിഗോയെ ബന്ധപ്പെട്ടെങ്കിലും ബാഗേജ്ജ് പോളിസി പ്രകാരം ഇത്തരം ഉത്പനങ്ങൾ യാത്രക്കാർ സ്വന്തം ഉത്തരവാദിത്വത്തിലാണ് കൊണ്ടുപോകേണ്ടതെന്ന് പറഞ്ഞ് എയർലൈൻ കമ്പനി കൈ ഒഴിഞ്ഞു. ശേഷം യാത്രക്കാരന് പേരിന് 500 രൂപ വിലയുള്ള വൗച്ചറും നൽകി.</p>
<h3>കേസിൽ ഇൻഡിഗോ ഹാജരായില്ല</h3>
<p>ഇതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഹൈദരാബാദ് സ്വദേശി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നത്. അതേസമയം കേസിൽ ഒരു ഹിയറിംഗിൽ പോലും ഇൻഡിഗോയുടെ പ്രതിനിധികൾ പങ്കെടുത്തില്ല. തുടർന്നുള്ള അന്വേഷണത്തിൽ ചെക്ക്-ഇൻ ബാഗേജ് കൈകാര്യം ചെയ്തതിൽ ഇൻഡിഗോയുടെ സേവനങ്ങളിൽ തകരാറ് കമ്മീഷൻ കണ്ടെത്തി. പൊട്ടിയ മദ്യക്കുപ്പിയുടെ മൂല്യം അതേപടി 35,000 രൂപയ്ക്കൊപ്പം പ്രതിവർഷം ഒമ്പത് ശതമാനം പലിശയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് 15,000 രൂപ കോടതി ചെലവുകൾക്ക് 5,000 രൂപയും ഇൻഡിഗോ പിഴ അടയ്ക്കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. അങ്ങനെ ആകെ തുക ഏകദേശം 60,000 രൂപയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇൻഡിഗോയ്ക്ക് പിഴ ഏർപ്പെടുത്തിയത്.</p>
<h3>English Summary</h3>
<p>Indigi Airline Asked To Pay Around 60,000 Rupees To Hyderbad Based Traveler. After Premium Liquor Bottle Burst Inside The Bagage. Cosumer Commission Fined Airline Company Mental Agony of Passengers And Court Procedures Also</p>
]]></content:encoded>
				</item>
							<item>
					<title>ഇന്ത്യക്ക് സ്പെഷൽ പരിഗണന! 7000mAh ബാറ്ററിയുമായി റിയൽമി 16x 5G</title>
					<link>https://www.malayalamtv9.com/technology/realme-16x-5g-may-arrive-in-india-with-7000mah-battery-details-inside-2219754.html</link>
					<pubDate>Wed, 29 Jul 2026 18:17:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/realme-16x-5g-may-arrive-in-india-with-7000mah-battery-details-inside-2219754.html</guid>
					<description><![CDATA[<p>Realme 16x 5G 7000mAh battery: റിയൽമി 16x 5G യുടെ ഇന്ത്യൻ വേരിയന്റിൽ വലിയ 7,000mAh ബാറ്ററി ഉണ്ടായേക്കും. പാഷനേറ്റ് ഗീക്ക്സിന്റെ X-ലെ പോസ്റ്റ് ആണ് ഈ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനകം അ‌വതരിപ്പിക്കപ്പെട്ട വിപണികളിൽ ഈ ഫോണി​ന് 6,600mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.  എൻഡ്യൂറൻസ് ബ്രൗൺ, ഗ്ലോറി വൈറ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Realme-16x-5G-7000mAh-battery.jpg" class="attachment-large size-large wp-post-image" alt="Realme 16x 5g 7000mah Battery" /></figure><p>റിയൽമി ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്. റിയൽമിയുടെ നമ്പർ സീരീസിന്റെ ഭാഗമായി റിയൽമി 16X 5ജി (Realme 16x 5G) എന്ന മോഡലാണ് ലോഞ്ചിന് തയാറെടുക്കുന്നത്. ഇതിന്റെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ നേടിയതിനാൽ ലോഞ്ച് ഓഗസ്റ്റിൽ ഉണ്ടായേക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം മറ്റ് ചില വിപണികളിൽ ഈ ഫോൺ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ അ‌തിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകളുമായിട്ടാകും റിയൽമി16x 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് പുതിയ സൂചനകൾ വെളിപ്പെടുത്തിയിരിക്കുന്നത്.</p>
<p>റിയൽമി 16X 5ജിയുടെ ഇന്ത്യൻ വേരിയന്റിന്റെ സ്റ്റോറേജ്, കളർ വേരിയന്റുകൾ ചോർന്നിരുന്നു. ഇപ്പോൾ ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട പുതിയൊരു വിവരം കൂടി പുറത്തുവന്നിരിക്കുന്നു. റിയൽമി 16x 5G യുടെ ഇന്ത്യൻ വേരിയന്റിൽ വലിയ 7,000mAh ബാറ്ററി ഉണ്ടായിരിക്കും എന്നതാണ് അ‌ത്. ഇതിനകം അ‌വതരിപ്പിക്കപ്പെട്ട വിപണികളിൽ ഈ ഫോണി​ന് 6,600mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/technology/redmi-note-17-5g-with-8000mah-battery-to-launch-in-india-on-august-6-details-inside-2219501.html">പവർകട്ടുള്ളിടത്ത് ബെസ്റ്റാ, ചാർജ് നിൽക്കും! 8000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 5G</a></strong></p>
<p>അ‌തായത് ഇന്ത്യക്ക് റിയൽമി സ്പെഷൽ പരിഗണനയാണ് 16x 5ജിയിൽ നൽകിയിരിക്കുന്നത്, ആഗോള വിപണിയിൽ അ‌വതരിപ്പിക്കപ്പെട്ട റിയൽമി 16x 5ജിയു​ടേതിനെക്കാൾ മികച്ച ബാറ്ററി ശേഷി ഇന്ത്യയിലെത്തുന്ന ഈ റിയൽമി ഫോണിന് ഉണ്ടാകും. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായിട്ടാണ് ഈ ഹാൻഡ്‌സെറ്റ് എത്തുകയെന്നും സൂചനയുണ്ട്. പാഷനേറ്റ് ഗീക്ക്സിന്റെ X-ലെ പോസ്റ്റ് ആണ് ഈ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നത്.</p>
<p>മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്താക്കിയാകും റിയൽമി 16x 5G ഇന്ത്യയിൽ എത്തുക. ഇത് കാഷ്വൽ ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം എന്നിവയെല്ലാം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ശേഷിയുള്ളതാണ് എന്നാണ് വിലയിരുത്തൽ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.</p>
<p>50MP മെയിൻ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്ന ക്യാമറ സജ്ജീകരണവും റിയൽമി 16x 5ജിയിൽ ഉണ്ടാകും എന്ന് ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു. കൂടാതെ 144Hz ഡിസ്‌പ്ലേയും ഈ റിയൽമി ഫോണിൽ പ്രതീക്ഷിക്കുന്നു. 4GB + 128GB, 6GB + 128GB, 6GB + 256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ഇന്ത്യയിൽ എത്തുമെന്നാണ് സൂചന.</p>
<p>റിയൽമി 16x 5G-യുടെ ഡിസൈൻ വ്യക്തമാക്കുന്ന ഒരു ടീസർ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ കുത്തനെയുള്ള ക്യാമറ ഡിസൈനും സെൻസറിന് ചുറ്റും ഒരു എൽഇഡി റിംഗും കാണാം. എൻഡ്യൂറൻസ് ബ്രൗൺ, ഗ്ലോറി വൈറ്റ് നിറങ്ങളിൽ ആണ് ടീസറിൽ ഈ ഫോൺ കാണപ്പെടുന്നത്, അ‌തിനാൽ ഈ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.</p>
<p>താങ്ങാനാകുന്ന വിലയിൽ ഒരു 5ജി ഫോണിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫോൺ പരിഗണിക്കാൻ സാധിക്കും എന്നാണ് സൂചന. വലിയ ബാറ്ററി, വിശ്വസനീയമായ ചിപ്‌സെറ്റ്, കാഷ്വൽ ഫോട്ടോഗ്രാഫിക്കായി ക്യാമറകൾ എന്നിവയുള്ള ഒരു ബജറ്റ് ഫോൺ ആയിരിക്കും ഇത്. റിയൽമി 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ ഓപ്ഷൻ റിയൽമി 16x 5ജി ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.</p>
<h3>English Summary</h3>
<p>The Indian variant of the Realme 16x 5G is likely to feature a massive 7,000mAh battery. These details were revealed by a post on Passionate Geeks X. The phone had a 6,600mAh battery in the markets it was launched in. The teaser suggests that the phone will be available in Endurance Brown and Glory White colors. Its launch date has not been officially announced.</p>
]]></content:encoded>
				</item>
							<item>
					<title>Astrology Malayalam: ഡിസംബർ 11 വരെ 2 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ജ്യോതിഷ പ്രവചനം</title>
					<link>https://www.malayalamtv9.com/religion/bigger-surprises-for-sagittarius-and-scorpio-till-december-11-due-to-saturn-retrograde-read-full-astro-changes-2219731.html</link>
					<pubDate>Wed, 29 Jul 2026 17:54:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/religion/bigger-surprises-for-sagittarius-and-scorpio-till-december-11-due-to-saturn-retrograde-read-full-astro-changes-2219731.html</guid>
					<description><![CDATA[<p>Astrology Predictions 2026: ഡിസംബർ 11 വരെ ശനി ഈ രാശിയിൽ ഇതേ സ്ഥാനത്ത് തുടരും. ഇത് ശനിയുടെ പിന്നോക്ക സംക്രമണമാണ്. ഇതിൻ്റെ ഫലം  12 രാശിയിലുള്ള ആളുകൾക്കും തൻ്റെ ജീവിതത്തിൽ ഉണ്ടാവും.എങ്കിലും രണ്ട് രാശിക്കാർക്ക് ഇതുവഴി നേട്ടങ്ങൾ കൈവരും. ധനു, മകരം രാശിക്കാരാണ് അവർ.  ഏൽപ്പിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. ഒപ്പം സാമ്പത്തിക നേട്ടങ്ങൾ കൈവരും, ഒപ്പം ജീവിതത്തിൽ പുതിയ കാര്യങ്ങൾ ഇവർ ആരംഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Saturn-Retrograde-2026-Malayalam.jpg" class="attachment-large size-large wp-post-image" alt="Saturn Retrograde 2026 Malayalam" /></figure><p>ജ്യോതിഷത്തിൽ ശനി ദേവന് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. എല്ലാവരുടെയും ജീവിതത്തിലെ കർമ്മ ദാതാവാണ് ശനി. അതുകൊണ്ട് തന്നെ ശനി ദേവൻ എല്ലാവരുടെയും ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇത്തരത്തിൽ ശനിയുടെ വലിയൊരു രാശി മാറ്റമാണ് വരുന്നത്. മീനരാശിയിൽ ശനി പിന്നോക്കാവസ്ഥയിലേക്ക് മാറും. അങ്ങനെ ഡിസംബർ 11 വരെ ശനി ഈ രാശിയിൽ ഇതേ സ്ഥാനത്ത് തുടരും. ഇത് ശനിയുടെ പിന്നോക്ക സംക്രമണമാണ്. ഇതിൻ്റെ ഫലം 12 രാശിയിലുള്ള ആളുകൾക്കും തൻ്റെ ജീവിതത്തിൽ ഉണ്ടാവും.എങ്കിലും രണ്ട് രാശിക്കാർക്ക് ഇതുവഴി നേട്ടങ്ങൾ കൈവരും. ധനു, മകരം രാശിക്കാരാണ് അവർ. എന്തൊക്കെയാണ് ഇവരുടെ നേട്ടങ്ങൾ എന്ന് നോക്കാം.</p>
<h3>ധനു</h3>
<p>ധനു രാശിക്കാർക്ക് ശനിയുടെ വക്ര ഗതി പൊതുവെ നല്ലതാണ്. ഇവരുടെ കുട്ടികളെക്കുറിച്ചുള്ള നല്ല വാർത്തകൾ കേൾക്കും. ഏൽപ്പിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. ഒപ്പം സാമ്പത്തിക നേട്ടങ്ങൾ കൈവരും, ഒപ്പം ജീവിതത്തിൽ പുതിയ കാര്യങ്ങൾ ഇവർ ആരംഭിക്കും. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങൾ ഇവർ കാണും. മികച്ച കാലമായിരിക്കും ഇവർക്കിത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/religion/biger-surprises-are-waiting-for-4-zodiac-signs-on-ketu-transit-after-a-siddhi-yoga-forms-2219473.html">ജ്ഞാനസിദ്ധി യോഗം, നേട്ടം ലഭിക്കുന്നവരിൽ കന്നി രാശിക്കാരും, ഓഗസ്റ്റ് 2 മറക്കേണ്ട</a></strong></p>
<h3>വൃശ്ചികം</h3>
<p>വൃശ്ചികം രാശിയിൽ പുതിയ ജോലിയിൽ ചേർന്നവർക്ക് ഒരു മാസത്തിനുള്ളിൽ സ്ഥാനക്കയറ്റം ലഭിക്കും. പിതാവിൻ്റെ പിന്തുണ വൃശ്ചികം രാശിക്കാർക്ക് കൈവരും.ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ഇടയിലുള്ള വിടവ് കുറയും നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കും. ദാമ്പത്യ ജീവിതത്തിലും മാറ്റം വരും. എന്നതാണ് ഇക്കാലയളവിലെ വലിയ മാറ്റങ്ങളായി ജ്യോതിഷത്തിൽ പറയുന്നത്.</p>
<h3>നിരാകരണം</h3>
<p>ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങളുടെയും അവർ പറഞ്ഞ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ വായനക്കാരുടെ താൽപ്പര്യത്തിനായി മാത്രമാണ് ഇത് നൽകിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വായനക്കാർ ശ്രദ്ധിക്കേണ്ടതാണ്. ടിവി9 ഇത് സ്ഥിരീകരിച്ചിട്ടില്ല.</p>
<h3>English Summary</h3>
<p>Bigger Surprises for Sagittarius and Scorpio till December 11 due to Saturn Retrograde in Pisces. Read full Astro Changes. These 2 Zodiac People will witness Major Changes in their Luck, Career and Finances.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?</title>
					<link>https://www.malayalamtv9.com/education/kerala-school-onam-exam-2026-begins-on-august-13-to-20-dates-which-schools-close-for-onam-vacation-2219718.html</link>
					<pubDate>Wed, 29 Jul 2026 17:10:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Education]]></category>
										<guid>https://www.malayalamtv9.com/education/kerala-school-onam-exam-2026-begins-on-august-13-to-20-dates-which-schools-close-for-onam-vacation-2219718.html</guid>
					<description><![CDATA[<p>Kerala School Onam Exam 2026: നിലവിൽ പുറത്തുവന്നിരിക്കുന്ന പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ, അന്ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 21ലെ പ്രവർത്തിദിവസം നടത്തുന്നതായിരിക്കും. അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ മുതൽ ഓഗസ്റ്റ് ആദ്യവാരം വരെ പഠിപ്പിച്ചു തീർക്കേണ്ട പ്രധാന പാഠഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഓണപരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Onam-Exam-2026.webp" class="attachment-large size-large wp-post-image" alt="Kerala School Onam Exam 2026" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്തെ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ. 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ അനുസരിച്ച്, ഇത്തവണത്തെ ഓണ പരീക്ഷകൾ ഓഗസ്റ്റ് 10 മുതൽ 21 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20 ന് കഴിയുന്ന വിധമാണ് ഇപ്പോൾ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഹയർ സെക്കൻററി വിഭാ​ഗങ്ങൾക്കുള്ള ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് തുടങ്ങുക. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഇതിന് ശേഷമാകും സ്കൂളുകൾ അടയ്ക്കുക.</p>
<p>അതായത് ഓ​ഗസ്റ്റ് 21ലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ അവധിക്ക് ശേഷം ഓഗസ്റ്റ് 31 മുതൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കും. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കുട്ടികൾക്ക് ഓണാവധി 10 ദിവസമില്ല, ഒൻപത് ദിവസമേ ഓണാവധി നൽകിയിട്ടുള്ളൂ. ഓ​ഗസ്റ്റ് 21ലെ ഓണാഘോഷം കഴിഞ്ഞ ശേഷം അന്നേ ദിവസം പ്രവർത്തിച്ച ശേഷം വിദ്യാലയങ്ങൾ ഓണാവധിക്കായി അടയ്ക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/education/neet-ug-counselling-2026-avoid-these-common-mistakes-it-will-losing-your-medical-seat-2219702.html">നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം</a></strong></p>
<p>നിലവിൽ പുറത്തുവന്നിരിക്കുന്ന പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ, അന്ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 21ലെ പ്രവർത്തിദിവസം നടത്തുന്നതായിരിക്കും. എന്നാവലും ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31 നായിരിക്കും സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുക.</p>
<h3>പാഠഭാഗങ്ങളും പരീക്ഷാ ക്രമീകരണങ്ങളും</h3>
<p>അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ മുതൽ ഓഗസ്റ്റ് ആദ്യവാരം വരെ പഠിപ്പിച്ചു തീർക്കേണ്ട പ്രധാന പാഠഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഓണപരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുക. ഹയർസെക്കൻഡറി വിഭാഗത്തിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് സെഷനുകളിലായിരിക്കും പരീക്ഷകൾ നടത്തുക. കുട്ടികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആവശ്യമായ റിവിഷൻ ക്ലാസുകളും മോഡൽ പരീക്ഷകളും ഓഗസ്റ്റ് ആദ്യവാരത്തോടെ സ്കൂളുകളിൽ പൂർത്തിയാക്കുന്നതാണ്.</p>
<p>ഓഗസ്റ്റ് 25നാണ് ഇത്തവണ ഒന്നാം ഓണം വരുന്നത്. ഓഗസ്റ്റ് 26ന് തിരുവോണം, ഓഗസ്റ്റ് 27ന് മൂന്നാം ഓണം എന്നിങ്ങനെയാണ് ആഘോഷങ്ങൾ. തിരുവോണം വന്നെത്തുന്നത് ഓഗസ്റ്റ് 27നാണെങ്കിലും ഓഗസ്റ്റ് പകുതിയോടെ കേരളത്തിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇത് മുൻകൂട്ടി കണ്ടാണ് കുട്ടികൾക്ക് ഓണം ആഘോഷിക്കുന്നതിനായി നേരത്തെ തന്നെ പരീക്ഷയും ഒപ്പം അവധിയും നിശ്ചയിച്ചിരിക്കുന്നത്.</p>
<h3>ക്രിസ്മസ് പരീക്ഷയും മറ്റ് പരീക്ഷകളും</h3>
<p>ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂൾ തുറക്കും. മറ്റെന്തെങ്കിലും കാരണത്താൽ ഇതിൽ മാറ്റം വന്നാൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നതാണ്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.</p>
<h3><em>ഓണപ്പരീക്ഷ ടൈംടേബിൾ</em></h3>
<p></p>
<p><div id="attachment_2219728" style="width: 310px" class="wp-caption alignnone"><img aria-describedby="caption-attachment-2219728" class="size-medium wp-image-2219728" src="https://images.malayalamtv9.com/uploads/2026/07/WhatsApp_Image_2026-07-29_at_4.58.57_PM_optimized_501-300x229.jpeg" alt="Whatsapp Image 2026 07 29 At 4.58.57 Pm Optimized 50(1)" width="300" height="229" /><p id="caption-attachment-2219728" class="wp-caption-text"> English Summary:</p></div></p>
<p>Kerala school Onam exams scheduled from August 13 to August 20, 2026. find out the exact date schools will close for the annual Onam vacation, holiday duration, and reopening updates.</p>
]]></content:encoded>
				</item>
							<item>
					<title>Avore EX : പെട്രോൾ ബൈക്കുകൾക്ക് ബൈ&#8230; 260 കിലോ മീറ്റർ റേഞ്ച്, ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ മാസ് എൻട്രിയുമായി അവോർ</title>
					<link>https://www.malayalamtv9.com/photo-gallery/avore-ex-electric-bike-launched-with-260-km-range-prices-and-details-2219719.html</link>
					<pubDate>Wed, 29 Jul 2026 17:06:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/photo-gallery/avore-ex-electric-bike-launched-with-260-km-range-prices-and-details-2219719.html</guid>
					<description><![CDATA[<p>Avore EX EV : ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ അനുദിനം മത്സരം കടുത്തു വരികയാണ്. ഇലക്ട്രിക് കാറുകളെ പോലെ തന്നെ  ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇപ്പോൾ  ജനകീയമായി മാറിയിരിക്കുകയാണ്. ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക്  ഇപ്പോഴിതാ പുതിയ ഒരു കമ്പനി കൂടി  രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. അതും ഒരു ഇന്ത്യൻ  ബ്രാൻഡ്. അവോർ എന്നാണ് ഈ സ്റ്റാർട്ടപ്പ് ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയുടെ പേര്. കഴിഞ്ഞദിവസം കമ്പനി തങ്ങളുടെ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Avore-2.jpg" class="attachment-large size-large wp-post-image" alt="Avore" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2219719 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Avore-8.jpg" class="attachment-thumbnail size-thumbnail" alt="Avore 8" aria-describedby="gallery-4-2219721" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Avore-8.jpg 150w, https://images.malayalamtv9.com/uploads/2026/07/Avore-8.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219721'>
				ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പായ &#8216;അവോർ&#8217; (Avore), തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ &#8216;EX&#8217; ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. EX1, EX2, EX2S എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ഇത് ലഭ്യമാണ്. ( Image Credit Source &#8211; Screen Grab)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Avore-5.jpg" class="attachment-thumbnail size-thumbnail" alt="Avore 5" aria-describedby="gallery-4-2219723" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Avore-5.jpg 150w, https://images.malayalamtv9.com/uploads/2026/07/Avore-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219723'>
				EX1-ൽ 3.24 kWh ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്, ഇത് ഒറ്റത്തവണ ചാർജ് ചെയ്താൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിലെ 10.5 kW ഇലക്ട്രിക് മോട്ടോർ, 3.2 സെക്കൻഡിനുള്ളിൽ 0-ൽ നിന്ന് 40 km/h വേഗത കൈവരിക്കാൻ ബൈക്കിനെ പ്രാപ്തമാക്കുന്നു. 750 W ചാർജറും ഇതിനൊപ്പം ലഭിക്കും. വാഹനത്തിന്റെ എക്സ് ഷോറൂം വില 1.25 ലക്ഷം രൂപയിലാണ് ‍ ആരംഭിക്കുന്നത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Avore-1.jpg" class="attachment-thumbnail size-thumbnail" alt="Avore 1" aria-describedby="gallery-4-2219725" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Avore-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Avore-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219725'>
				EX2-ൽ 5 kWh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 255 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. 10.5 kW ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ബൈക്കിന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. 2 മണിക്കൂറിനുള്ളിൽ ബാറ്ററി 20-ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 1,500 W ഓൺ-ബോർഡ് ചാർജറും ഇതിൽ ലഭ്യമാണ്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Avore-4.jpg" class="attachment-thumbnail size-thumbnail" alt="Avore 4" aria-describedby="gallery-4-2219724" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Avore-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Avore-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219724'>
				ഏറ്റവും ഉയർന്ന വകഭേദമായ EX2S-ലും ഇതേ 5 kWh ബാറ്ററിയിൽ പ്രവർത്തിക്കുന്ന 10.5 kW മോട്ടോർ തന്നെയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ ഇവി ബൈക്കിന് 260 കിലോമീറ്റർ എന്ന മികച്ച റേഞ്ച് ലഭിക്കുന്നു. 0-ൽ നിന്ന് 40 km/h വേഗതയിലെത്താൻ 2.8 സെക്കൻഡ് മതിയാകും ഈ വാഹനത്തിന്.  മണിക്കൂറിൽ 114 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗത. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് കൺസോൾ, അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവയും ഈ ബൈക്കിന്റെ പ്രത്യേകതകളാണ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Avore-6.jpg" class="attachment-thumbnail size-thumbnail" alt="Avore 6" aria-describedby="gallery-4-2219722" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Avore-6.jpg 150w, https://images.malayalamtv9.com/uploads/2026/07/Avore-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219722'>
				അവോറിന്റെ ബൈക്കുകൾ ചാർജ്ജ് ചെയ്യുന്നതിന് പ്രത്യേക ഇവി (EV) ചാർജിംഗ് സ്റ്റേഷനുകൾ തേടി അലയുകയോ ചെലവേറിയ ചാർജിം​ഗ് യൂണിറ്റ് സ്ഥാപിക്കുകയോ ചെയ്യേണ്ടതില്ല. &#8216;ഫ്ലെക്സ് ചാർജ് 1500W&#8217; ഓൺബോർഡ് ഫാസ്റ്റ് ചാർജർ ആണ് വാഹനത്തിനൊപ്പം വരുന്നത്. സാധാരണ 5A അല്ലെങ്കിൽ 15A വാൾ സോക്കറ്റിൽ നേരിട്ട് പ്ലഗ് ചെയ്ത് ഈ മോട്ടോർസൈക്കിൾ ചാർജ് ചെയ്യാൻ സാധിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം</title>
					<link>https://www.malayalamtv9.com/world/kerala-expat-in-uae-wins-dh25000-big-ticket-e-draw-thanks-to-friends-birth-date-2219714.html</link>
					<pubDate>Wed, 29 Jul 2026 16:27:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/kerala-expat-in-uae-wins-dh25000-big-ticket-e-draw-thanks-to-friends-birth-date-2219714.html</guid>
					<description><![CDATA[<p>Friend&#8217;s Birthday Brings Luck: Kerala Expat Wins Dh25,000 in Big Ticket Draw: &#8220;സൂപ്പർ എന്നല്ലാതെ മറ്റൊരു വാക്കിലും എനിക്കിത് വിവരിക്കാനാവില്ല,&#8221; എന്നായിരുന്നു സമ്മാനം ലഭിച്ചു എന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലിൻ്റോ ജോസിൻ്റെ മറുപടി. ലഭിച്ച 25,000 ദിർഹം ഗ്രൂപ്പിലെ 10 അംഗങ്ങൾക്കുമായി തുല്യമായി വീതിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Big-Ticket.jpg" class="attachment-large size-large wp-post-image" alt="Big Ticket" /></figure><p>ദുബായ്: സുഹൃത്തിൻ്റെ ജനന തിയതിയിൽ ആരംഭിക്കുന്ന ടിക്കറ്റെടുക്കാനുള്ള തീരുമാനം മലയാളിക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി യു.എ.ഇയിൽ പ്രവാസിയായ ലിൻ്റോ ജോസ് മേച്ചേരിക്കാണ് ജൂലൈയിലെ ബിഗ് ടിക്കറ്റിൻ്റെ മൂന്നാമത്തെ വീക്കിലി ഇ-നറുക്കെടുപ്പിൽ 25,000 ദിർഹം സമ്മാനം ലഭിച്ചത്. വർഷങ്ങളായി അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കുന്നുണ്ട്. എന്നൽ ഇതാദ്യമായാണ് വിജയിയാകുന്നത്. .</p>
<p>സുഹൃത്തുക്കൾ വഴിയും സോഷ്യൽ മീഡിയയിലൂടെയുമാണ് ലിൻ്റോ ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. സുഹൃത്തുക്കളോടൊപ്പം 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിൻ്റെ ഭാഗമായി എല്ലാ മാസവും ഇദ്ദേഹം ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ഇത്തവണ കൂട്ടത്തിലെ ഒരു സുഹൃത്തിൻ്റെ ജന്മദിനമായ 23-ൽ തുടങ്ങുന്ന നമ്പർ എടുക്കാൻ തീരുമാനിച്ചതാണ് ഇവർക്ക് ഭാഗ്യം കൊണ്ടുവന്നത്.</p>
<p><strong>“സൂപ്പർ” വിവരിക്കാൻ മറ്റൊരു വാക്കില്ല</strong></p>
<p>"സൂപ്പർ എന്നല്ലാതെ മറ്റൊരു വാക്കിലും എനിക്കിത് വിവരിക്കാനാവില്ല," എന്നായിരുന്നു സമ്മാനം ലഭിച്ചു എന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലിൻ്റോ ജോസിൻ്റെ മറുപടി. ലഭിച്ച 25,000 ദിർഹം ഗ്രൂപ്പിലെ 10 അംഗങ്ങൾക്കുമായി തുല്യമായി വീതിക്കും. സമ്മാനത്തുക കൈയിൽ കിട്ടിയ ശേഷം തൻ്റെ വിഹിതം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/indian-tourists-can-now-book-burj-khalifa-tickets-online-using-upi-2219701.html">UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം</a></strong></p>
<p><strong>കൂടുതൽ കരുത്തോടെ മുന്നോട്ട്</strong></p>
<p>ഒരു സമ്മാനം ലഭിച്ചു എന്ന് കരുതി ടിക്കറ്റ് എടുക്കുന്നതിൽ നിന്നും പിന്മാറില്ല എന്ന് അദ്ദേഹം പറയുന്നു. ബിഗ് ടിക്കറ്റിൽ തുടർന്നും പങ്കെടുക്കും ഇതൊരു തുടക്കം മാത്രമാണ്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിഗ് ടിക്കറ്റ് ആളുകൾക്ക് മികച്ച അവസരമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. "ശ്രമിച്ചുകൊണ്ടേയിരിക്കുക, തീർച്ചയായും ഒരു ദിവസം നിങ്ങളും വിജയിക്കും” എന്നാണ് തന്നെപ്പോലെ ഭാഗ്യം പരീക്ഷിക്കുന്നവരോട് ലിൻ്റോ പറയുന്നത്.</p>
<p><strong>2 കോടി ദിർഹം കാത്തിരിക്കുന്നു</strong></p>
<p>ബിഗ് ടിക്കറ്റിൻ്റെ ജൂലൈയിലെ ക്യാമ്പയിൻ അവസാനിക്കുന്നത് ഓഗസ്റ്റ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പോടെയാണ്. ഇതിൽ വിജയിക്കുന്ന ഭാഗ്യവാന് 2 കോടി ദിർഹമാണ് ഗ്രാൻഡ് പ്രൈസായി ലഭിക്കുക. ഈ നറുക്കെടുപ്പിൽ 1,00,000 ദിർഹം വീതം അഞ്ച് പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. സാധാരണക്കാരുടെ ജീവിതം നിമിഷ നേരംകൊണ്ട് മാറ്റിമറിക്കുന്ന ഒന്നായി മാറുകയാണ് ദുബായ് ബിഗ് ടിക്കറ്റ്. നിരവധി മലയാളികളും ഇന്ത്യക്കാരുമാണ് ഒരോ വർഷവും ബിഗ് ടിക്കറ്റിൽ വിജയികളാകുന്നത്.</p>
<p><strong>English Summary</strong></p>
<p>Linto Jos Mechery, a Kerala expat living in the UAE for 30 years, won Dh25,000 in the Big Ticket weekly e-draw. He purchased the ticket with a 10-member group, picking a number based on a friend's birthday. The group will share the prize money equally among themselves.</p>
]]></content:encoded>
				</item>
							<item>
					<title>വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി; ചതിച്ചത് ​ബൈക്ക് അ‌പകടം</title>
					<link>https://www.malayalamtv9.com/kerala/vlogger-muhammad-dilshad-found-reportedly-undergoing-treatment-for-bike-accident-2219713.html</link>
					<pubDate>Wed, 29 Jul 2026 16:12:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/vlogger-muhammad-dilshad-found-reportedly-undergoing-treatment-for-bike-accident-2219713.html</guid>
					<description><![CDATA[<p>Yathra Today Vlogger Muhammad Dilshad found: മലപ്പുറത്തുനിന്നും കാണാതായ യൂടൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് ദിൽഷാദിനെ (31) മേഘാലയയിൽനിന്നും കണ്ടെത്തി. മേഘാലയയിലെ ഖാസിഹിൽ വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ദിൽഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു എന്നാണ് സൂചന. പരിക്കേറ്റ് നിലവിൽ ചികിത്സയയിലാണ് ദിൽഷാദ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Yathra-Today-Vlogger-Muhammad-Dilshad-found.jpg" class="attachment-large size-large wp-post-image" alt="Yathra Today Vlogger Muhammad Dilshad Found" /></figure><p><strong>മലപ്പുറം</strong>: മലപ്പുറത്തുനിന്നും കാണാതായ യൂടൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് ദിൽഷാദിനെ (31) മേഘാലയയിൽനിന്നും കണ്ടെത്തി. ഇന്ത്യ -ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയയിലാണ് ദിൽഷാദ്. ജൂലൈ 6-ന് മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ് പുതിയ യാത്രാ വ്ലോഗുകൾക്കായി വീട്ടിൽ നിന്നും യാത്ര തിരിച്ചിരുന്നു. എന്നാൽ ജൂലൈ 22 -ന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയും ഇൻസ്റ്റാഗ്രാമിൽ ദുരൂഹമായ സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു. Yatra Today എന്ന തന്റെ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോകളാണ് ദിൽഷാദിനെ മലയാളികൾക്കിടയിൽ പരിചിതനാക്കിയത്.</p>
<p>മേഘാലയയിലെ ഖാസിഹിൽ വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ദിൽഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു എന്നാണ് സൂചന. അതിർത്തിക്ക് സമീപം വനമേഖലയോട് ചേർന്ന താഴ്ചയിലേക്ക് ഇയാളുടെ ബൈക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തി. ​അപകടത്തിൽ ദിൽഷാദിന് ഗുരുതര പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ ദിൽഷാദിനെ നാട്ടിലെത്തിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/brahmos-missile-manufacturing-180-acres-to-be-allotted-in-nettukaltheri-thiruvananthapuram-2219705.html">ശത്രുരാജ്യങ്ങളുടെ പേടി സ്വപ്നം! ബ്രഹ്മോസ് മി​സൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാകാൻ തിരുവനന്തപുരം</a></strong></p>
<p>ദിൽഷാദിനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരുന്നത് വീട്ടുകാരെയും സുഹൃത്തുകളെയും ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. 22 -ാം തീയതി വരെ ദിൽഷാദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അഞ്ചു ദിവസമായി ഇയാളെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.</p>
<p>വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ട ദിൽഷാദ് കൊൽക്കത്തയിലെത്തി ' കൊൽക്കത്ത നഗരത്തിന്റെ പിന്നാമ്പുറ കഥകൾ' പേരിൽ സോഷ്യൽ മീഡിയയിൽ വ്ലോഗ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അസം ഒഡീഷ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിരിക്കാം എന്ന് ചില നിഗമനങ്ങൾ വന്നിരുന്നു. അ‌സമിൽ പ്രളയം നടക്കുന്ന പശ്ചാത്തലത്തിൽ അ‌ദ്ദേഹം അ‌വിടെ കുടുങ്ങിയിരിക്കാം എന്ന നിലയ്ക്കുള്ള ചില വാദങ്ങളും ഉയർന്നിരുന്നു.</p>
<p>ഇതിനെല്ലാമപ്പുറം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ദിൽഷാദ് അവസാനമായി പങ്കുവച്ച പോസ്റ്റ്‌ ആണ് ആശങ്കകൾ കൂട്ടിയത്. ” Quite, I am quit ” എന്നായിരുന്നു ആ പോസ്റ്റ്. തുടർന്ന് മുഹമ്മദ് ദിൽഷാദിനെ കണ്ടെത്താൻ ഊർജിതമായ അ‌ന്വേഷണങ്ങളിലേക്ക് പോലീസ് കടന്നു. ഇതിനിടെയാണ് ഇന്ന് ദിൽഷാദിനെ കണ്ടെത്തി എന്ന വിവരം പുറത്തുവന്നത്.</p>
<p>ദിൽഷാദിന്റെ സുഹൃത്തും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഷിഹാബ് ചോറ്റൂര്‍ ആണ് ദിൽഷാദിനെ കണ്ടെത്തിയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്‌തുവെന്നും പൂർണ സുരക്ഷിതനാണെന്നും ഷിഹാബ് വ്യക്തമാക്കി. ''മേഘാലയയിലെ പൈനൂർ സല ഏരിയയിലുള്ള പി.എച്ച്.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പൂർണ്ണ സുരക്ഷിതനാണ്''.</p>
<p>''ആവശ്യമായ പരിചരണങ്ങളും ശുശ്രൂഷകളും നൽകിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും തുടർന്നുള്ള വിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും" എന്ന് ഷിഹാബ് ചോറ്റൂർ തന്റെ ഫെയ്സ്‌ബുക്കിൽ കുറിച്ചിരിക്കുന്നു. ദിൽഷാദിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ കുടുംബവും ആരാധകരും വലിയ ആശ്വാസത്തിലാണ്.</p>
<h3>English Summary</h3>
<p>Muhammad Dilshad (31), a YouTuber and social media influencer who went missing from Malappuram, has been found in Meghalaya. Dilshad was injured in a bike accident near the India-Bangladesh border and is currently undergoing treatment. Reports say that Dilshad was not seriously injured in the accident and his health condition is satisfactory. Dilshad will be brought back to his home country if his health improves.</p>
]]></content:encoded>
				</item>
							<item>
					<title>Water Purifier Cleaning: വാട്ടർ പ്യൂരിഫയർ സർവീസിന് ഇനി പണം കളയേണ്ട! വീട്ടിൽ തന്നെ വൃത്തിയാക്കാം; ഇതാ വഴികൾ</title>
					<link>https://www.malayalamtv9.com/lifestyle/water-purifier-cleaning-tips-how-to-clean-them-at-our-home-proven-natural-remedies-2219710.html</link>
					<pubDate>Wed, 29 Jul 2026 16:01:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Lifestyle Tips]]></category>
										<guid>https://www.malayalamtv9.com/lifestyle/water-purifier-cleaning-tips-how-to-clean-them-at-our-home-proven-natural-remedies-2219710.html</guid>
					<description><![CDATA[<p>Water Purifier Cleaning Tips: സാധാരണയായി ഇത്തരം പ്യൂരിഫയറുകൾ വൃത്തിയാക്കാൻ പുറത്തുനിന്നാണ് നമ്മളെ ആളുകളെ വിളിക്കുന്നത്. ഇതിന് വലിയൊരു തുക നൽകേണ്ടിയും വരാറുണ്ട്. കുറഞ്ഞത് ആറ് മാസം കൂടുമ്പോഴെങ്കിലും പ്യൂരിഫയറുകൾ ക്ലീൻ ചെയ്യേണ്ടതാണ്. ഈ ഇടവേളയിൽ പുറത്തുനിന്നുള്ളവർക്ക് വലിയൊരു തുക നൽകി വിളിക്കുന്നത് എല്ലാവർക്കും താങ്ങാനായെന്ന് വരില്ല. അതുകൊണ്ട് തന്നെ വാട്ടർ പ്യൂരിഫയറുകൾ നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ വൃത്തിയാക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Water-Purifier-Cleaning-Tips.jpg" class="attachment-large size-large wp-post-image" alt="Water Purifier Cleaning Tips" /></figure><p>ഇന്ന് മിക്ക വീടുകളിലും വാട്ടർ പ്യൂരിഫയർ ഉപയോ​ഗിക്കുന്നുണ്ട്. ശുദ്ധമായ വെള്ളം കുടിക്കുന്നതിനായാണ് ഇവ ഉപയോ​ഗിക്കുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കിയില്ലെങ്കിൽ അതിനുള്ളിലും ബാക്ടീരിയകൾ അതിവസിക്കാൻ തുടങ്ങും. അതുകൊണ്ട് തന്നെ പ്യൂരിഫയർ വച്ചതുകൊണ്ട് മാത്രം ശുദ്ധമായ വെള്ളം കുടിക്കാൻ സാധിക്കണമെന്നില്ല. അത് ഇടയ്ക്കിടെ നന്നായി വൃത്തിയാക്കുകയും വേണം. ഇല്ലെങ്കിൽ വെള്ളത്തിന്റെ ഗുണനിലവാരത്തെയും നമ്മുടെ ആരോഗ്യത്തെയും അത് ഗുരുതരമായി ബാധിക്കും.</p>
<p>സാധാരണയായി ഇത്തരം പ്യൂരിഫയറുകൾ വൃത്തിയാക്കാൻ പുറത്തുനിന്നാണ് നമ്മളെ ആളുകളെ വിളിക്കുന്നത്. ഇതിന് വലിയൊരു തുക നൽകേണ്ടിയും വരാറുണ്ട്. കുറഞ്ഞത് ആറ് മാസം കൂടുമ്പോഴെങ്കിലും പ്യൂരിഫയറുകൾ ക്ലീൻ ചെയ്യേണ്ടതാണ്. ഈ ഇടവേളയിൽ പുറത്തുനിന്നുള്ളവർക്ക് വലിയൊരു തുക നൽകി വിളിക്കുന്നത് എല്ലാവർക്കും താങ്ങാനായെന്ന് വരില്ല. അതുകൊണ്ട് തന്നെ വാട്ടർ പ്യൂരിഫയറുകൾ നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ വൃത്തിയാക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/heart-disease-risks-and-prevention-everything-men-need-to-know-2219525.html">ഹൃദ്രോഗ സാധ്യതകളും, പ്രതിരോധ മാർഗങ്ങളും: പുരുഷന്മാർ അറിയേണ്ടണ്ടതെല്ലാം!</a></strong></p>
<h3>പ്യൂരിഫയർ വൃത്തിയാക്കുമ്പോൾ അറിയേണ്ടത്</h3>
<p>വാട്ടർ പ്യൂരിഫയർ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം.</p>
<p>മൈൽഡ് ഡിറ്റർജന്റും വെള്ളവും ഉപയോഗിച്ച് പുറംഭാഗം വൃത്തിയാക്കാം.</p>
<p>പ്യൂരിഫയറിലേക്കുള്ള ജലവിതരണം അവ വൃത്തിയാക്കുന്നതിന് മുമ്പ് തന്നെ വിച്ഛേദിക്കണം.</p>
<p>അതുപോലെ തന്നെ ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റിൽ നിന്ന് അതിൻ്റെ പ്ലഗ് ഓഫ് ചെയ്യണം.</p>
<p>മൃദുവായ നനഞ്ഞ തുണി ഉപയോഗിച്ച് വേണം എപ്പോഴും പുറംഭാഗം തുടയ്ക്കാൻ.</p>
<h3>പ്ലൂരിഫയറിൻ്റെ ടാങ്ക് വൃത്തിയാക്കേണ്ട വിധം</h3>
<p>വൃത്തിയാക്കുന്നതിന് മുൻപായി പ്യൂരിഫയറിന്റെ പവർ കണക്ഷൻ പൂർണ്ണമായും വിച്ഛേദിച്ച് വാട്ടർ സപ്ലൈ വാൽവും ഓഫാക്കുക. ടാങ്കിലുള്ള വെള്ളം പൂർണ്ണമായി കളഞ്ഞ ശേഷം മൈൽഡ് ലിക്വിഡ് സോപ്പോ വിനിഗറോ ഉപയോഗിച്ച് മൃദുവായി ഒരു തുണി ഉപയോ​ഗിച്ച് തുടച്ചു കഴുകുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് വീണ്ടും കഴുകി ഉണക്കുക. പ്യൂരിഫയറിന് പുറത്തുള്ള സെഡിമെന്റ് ഫിൽട്ടർ (Pre-filter Bowl) ഊരിയെടുത്ത് അതിലെ അഴുക്ക് വെള്ളത്തിൽ കഴുകിക്കളയാം. ഓരോ പ്യൂരിഫയറിനും ഫിൽട്ടറുകൾ മാറ്റേണ്ട കാലാവതിയുണ്ട്. അതിനനുസരിച്ച്, ഫിൽട്ടർ കാട്രിഡ്ജുകൾ പുതിയത് മാറ്റിസ്ഥാപിക്കുക. വൃത്തിയാക്കിയ ടാങ്കി നല്ല വെയിലത്ത് വച്ച് ഉണിക്കിയെടുത്ത് വേണം വീണ്ടും വയ്ക്കാൻ.</p>
<h3>പ്യൂരിഫയർ വൃത്തിയാക്കിയില്ലെങ്കിൽ</h3>
<ul>
<li>വൃത്തിയാക്കാത്ത പ്യൂരിഫയർ ടാങ്കുകളിലും ഫിൽട്ടറുകളിലും ബാക്ടീരിയകളും വൈറസുകളും പെരുകാൻ സാധ്യതയേറെയാണ്. ഇത് വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.</li>
<li>വെള്ളത്തിലെ ചെളിയും മണ്ണും ഫിൽട്ടർ കാട്രിഡ്ജുകളിൽ അടിഞ്ഞുകൂടുന്നത് പ്യൂരിഫയറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യും.</li>
<li>ഫിൽട്ടറും ടാങ്കും വൃത്തികേടായാൽ ശുദ്ധീകരിച്ചു വരുന്ന വെള്ളത്തിന് ഒരു പ്രത്യേക ദുർഗന്ധമോ രുചി വ്യത്യാസമോ അനുഭവപ്പെടാം.</li>
<li>കൃത്യമായി പരിപാലിച്ചാൽ പ്യൂരിഫയറിന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ സാധിക്കും.</li>
<li>വൃത്തിയാക്കേണ്ട സമയത്ത് അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വിലകൂടിയ പ്യൂരിഫയറുകൾ പെട്ടെന്ന് കേടാകാൻ കാരണമായേക്കാം.</li>
<li>ഇനി മുതൽ പ്യൂരിഫയർ സർവീസിന് പണം കളയാതെ ഈ എളുപ്പവഴികൾ വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കാവുന്നതാണ്.</li>
</ul>
<h3>English Summary:</h3>
<p>Learn how to clean and disinfect your water purifier at home using proven natural remedies like white vinegar and lemon juice. Easy, chemical-free DIY cleaning guide.</p>
]]></content:encoded>
				</item>
							<item>
					<title>പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി</title>
					<link>https://www.malayalamtv9.com/india/anti-paper-leak-bill-passed-in-lok-sabha-opposition-amendments-rejected-by-vote-2219709.html</link>
					<pubDate>Wed, 29 Jul 2026 15:46:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/anti-paper-leak-bill-passed-in-lok-sabha-opposition-amendments-rejected-by-vote-2219709.html</guid>
					<description><![CDATA[<p>Anti-paper leak bill passed in Lok Sabha: പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 2024-ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ ഭേദഗതി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Anti-paper-leak-bill-passed-in-Lok-Sabha.jpg" class="attachment-large size-large wp-post-image" alt="Anti Paper Leak Bill Passed In Lok Sabha" /></figure><p><strong>ന്യൂഡൽഹി:</strong> പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് അ‌ഥവാ അന്യായ മാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 2024-ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ ഭേദഗതി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. NEET-UG പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തട്ടിപ്പുകാർക്ക് എതിരെ കൂടുതൽ കർശനമായ ശിക്ഷാനടപടികൾ ഉൾപ്പെടുത്തി നിയമം ശക്തമാക്കിയത്.</p>
<h3>ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ</h3>
<p>പ്രതികൾക്കുള്ള തടവുശിക്ഷയും പിഴയും: പുതിയ ഭേദഗതിയിൽ പരീക്ഷാ തട്ടിപ്പിൽ കുറ്റക്കാരാകുന്ന പ്രതികൾക്കുള്ള കുറഞ്ഞ തടവുശിക്ഷ 3 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തി. കൂടാതെ പരമാവധി പിഴത്തുക 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു, നേരത്തെ ഇത് 10 ലക്ഷം രൂപ ആയിരുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/brahmos-missile-manufacturing-180-acres-to-be-allotted-in-nettukaltheri-thiruvananthapuram-2219705.html">ശത്രുരാജ്യങ്ങളുടെ പേടി സ്വപ്നം! ബ്രഹ്മോസ് മി​സൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാകാൻ തിരുവനന്തപുരം</a></strong></p>
<p>പരീക്ഷാ നടത്തിപ്പ്, സാങ്കേതിക സഹായം, പരീക്ഷാ കേന്ദ്രങ്ങളുടെ മാനേജ്‌മെന്റ് എന്നിവ നടത്തുന്ന ഏജൻസികൾ ക്രമക്കേടിൽ പങ്കാളികളായാൽ ചുമത്തുന്ന പരമാവധി പിഴ 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ തുടർന്ന് പൊതുപരീക്ഷകളിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.</p>
<p>ബിൽ ചർച്ച ചെയ്യുന്നതിനിടെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത് സഭയിൽ വലിയതോതിൽ ബഹളത്തിന് കാരണമായി. രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി അംഗങ്ങൾ ശക്തമായി രംഗത്തുവരികയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു.</p>
<p>ലോക്സഭയിൽ സംസാരിക്കവേ രാജ്യത്തിൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണമെന്നും ഇക്കാര്യം ബിജെപിയോടും അഭ്യർത്ഥിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു.</p>
<p>പ്രധാൻ അല്ലായിരുന്നു, ആർഎസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്. വിദ്യാർത്ഥികളോട് തങ്ങളുടെ ഭക്തരാകാനാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ ലക്ഷക്കണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പാർലമെന്റിൽ ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഭയിൽ തെളിവില്ലാതെ ആരോപണം ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.</p>
<p>പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ് ഉത്തരവുകളൊന്നും നൽകിയിട്ടില്ലെന്നും പോലീസിന് നേരെ പ്രതിഷേധം കടുത്തപ്പോൾ കണ്ണീർവാതകം മാത്രമാണ് ഉപയോഗിച്ചതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അ‌റിയിച്ചു. പ്രസംഗങ്ങളിൽ വസ്തുതാപരമായ തെളിവുകൾ നൽകണമെന്ന് സ്പീക്കർ ഓം ബിർള അ‌ംഗങ്ങളെ ഓർമിപ്പിച്ചു. ഭരണ- പ്രതിപക്ഷ ബഹളങ്ങൾക്കിടയിലാണ് പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്.</p>
<h3>English Summary</h3>
<p>The Public Examinations (Prevention of Unfair Means) Amendment Bill, which seeks to tighten the punishment for exam malpractice and question paper leakage, was passed in the Lok Sabha. The amendment bill, which amends the 2024 Act, was introduced in the House on Monday by Union Minister Jitendra Singh. The bill was passed by voice vote after hours of debate. The amendments proposed by the opposition were rejected by voice vote.</p>
]]></content:encoded>
				</item>
							<item>
					<title>ശത്രുരാജ്യങ്ങളുടെ പേടി സ്വപ്നം! ബ്രഹ്മോസ് മി​സൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാകാൻ തിരുവനന്തപുരം</title>
					<link>https://www.malayalamtv9.com/kerala/brahmos-missile-manufacturing-180-acres-to-be-allotted-in-nettukaltheri-thiruvananthapuram-2219705.html</link>
					<pubDate>Wed, 29 Jul 2026 15:14:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/brahmos-missile-manufacturing-180-acres-to-be-allotted-in-nettukaltheri-thiruvananthapuram-2219705.html</guid>
					<description><![CDATA[<p>Brahmos missile manufacturing Nettukaltheri: പുതുതലമുറ ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) നെട്ടുകാൽത്തേരിയിൽ 180 ഏക്കർ സർക്കാർ അനുവദിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് ട്രിവാൻഡ്രം ലിമിറ്റഡ് (ബിഎടിഎൽ) ചാക്കയിൽ പ്രവർത്തിക്കുന്നുണ്ട്, എന്നാലവിടെ മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്‌നർ യൂണിറ്റിന്റെ രൂപകല്പനയും എയർബോൺ ലോഞ്ചറിന്റെ നിർമാണവുമാണ് നടക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Brahmos-missile-manufacturing-Nettukaltheri.jpg" class="attachment-large size-large wp-post-image" alt="Brahmos Missile Manufacturing Nettukaltheri" /></figure><p><strong>തിരുവനന്തപുരം:</strong> ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നവും ഇന്ത്യൻ ​സൈന്യത്തിന്റെ കരുത്തും തന്ത്രപ്രധാന സുരക്ഷയുടെ നെടുംതൂണുകളിലൊന്നുമായ ബ്രഹ്മോസ് (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ നിർമാണത്തിൽ കേരളത്തിന് കൂടുതൽ പ്രാധാന്യം ​കൈവരാൻ പോകുന്നു. പുതുതലമുറ ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) നെട്ടുകാൽത്തേരിയിൽ 180 ഏക്കർ സർക്കാർ അനുവദിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് ട്രിവാൻഡ്രം ലിമിറ്റഡ് (ബിഎടിഎൽ) ചാക്കയിൽ പ്രവർത്തിക്കുന്നുണ്ട്, എന്നാലവിടെ മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്‌നർ യൂണിറ്റിന്റെ രൂപകല്പനയും എയർബോൺ ലോഞ്ചറിന്റെ നിർമാണവുമാണ് നടക്കുന്നത്. നെട്ടുകാൽത്തേരിയിൽ പുതിയതായി അ‌നുവദിക്കുന്ന 180 ഏക്കറിൽ പുതുതലമുറ ബ്രഹ്‌മോസ് നിർമാണ യൂണിറ്റായിരിക്കും തുടങ്ങുക.</p>
<h3>പുതുതലമുറ ബ്രഹ്‌മോസ് മി​സൈൽ</h3>
<p>പുതുതലമുറ ബ്രഹ്‌മോസ് മി​സൈൽ (BrahMos-NG) എന്നത് നിലവിലുള്ള ബ്രഹ്‌മോസ് മിസൈലിന്റെ കൂടുതൽ ചെറുതും ഭാരം കുറഞ്ഞതുമായ അത്യാധുനിക എഡിഷനാണ്. ഈ അത്യാധുനിക മിസൈലുകളും പ്രതിരോധ സാങ്കേതികവിദ്യകളും നിർമ്മിക്കുന്നതിനായുള്ള വിപുലമായ പ്ലാന്റാണ് പുതുതലമുറ ബ്രഹ്‌മോസ് നിർമാണ യൂണിറ്റ് (BrahMos-NG Manufacturing Hub). ഇത്തരമൊരു യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതോടെ രാജ്യത്തെ ബ്രഹ്മോസ് മി​സൈൽ നിർമാണത്തിന്റെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളം മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/sabarimala-milma-ghee-scam-investigation-to-devaswom-officials-involvement-2219577.html">ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്</a></strong></p>
<h3>ബ്രഹ്മോസ് മി​സൈൽ</h3>
<p>ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ NPO Mashinostroyeniya-യും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് എയ്‌റോ സ്‌പെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (BAPL) ആണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വികസിപ്പിച്ചത്. ഇന്ത്യയുടെ ബ്രഹ്മപുത്ര, റഷ്യയുടെ മോസ്ക്‌വ എന്നീ നദികളുടെ പേരുകൾ കൂട്ടിച്ചേർത്താണ് ഈ മിസൈലിന് ബ്രഹ്മോസ് എന്ന പേര് നൽകിയത്.</p>
<h3>പുതിയ ബ്രഹ്‌മോസ് മിസൈലിന്റെ പ്രത്യേകത</h3>
<p>ബ്രഹ്‌മോസ് മിസൈലിന് ഏകദേശം 3 ടൺ (3,000 കിലോഗ്രാം) ഭാരവും 8.4 മീറ്റർ നീളവുമുണ്ട്. എന്നാൽ ന്യൂജനറേഷൻ ബ്രഹ്മോസ് മി​സൈലിന് (BrahMos-NG) വെറും 1.3 മുതൽ 1.5 ടൺ വരെ ഭാരവും 5-6 മീറ്റർ നീളവും മാത്രമേ ഉണ്ടാകൂ. നിലവിലുള്ള വലിയ ബ്രഹ്‌മോസ് മിസൈൽ വഹിക്കാൻ ഇന്ത്യയുടെ സുഖോയ്-30MKI (Su-30MKI) പോലെയുള്ള വലിയ യുദ്ധവിമാനങ്ങൾക്ക് മാത്രമേ സാധിക്കൂ.</p>
<p>എന്നാൽ ന്യൂജനറേഷൻ ബ്രഹ്മോസിന് ഭാരം കുറവായതിനാൽ, ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് (LCA Tejas), മിഗ്-29 (MiG-29), റാഫേൽ (Rafale) തുടങ്ങിയ എല്ലാ മുൻനിര യുദ്ധ വിമാനങ്ങളിലും എളുപ്പത്തിൽ ഘടിപ്പിക്കാം. ഒരു സുഖോയ് വിമാനത്തിന് ഒരേസമയം 3 ന്യൂജനറേഷൻ ബ്രഹ്മോസ് മിസൈലുകൾ വരെ വഹിക്കാൻ കഴിയും. ഭാരം കുറഞ്ഞെങ്കിലും ശബ്ദത്തേക്കാൾ 3 മടങ്ങ് വരെ വേഗതയും 290 മുതൽ 350 കിലോമീറ്റർ വരെയുള്ള പ്രഹരശേഷിയും പുതിയ മി​സൈലുകൾ നിലനിർത്തുന്നു.</p>
<p>കൂടിയ വേഗത കാരണം ശത്രുരാജ്യങ്ങളുടെ റേഡാറുകൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും മുൻ ബ്രഹ്മോസ് മി​സൈലുകൾ തന്നെ തടയുകയോ പ്രതിരോധിക്കുകയോ ചെയ്യുക ഏതാണ്ട് അസാധ്യമായിരുന്നു. റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് ​ടെക്നോളജി കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചിരിക്കുന്നു എന്നതിനാൽ ശത്രുക്കൾക്ക് ന്യൂജനറേഷൻ ബ്രഹ്മോസ് മി​സൈൽ കൂടുതൽ പേടിസ്വപ്നമായി മാറുന്നു.</p>
<p>2025-ൽ ലഖ്‌നൗവിൽ ആരംഭിച്ച നിർമാണകേന്ദ്രത്തിന്റെ മാതൃകയിലായിരിക്കും നെട്ടുകാൽത്തേരിയിൽ പുതുതലമുറ ബ്രഹ്‌മോസ് നിർമാണ യൂണിറ്റ് ആരംഭിക്കുക. ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ (UPDIC) ലഖ്‌നൗ നോഡിൽ സ്ഥിതിചെയ്യുന്ന ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് അസംബ്ലി ആൻഡ് ടെസ്റ്റിംഗ് യൂണിറ്റിൽ നിലവിലെ ബ്രഹ്‌മോസ് മിസൈലുകളുടെ അ‌ംബ്ലിങ്ങിനൊപ്പം, ന്യൂജനറേഷൻ ലൈറ്റ്‌വെയ്റ്റ് മിസൈലായ ബ്രഹ്‌മോസ്-NG യും നിർമിക്കുന്നുണ്ട്.</p>
<p>ബ്രഹ്‌മോസ് മിസൈൽ നിർമാണത്തിന് മാത്രം ഉപയോഗിക്കണം എന്ന വ്യവസ്ഥയിലാണ് പുതിയതായി 180 ഏക്കർ ഡിആർഡിഒയ്ക്ക് ​കൈമാറുക, ഇത് തികച്ചും സൗജന്യമായിട്ടാണ് നൽകുന്നത്. നെട്ടുകാൽത്തേരിയിൽ ഈ ന്യൂജനറേഷൻ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നതോടെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ തന്ത്ര പ്രധാന ഉൽപ്പാദന കേന്ദ്രമായി തിരുവനന്തപുരവും കേരളവും മാറും. രാജ്യസുരക്ഷയ്ക്കായി മാത്രമല്ല, കയറ്റുമതിക്കായും ബ്രഹ്മോസ് ഇന്ത്യയിൽ നിർമിക്കപ്പെടുന്നുണ്ട്.</p>
<p>ഫിലിപ്പീൻസ് അടക്കമുള്ള സൗഹൃദ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുന്നത്. ബ്രഹ്മോസ് കയറ്റുമതി ആഗോള പ്രതിരോധ ആയുധ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കും. കയറ്റുമതി ആവശ്യകതകൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ അ‌ളവിൽ മി​സൈൽ നിർമാണം നടത്തി ഇന്ത്യയുടെ പ്രതിരോധ വിപണിക്ക് കരുത്താകാൻ തിരുവനന്തപുരത്തെ ബ്രഹ്മോസ് നിർമാണ യൂണിറ്റിന് കഴിയും.</p>
<p>ലഖ്‌നൗ യൂണിറ്റിന് പ്രതിവർഷം 80 മുതൽ 100 മിസൈലുകൾ വരെ നിർമിക്കാനുള്ള ശേഷിയാണ് ഉള്ളത്. നെട്ടുകാൽത്തേരിയിലെ യൂണിറ്റിന്റെ ശേഷി നിർമാണം തുടങ്ങിയ ശേഷമേ അ‌റിയാൻ കഴിയൂ. എന്തായാലും 'ബ്രഹ്‌മോസ്-NG' മിസൈലുകളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമായി കേരളം മാറാൻ സാധ്യതകൾ ഏറെയാണ്. നിരവധി തൊഴിലവസരങ്ങളും ഈ യൂണിറ്റ് കേരളത്തിന് സമ്മാനിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.</p>
<h3>English Summary</h3>
<p>Kerala is going to gain more importance in the manufacturing of BrahMos supersonic cruise missiles, which are the nightmare of enemy countries and the strength of the Indian Army and one of the pillars of strategic security. The government will reportedly allocate 180 acres of land in Nettukaltheri to the Defense Research and Development Organization (DRDO) to set up a new generation BrahMos missile manufacturing unit.</p>
]]></content:encoded>
				</item>
							<item>
					<title>NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം</title>
					<link>https://www.malayalamtv9.com/education/neet-ug-counselling-2026-avoid-these-common-mistakes-it-will-losing-your-medical-seat-2219702.html</link>
					<pubDate>Wed, 29 Jul 2026 15:09:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Education]]></category>
										<guid>https://www.malayalamtv9.com/education/neet-ug-counselling-2026-avoid-these-common-mistakes-it-will-losing-your-medical-seat-2219702.html</guid>
					<description><![CDATA[<p>NEET UG Counselling Guidelines: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ഉണ്ടായിട്ടും കൗൺസിലിംഗ് പ്രക്രിയയിലെ ചെറിയ അശ്രദ്ധ കാരണം അർഹതപ്പെട്ട സീറ്റ് നഷ്ടപ്പെട്ട ധാരാളം കുട്ടികളുണ്ട്. രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ അല്ലെങ്കിൽ റിപ്പോർട്ടിംഗ് എന്നിവയിലെ പിഴവുകൾ അലോട്ട്മെന്റ് ചെയ്ത സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കും. അതുകൊണ്ട് തന്നെ കൗൺസിലിംഗ് പ്രക്രിയ വളരെയധികം ശ്രദ്ധയോടെ വേണം പൂർത്തിയാക്കാൻ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/NEET-UG-Counselling-2026.jpg" class="attachment-large size-large wp-post-image" alt="Neet Ug Counselling 2026" /></figure><p>നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET UG) പരീക്ഷയിൽ മികച്ച സ്കോർ സ്വന്തമാക്കുക എന്നത് മിക്ക കുട്ടികളുടെയും സ്വപ്നമാണ്. പരീക്ഷ എംബിബിഎസ് സീറ്റിലേക്കുള്ള ആദ്യപടി മാത്രമാണ്. പക്ഷേ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ഉണ്ടായിട്ടും കൗൺസിലിംഗ് പ്രക്രിയയിലെ ചെറിയ അശ്രദ്ധ കാരണം അർഹതപ്പെട്ട സീറ്റ് നഷ്ടപ്പെട്ട ധാരാളം കുട്ടികളുണ്ട്. രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ അല്ലെങ്കിൽ റിപ്പോർട്ടിംഗ് എന്നിവയിലെ പിഴവുകൾ അലോട്ട്മെന്റ് ചെയ്ത സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കും. അതുകൊണ്ട് തന്നെ കൗൺസിലിംഗ് പ്രക്രിയ വളരെയധികം ശ്രദ്ധയോടെ വേണം പൂർത്തിയാക്കാൻ.</p>
<p>ഈ വർഷം, നീറ്റ് യുജി 2026 പുനഃപരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 823 മെഡിക്കൽ കോളേജുകളിലായി 1,36,939 എംബിബിഎസ് സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. നീറ്റ് പരീക്ഷയുടെ സ്കാർ മാത്രം പോരാ നിങ്ങൾക്ക് മെഡിക്കൽ സീറ്റുകൾ ലഭിക്കാൻ. തെറ്റുകൾ വരുത്താതെ ശരിയായ രീതിയിൽ കൗൺസിലിംഗ് പ്രക്രിയയിലൂടെ കടന്നുപോയാൽ മാത്രമേ നിങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് ഉറപ്പാക്കാൻ സാധിക്കൂ. അഖിലേന്ത്യാ ക്വാട്ട സീറ്റുകൾക്ക് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) നടത്തുന്ന കൗൺസിലിംഗ് പ്രക്രിയയിലും സംസ്ഥാന ക്വാട്ടയിലുള്ള സീറ്റുകൾക്ക് അതത് സംസ്ഥാന കൗൺസിലിംഗ് അതോറിറ്റികൾ നടത്തുന്ന കൗൺസിലിംഗ് പ്രക്രിയയിലും ഉദ്യോഗാർത്ഥികൾ പങ്കെടുക്കണം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/education/cat-2026-registration-begins-on-august-3-exam-scheduled-for-november-29-full-details-2218861.html">CAT 2026, ഓഗസ്റ്റ് 3 മുതൽ അപേക്ഷിക്കാം; പരീക്ഷാത്തീയതിയും പൂർണ്ണ വിവരങ്ങളും</a></strong></p>
<h3>നീറ്റ് കൗൺസിലിംഗ് പ്രക്രിയയിലെ ഘട്ടങ്ങൾ</h3>
<p>1. ഓൺലൈൻ രജിസ്ട്രേഷൻ</p>
<p>2. രജിസ്ട്രേഷൻ ഫീസും റീഫണ്ടബിൾ ആയ സെക്യൂരിറ്റി ഡെപ്പോസിറ്റും നിശ്ചിത സമയത്തിനകം ഓൺലൈനായി അടയ്ക്കുക</p>
<p>3. ചോയ്സ് ഫില്ലിംഗും ലോക്കിംഗും ( താൽപ്പര്യമുള്ള കോളേജുകളും കോഴ്‌സുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുക. തുടർന്ന് നിശ്ചിത തീയതിക്കുള്ളിൽ ഓപ്ഷനുകൾ ലോക്ക് ചെയ്യുക.)</p>
<p>4. സീറ്റ് അലോട്ട്‌മെന്റ് (നിങ്ങൾ നൽകിയ ഓപ്ഷനുകൾ എന്നിവ അടിസ്ഥാനമാക്കി സോഫ്റ്റ്‌വെയർ വഴി സീറ്റ് അനുവദിക്കുന്നു.)</p>
<p>5. ഡോക്യുമെന്റ് വെരിഫിക്കേഷൻ (അലോട്ട്‌മെന്റ് ലഭിച്ച ശേഷം ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പരിശോധന പൂർത്തിയാക്കുക)</p>
<p>6. കോളേജിൽ റിപ്പോർട്ട് ചെയ്യൽ</p>
<p>7. അഡ്മിഷൻ ഫീസ് അടയ്ക്കൽ</p>
<p>8. സീറ്റ് അപ്‌ഗ്രേഡേഷൻ (ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ, ഉയർന്ന ഓപ്ഷനുകൾക്കായി അടുത്ത റൗണ്ടുകളിൽ പങ്കെടുക്കാൻ അവസരമുണ്ട്.)</p>
<p>ബാധകമായ യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്, ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് കുറഞ്ഞത് 50 ശതമാനം മൊത്തം മാർക്ക് ഉണ്ടായിരിക്കണം. അതേസമയം എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് ആകെ മാർക്ക് 40 ശതമാനം മതിയാകും.</p>
<h3>നീറ്റ് യുജി കൗൺസിലിംഗിന് ആവശ്യമായ രേഖകൾ</h3>
<ul>
<li>നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡ്</li>
<li>നീറ്റ് യുജി 2026 സ്കോർകാർഡ്/റാങ്ക് ലെറ്റർ</li>
<li>ക്ലാസ് 10, ക്ലാസ് 12 മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും</li>
<li>സാധുവായ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് (ആധാർ, പാൻ, പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി)</li>
<li>പാസ്‌പോർട്ട് സൈസ് ഫോട്ടോ</li>
<li>കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)</li>
<li>പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)</li>
<li>എൻആർഐ രേഖകൾ, പാസ്‌പോർട്ട്, എംബസി സർട്ടിഫിക്കറ്റ് (എൻആർഐ ഉദ്യോഗാർത്ഥികൾക്ക്)</li>
</ul>
<h3>ഒഴിവാക്കേണ്ട തെറ്റുകൾ</h3>
<p>രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കൗൺസിലിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.</p>
<p>മികച്ച കോളേജുകൾ മാത്രം തിരഞ്ഞെടുക്കുന്നത്: ചോയ്‌സ് പൂരിപ്പിക്കുന്ന സമയത്ത്, പല ഉദ്യോഗാർത്ഥികളും മികച്ച റാങ്കുള്ള മെഡിക്കൽ കോളേജുകൾ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ. ഇതുകൂടാതെ മറ്റ് കോളേജുകളും തിരഞ്ഞെടുക്കുന്നത് സീറ്റ് ഉറപ്പിക്കാനാകും.</p>
<p>ചോയ്‌സ് ലോക്കിംഗ്: വിശദമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, അപേക്ഷകർ സമയപരിധിക്ക് മുമ്പ് ചോയ്‌സ്-ലോക്കിംഗ് പ്രക്രിയ പൂർത്തിയാക്കണം. സേവ് ചെയ്‌ത ചോയ്‌സുകൾ ലോക്ക് ചെയ്‌തിട്ടില്ലെങ്കിൽ സാങ്കേതികമായ പ്രശ്നങ്ങൾ നേരിട്ടേക്കാം. പ്രക്രിയ നേരത്തെ പൂർത്തിയാക്കുന്നത് അവസാന നിമിഷത്തെ സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.</p>
<p>ഫീസും ബോണ്ട് വ്യവസ്ഥകളും പരിശോധിക്കുക: കോളേജുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അപേക്ഷകർ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ചാർജുകൾ, സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ, നിർബന്ധിത സർവീസ് ബോണ്ടുകൾ, സ്റ്റൈപ്പൻഡ് പോളിസികൾ എന്നിവ പരിശോധിക്കണം.</p>
<h3>English Summary:</h3>
<p>NEET UG is only the first step towards getting an MBBS seat. Candidates must also complete the counselling process carefully, as mistakes during registration, choice filling, document verification, or reporting can result in the loss of an allotted seat.</p>
]]></content:encoded>
				</item>
							<item>
					<title>UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം</title>
					<link>https://www.malayalamtv9.com/world/indian-tourists-can-now-book-burj-khalifa-tickets-online-using-upi-2219701.html</link>
					<pubDate>Wed, 29 Jul 2026 15:08:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/indian-tourists-can-now-book-burj-khalifa-tickets-online-using-upi-2219701.html</guid>
					<description><![CDATA[<p>Planning a Dubai Trip? You Can Now Use UPI for &#8216;At the Top, Burj Khalifa&#8217; Bookings: നിയോ പേ, എൻ.പി.സി.ഐ ഇൻ്റർനാഷ്ണൽ പെയ്മെൻ്റ്സ് ലിമിറ്റഡ്, എമാർ എൻ്റർടെയിൻമെൻ്റ്സ് എന്നിവ സംയുക്താമായാണ് പുതിയ പെയ്മെൻ്റ് സംവിധാനം ആവതരിപ്പിച്ചിരിക്കുന്നത്. ഇ കൊമേഴ്സ് ഇടപാടുകൾക്കായി യു.പി.ഐ സ്വീകരിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ്പ്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Burj-Khalifa.jpg" class="attachment-large size-large wp-post-image" alt="Burj Khalifa" /></figure><p>ദുബായ് യാത്രയിലെ ഏറ്റവും വലിയ ആകർഷണമാണ് ബുർജ് ഖലീഫ സന്ദർശിക്കുക എന്നത്. ദുബായിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് കാര്യങ്ങൾ ഇനി കൂടുതൽ എളുപ്പമാണ്. ബുർജ് ഖലീഫയുടെ അറ്റ് ദി ടോപ്പ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഇനി യു.പി.ഐ ഉപയോഗിക്കാം. യു.എ.യിൽ എത്തുന്നതിന് മുൻപ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര കൃത്യമായി പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും.</p>
<p>നിയോ പേ, എൻ.പി.സി.ഐ ഇൻ്റർനാഷ്ണൽ പെയ്മെൻ്റ്സ് ലിമിറ്റഡ്, എമാർ എൻ്റർടെയിൻമെൻ്റ്സ് എന്നിവ സംയുക്താമായാണ് പുതിയ പെയ്മെൻ്റ് സംവിധാനം ആവതരിപ്പിച്ചിരിക്കുന്നത്. ഇ കൊമേഴ്സ് ഇടപാടുകൾക്കായി യു.പി.ഐ സ്വീകരിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ്പ് എന്ന് കമോനികൾ വ്യക്തമാക്കി. ഇതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരത്തിനായി ഇന്ത്യയിൽ നിന്നും എത്തുന്നവർക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ട പെയ്മെൻ്റ് രീതി ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റ് വഴി എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.</p>
<p>2022-ൽ യു.എ.ഇയിൽ ആദ്യമായി ക്യു ആർ കോഡുകൾ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ പെയ്മെൻ്റുകൾ അവതരിപ്പിച്ച നിയോ പേയും എൻ.ഐ.പി.എലും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാവുകയാണ്. ഇന്ത്യൻ യാത്രക്കാർക്ക് കടകളിലും മറ്റു സ്ഥാപനങ്ങളിലും യു.പി.ഐ ഉപയോഗിച്ച് നേരിട്ട് പണമടയ്ക്കാനുള്ള സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്. ഇപ്പോൾ ഓൺലൈൻ ബുക്കിങ് ഉൾപ്പടെയുള്ള കൂടുതൽ സൗകര്യങ്ങളിലേക്ക് യു.പി.ഐ എത്തുന്നതോടെ ഇന്ത്യയുടെ യു.പി.ഐ സംവിധാനം ഇന്ത്യക്കാർ എറെ ഇഷ്ടപ്പെടുന്ന യു.എ.ഇയിലും കൂടുതൽ സജീവമാാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/carrying-a-power-bank-check-the-latest-safety-rules-for-uae-airlines-2219484.html">യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !</a></strong></p>
<p>ഈ പുതിയ കാൽവെയ്പ്പ് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷമാണെന്ന് നിയോ പേ സി.ഇ.ഒ വിഭോർ മുന്ധാഡ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പെയ്മെൻ്റ് പ്ലാറ്റ്ഫോമായ യു.പി.ഐ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യൻ യാത്രികരുടെ യു.എ.ഇ സന്ദർശനം തങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ദുബായിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ബുർജ് ഖലീഫയിലെ അറ്റ് ദ ടോപ്പിലേക്ക് ഒരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. ഇതിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. പുതിയ സംവിധാനം വരുന്നതോടെ ഇന്ത്യൻ സന്ദർശകർക്ക് യു.പി.ഐ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. സങ്കീർണമായ പെയ്മെൻ്റ് സംവിധാനങ്ങൾ ഒഴിവാക്കുന്നതിലൂടെ യാത്രകൾ കൂടുതൽ ലളിതവും സുഗമവും ആക്കാൻ ഇത് സഹായിക്കും.</p>
<p><strong>English Summary</strong></p>
<p>Indian travelers visiting Dubai can now use UPI to book online tickets for "At the Top, Burj Khalifa." Enabled by a partnership between NEOPAY, NIPL, and Emaar Entertainment, this marks the first UAE attraction to accept e-commerce UPI payments, offering a seamless and familiar booking experience for Indian tourists.</p>
]]></content:encoded>
				</item>
							<item>
					<title>Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ&#8230; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ</title>
					<link>https://www.malayalamtv9.com/entertainment/kunchacko-boban-reveals-how-he-was-cast-in-aniyathipravu-and-his-first-salary-2219697.html</link>
					<pubDate>Wed, 29 Jul 2026 14:21:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/kunchacko-boban-reveals-how-he-was-cast-in-aniyathipravu-and-his-first-salary-2219697.html</guid>
					<description><![CDATA[<p>Kunchacko Boban About Aniyathipravu Movie : മലയാളികളെ സംബന്ധിച്ചിടത്തോളം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അനിയത്തിപ്രാവ് എന്ന സിനിമയായിരിക്കും. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയും അനിയത്തിപ്രാവ് ആണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം തന്റെ ആദ്യ സിനിമകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുക എന്നത് വളരെ അപൂർവതയുള്ള കാര്യമാണ്. 1997 ൽ പുറത്തിറങ്ങിയ ആ സിനിമ ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് മലയാളികൾ കാണുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kunchacko-Boban-.jpg" class="attachment-large size-large wp-post-image" alt="Kunchacko Boban" /></figure><p>മലയാളികളെ സംബന്ധിച്ചിടത്തോളം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അനിയത്തിപ്രാവ് എന്ന സിനിമയായിരിക്കും. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയും അനിയത്തിപ്രാവ് ആണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം തന്റെ ആദ്യ സിനിമകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുക എന്നത് വളരെ അപൂർവതയുള്ള കാര്യമാണ്. 1997 ൽ പുറത്തിറങ്ങിയ ആ സിനിമ ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് മലയാളികൾ കാണുന്നത്. സിനിമയിലെ സുധി എന്ന കഥാപാത്രവും പ്രണയവും പാട്ടും എന്തിന് അതിൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ബൈക്ക് വരെ ഇന്നും നൊസ്റ്റാൾജിക് ഓർമ്മയായി ആരാധകരുടെ മനസ്സിലുണ്ട്.</p>
<p>പ്രശസ്ത സംവിധായകൻ ഫാസിൽ ഒരുക്കിയ ഈ സിനിമയിലേക്ക് കുഞ്ചാക്കോ ബോബൻ എങ്ങനെ എത്തി എന്നതിനെ കുറിച്ച് അധികമാർക്കും അറിയില്ല. നടൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഉന്മാദം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അറിയാകഥകൾ വെളിപ്പെടുത്തിയത്. ഓഡിഷൻ വഴിയായിരുന്നു താൻ സിനിമയിലേക്ക് എത്തിയത്. വലിയ പ്രതീക്ഷ ഒന്നുമില്ലാതെ പോയി ഓഡിഷൻ അറ്റൻഡ് ചെയ്യുകയും തിരികെ വരികയും ചെയ്തു. താനൊരിക്കലും സെലക്ട് ആവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചു. സെലക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം പോകുന്നില്ല എന്നാണ് തീരുമാനിച്ചത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/i-was-getting-tired-of-myself-kunchacko-boban-opens-up-about-his-break-from-cinema-2219543.html">“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ</a></h3>
<p>സെലക്ട് ആയി എന്ന് വിളി വന്നപ്പോൾ തന്റെ സുഹൃത്തായ മാത്യുവും ഒപ്പം ഉണ്ടായിരുന്നു. അവനാണ് തന്നെ മോട്ടിവേറ്റ് ചെയ്തത്. ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ട് നീ പോകാതിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു അവൻ ശകാരിച്ചു. അങ്ങനെ പോയി അഭിനയിക്കുകയായിരുന്നു. ആ സിനിമയിൽ തനിക്ക് പ്രതിഫലമായി ലഭിച്ചത് 50000 രൂപയാണ്. അത് താൻ നേരെ അപ്പന്റെയും അമ്മയുടെയും കൈവശം ഏൽപ്പിച്ചു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.</p>
<p>അനിയത്തിപ്രാവിൽ താനല്ല ഡബ് ചെയ്ത്. മലയാള സിനിമയിലെ മികച്ച ഡാൻസർ മാരിൽ ഒരാളാണ് താനെന്ന് പറയുമ്പോഴും പ്രൊഫഷണൽ ഡാൻസ് ഒന്നും പ്രത്യേകിച്ച് പഠിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു. അഭിനയത്തിൽ തന്നെ തുടരാനാണ് താല്പര്യം. എന്നും സിനിമാ സംവിധാനം ചെയ്യമോ എന്ന ചോദ്യത്തിന് അത് ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം മറുപടി നൽകി. കാരണം അത് അത്ര എളുപ്പമുള്ള പരിപാടിയല്ല. സിനിമയെക്കുറിച്ച് അധികം അറിയില്ലാത്ത അവസ്ഥയാണെങ്കിൽ ചിലപ്പോൾ ചെയ്തുപോയേനെ. പക്ഷേ സിനിമയെക്കുറിച്ച് അറിഞ്ഞപ്പോൾ സംവിധാനം എന്നത് വേറെ ആഴമുള്ള ജോലിയാണെന്ന് മനസ്സിലായി എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.</p>
<h3>English Summary</h3>
<p>For Malayalis, the name of actor Kunchacko Boban immediately brings to mind the movie Aniyathipravu. It was also his debut film. It is a rarity for an actor to secure a place in the hearts of the audience with their very first movie. Even today, Malayalis watch this film—released in 1997—without it losing its freshness.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: കുടയെടുത്തോ! മഴ ഉച്ചയ്ക്ക് ശേഷം ശക്തമാകും&#8230;; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-july-29-evening-imd-issues-yellow-alert-for-8-districts-due-to-heavy-rainfall-warning-2219693.html</link>
					<pubDate>Wed, 29 Jul 2026 14:08:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-july-29-evening-imd-issues-yellow-alert-for-8-districts-due-to-heavy-rainfall-warning-2219693.html</guid>
					<description><![CDATA[<p>Kerala Weather Update Today Evening: ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/RAIN-KERALA-UPDATE.jpg" class="attachment-large size-large wp-post-image" alt="Kerala Rain Update" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്ന് ഉച്ചയക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.</p>
<p>ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-july-29-imd-issues-yellow-alert-for-7-districts-amid-heavy-rainfall-forecast-2219561.html">മഴ കനക്കും, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ</a></strong></p>
<p>ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, നാല് മണിക്കുള്ളിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>കള്ളക്കടൽ ജാഗ്രത നിർദേശം</h3>
<p>കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ തീരങ്ങളിൽ ഇന്ന് 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.</p>
<h3>അതി തീവ്ര ന്യൂന മർദ്ദം</h3>
<p>വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലുമായി അതി തീവ്ര ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഓ​ഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ഇന്നും നാളെയും കേരളത്തിൽ മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗതയിലും; ജൂലൈ 30 മുതൽ ആഗസ്റ്റ് 01 വരെ മണിക്കൂറിൽ 40–50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>വരും ദിവസങ്ങളിൽ മഴ പ്രവചനം ഇങ്ങനെ</h3>
<p><strong>യെല്ലോ അലർട്ട്</strong></p>
<ul>
<li>29 (ഇന്ന്- ബുധൻ): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്</li>
<li>30 (വ്യാഴം): ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്</li>
<li>31 (വെള്ളി): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്</li>
<li>ഓ​ഗസ്റ്റ് ഒന്ന് (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർ​ഗോഡ്</li>
<li>ഓ​ഗസ്റ്റ് രണ്ട് (ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി</li>
</ul>
<h3>English Summary:</h3>
<p>Kerala Weather Update today july 29 evening, imd issues Yellow Alert for 8 Districts due to heavy rainfall warning. Also warn kallakadal phenomenon in several coastal regions.</p>
]]></content:encoded>
				</item>
							<item>
					<title>BTS: ഗ്രാമിയോട് &#8216;നോ&#8217; പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്</title>
					<link>https://www.malayalamtv9.com/entertainment/bts-boycotts-grammys-rejects-submissions-in-protest-against-new-asian-pop-category-2219687.html</link>
					<pubDate>Wed, 29 Jul 2026 13:56:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bts-boycotts-grammys-rejects-submissions-in-protest-against-new-asian-pop-category-2219687.html</guid>
					<description><![CDATA[<p>BTS Refuses Grammy Submissions: സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ച ബിടിഎസ്, പ്രശസ്തമായ ഗ്രാമി അവാർഡിനുള്ള നാമനിർദ്ദേശ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഗ്രാമി സംഘാടകർ അടുത്തിടെ അവതരിപ്പിച്ച &#8216;ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക്&#8217; എന്ന പുതിയ വിഭാഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിടിഎസിന്റെ തീരുമാനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/bts-grammy.jpg" class="attachment-large size-large wp-post-image" alt="Bts Grammy" /></figure><p>സംഗീത ലോകത്തെ ഞെട്ടിച്ച് ബിടിഎസ്. ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ഇപ്പോഴിതാ, ബാൻഡ് എടുത്ത തീരുമാനം ആഗോള സംഗീത ലോകത്തെയും ആരാധകരായ ആർമിയെയും ഞെട്ടിച്ചിരിക്കുകയാണ്. സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ച ബിടിഎസ്, പ്രശസ്തമായ ഗ്രാമി അവാർഡിനുള്ള നാമനിർദ്ദേശ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.</p>
<h3>തീരുമാനത്തിന് പിന്നിലെ കാരണം</h3>
<p>ഗ്രാമി സംഘാടകർ അടുത്തിടെ അവതരിപ്പിച്ച 'ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക്' (Best Asian Pop Music) എന്ന പുതിയ വിഭാഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിടിഎസിന്റെ തീരുമാനം. കോടിക്കണക്കിന് ആരാധകരുള്ള ബിടിഎസ്, പ്രധാന വിഭാഗങ്ങളായ 'ആൽബം ഓഫ് ദി ഇയർ', 'റെക്കോർഡ് ഓഫ് ദി ഇയർ', 'ബെസ്റ്റ് പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്' എന്നിവയിലായിരുന്നു മുൻവർഷങ്ങളിൽ മത്സരിച്ചിരുന്നത്.</p>
<p>ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബിടിഎസ് താരങ്ങൾ തീരുമാനം അറിയിച്ചത്. "ഈ വർഷത്തെ ഗ്രാമി പുരസ്കാരങ്ങൾക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.<br />
രാജ്യത്തിന്റെയോ ഭാഷയുടെയോ വേർതിരിവുകളില്ലാതെ, സംഗീതത്തെ സംഗീതമായി തന്നെ ആളുകൾ കേൾക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.<br />
എപ്പോഴും എന്നോടൊപ്പം നിൽക്കുന്ന ആർമിക്കും മറ്റ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി." എന്നായിരുന്നു താരങ്ങളുടെ പോസ്റ്റ്.</p>
<h3>ഗ്രാമിയെ വെട്ടിലാക്കി പുതിയ വിഭാഗം</h3>
<p>ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് , 'ബെസ്റ്റ് ആർ ആൻഡ് ബി കൊളാബറേഷൻ/ ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്' തുടങ്ങിയ വിഭാഗങ്ങളാണ് ഗ്രാമി പുതുതായി സൃഷ്ടിച്ചത്. ചില വിഭാഗങ്ങളുടെ പേരുകളിൽ മാറ്റമുണ്ട്. ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് എന്ന പുതിയ വിഭാഗമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഏഷ്യൻ ആർട്ടിസ്റ്റുകളെ മാത്രം വേർതിരിച്ചു കാണിക്കുന്ന രീതിയിൽ ഒരു പ്രത്യേക കാറ്റഗറി സൃഷ്ടിക്കുന്നത് റേസിസത്തിനും വിവേചനത്തിനും വഴിവെക്കുമെന്നാണ് ബിടിഎസിന്റെയും സംഗീത നിരീക്ഷകരുടെയും അഭിപ്രായം.</p>
<p>ഏഷ്യൻ കലാകാരന്മാരെ മാറ്റിനിർത്താനുള്ള ശ്രമമായിട്ടാണ് ഈ പുതിയ വിഭാഗത്തെ പലരും കാണുന്നത്. ആഗോളതലത്തിൽ ട്രെൻഡ് സൃഷ്ടിക്കുന്ന സംഗീതത്തിന് പ്രധാന ഗ്രാമി കാറ്റഗറികളിൽ തുല്യ അവസരം നൽകുന്നതിന് പകരം, ഇത്തരത്തിൽ വേർതിരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുയരുന്നുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/bts-arirang-story-of-1896-korean-students-and-first-audio-recording-2192637.html">അരിരം​ഗ് എന്താണ്? ബിടിഎസ് പറയുന്നത് ആ ചരിത്രം</a></strong></p>
<h3>ആരാധകരുടെ പിന്തുണ</h3>
<p>ബിടിഎസിന്റെ തീരുമാനത്തെ ആരാധകരും സംഗീത പ്രേമികളും കൈയടിയോടെയാണ് സ്വീകരിച്ചത്. ഗ്രാമി ബിടിഎസിനോട് മുമ്പും വേർതിരിവ് കാണിച്ചിട്ടുണ്ടെന്ന് ആർമി പറയുന്നു. മുൻവർഷങ്ങളിൽ ബിടിഎസ് നോമിനേഷനുകളിൽ ഇടംപിടിച്ചെങ്കിലും അവസാന നിമിഷം തള്ളപ്പെടുമായിരുന്നു. ഗ്രാമി പോലുള്ള പുരസ്കാര വേദിയിലെ അംഗീകാരത്തേക്കാൾ പ്രധാനം തങ്ങളുടെ നിലപാടുകളും ഏഷ്യൻ കലാകാരന്മാരുടെ ആത്മാഭിമാനവുമാണെന്ന് തെളിയിക്കുകയാണ് ബിടിഎസ്. കെ പോപ്പിനെ അന്താരാഷ്ട്ര തലത്തിൽ പ്രധാന ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച ബിടിഎസിന്റെ ഈ തീരുമാനം, വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.</p>
<h3>English Summary:</h3>
<p>BTS has announced that it will not submit any of its music for consideration at the 2027 Grammy Awards, describing the decision as a protest against the Recording Academy’s newly introduced Best Asian Pop Music Performance category. The group said music should be appreciated for its artistic value rather than being separated by region or language</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result Today: ‘ധനലക്ഷ്മി’യുടെ ധനയോഗം ഇന്ന് ആർക്കൊപ്പം? നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ ഇതാ!</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-results-out-dhanalakshmi-dl-63-winning-numbers-declared-2219692.html</link>
					<pubDate>Wed, 29 Jul 2026 13:56:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-results-out-dhanalakshmi-dl-63-winning-numbers-declared-2219692.html</guid>
					<description><![CDATA[<p>Dhanalakshmi DL-63 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നു, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KERALA-LOTTERY-RESULT-.webp" class="attachment-large size-large wp-post-image" alt="Kerala Suvarna Keralam SK-62 Lottery Result" /></figure><p>തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ധനലക്ഷ്മി DL-63 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2026 ജൂലൈ 29-ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. എല്ലാ ബുധനാഴ്ചക:ളിലും നറുക്കെടുക്കുന്ന ധനലക്ഷി ലോട്ടറിക്ക് 50 രൂപയാണ് വില.</p>
<p>ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നു, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.</p>
<h2>ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ</h2>
<h3><strong>ഒന്നാം സമ്മാനം 1 കോടി രൂപ</strong></h3>
<p><strong>DJ 632928</strong></p>
<h3>സമാശ്വാസ സമ്മാനം 5,000 രൂപ</h3>
<p><strong>DA 632928 DB 632928 DC 632928 DD 632928 DE 632928 DF 632928 DG 632928 DH 632928 DK 632928 DL 632928 DM 632928</strong></p>
<h3>രണ്ടാം സമ്മാനം 30 ലക്ഷം രൂപ</h3>
<p><strong>DJ 199610</strong></p>
<h3>മൂന്നാം സമ്മാനം 5 ലക്ഷം രൂപ</h3>
<p><strong>DH 566400</strong></p>
<h3>നാലാം സമ്മാനം 5,000 രൂപ</h3>
<p><strong>0609 1085 2411 2629 3620 3752 3854 4114 4493 4884 5081 5085 5385 5681 6360 6838 7668 8697 9437</strong></p>
<h3>അഞ്ചാം സമ്മാനം 2,000 രൂപ</h3>
<p><strong>3383 6033 6732 8167 8246 8330</strong></p>
<h3>ആറാം സമ്മാനം 1,000 രൂപ</h3>
<p><strong>0224 0683 0716 1235 1394 1767 2183 2203 3116 3241 3373 3376 4359 4806 5627 5942 6655 6880 7197 8110 8955 9292 9566 9627 9982</strong></p>
<h3>ഏഴാം സമ്മാനം 500 രൂപ</h3>
<p><strong>0235 0392 0465 0538 0574 0650 0784 0894 0911 1015 1492 1563 1814 2066 2144 2244 2383 2661 2891 2915 3007 3081 3175 3202 3396 3490 3916 4136 4142 4179 4215 4238 4317 4387 4505 4593 4655 4891 5027 5149 5262 5426 5756 5927 6051 6071 6210 6354 6394 6717 6900 7065 7127 7153 7166 7280 7385 7393 7883 8305 8359 8416 8541 8629 9000 9128 9155 9162 9362 9415 9429 9629 9691 9728 9824 9843</strong></p>
<h3>എട്ടാം സമ്മാനം 200 രൂപ</h3>
<p><strong>0054 0080 0106 0120 0182 0783 0795 0883 1092 1153 1299 1350 1480 1482 1599 1632 1639 1719 1887 1958 2105 2208 2301 2550 2658 2723 2737 2865 2920 2995 3066 3328 3337 3618 3706 3868 3870 3899 3946 4029 4311 4720 4862 5046 5059 5214 5220 5350 5428 5458 5489 5543 5784 5785 5793 5890 6027 6076 6147 6201 6244 6251 6563 6602 6667 6729 6730 6777 6857 7004 7042 7137 7250 7299 7407 7526 7533 7709 7750 7790 7848 7884 8062 8146 8260 8481 8660 8661 8875 8945 9263 9297 9476 9526 9602</strong></p>
<h3>ഒൻപതാം സമ്മാനം 100 രൂപ</h3>
<p><strong>0004 0053 0098 0102 0141 0604 0804 0848 1017 1073 1093 1193 1335 1351 1541 1707 1835 1851 1892 2048 2067 2099 2170 2266 2713 2762 2811 2837 2961 3450 3563 3573 3596 3669 3787 3827 4015 4019 4094 4182 4219 4287 4330 4344 4444 4536 4547 4568 4612 4649 4664 4679 4726 4736 4808 4864 5011 5117 5256 5259 5286 5287 5292 5446 5563 5639 5650 5723 5729 5763 5888 5957 6053 6155 6203 6273 6305 6318 6373 6376 6396 6517 6665 6801 6836 6837 6953 6994 7115 7325 7383 7394 7398 7478 7479 7483 7503 7513 7522 7600 7644 7716 7742 7941 8014 8045 8190 8196 8205 8209 8232 8256 8398 8449 8570 8714 8774 8797 8983 8985 9032 9082 9131 9144 9205 9347 9453 9482 9553 9617 9699 9758 9765 9790 9798 9811 9836 9856</strong></p>
<p><strong>സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</strong></p>
<p>ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..</p>
<p><strong>ഹാജരാക്കേണ്ട പ്രധാന രേഖകൾ</strong></p>
<ul>
<li>സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:</li>
<li>സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്</li>
<li>ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ</li>
<li>രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ</li>
<li>സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്</li>
<li>കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം</li>
<li>ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.</li>
<li>സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.</li>
<li>വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.</li>
<li>ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.</li>
</ul>
<p><strong>English Summary</strong></p>
<p>The Kerala State Lottery Department has officially declared the results for theDhanalakshmi DL-63 today. With the ₹1 crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.</p>
]]></content:encoded>
				</item>
							<item>
					<title>IPL Brand Value: 2 ലക്ഷം കോടിയിലേക്ക്‌ ഐപിഎൽ ബിസിനസ് മൂല്യം; 300 മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന ആദ്യ ടീമായി ആർസിബി</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-business-value-reaches-200000-crore-mark-rcb-claims-top-spot-says-report-2219683.html</link>
					<pubDate>Wed, 29 Jul 2026 13:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-business-value-reaches-200000-crore-mark-rcb-claims-top-spot-says-report-2219683.html</guid>
					<description><![CDATA[<p>Houlihan Lokey IPL Valuation Report 2026: ഐപിഎൽ ബിസിനസ് എന്റർപ്രൈസ് മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വർധിച്ച് 20.6 ശതകോടി ഡോളറിൽ എത്തിയതായി ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹുലിഹാൻ ലോകി പുറത്തുവിട്ട 2026-ലെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Royal-Challengers-Bengaluru.jpg" class="attachment-large size-large wp-post-image" alt="Royal Challengers Bengaluru" /></figure><p>ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ബിസിനസ് എന്റർപ്രൈസ് മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വർധിച്ച് 20.6 ശതകോടി ഡോളറിൽ (197,024.68 കോടി രൂപ) എത്തിയതായി ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹുലിഹാൻ ലോകി പുറത്തുവിട്ട 2026-ലെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ലീഗിന്റെ സ്വതന്ത്ര ബ്രാൻഡ് മൂല്യം 10.3 ശതമാനം ഉയർന്ന് 4.3 ശതകോടി ഡോളറിലെത്തി (41,106 കോടി രൂപ). 2023 മുതൽ ബ്രാൻഡ് മൂല്യത്തിൽ 1.1 ശതകോടി ഡോളറിലധികം വർധനവാണ് ഉണ്ടായത്. ഓരോ മത്സരത്തിന്റെയും മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ, എൻഎഫ്എല്ലിന് തൊട്ടുപിന്നിലായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക നിക്ഷേപങ്ങളിലൊന്നായി ഉയർന്നുവരാൻ ഐപിഎല്ലിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>അടുത്തിടെ ഐപിഎല്ലില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ബ്ലാക്ക്‌സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്‌സ്, ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവരടങ്ങിയ കൺസോർഷ്യം 1.78 ശതകോടി ഡോളർ എന്ന റെക്കോർഡ് തുകയ്ക്ക് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നു. മിത്തൽ കുടുംബവും അദാർ പൂനാവാലയും ചേർന്ന് 1.65 ശതകോടി ഡോളർ മൂല്യത്തിൽ രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തു.</p>
<h3>മുന്നില്‍ ആര്‍സിബി</h3>
<p>ബ്രാന്‍ഡ് മൂല്യത്തില്‍ ആര്‍സിബിയാണ് മുന്നില്‍. 312.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയെന്ന സ്ഥാനം ആര്‍സിബി സ്വന്തമാക്കി. 300.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം കടക്കുന്ന ആദ്യ ക്രിക്കറ്റ് ടീമെന്ന നേട്ടവും ആർസിബി കൈവരിച്ചു. 2025-ലെ 269.0 ദശലക്ഷം ഡോളറിൽ നിന്ന് 16.0 ശതമാനം വർധനവാണിത്.</p>
<p>രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് 264.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. 2025-ലെ 242.0 ദശലക്ഷം ഡോളറിൽ നിന്ന് 9.1 ശതമാനം വളർച്ചയാണിത്. മൂന്നാം സ്ഥാനത്തെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡ് മൂല്യം 245.0 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/ryan-ten-doeschate-appointed-as-kkrs-head-of-cricket-strategy-day-after-resigning-as-team-india-assistant-coach-2219647.html">ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്</a></strong></p>
<p>നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സ് 244.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. സൺറൈസേഴ്സ് ഹൈദരാബാദ് 168.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബ് കിങ്സ് 158.0 ദശലക്ഷം യുഎസ് ഡോളറുമായി ഏഴാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസ് 157.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ എട്ടാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് 156.0 ദശലക്ഷം യുഎസ് ഡോളറോടെ ഒമ്പതാം സ്ഥാനത്തുണ്ട്. 122.0 ദശലക്ഷം യുഎസ് ഡോളർ മൂല്യവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഏറ്റവും പിന്നില്‍.</p>
<p>ആളുകൾ ഐപിഎൽ ഫ്രാഞ്ചൈസികളെ നോക്കിക്കാണുന്ന രീതി പൂർണ്ണമായും മാറിയെന്ന്‌ പഞ്ചാബ് കിങ്സിന്റെ സഹഉടമ നെസ് വാഡിയ പറഞ്ഞു. വർഷത്തിൽ രണ്ടുമാസം മാത്രം കളിക്കുന്ന ക്രിക്കറ്റ് ടീമുകളായല്ല അവരിപ്പോൾ കാണപ്പെടുന്നതെന്നും, ദീർഘകാല കായിക, വിനോദ ബിസിനസുകളായാണ് അവ കൂടുതൽ വിലയിരുത്തപ്പെടുന്നതെന്നും നെസ് വാഡിയ വ്യക്തമാക്കി.</p>
<h3>English Summary</h3>
<p>The Indian Premier League's business enterprise value grew 11.4% to reach $20.6 billion in 2026. Royal Challengers Bengaluru retained the top spot as the most valuable franchise, crossing $312 million in brand value. Kolkata Knight Riders climbed to third place, officially surpassing Chennai Super Kings in brand rankings. Landmark buyout deals and a massive shift toward digital viewership powered the league's overall commercial growth.</p>
]]></content:encoded>
				</item>
							<item>
					<title>Ramayana Masam 2026: ഒന്നല്ല ഏഴ്! ജന്മം മുഴുവൻ രാമന്റെ അനുഗ്രഹം നേടാൻ ഇത് മാത്രം ജപിക്കൂ</title>
					<link>https://www.malayalamtv9.com/religion/ramayana-masam-2026-chant-this-alone-to-receive-the-blessings-of-lord-rama-throughout-your-life-2219688.html</link>
					<pubDate>Wed, 29 Jul 2026 13:45:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/religion/ramayana-masam-2026-chant-this-alone-to-receive-the-blessings-of-lord-rama-throughout-your-life-2219688.html</guid>
					<description><![CDATA[<p>Ramayana Masam 2026: ഈ കാലയളവിൽ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണം ചൊല്ലുന്നു. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിൽ രാമായണം വായിച്ച് പൂർത്തിയാക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രായോ​ഗികമായ കാര്യമല്ല. എന്നാൽ മനസിന് സമാധാനവും സന്തോഷവും ലഭിക്കുന്നതിനും ദൈവത്തിങ്കലേക്ക് അടുക്കാനുള്ള ഏറ്റവും വലിയ എളുപ്പമായ മാർഗം എന്ന് പറയുന്നത് അവരെ പ്രീതിപ്പെടുത്തുന്നതിന് അനുയോജ്യമായ മന്ത്രങ്ങൾ ജപിക്കുക&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Lord-Rama.jpg" class="attachment-large size-large wp-post-image" alt="Lord Rama" /></figure><p>ഹിന്ദുമതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാസമാണ് രാമായണമാസം. ഈ ദിവസങ്ങളിൽ വീടുകളിൽ ക്ഷേത്രങ്ങളിലും പ്രത്യേകപൂജ്യങ്ങളും രാമായണ പാരായണവും നടക്കുന്നു. ഭഗവാൻ ശ്രീരാമനെ ഭക്തിയോടെയും ശുദ്ധിയോടെയും ആരാധിക്കുന്നത് ജീവിതത്തിൽ സകല ദുരിതങ്ങളും മാറി ഐശ്വര്യവും സമാധാനവും വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ പ്രത്യേകിച്ചും രാമായണ മാസത്തിൽ ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നു. ശ്രീരാമന്റെ അനുഗ്രഹം നേടാൻ ഏറ്റവും ഫലവത്തായ ഒരു കാര്യം രാമായണം പാരായണം ചെയ്യുക എന്നുള്ളതാണ്.</p>
<p>അതിനാൽ തന്നെ ഈ കാലയളവിൽ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണം ചൊല്ലുന്നു. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിൽ രാമായണം വായിച്ച് പൂർത്തിയാക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രായോ​ഗികമായ കാര്യമല്ല. എന്നാൽ മനസിന് സമാധാനവും സന്തോഷവും ലഭിക്കുന്നതിനും ദൈവത്തിങ്കലേക്ക് അടുക്കാനുള്ള ഏറ്റവും വലിയ എളുപ്പമായ മാർഗം എന്ന് പറയുന്നത് അവരെ പ്രീതിപ്പെടുത്തുന്നതിന് അനുയോജ്യമായ മന്ത്രങ്ങൾ ജപിക്കുക എന്നുള്ളതാണ്. അതിനാൽ ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നതിന് വേണ്ടി ജപിക്കാവുന്ന പ്രധാനപ്പെട്ട മന്ത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/photo-gallery/ramayana-maasam-2026-offer-these-five-prasads-while-worshipping-lord-rama-in-the-month-of-karkidakam-2219424.html">കർക്കിടക മാസത്തിൽ രാമനെ ആരാധിക്കുമ്പോൾ ഈ അഞ്ച് പ്രസാദങ്ങൾ സമർപ്പിക്കൂ…</a></strong></p>
<h3>രാമ മൂലമന്ത്രം അഥവാ ബീജ മന്ത്രം</h3>
<p>ഓം ശ്രീ രാമായ നമഃ..!!<br />
ഓം ശ്രീരാമായ നമഃ..!!</p>
<p>അർത്ഥം: ശ്രീരാമൻ നീതിയുടെയും സത്യത്തിന്റെയും ധർമ്മത്തിന്റെയും വ്യക്തിത്വമാണ്. അതിനാൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ നമസ്കരിക്കുന്നു.</p>
<h3>രാമ താരക മന്ത്രം</h3>
<p>ശ്രീറാം ജയറാം ജയ ജയറാം..!!<br />
ശ്രീറാം ജയറാം ജയ ജയറാം..!!</p>
<p>അർത്ഥം: നിത്യരക്ഷകനായ ശ്രീരാമനെ സ്തുതിക്കുന്നു.</p>
<h3>രാമ ഗായത്രി മന്ത്രം</h3>
<p>ഓം ദശരഥായ വിദ്മഹേ സീതാവല്ലഭായ് ധീമഹി തന്നോ രാമഃ പ്രചോദയാത്..!!<br />
ഓം ദശരഥായ വിദ്മഹേ സീതവല്ലഭായ ധീമഹി തന്നോ രാമഃ പ്രചോദയാത്..!!</p>
<p>രാമ അഷ്ടാക്ഷര മന്ത്രം</p>
<p>ഓം രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായഃ പതയേ നമഃ..!!<br />
ഓം രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായഃ പതയേ നമഃ..!!</p>
<h3>സീതാ രാമ മന്ത്രം</h3>
<p>സീതാ റാം സീതാ റാം ജയ ജയ സീതാ റാം..!!<br />
സീതാ റാം സീതാ റാം ജയ ജയ സീതാ റാം..!!</p>
<h3>രാമ രക്ഷാ സ്തോത്രം</h3>
<p>ശ്രീറാം രഘുനന്ദൻ റാം റാം ശ്രീറാം റാം ഭാരതാഗ്രജ റാം ശ്രീറാം രാമൻ ശരണം കർത്താവ് രാമ ശരണം ഭവ റാം റാം..!!<br />
ശ്രീരാമ രാമ രഘുനന്ദന രാമ രാമ... ശരണം ഭവ രാമ രാമ..!!</p>
<h3>ഹനുമാന്റെ രാമനാമ ജപം</h3>
<p>രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാം തത്തുല്യം രാമ നാമം വരാനേ..!!<br />
രാമ രാമ രാമേതി രമേ രാമേ മനോരമേ,<br />
സഹസ്രനാമ തത്തുല്യം രാമ നാമ വരണനേ..!!</p>
<h3>ENGLISH SUMMARY</h3>
<p>The Ramayana month is one of the most important months in Hinduism. During these days, special pujas and recitation of the Ramayana are performed in homes and temples. It is believed that worshipping Lord Rama with devotion and purity will remove all the miseries from one's life and bring prosperity and peace.</p>
]]></content:encoded>
				</item>
							<item>
					<title>12th Pay Commission: ശമ്പളക്കമ്മീഷൻ എവിടെ, കാലാവധി കഴിഞ്ഞിട്ടും റിപ്പോർട്ടില്ല!</title>
					<link>https://www.malayalamtv9.com/kerala/kerala-12th-pay-commission-delay-government-employees-anxious-over-salary-revision-report-2219681.html</link>
					<pubDate>Wed, 29 Jul 2026 13:29:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-12th-pay-commission-delay-government-employees-anxious-over-salary-revision-report-2219681.html</guid>
					<description><![CDATA[<p>12th Pay Commission Updates: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/12th-pay-2.jpg" class="attachment-large size-large wp-post-image" alt="12th Pay (2)" /></figure><p>സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചിട്ട് ആറുമാസമായെങ്കിലും കമ്മീഷൻ ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പള പരിഷ്കരണത്തിൽ തീരുമാനങ്ങളെടുക്കാത്തത് ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക കൂട്ടുന്നുണ്ട്.</p>
<h3>പന്ത്രണ്ടാം ശമ്പളപരിഷ്കരണം</h3>
<p>കടുത്ത സാമ്പത്തികപ്രതിസന്ധി നിലനിൽക്കെ,  നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.</p>
<p>മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ശുപാർശ സമർപ്പിച്ചില്ല. വി.പി.ജോയി കമ്മിഷന്റെ കാലാവധി മെയ് 23 ന് അവസാനിച്ചു. വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല. 11-ാം ശമ്പളക്കമ്മീഷന്റെ ശുപാർശകൾ 2021 ഏപ്രിലിൽ സർക്കാർ അംഗീകരിച്ച്, 2019 ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/business/8th-pay-commission-basic-pay-calculation-impact-of-annual-increment-hike-from-3-to-5-percentage-2219354.html"> 8-ാം ശമ്പള കമ്മീഷൻ: ഇൻക്രിമെന്റ് 5 ശതമാനമായാൽ അടിസ്ഥാന ശമ്പളം എത്രയാകും?</a></strong></p>
<h3>കമ്മീഷൻ എവിടെ?</h3>
<p>കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ സർക്കാരിന് ഇതേക്കുറിച്ച് പഠിച്ച് തക്കതായ തീരുമാനമെടുക്കാമായിരുന്നു എന്ന വിമർശനം ഉയരുന്നുണ്ട്.  പ്രവർത്തനം പൂർത്തിയാക്കാൻ ആറുമാസംകൂടി അനുവദിക്കണമെന്ന് കമ്മീഷൻ മുൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനും വ്യക്തത വന്നിട്ടില്ല.</p>
<p>കമ്മീഷൻ അധ്യക്ഷനും അംഗങ്ങൾക്കും പുറമേ അഡീഷണൽ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ 14 ജീവനക്കാരെയാണ് കമ്മീഷൻ ഓഫീസിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നത്. കാലാവധി അവസാനിച്ചതോടെ കമ്മീഷൻ അധ്യക്ഷൻ ഡോ. വി.പി. ജോയും മറ്റ് അംഗങ്ങളും ഇപ്പോൾ ഓഫീസിലേക്ക് വരാറില്ലെന്നാണ് വിവരം.</p>
<h3>സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനം</h3>
<p>സംസ്ഥാന സർക്കാർ ജീവനക്കാർക്ക് രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഇതോടെ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഉയർന്ന തുക ജീവനക്കാർക്ക് ലഭിക്കുന്നതാണ്. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശമ്പളം നേരത്തെ നൽകേണ്ടിവരും. ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2026 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആർ കുടിശികയാണ് ഓഗസ്റ്റിൽ നൽകുന്നത്. ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും.</p>
<h3>English Summary:</h3>
<p>12th Pay Commission Updates, delay in the submission of the Pay Revision Commission report has increased uncertainty among state government employees and pensioners, who have been eagerly awaiting a salary revision. Although the commission was constituted with the expectation of submitting its recommendations within a few months, the report has not yet been handed over to the government.</p>
]]></content:encoded>
				</item>
							<item>
					<title>CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!</title>
					<link>https://www.malayalamtv9.com/education/cbse-class-12-supplementary-result-2026-expected-date-and-official-website-direct-links-2219669.html</link>
					<pubDate>Wed, 29 Jul 2026 13:11:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Education]]></category>
										<guid>https://www.malayalamtv9.com/education/cbse-class-12-supplementary-result-2026-expected-date-and-official-website-direct-links-2219669.html</guid>
					<description><![CDATA[<p>CBSE Class 12th Compartment Exam Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ കംപാർട്ട്‌മെന്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള സപ്ലിമെന്ററി പരീക്ഷ വിജയകരമായി നടത്തി. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 1.63 ലക്ഷം വിദ്യാർഥികളാണ് സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷയുടെ ഫലം പരീക്ഷ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവിടും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/CBSE-2.jpg" class="attachment-large size-large wp-post-image" alt="CBSE" /></figure><p>സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ കംപാർട്ട്‌മെന്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള സപ്ലിമെന്ററി പരീക്ഷ വിജയകരമായി നടത്തി. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 1.63 ലക്ഷം വിദ്യാർഥികളാണ് സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുത്തത്. ഒരൊറ്റ ഷിഫ്റ്റിലാണ് പരീക്ഷ സംഘടിപ്പിച്ചത്. ഭൂരിഭാഗം കോർ വിഷയങ്ങളുടെയും പരീക്ഷ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും, വൊക്കേഷണൽ വിഷയങ്ങളുടേത് രാവിലെ 10:50 മുതൽ ഉച്ചയ്ക്ക് 1:30 വരെയും, തിരഞ്ഞെടുത്ത സ്കിൽ, ഇലക്ടീവ് വിഷയങ്ങളുടേത് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയുമാണ് നടന്നത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഇപ്പോൾ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.</p>
<p>പരീക്ഷയുടെ ഫലം പരീക്ഷ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവിടും. അടുത്ത ആഴ്ചയോടെയോ അല്ലെങ്കിൽ ഓഗസ്റ്റ് പകുതിയോടെയോ സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാകും.</p>
<p>തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വിജയകരമായി പൂർത്തിയായതോടെ മൂല്യനിർണയ നടപടികൾ അവസാന ഘട്ടത്തിലാണ്. വേഗത്തിലുള്ള മൂല്യനിർണയത്തിനായി ഓൺ-സ്ക്രീൻ മാർക്കിംഗ് ഡിജിറ്റൽ സംവിധാനമാണ് സിബിഎസ്ഇ ഉപയോഗിക്കുന്നത്.</p>
<h3>ഫലം പരിശോധിക്കേണ്ട വെബ്‌സൈറ്റുകള്‍</h3>
<ul>
<li><a href="https://www.cbse.gov.in/">cbse.gov.in</a></li>
<li><a href="https://results.digilocker.gov.in/">results.digilocker.gov.in</a></li>
</ul>
<h3>ഫലം പരിശോധിക്കേണ്ട വിധം:</h3>
<ol>
<li>റിസള്‍ട്ട് പുറത്തുവിട്ടതിനുശേഷം ഔദോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക</li>
<li>റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക</li>
<li>റോള്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കുക</li>
<li>നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയുന്നതാണ്. ഭാവി ആവശ്യങ്ങൾക്കായി ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.</li>
</ol>
<p><strong>Also Read: <a href="https://www.malayalamtv9.com/education/hscap-kerala-plus-one-transfer-allotment-result-2026-school-transfer-admission-guidelines-and-2nd-supplementary-allotment-schedule-2219500.html">Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?</a></strong></p>
<h3>മികച്ച അവസരം</h3>
<p>റെഗുലര്‍ ബോർഡ് പരീക്ഷകളിൽ ജയിക്കാൻ കഴിയാത്ത വിഷയങ്ങൾ എഴുതിയെടുക്കാൻ, 'കംപാർട്ട്‌മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ പരീക്ഷ മറ്റൊരു അവസരം നൽകുന്നു. 2026 ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ശേഷം, ഈ വർഷം ഏകദേശം 1.63 ലക്ഷം വിദ്യാർത്ഥികളാണ് കംപാർട്ട്‌മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.</p>
<p>വിജയിക്കുന്ന വിദ്യാർഥികൾക്ക് പുതുക്കിയ മാർക്ക് ഷീറ്റ് ഉടൻ തന്നെ ലഭിക്കും. പ്രധാന ബോർഡ് പരീക്ഷയിൽ നേരത്തെ നേടിയ പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഇതിലേക്ക് കൂട്ടിച്ചേർക്കും. ഫലപ്രഖ്യാപനത്തിനു ശേഷം റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകി വിദ്യാർഥികൾക്ക് സ്‌കോർകാർഡ് പരിശോധിക്കാം.</p>
<p>സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെ നടക്കും. ഇംഗ്ലീഷ് കോർ, ഹിന്ദി കോർ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി, സൈക്കോളജി, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ, ഹിസ്റ്ററി, ബയോടെക്നോളജി, ഓൺട്രപ്രണർഷിപ്പ്, ഹോം സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സ്, കൂടാതെ വിവിധ ഭാഷാ പേപ്പറുകൾ അടക്കമുള്ള പ്രധാന കോർ വിഷയങ്ങൾ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് നടത്തിയത്.</p>
<h3>English Summary</h3>
<p>CBSE completed the Class 12 supplementary exams in July 2026. The compartment exam results are expected in mid-August 2026. Students can check their scores on the official CBSE websites. Passing students will receive an updated digital scorecard for admissions.</p>
]]></content:encoded>
				</item>
							<item>
					<title>Gardening: ചിരട്ട വെറുതെ കളയരുത്! പണം ചെലവാക്കാതെ ഗാർഡൻ ഭംഗിയാക്കാം</title>
					<link>https://www.malayalamtv9.com/photo-gallery/smart-coconut-shell-garden-ideas-you-must-try-diy-garden-hacks-2219645.html</link>
					<pubDate>Wed, 29 Jul 2026 13:06:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/smart-coconut-shell-garden-ideas-you-must-try-diy-garden-hacks-2219645.html</guid>
					<description><![CDATA[<p>Coconut Shell Garden Ideas: നമ്മൾ പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഒന്നാണ് ചിരട്ട. എന്നാൽ ഇവ ഉപയോഗിച്ച് നിങ്ങളുടെ ​ഗാ‍‍‍‍ർഡനെ അതീവ മനോഹരമാക്കാൻ സാധിക്കുമെന്ന് അറിയാമോ? പണം ചെലവാക്കാതെ, പ്രകൃതിദത്തമായ രീതിയിൽ തോട്ടം അലങ്കരിക്കാനും ചെടികൾ വളർത്താനും ചിരട്ടകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിഞ്ഞാലോ</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/coconut-shell-3-1.jpg" class="attachment-large size-large wp-post-image" alt="Coconut Shell (3)" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2219645 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/coconut-shell-3.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell (3)" aria-describedby="gallery-5-2219676" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/coconut-shell-3.jpg 150w, https://images.malayalamtv9.com/uploads/2026/07/coconut-shell-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2219676'>
				വീടുകളിൽ കറിവച്ച ശേഷം നമ്മൾ പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഒന്നാണ് ചിരട്ട. എന്നാൽ ഇവ ഉപയോഗിച്ച് വീട്ടുതോട്ടത്തെ അതീവ മനോഹരമാക്കാൻ സാധിക്കുമെന്ന് അറിയാമോ? പണം ചെലവാക്കാതെ, പ്രകൃതിദത്തമായ രീതിയിൽ തോട്ടം അലങ്കരിക്കാനും ചെടികൾ വളർത്താനും ചിരട്ടകൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. (Image Credit source: Getty Image)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/coconut-shell-4.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell (4)" aria-describedby="gallery-5-2219675" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/coconut-shell-4.jpg 150w, https://images.malayalamtv9.com/uploads/2026/07/coconut-shell-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2219675'>
				ചിരട്ടയുടെ അടിഭാഗത്ത് ചെറിയ ഡ്രെയിനേജ് സുഷിരമിട്ട് കയറോ ചരടോ ഉപയോഗിച്ച് മരക്കൊമ്പുകളിലോ വരാന്തയിലോ തൂക്കിയിടാം. മണിപ്ലാന്റ് പോലുള്ള ചെടികൾ വളർത്താൻ ഇവ വളരെ അനുയോജ്യമാണ്. വിത്തുകൾ പാകി തൈകളാക്കാൻ പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം ചിരട്ടകൾ ഉപയോഗിക്കാം.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/coconut-shell.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell" aria-describedby="gallery-5-2219679" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/coconut-shell.jpg 150w, https://images.malayalamtv9.com/uploads/2026/07/coconut-shell.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2219679'>
				മണ്ണും ജൈവവളവും നിറച്ച് വിത്ത് പാകിയ ശേഷം, തൈകൾ വളരുമ്പോൾ ചിരട്ടയോടെ തന്നെ മണ്ണിലേക്ക് നടാവുന്നതാണ്. ചിരട്ട ക്രമേണ മണ്ണിൽ ലയിച്ചുചേരും. അതുപോലെ, ചെറിയ കയറുകൾ ഉപയോഗിച്ച് മരക്കൊമ്പുകളിൽ ചിരട്ട തൂക്കിയിട്ട് അതിൽ ധാന്യങ്ങളോ കുടിവെള്ളമോ നിറച്ചു വയ്ക്കാം. ഇത് നിങ്ങളുടെ തോട്ടത്തിലേക്ക് ധാരാളം പക്ഷികളെ ആകർഷിക്കും.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/coconut-shell-1.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell (1)" aria-describedby="gallery-5-2219678" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/coconut-shell-1.jpg 150w, https://images.malayalamtv9.com/uploads/2026/07/coconut-shell-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2219678'>
				ചിരട്ടയുടെ അടിഭാഗത്ത് വളരെ ചെറിയ ദ്വാരമിട്ട് ചെടികളുടെ ചുവട്ടിൽ സ്ഥാപിച്ചാൽ വെള്ളം പതുക്കെ തുള്ളിയായി മണ്ണിലേക്ക് ഇറങ്ങും. വേനൽക്കാലത്ത് ചെടികൾ ഉണങ്ങിപ്പോകാതിരിക്കാൻ ഇത് ഫലപ്രദമാണ്. ചിരട്ട ചെറിയ കഷണങ്ങളാക്കി ഉടച്ച് ചെടികളുടെ ചുവട്ടിൽ വിതറുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/coconut-shell-2.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell (2)" aria-describedby="gallery-5-2219677" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/coconut-shell-2.jpg 150w, https://images.malayalamtv9.com/uploads/2026/07/coconut-shell-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2219677'>
				ചിരട്ടകളിൽ ആകർഷകമായ വർണ്ണങ്ങളിൽ പെയിന്റ് ചെയ്ത് തോട്ടത്തിൽ വയ്ക്കാം. കൂടാതെ ചെടിത്തടങ്ങൾക്ക് ചുറ്റും അതിരുകളായി ചിരട്ട നിരത്തി വെക്കുന്നത് തോട്ടത്തിന് ഒരു പരമ്പരാഗത ലുക്ക് നൽകും. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളും ചിരട്ടയിൽ നിറച്ച് സൂക്ഷിച്ചാൽ ചെറിയ തോതിലുള്ള കമ്പാസ്റ്റ് തയ്യാറാക്കാം.

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണമെന്നാണ് ഉദ്ദേശിച്ചത്, സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി</title>
					<link>https://www.malayalamtv9.com/kerala/kerala-cm-vd-satheesan-denies-misogyny-allegations-clarifies-remarks-on-cooking-recipe-practice-2219670.html</link>
					<pubDate>Wed, 29 Jul 2026 13:04:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-cm-vd-satheesan-denies-misogyny-allegations-clarifies-remarks-on-cooking-recipe-practice-2219670.html</guid>
					<description><![CDATA[<p>CM VD Satheesan : സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. താൻ ഒരിക്കലും സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ പ്രസംഗം മുഴുവൻ കേൾക്കാതെ ഒന്ന് രണ്ടു വാക്കുകൾ മാത്രം എടുത്ത് വളച്ചൊടിച്ചതാണ് വിവാദം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/VD-Satheesan-1.jpg" class="attachment-large size-large wp-post-image" alt="Vd Satheesan" /></figure><p><strong>തിരുവനന്തപുരം : </strong>സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. താൻ ഒരിക്കലും സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ പ്രസംഗം മുഴുവൻ കേൾക്കാതെ ഒന്ന് രണ്ടു വാക്കുകൾ മാത്രം എടുത്ത് വളച്ചൊടിച്ചതാണ് വിവാദം. തന്റെ അമ്മ മരിച്ചിട്ട് 27 വർഷമായി എന്നും പണ്ട് അമ്മയുടെ കയ്യിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം മികച്ച രുചികൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കണം എന്നാണ് താൻ ഉദ്ദേശിച്ചത്. പക്ഷേ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.</p>
<p>അമ്മമാർ തങ്ങളുടെ മരുമക്കളായി വരുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ രുചിക്കൂട്ടുകൾ പകർന്നു നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ആരോപിച്ചാണ് വിവാദങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് സ്ത്രീവിരുദ്ധ പരാമർശം ആണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഒക്കെ ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ ഭാഗം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ നേരിട്ട് പ്രതികരിച്ചിരുന്നില്ല.</p>
<h3>Also Read: <a href="https://www.malayalamtv9.com/kerala/sabu-m-jacob-responds-to-akhil-marars-allegation-twenty-20-not-for-power-or-money-2219595.html">പണവും അധികാരവും തേടിവരുന്നവര്‍ക്ക് പറ്റിയ ഇടമല്ല ട്വന്റി 20 , അഖില്‍ മാരാര്‍ക്ക് സാബു എം ജേക്കബ്ബിന്റെ മറുപടി</a></h3>
<p>എഡിജിപി എം ആർ അജിത് കുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം വിശദീകരണം നൽകി. വിഷയത്തിൽ പ്രത്യേക ധൃതി ഒന്നും കാണിക്കാതെ കാര്യങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ മുന്നോട്ടു പോയത്. എഡിജിപിക്കെതിരെ കൃത്യമായ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് നടപടി ഉണ്ടായത്. എന്നാൽ സ്വാഭാവികമായ ഈ പ്രവർത്തിയെ എഡിജിപിക്ക് സംരക്ഷണം നൽകുന്നു എന്ന രീതിയിൽ ചില മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാരിന് നടപടി സ്വീകരിക്കുക സാധ്യമല്ല. കൃത്യമായി നടപടിക്രമങ്ങൾ പാലിച്ചതു കൊണ്ടാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് സർക്കാരിന് തിരിച്ചടി ഉണ്ടാകാതിരുന്നത്. ഇത്തരം വിഷയങ്ങളിൽ സമചിത്തതയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്ത് പദ്ധതികൾ അനന്തമായി നീളുന്ന സാഹചര്യം ഒഴിവാക്കാൻ സുപ്രധാന തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കീഴിൽ 5 ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവരും. സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലാളി സംഘടനകളും ആയും താൻ നേരിട്ട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കോഴിക്കോട് അധ്യാപികമാർ അറസ്റ്റിലായ സംഭവം ഏറെ ഞെട്ടൽ ഉളവാക്കുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<h3>English Summary</h3>
<p>V.D. Satheesan has responded to allegations that he made misogynistic remarks. He addressed the controversy while speaking to the media after the cabinet meeting. He stated that he had never made any misogynistic comments, noting that the controversy arose because a couple of words were taken out of context and distorted without listening to his entire speech.</p>
]]></content:encoded>
				</item>
							<item>
					<title>Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും</title>
					<link>https://www.malayalamtv9.com/entertainment/dhyan-sreenivasan-clarifies-what-he-said-about-thalapathy-vijays-charity-work-2219671.html</link>
					<pubDate>Wed, 29 Jul 2026 13:01:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/dhyan-sreenivasan-clarifies-what-he-said-about-thalapathy-vijays-charity-work-2219671.html</guid>
					<description><![CDATA[<p>Dhyan Sreenivasan:ഞാൻ പറഞ്ഞത് വിജയി ചാരിറ്റി ചെയ്യുന്നതുപോലെ നമ്മൾ ചാരിറ്റി ചെയ്ത് കണ്ണിൽ പൊടി ഇടാമെന്ന് അജു പറഞ്ഞു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത് ഞങ്ങൾ ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത് എന്നും ധ്യാൻ വിശദീകരണം നൽകുന്നു.അങ്ങനെ ഒരു പരാമർശം നടത്തിയതിന്റെ പേരിൽ താൻ ഇന്ന് രാവിലെ കൂടി ചീത്തവിളി കേട്ടു എന്നും ധ്യാൻ പറയുന്നു. നമ്മൾ ഒരു കാര്യം പറഞ്ഞിട്ട് ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ട ഉത്തരവാദിത്യം നമുക്കുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dhyan-Sreenivasan-Vijay.jpg" class="attachment-large size-large wp-post-image" alt="Dhyan Sreenivasan, Vijay" /></figure><p>ഇപ്പോൾ വ്യക്തതകളുടെ കാലമാണെന്ന് തോന്നുന്നു. ഒരാൾ ഒരു കാര്യം പറഞ്ഞു കഴിഞ്ഞാൽ അത് ഒന്നോ രണ്ടോ തവണ കേട്ടാലും കേൾക്കുന്നവന് മനസ്സിലാകണമെന്നില്ല അത് കേൾക്കുന്നവന്റെ മൂഡ് അനുസരിച്ച് ഇരിക്കും. ചിലത് അവർ ഉദ്ദേശിക്കുന്ന ടോണിൽ ആയിരിക്കില്ല മറ്റുള്ളവരുടെ ടോൺ. അങ്ങനെ മൊത്തത്തിൽ പറയുന്നവനും കേൾക്കുന്നവനും തമ്മിൽ ഒരു ക്ലാരിഫിക്കേഷൻ കുറവാണ് സോഷ്യൽ മീഡിയയിൽ മൊത്തത്തിൽ നടക്കുന്നത്. കഴിഞ്ഞദിവസം താൻ പറഞ്ഞ ഒരു കാര്യത്തിലെ വ്യക്തതയുമായി നടിയും അവതാരകയുമായ പേളി മാണി രംഗത്തെത്തിയിരുന്നു.</p>
<p>ഡൽഹിയിലെ ജന്ദർ മന്ദറിലെ കുട്ടികളുടെ പ്രതിഷേധത്തെ താൻ പറഞ്ഞ അല്ലെങ്കിൽ ഉദ്ദേശിച്ച ടോണിൽ അല്ല നിങ്ങൾ വായിച്ചത് എന്ന ഒരു വിശദീകരണം ആയിരുന്നു പേളി മാണി നൽകിയത്. അതുപോലെ വിജയുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയിൽ നിങ്ങൾ ഞാൻ ഉദ്ദേശിച്ചതല്ല ഉദ്ദേശിച്ചത് എന്നാണ് ഇപ്പോൾ ധ്യാൻ ശ്രീനിവാസനും പറയുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/photo-gallery/pearle-maaney-getting-criticism-on-her-clarification-video-about-her-cjp-protest-post-2219638.html">വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്</a></strong></p>
<p>അത് മറ്റൊന്നുമല്ല നടൻ വിജയുമായി ബന്ധപ്പെട്ട് ധ്യാൻ നടത്തിയ ചില പരാമർശങ്ങൾ ആണ്. അതിൽ വിജയിയുടെ മുഖ്യമന്ത്രി ആയിട്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയുമായി ബന്ധപ്പെടുത്തി ധ്യാൻ പറഞ്ഞ ചില പരാമർശങ്ങൾ അദ്ദേഹത്തെ ഏറെയിലാക്കിയിരുന്നു. അതിനൊപ്പം തന്നെ ഇപ്പോൾ മറ്റൊരു വിമർശനത്തിന് കാരണമാവുകയാണ് ധ്യാൻ ശ്രീനിവാസൻ വിജയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങൾ. തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതക്ക് ഒരു കുറവും ഇല്ലെങ്കിലും ഈ കാര്യത്തിൽ നടൻ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്.</p>
<h3>അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത്....</h3>
<p>വിജയ് ഫാൻ ആയിട്ടുള്ള എന്റെ കൂടെ സുഹൃത്തായ ഒരു തമിഴനാണ് ഇതിനെക്കുറിച്ച് തന്നെ ഫോൺ വിളിച്ചു സംസാരിച്ചത് എന്നും ഈ സാഹചര്യത്തിൽ താൻ അതിനെക്കുറിച്ച് വ്യക്തത വരുത്തുവാൻ ആഗ്രഹിക്കുന്നു എന്നുമാണ് ധ്യാൻ പറയുന്നത്. വിജയിയുടെ ചാരിറ്റി കണ്ണിൽ പൊടിയാണ് എന്ന് പറഞ്ഞത് ശരിയായില്ല എന്നാണത്രേ ആ സുഹൃത്ത് തന്നെ വിളിച്ചു പറഞ്ഞത്. എന്നാൽ ഇതിൽ പറയാനുള്ളത് വിജയിയുടെ ചാരിറ്റിയെ അല്ല കുറ്റം പറഞ്ഞത്. ഞാൻ പറഞ്ഞത് വിജയി ചാരിറ്റി ചെയ്യുന്നതുപോലെ നമ്മൾ ചാരിറ്റി ചെയ്ത് കണ്ണിൽ പൊടി ഇടാമെന്ന് അജു പറഞ്ഞു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത് ഞങ്ങൾ ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത് എന്നും ധ്യാൻ വിശദീകരണം നൽകുന്നു.</p>
<p>അങ്ങനെ ഒരു പരാമർശം നടത്തിയതിന്റെ പേരിൽ താൻ ഇന്ന് രാവിലെ കൂടി ചീത്തവിളി കേട്ടു എന്നും ധ്യാൻ പറയുന്നു. നമ്മൾ ഒരു കാര്യം പറഞ്ഞിട്ട് ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ട ഉത്തരവാദിത്യം നമുക്കുണ്ട്. ചില സമയങ്ങളിൽ നമ്മളോട് കൈവിട്ടുപോകും അങ്ങനെയുള്ള സാഹചര്യങ്ങൾ അതിൽ വ്യക്തത വരുത്തുകയും മാപ്പ് പറയേണ്ടതാണെങ്കിൽ അത് പറയുകയും വേണം എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>These are some of the remarks made by Dhyan regarding actor Vijay. Among them, some of the remarks made by Dhyan regarding Trisha during Vijay's swearing-in ceremony as the Chief Minister had made him a target. Along with this, now some of the remarks made by Dhyan Sreenivasan regarding Vijay's charity are also causing another criticism.</p>
]]></content:encoded>
				</item>
							<item>
					<title>ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്</title>
					<link>https://www.malayalamtv9.com/photo-gallery/ryan-ten-doeschate-appointed-as-kkrs-head-of-cricket-strategy-day-after-resigning-as-team-india-assistant-coach-2219647.html</link>
					<pubDate>Wed, 29 Jul 2026 11:57:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ryan-ten-doeschate-appointed-as-kkrs-head-of-cricket-strategy-day-after-resigning-as-team-india-assistant-coach-2219647.html</guid>
					<description><![CDATA[<p>Ryan Ten Doeschate Rejoins Kolkata Knight Riders: റയാൻ ടെൻ ഡോഷേറ്റ്  തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ഫ്രാഞ്ചൈസിയുടെ &#8216;ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി&#8217; ആയിട്ടാണ് നിയമനം. നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള ക്രിക്കറ്റ് തന്ത്രങ്ങൾ, പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, ടീം വികസനം എന്നിവയുടെ മേൽനോട്ടം വഹിക്കുകയാണ് ചുമതല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg" class="attachment-large size-large wp-post-image" alt="Ryan Ten Doeschate" /></figure><p>
		<style type="text/css">
			#gallery-6 {
				margin: auto;
			}
			#gallery-6 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-6 img {
				border: 2px solid #cfcfcf;
			}
			#gallery-6 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-6' class='gallery galleryid-2219647 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-6-2219648" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2219648'>
				ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം രാജി വെച്ചതിന് പിന്നാലെ റയാൻ ടെൻ ഡോഷേറ്റ്  തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ഫ്രാഞ്ചൈസിയുടെ &#8216;ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി&#8217; ആയിട്ടാണ് നിയമനം. നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള ക്രിക്കറ്റ് തന്ത്രങ്ങൾ, പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, ടീം വികസനം എന്നിവയുടെ മേൽനോട്ടം വഹിക്കുകയാണ് ചുമതല. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനാകുന്നതിന് മുമ്പ് റയാൻ ടെൻ ഡോഷേറ്റ് നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്നു (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-2.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-6-2219649" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2219649'>
				 സ്കൗട്ടിംഗ്, താരങ്ങളുടെ തിരഞ്ഞെടുപ്പ്, സ്ക്വാഡ് പ്ലാനിംഗ്, പ്രകടന വിലയിരുത്തൽ എന്നിവയ്ക്കുള്ള തന്ത്രപരമായ ദിശയ്ക്ക് റയാൻ നേതൃത്വം നൽകുമെന്ന്‌ നൈറ്റ് റൈഡേഴ്സ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.  എല്ലാ നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികളിലും അദ്ദേഹം കോച്ചിംഗ് ടീമുകളുമായി ചേർന്ന് പ്രവർത്തിക്കും. സിപിഎല്ലിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐഎൽടി20-യിലെ അബുദാബി നൈറ്റ് റൈഡേഴ്സ്, എംഎൽസിയിലെ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നിവയുടെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. ഡോഷെറ്റ് കെകെആറിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-3.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-6-2219650" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2219650'>
				അദ്ദേഹത്തെ വീണ്ടും നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന്‌ നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സിഇഓ വെങ്കി മൈസൂർ പറഞ്ഞു. അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും, ഫ്രാഞ്ചൈസി തലം മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് വരെയുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്തും ഈ ചുമതലയ്ക്ക് അദ്ദേഹത്തെ ഏറ്റവും അനുയോജ്യനാക്കുന്നു. നൈറ്റ് റൈഡേഴ്സ് ആവാസവ്യവസ്ഥയിലുടനീളം വളർച്ചയുടെ അടുത്ത ഘട്ടത്തിന് രൂപം നൽകാൻ അദ്ദേഹം സഹായിക്കുമെന്നും വെങ്കി മൈസൂര്‍ പറഞ്ഞു. നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയതില്‍ ഡോഷെറ്റ് സന്തോഷം പ്രകടിപ്പിച്ചു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-5.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-6-2219652" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-5.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2219652'>
				നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ആവേശഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള കോച്ചിംഗ്, അനലിറ്റിക്സ് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ച് സ്കൗട്ടിംഗ്/പ്ലെയർ ഡെവലപ്മെന്റ് സിസ്റ്റങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും, ദീർഘകാല ക്രിക്കറ്റ് തന്ത്രം രൂപപ്പെടുത്താനുമുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. 2011-ല്‍ കളിക്കാരനായാണ് ഡോഷെറ്റ് ആദ്യം നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. 2012, 2014 വർഷങ്ങളിൽ കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ അദ്ദേഹവും ടീമിലുണ്ടായിരുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-4.jpg" class="attachment-thumbnail size-thumbnail" alt="Ryan Ten Doeschate" aria-describedby="gallery-6-2219651" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Ryan-Ten-Doeschate-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2219651'>
				പിന്നീട് 2022-ൽ കോച്ചിംഗ് സംഘത്തിന്റെ പ്രധാന ഭാഗമായി മാറി. 2024-ൽ കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഐപിഎൽ ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിലും പങ്കാളിയായി. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകസ്ഥാനം ഒഴിയുന്ന കാര്യം യുകെയിൽ വെച്ചുതന്നെ ടെൻ ഡോഷേറ്റ് ബിസിസിഐയെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് രാജി.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Honda ADV160 : ആ കുറവും തീർന്നു&#8230; ഇന്ത്യയിലെ ആദ്യത്തെ ഫ്ലക്സ് ഫ്യുവൽ സ്കൂട്ടറുമായി ഹോണ്ട!</title>
					<link>https://www.malayalamtv9.com/technology/honda-to-introduce-indias-first-e85-flex-fuel-scooter-price-mileage-and-features-2219646.html</link>
					<pubDate>Wed, 29 Jul 2026 11:57:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/honda-to-introduce-indias-first-e85-flex-fuel-scooter-price-mileage-and-features-2219646.html</guid>
					<description><![CDATA[<p>Honda ADV160 Scooter Review : അങ്ങനെ സ്കൂട്ടറുകളിലും ഫ്ലക്സ് ഫ്യുവൽ വിപ്ലവം സംഭവിക്കുകയാണ്. ഹോണ്ടയാണ് ഇക്കാര്യത്തിൽ വലിയൊരു ചുവടുവെയ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലക്സ് ഫ്യുവൽ സ്കൂട്ടറിനെ അവതരിപ്പിരിക്കുകയാണ് ഹോണ്ട ഇപ്പോൾ. ഇ 85 ഫ്യുവലിൽ വരെ സു​ഗ​ഗമായി ഓടാൻ കഴിയുന്നു ADV160 എന്ന സ്കൂട്ടറിനെയാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരക്കുന്നത്. കാറുളിലും ബൈക്കുകളിലും ഇതിനോടകം ഇ 85 ഫ്ലക്സ് ഫ്യുവൽ സപ്പോർട്ട് ചെയ്യുന്ന വെർഷനുകൾ ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Honda-Flex-Fuel-Scooter.jpg" class="attachment-large size-large wp-post-image" alt="Honda Flex Fuel Scooter" /></figure><p>അങ്ങനെ സ്കൂട്ടറുകളിലും ഫ്ലക്സ് ഫ്യുവൽ വിപ്ലവം സംഭവിക്കുകയാണ്. ഹോണ്ടയാണ് ഇക്കാര്യത്തിൽ വലിയൊരു ചുവടുവെയ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലക്സ് ഫ്യുവൽ സ്കൂട്ടറിനെ അവതരിപ്പിരിക്കുകയാണ് ഹോണ്ട ഇപ്പോൾ. ഇ 85 ഫ്യുവലിൽ വരെ സു​ഗ​ഗമായി ഓടാൻ കഴിയുന്നു ADV160 എന്ന സ്കൂട്ടറിനെയാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരക്കുന്നത്. കാറുളിലും ബൈക്കുകളിലും ഇതിനോടകം ഇ 85 ഫ്ലക്സ് ഫ്യുവൽ സപ്പോർട്ട് ചെയ്യുന്ന വെർഷനുകൾ ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തീർത്തും അപ്രതീക്ഷിതം ആയിട്ടാണ് ഹോണ്ട ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നത്.</p>
<p>ഭാവിയിലെ ഗതാഗത സംവിധാനങ്ങൾക്കായുള്ള തങ്ങളുടെ സമീപനത്തിൽ, ബാറ്ററി-ഇലക്ട്രിക് വാഹനങ്ങൾക്ക് പകരമായല്ല, മറിച്ച് അവയ്ക്കൊപ്പം തന്നെ പരി​ഗണിക്കാവുന്ന ഓപ്ഷനായാണ് E85 ഫ്ലക്സ് ഫ്യുവൽ വാഹനങ്ങളെ അവതരിപ്പിക്കുന്നത് എന്ന് കമ്പനി പറയുന്നു. 2009-ൽ ബ്രസീലിൽ 'CG ടൈറ്റൻ മിക്സ്' (CG Titan Mix) അവതരിപ്പിച്ചതോടെയാണ് ഹോണ്ടയുടെ ഫ്ലെക്സ്-ഫ്യുവൽ (flex-fuel) യാത്ര ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിൾ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ആ പദ്ധതിയിൽ നിന്ന് ലഭിച്ച അനുഭവസമ്പത്താണ് ഇപ്പോൾ ADV160 പോലുള്ള ഉൽപ്പന്നങ്ങളിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/photo-gallery/how-to-wash-electric-scooter-proper-way-tips-2219456.html">വെറുതെ പോയി അങ്ങ് വെള്ളം ഒഴിക്കല്ലെ…. പണി മേടിക്കും! ഇലക്ട്രിക് വാഹനങ്ങൾ ഇങ്ങനെ വേണം കഴുകാൻ</a></h3>
<p>E0 മുതൽ E85 വരെയുള്ള ഏത് അളവിലുള്ള എത്തനോൾ മിശ്രിതത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് 'ADV160' എന്ന സ്കൂട്ടർ മോഡൽ. ഉപയോഗിക്കുന്ന ഇന്ധന മിശ്രിതത്തിനനുസരിച്ച് ഇതിലെ സംവിധാനം സ്വയം ക്രമീകരിക്കപ്പെടും. ഇന്ത്യയിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യത്തെ ഫ്ലെക്സ്-ഫ്യൂവൽ സ്കൂട്ടർ കൂടിയാണ് ADV160 എന്നത് ശ്രദ്ധേയമാണ്.16.3hp കരുത്തും 14.9Nm ടോർക്കും നൽകുന്ന 156.9 cc ലിക്വിഡ്- കൂൾഡ് എൻജിനാണ് ADV160-ൽ ഉള്ളത്. ഹീറോ സൂം 160 ( Hero Xoom 160 ), യമഹ എറോക്സ് 155 ( Yamaha Aerox 155) എന്നിവയായിരിക്കും വിപണിയിൽ ഈ സ്കൂട്ടറിന്റെ പ്രധാന എതിരാളികൾ. വാഹത്തിന്റെ രൂപവും ഏവരെയും ആകർഷിക്കുന്നതാണ്.</p>
<p>ADV160-നൊപ്പം ഒരു ഇലക്ട്രിക് സ്കൂട്ടറും റോഡ്‌സ്റ്റർ, ക്രൂയിസർ, അഡ്വഞ്ചർ വിഭാഗങ്ങളിലുള്ള മോട്ടോർസൈക്കിളുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിവിധതരം പവർട്രെയിൻ (എൻജിൻ / മോട്ടോർ) സാങ്കേതികവിദ്യകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പുതിയ സ്കൂട്ടറിന് 1,30,000 മുതൽ 1,60,000 വരെയാകും വാഹനത്തിന്റെ വില വരുക.</p>
<h3>English Summary</h3>
<p>The flex-fuel revolution is now extending to scooters as well. Honda has taken a major step in this direction by unveiling India's first flex-fuel scooter. The company has introduced the ADV160, a scooter capable of running smoothly on fuel blends of up to E85. Versions of cars and motorcycles supporting E85 flex-fuel have already been launched in India.</p>
]]></content:encoded>
				</item>
							<item>
					<title>Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ&#8230; നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്</title>
					<link>https://www.malayalamtv9.com/photo-gallery/pearle-maaney-getting-criticism-on-her-clarification-video-about-her-cjp-protest-post-2219638.html</link>
					<pubDate>Wed, 29 Jul 2026 11:25:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/pearle-maaney-getting-criticism-on-her-clarification-video-about-her-cjp-protest-post-2219638.html</guid>
					<description><![CDATA[<p>Pearle Maaney Getting Criticized:നീറ്റ് യുജി പരീക്ഷയുടെ ക്രമക്കേടിനെ തുടർന്ന് ഡൽഹിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് കുറിച്ച് നിലപാട് പറഞ്ഞതാണ് പേളി മാണി ആദ്യം തന്നെ എയറിലെത്തുവാൻ കാരണം. പ്രതിഷേധം മതിയാക്കി കുട്ടികളോട് വീട്ടിൽ പോകാൻ ആയിരുന്നു പേളി മാണിയുടെ ആഹ്വാനം.അതിനു പിന്നാലെ തന്റെ ഇഷ്ട നിറം കാവിയാണെന്നും പറഞ്ഞ് എത്തിയ മറ്റൊരു പോസ്റ്റും പേളിക്ക് ആളുകളിൽ നിന്നും കൂടുതൽ വിദ്വേശം വരുത്തിവെക്കുവാൻ കാരണമായി. 5.7 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന താരത്തിന്&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg" class="attachment-large size-large wp-post-image" alt="Pearle Maaney" /></figure><p>
		<style type="text/css">
			#gallery-7 {
				margin: auto;
			}
			#gallery-7 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-7 img {
				border: 2px solid #cfcfcf;
			}
			#gallery-7 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-7' class='gallery galleryid-2219638 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney" aria-describedby="gallery-7-2219643" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2219643'>
				ഒരൊറ്റ നിലപാട് കൊണ്ട് ഏയറിലോട്ടും അതിന് വ്യക്തത വരുത്താൻ പോയി ഇപ്പോൾ സ്പേസിലോട്ടും എത്തിയ അവസ്ഥയാണ് നടിയും അവതാരകയുമായ പേളി മാണിയുടേത്. നീറ്റ് യുജി പരീക്ഷയുടെ ക്രമക്കേടിനെ തുടർന്ന് ഡൽഹിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് കുറിച്ച് നിലപാട് പറഞ്ഞതാണ് പേളി മാണി ആദ്യം തന്നെ എയറിലെത്തുവാൻ കാരണം. പ്രതിഷേധം മതിയാക്കി കുട്ടികളോട് വീട്ടിൽ പോകാൻ ആയിരുന്നു പേളി മാണിയുടെ ആഹ്വാനം.(IMAGE CREDIT SOURCE: TV9 NETWORK)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-3.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (3)" aria-describedby="gallery-7-2219641" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2219641'>
				അതിനു പിന്നാലെ തന്റെ ഇഷ്ട നിറം കാവിയാണെന്നും പറഞ്ഞ് എത്തിയ മറ്റൊരു പോസ്റ്റും പേളിക്ക് ആളുകളിൽ നിന്നും കൂടുതൽ വിദ്വേശം വരുത്തിവെക്കുവാൻ കാരണമായി. 5.7 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന താരത്തിന് വെറും രണ്ടുദിവസം കൊണ്ട് 5 ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് ഒറ്റ നിലപാട് കൊണ്ട് താരം നഷ്ടപ്പെടുത്തിയത്. പറഞ്ഞതിൽ പിഴവ് പറ്റി പോയതോടെ പേളിയും രണ്ടു മൂന്നു ദിവസത്തേക്ക് സോഷ്യൽ മീഡിയയുടെ പ്രദേശത്തേക്ക് പോലും വന്നില്ല. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-1-1.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (1)" aria-describedby="gallery-7-2219639" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-1-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2219639'>
				എന്നാൽ താരത്തിനെതിരായ സോഷ്യൽ മീഡിയ ക്യാമ്പയിൻ വളരെ ശക്തമായി സജീവമായി തന്നെ ഉണ്ടായിരുന്നു. ഇവളെയാണ് സ്നേഹിച്ചത് ഇപ്പോൾ തനിനിറം പുറത്തുകാട്ടി ഇടിയെ പേടിച്ചിട്ടായിരിക്കാം ബിജെപിയെ പിന്തുണയ്ക്കുന്നത് കയ്യിൽ കാശുണ്ടെങ്കിൽ ആർക്കും വീട്ടിൽ സുഖമായി ഇരിക്കാം എന്നിങ്ങനെ ആളുകൾ വിമർശനവുമായി രംഗത്തെത്തി. 
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-4.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (4)" aria-describedby="gallery-7-2219642" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2219642'>
				ഇപ്പോഴിതാ പിണങ്ങിപ്പോയ ഫോളോവേഴ്സിനെ വീണ്ടും തിരിച്ചെത്തിക്കുന്നതിനായി പേളി പങ്കുവെച്ച ഒരു വിശദീകരണം വീഡിയോ ആണ് താരത്തെ ഇപ്പോൾ സ്പേസിൽ എത്തിച്ചിരിക്കുന്നത്. പറഞ്ഞുപോയതിലെ തെറ്റോ കുറ്റബോധമോ അല്ലായിരുന്നു, താൻ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നതിന് ഇംഗ്ലീഷിൽ നൽകിയ പോസ്റ്റിന് മലയാളത്തിൽ ഒരു തർജ്ജമ ക്ലാസ് ആയിരുന്നു പേളി മാണി പങ്കുവെച്ചത്. അതായത് അവരുടെ വാക്കുകളിലല്ല പ്രശ്നം നമ്മൾ വായിച്ച ടോണിലാണെന്ന തരത്തിലാണ് പേളി വിശദീകരണം നൽകിയത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-2.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (2)" aria-describedby="gallery-7-2219640" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2219640'>
				ഈ ക്ലാരിഫിക്കേഷൻ പോലും സത്യസന്ധമായി തോന്നുന്നില്ല എന്ന് തോന്നിയവർ ഇവിടെ ഉണ്ട്.പലർക്കും അഭിനയം പോലെ തോന്നിട്ടുണ്ടാവും ഇതെന്നും പലരും ഇതോടുകൂടി പേളിയുടെ വീഡിയോ കാണുന്നത് അവസാനിപ്പിക്കുകയാണെന്നും കുറിച്ചു. സീരിയസ് ആയി പറഞ്ഞതാണോ,എങ്കിൽ നല്ല ആർട്ടിഫിഷ്യലായിട്ടുണ്ട്,പതിവ് പോലെ എന്റെ അഭിനയം ഗംഭീരം ആയിട്ടുണ്ട്&#8230; പക്ഷേ പടം പൊട്ടും, സത്യം പറഞ്ഞാൽ യൂട്യൂബിൽ അൺസബസ്ക്രൈബ് ചെയ്യാൻ ഓർത്തില്ല ഇങ്ങനെ ഒരു വീഡിയോ ഇട്ടു ഓർമിപ്പിച്ചതിനു നന്ദി എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Silverstorm IPO: മാറും സിൽവർസ്റ്റോമിന്റെ മുഖച്ഛായ! ഐപിഒ -യിൽ നേടിയത് 82 കോടിയുടെ വൻ നിക്ഷേപം</title>
					<link>https://www.malayalamtv9.com/business/silver-storm-ipo-successfully-closes-theme-park-operator-raises-over-rs-82-crore-2219626.html</link>
					<pubDate>Wed, 29 Jul 2026 11:01:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/silver-storm-ipo-successfully-closes-theme-park-operator-raises-over-rs-82-crore-2219626.html</guid>
					<description><![CDATA[<p>Silver Storm IPO Details: തൃശൂർ ആസ്ഥാനമായ സിൽവർസറ്റോമിന്റെ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരിയുടെ രണ്ടിരട്ടിയോളം അപേക്ഷകളാണ് ലഭിച്ചത്. 83.85 ലക്ഷം ഓഹരികൾക്കാണ് നിക്ഷേപകരെ ലഭിച്ചത്. ആങ്കർ നിക്ഷേപത്തിലൂടെ കമ്പനി കഴിഞ്ഞ 23ന് 22 കോടി രൂപ സ്വരൂപിച്ചിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/silver-storm.jpg" class="attachment-large size-large wp-post-image" alt="Silver Storm" /></figure><p>ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര - തീം പാർക്ക് ശൃംഖലയായ 'സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ' (Silverstorm Parks &amp; Resorts Ltd) പ്രാരംഭ ഓഹരി വിൽപ്പന വിജയകരമായി പൂർത്തിയായി. ബിഎസ്ഇ എസ്എംഇ (BSE SME) പ്ലാറ്റ്‌ഫോം വഴി നടത്തിയ ഐപിഒയിലൂടെ ആകെ 82.43 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്ന് സമാഹരിച്ചത്.</p>
<p>തൃശൂർ ആസ്ഥാനമായ സിൽവർസറ്റോമിന്റെ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരിയുടെ രണ്ടിരട്ടിയോളം അപേക്ഷകളാണ് ലഭിച്ചത്. 83.85 ലക്ഷം ഓഹരികൾക്കാണ് നിക്ഷേപകരെ ലഭിച്ചത്. 45.46 ലക്ഷം ഓഹരികളാണ് കമ്പനി വിൽപനയ്ക്ക് വച്ചത്. 123-133 രൂപയായിരുന്നു പ്രൈസ് ബാൻഡ്. 1000 ഓഹരിയുടെ 2 ലോട്ടുകളായിട്ടായിരുന്നു ഐപിഒ നടത്തിയത്. ആങ്കർ നിക്ഷേപത്തിലൂടെ കമ്പനി കഴിഞ്ഞ 23ന് 22 കോടി രൂപ സ്വരൂപിച്ചിരുന്നു. 31ന് ലിസ്റ്റ് ചെയ്യും.</p>
<h3>സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങൾ</h3>
<p>ജൂലൈ 24 മുതൽ 28 വരെയായിരുന്നു ഐപിഒയിൽ അപേക്ഷിക്കാനുള്ള സമയം. ബിഡ്ഡിംഗ് അവസാനിച്ചപ്പോൾ വിവിധ വിഭാഗങ്ങളിലെ നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർ (QIB) വിഭാഗം 1.81 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇതോടെ, 31.02 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/business/what-is-ksfe-pravasi-chitty-how-it-works-and-key-benefits-explained-2219411.html"> എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി? പ്രവര്‍ത്തനം എങ്ങനെ?</a></strong></p>
<p>നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) 3.19 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 37.64 കോടി രൂപയുടെ അപേക്ഷകളും റീട്ടെയിൽ നിക്ഷേപകർ (RII) 1.41 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 38.73 കോടിയുടെ അപേക്ഷകളും ലഭിച്ചു.</p>
<p>ഐപിഒയ്ക്ക് തൊട്ടുമുമ്പ് ആങ്കർ നിക്ഷേപകരിൽ നിന്ന് 21.97 കോടി രൂപ കമ്പനി സ്വരൂപിച്ചിരുന്നു. ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജരായി വിവ്രോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും, രജിസ്ട്രാറായി എംയുഎഫ്ജി ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിച്ചു. സമാഹരിച്ച ഓഹരികളുടെ അലോട്ട്മെന്റ് പൂർത്തിയാക്കി ജൂലൈ 31-ന് സിൽവർസ്റ്റോം ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 123 രൂപ മുതൽ 133 രൂപ വരെയായിരുന്നു പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്.</p>
<h3>സിൽവർസ്റ്റോം കമ്പനി</h3>
<p>അതിരപ്പിള്ളിയിലും ജാംഷഡ്പൂരിലും സിൽവർ സ്റ്റോം, സ്നോ സ്റ്റോം എന്നീ ബ്രാൻഡുകളിൽ തീം പാർക്കുകളും റിസോർട്ടുകളും പ്രവർത്തിപ്പിക്കുന്ന പ്രമുഖ വിനോദസഞ്ചാര സ്ഥാപനമാണ് സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള സിൽവർ സ്റ്റോം ടൂറിസം കേന്ദ്രം ആഭ്യന്തര വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കുമെല്ലാം പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.</p>
<p>അമ്യൂസ്‌മെന്റ് പാർക്ക്, വാട്ടർ പാർക്ക്, ഇൻഡോർ സ്നോ പാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്ക്ക് പുറമെ കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് തുടങ്ങിയ പുതിയ ആകർഷണങ്ങളും ഓണം പ്രമാണിച്ച് ഒരുക്കുന്നുണ്ട്.  രണ്ടര പതിറ്റാണ്ടിലേറെയായി അതിരപ്പിള്ളിയിലെ സിൽവർസ്റ്റോം മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളർന്നുവെന്നും, ജാംഷഡ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് മാനേജിങ് ഡയറക്ടർ പറഞ്ഞു.</p>
<h3>English Summary:</h3>
<p>Silverstorm Parks &amp; Resorts Limited has successfully concluded its Rs 82.43 crore Initial Public Offering (IPO), receiving a positive response from investors across all categories. The Qualified Institutional Buyers (QIB) segment was subscribed 1.81 times, attracting applications worth Rs 31.02 crore.</p>
]]></content:encoded>
				</item>
							<item>
					<title>പണവും അധികാരവും തേടിവരുന്നവര്‍ക്ക് പറ്റിയ ഇടമല്ല ട്വന്റി 20 , അഖില്‍ മാരാര്‍ക്ക് സാബു എം ജേക്കബ്ബിന്റെ മറുപടി</title>
					<link>https://www.malayalamtv9.com/kerala/sabu-m-jacob-responds-to-akhil-marars-allegation-twenty-20-not-for-power-or-money-2219595.html</link>
					<pubDate>Wed, 29 Jul 2026 10:47:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/sabu-m-jacob-responds-to-akhil-marars-allegation-twenty-20-not-for-power-or-money-2219595.html</guid>
					<description><![CDATA[<p>Akhil Marar ; അഖിൽ മാരാർക്ക് മറുപടിയുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് രം​ഗത്ത്. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി20യെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചാണ് അഖിൽ മാരാർ ട്വൻ്റി20 പാർട്ടിയിലേക്ക് വന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Akhil-Marar-Sabu-M-Jacob.jpg" class="attachment-large size-large wp-post-image" alt="Akhil Marar, Sabu M Jacob" /></figure><p><strong>കൊച്ചി :</strong> അഖിൽ മാരാർക്ക് മറുപടിയുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് രം​ഗത്ത്. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി20യെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചാണ് അഖിൽ മാരാർ ട്വൻ്റി20 പാർട്ടിയിലേക്ക് വന്നത്. കൊട്ടാരക്കര സീറ്റ് ട്വൻ്റി20ക്ക് നൽകാമെന്ന് എൻ.ഡി.എ. നേത്യത്വം ഉറപ്പ് നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തിൽ സീറ്റ് ലഭിച്ചില്ല. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാർട്ടി നൽകിയത്.</p>
<p>തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാൻ അഖിലിന് താൽപര്യമില്ലായിരുന്നുവെങ്കിൽ മത്സരിക്കേണ്ടിയിരുന്നില്ല. 2015 മുതൽ പഞ്ചായത്ത്, നിയമസഭ, പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും പൂർണ്ണ ചെലവുകൾ വഹിച്ചത് പാർട്ടിയാണ്. ഇത്തവണയും നിയമസഭയിലേയ്ക്ക് മത്സരിച്ച 19 സ്ഥാനർത്ഥികളുടെയും മുഴുവൻ ചിലവുകളും പാർട്ടിയാണ് വഹിച്ചത്. ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികൾ മുടക്കേണ്ടി വന്നിട്ടില്ല.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/bigg-boss-star-and-director-akhil-marar-quits-twenty-twenty-serious-allegations-against-sabu-m-jacob-2219407.html">നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ മരിക്കാം! സാബുവിന് സ്വന്തം കാര്യം മാത്രം… അന്നേ പ്രശ്നങ്ങൾ ഉണ്ടായി! ട്വന്റി ട്വന്റി വിട്ട് അഖിൽ മാരാർ</a></h3>
<p>കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര, 'എ ക്ലാസ്' സീറ്റായി പരിഗണിച്ചാണ് പാർട്ടി മത്സരത്തിന് ഇറങ്ങിയത്. മറ്റ് രണ്ട് മുന്നണികളെക്കാളും മികച്ച പ്രവർത്തനവും എൻ.ഡി.എ. മുന്നണിക്ക് തൃക്കാക്കരയിൽ കാഴ്ച്ചവയ്ക്കാൻ സാധിച്ചു. ഇലക്ഷന് ശേഷം കൊല്ലം ജില്ല കേന്ദ്രീകരിച്ച് ട്വൻ്റി20 പാർട്ടിയെ ശക്തിപ്പെടുത്താൻ കൊല്ലം ജില്ലയുടെ പ്രസിഡൻ്റ് സ്ഥാനം അഖിൽ ആവശ്യപ്പെട്ടിരുന്നു. അഖിലിൻ്റ ഈ ആവശ്യത്തിൽ നിന്നു തന്നെ വ്യക്തമാണ് തിരഞ്ഞെടുപ്പ് വേളയിലോ, അതിന് ശേഷമോ ട്വൻ്റി20 പാർട്ടിയിൽ നിന്ന് യാതൊരുവിധ തിക്താനുഭവങ്ങളും ഉണ്ടായിട്ടില്ലായെന്നത്. തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായിരുന്നുവെന്നതിനപ്പുറം അഖിൽ പാർട്ടിയുടെ ബൂത്ത് മുതൽ സംസ്ഥാനം വരെയുള്ള ഒരു ഘടകത്തിൻ്റെയും ഭാരവാഹിയല്ല എന്നും സാബു എം ജേക്കബ് പറയുന്നു.</p>
<p>ഇന്നലെയാണ് സാബുവിന് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടത്. വ്യക്തിപരമായ താൽപര്യങ്ങൾക്കാണ് സാബു മുൻ​ഗണന നൽകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നെ സാബു ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല, കൊട്ടാരക്കരയിൽ സീറ്റ് നൽകാം എന്ന വാഗ്ദാനത്തിലാണ് തന്നെ മത്സരിപ്പിക്കാനായി ഇറങ്ങിയത്. അത് നൽകിയില്ല പിന്നീട് തൃപ്പൂണിത്തറയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നും അഖിൽ മാരാർ ആരോപിച്ചിരുന്നു.</p>
<h3>English Summary</h3>
<p>Twenty20 Party President Sabu M. Jacob has responded to Akhil Marar. Sabu M. Jacob stated that Twenty20 is not the right organization for those driven by the pursuit of money, power, and positions. Akhil Marar had approached the Twenty20 party expressing interest in contesting the Assembly election from the Kottarakkara constituency.</p>
]]></content:encoded>
				</item>
							<item>
					<title>CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ</title>
					<link>https://www.malayalamtv9.com/sports/commonwealth-games-2026-day-7-india-full-schedule-timings-events-and-medal-matches-2219582.html</link>
					<pubDate>Wed, 29 Jul 2026 09:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/commonwealth-games-2026-day-7-india-full-schedule-timings-events-and-medal-matches-2219582.html</guid>
					<description><![CDATA[<p>CWG 2026 Day 7 India Schedule: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ മലയാളി താരങ്ങളായ മുരളി ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ന് മത്സരത്തിനിറങ്ങും. ബോക്‌സിങില്‍ ആറു താരങ്ങള്‍ക്ക് മെഡല്‍ ഉറപ്പാക്കാന്‍ ഒരു ജയം മാത്രം മതി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Murali-Sreeshankar.jpg" class="attachment-large size-large wp-post-image" alt="Murali Sreeshankar" /></figure><p>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ മലയാളി താരങ്ങളായ മുരളി ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ന് മത്സരത്തിനിറങ്ങും. ബോക്‌സിങില്‍ ആറു താരങ്ങള്‍ക്ക് മെഡല്‍ ഉറപ്പാക്കാന്‍ ഒരു ജയം മാത്രം മതി. ഭാരോദ്വഹനത്തിൽ സഞ്ജനയിലൂടെയും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. പാരാ അത്‌ലറ്റിക്‌സിൽ ദേവേന്ദർ കുമാർ, സാഗർ തായാത്ത്, മുഹമ്മദ് ബേസിൽ എം, ദിലീപ് മഹാദു ഗാവിത് എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്.</p>
<h3>ഇന്ത്യയുടെ ഇന്നത്തെ ഷെഡ്യൂള്‍</h3>
<p>ഉച്ചയ്ക്ക് രണ്ട്‌ മണിക്ക് വെയ്റ്റ്‌ലിഫ്റ്റിംഗിൽ വനിതകളുടെ 77 കിലോഗ്രാം ഫൈനൽ മെഡൽ പോരാട്ടത്തിൽ സഞ്ജന ഇന്ത്യയ്ക്കായി മത്സരിക്കുന്നതോടെയാണ് ഇന്നത്തെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 3:12 ന് നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹിറ്റ്സിൽ സാജൻ പ്രകാശും അനീഷ് എസ്. ഗൗഡയും പൂളിലിറങ്ങും.</p>
<p>പുരുഷന്മാരുടെ ഷോട്ട് പുട്ട് യോഗ്യതാ റൗണ്ടിൽ ഉച്ചകഴിഞ്ഞ് 3.35 മണിക്ക് തജീന്ദർപാൽ സിങ് തൂർ (ഗ്രൂപ്പ് എ), സമർദീപ് സിങ് ഗിൽ (ഗ്രൂപ്പ് ബി) എന്നിവർ മത്സരിക്കും. വൈകുന്നേരം 3:44 ന് പാരാ നീന്തലിൽ പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ S7 ഹിറ്റ്സിൽ സുയാഷ് നാരായൺ ജാഥവും ചൈതന്യ ബിശ്വാസ് കുൽക്കർണിയും മത്സരിക്കും.</p>
<p>വൈകുന്നേരം 4.02 മണിക്ക് നടക്കുന്ന പുരുഷന്മാരുടെ 200 മീറ്റർ ഹീറ്റ്സിൽ അനിമേഷ് കുജൂർ (ഹീറ്റ് 4) കളത്തിലിറങ്ങും. വൈകുന്നേരം 4:45 ന് വനിതകളുടെ 51 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സാക്ഷി ചൗധരി നോർത്തേൺ അയർലൻഡിന്റെ കെയ്റ്റ്‌ലിൻ ഫ്രയേഴ്‌സിനെ നേരിടും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/sharmila-dhankar-creates-history-with-indias-first-para-athletics-gold-at-commonwealth-games-2026-2219311.html">Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍</a></strong></p>
<p>5:30 ന് വനിതകളുടെ 70 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ അരുന്ധതി ചൗധരി ന്യൂസിലാൻഡിന്റെ മോർഗൻ ഹെൻഡേഴ്സണുമായി ഏറ്റുമുട്ടും. 6:15 ന് പുരുഷന്മാരുടെ 60 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ സച്ചിൻ സിവാച്ച് ബോട്സ്വാനയുടെ ട്രെഷർ മൊറേമിയുമായി പോരാടും.</p>
<p>രാത്രി 7:00 മണിക്ക് പുരുഷന്മാരുടെ 80 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ അങ്കുഷ് യാദവ് സെയ്‌ഷെൽസിന്റെ ജേഡ് മിക്കോക്കിനെയും, 7:30 ന് പുരുഷന്മാരുടെ 90+ കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ നരേന്ദർ ബർവാൾ സമോവയുടെ മൈക്കിൾ സെക്കോയെയും നേരിടും.</p>
<p>രാത്രി 11:00 മണിക്ക് ബോക്സിംഗിൽ വനിതകളുടെ 57 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ജെയ്‌സ്മിൻ ലംബോറിയ ഇംഗ്ലണ്ടിന്റെ എലിസ് ഗ്ലിന്നിനെ നേരിടും. രാത്രി 11:51 ന് നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഫൈനൽ (യോഗ്യത നേടുകയാണെങ്കിൽ) പോരാട്ടത്തിൽ സാജൻ പ്രകാശും അനീഷ് എസ്. ഗൗഡയും മത്സരിക്കും.</p>
<p>രാത്രി 11.54-ന്‌ നടക്കുന്ന പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിൽ ഇന്ത്യയുടെ മുരളി ശ്രീശങ്കറും ലോകേഷ് സത്യനാഥനും മെഡൽ പോരാട്ടത്തിനിറങ്ങും (മെഡൽ മത്സരം). അര്‍ധരാത്രിക്ക് ശേഷവും നിര്‍ണായക മത്സരങ്ങളുണ്ട്. പുലർച്ചെ 12.03-ന്‌ (ജൂലൈ 30) നടക്കുന്ന പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ യശസ് പാലാക്ഷ, സന്തോഷ് കുമാർ തമിളരശൻ എന്നിവർ മത്സരിക്കും. രാത്രി 12:31 ന് വനിതകളുടെ ഷോട്ട്പുട്ട് ഫൈനലിൽ മൻപ്രീത് കൗർ മെഡൽ ലക്ഷ്യമിട്ടിറങ്ങും. പുലർച്ചെ 2.05-ന് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഫൈനലിൽ പാരുൾ ചൗധരി മെഡലിനായി പോരാടും.</p>
<h3>English Summary</h3>
<p>India targets crossing the 20-medal mark on Day 7 of CWG 2026.Long jumper Murali Sreeshankar leads India's medal hopes in the athletics final. Six Indian boxers will fight in the quarterfinals to guarantee medals. Athletes in weightlifting, swimming, and shot put are also set to compete.</p>
]]></content:encoded>
				</item>
							<item>
					<title>Ashadh Purima 2026 Grah Gochar: മകരം ഉൾപ്പടെ രാശികളുടെ ഭാ​ഗ്യം തെളിയുന്നു!ആഷാഢ പൂർണ്ണിമയിൽ സമസപ്തക് രാജയോഗം</title>
					<link>https://www.malayalamtv9.com/photo-gallery/ashadh-purima-2026-grah-gochar-the-fate-of-the-zodiac-signs-including-capricorn-is-revealed-samasaptak-raja-yoga-on-july-29-2219586.html</link>
					<pubDate>Wed, 29 Jul 2026 09:14:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/photo-gallery/ashadh-purima-2026-grah-gochar-the-fate-of-the-zodiac-signs-including-capricorn-is-revealed-samasaptak-raja-yoga-on-july-29-2219586.html</guid>
					<description><![CDATA[<p>Ashadh Purima 2026 Grah Gochar Lucky Zodiac SIgns: ഈ ശുഭദിനത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ദേവന്മാരുടെ ഗുരുവായ വ്യാഴവും മനസ്സിന്റെ പ്രതീകമായ ചന്ദ്രനും ഇടയിൽ ഒരു മഹത്തായ സംയോജനം രൂപപ്പെടുന്നു. ഇത് ശുഭകരമായ സമസപ്തക് രാജയോഗം രൂപം കൊള്ളും. പ്രധാനമായും ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.<br />
രാശിക്കാർക്ക് ഈ സംക്രമണം തൊഴിൽ ബിസിനസ് രംഗത്ത് ഒരു അനുഗ്രഹമായി മാറും.  ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. വളരെ കാലമായി വൈകിയിരുന്ന സ്ഥാനക്കായറ്റമോ ഇൻഗ്രിമെന്റ്&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Ashadh-Purima-2026.jpg" class="attachment-large size-large wp-post-image" alt="Ashadh Purima 2026" /></figure><p>
		<style type="text/css">
			#gallery-8 {
				margin: auto;
			}
			#gallery-8 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-8 img {
				border: 2px solid #cfcfcf;
			}
			#gallery-8 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-8' class='gallery galleryid-2219586 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ashadh-Purima-2026.jpg" class="attachment-thumbnail size-thumbnail" alt="Ashadh Purima 2026" aria-describedby="gallery-8-2219592" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ashadh-Purima-2026.jpg 150w, https://images.malayalamtv9.com/uploads/2026/07/Ashadh-Purima-2026.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2219592'>
				ഇന്ന് ആഷാഢ പൂർണിമ. ഈ ശുഭദിനത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ദേവന്മാരുടെ ഗുരുവായ വ്യാഴവും മനസ്സിന്റെ പ്രതീകമായ ചന്ദ്രനും ഇടയിൽ ഒരു മഹത്തായ സംയോജനം രൂപപ്പെടുന്നു. ഇത് ശുഭകരമായ സമസപ്തക് രാജയോഗം രൂപം കൊള്ളും. പ്രധാനമായും ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Medam-41.jpg" class="attachment-thumbnail size-thumbnail" alt="Medam (41)" aria-describedby="gallery-8-2219596" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Medam-41.jpg 150w, https://images.malayalamtv9.com/uploads/2026/07/Medam-41.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2219596'>
				 മേടം: മേടം രാശിക്കാർക്ക് ഈ സംക്രമണം തൊഴിൽ ബിസിനസ് രംഗത്ത് ഒരു അനുഗ്രഹമായി മാറും.  ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. വളരെ കാലമായി വൈകിയിരുന്ന സ്ഥാനക്കായറ്റമോ ഇൻഗ്രിമെന്റ് നിങ്ങൾക്ക് ലഭിച്ചേക്കാം. പുതിയ ബിസിനസ് ഇടപാടുകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Karkidakam-6.jpg" class="attachment-thumbnail size-thumbnail" alt="Karkidakam (6)" aria-describedby="gallery-8-2219593" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Karkidakam-6.jpg 150w, https://images.malayalamtv9.com/uploads/2026/07/Karkidakam-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2219593'>
				കർക്കിടകം: കർക്കിടക രാശിയിൽ സൂര്യനും വ്യാഴവും ഒന്നിച്ചു നിൽക്കുന്നതിനാൽ ഈ രാശിയിൽ ജനിച്ചവരുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമൂഹിക നിലയും അന്തസ്സും വർദ്ധിക്കും. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങൾക്ക് നല്ല വഴികൾ തുറന്നു. ദാമ്പത്യ ജീവിതവും പ്രണയ ജീവിതവും മികച്ച ആയിരിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Thulam-25.jpg" class="attachment-thumbnail size-thumbnail" alt="Thulam (25)" aria-describedby="gallery-8-2219597" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Thulam-25.jpg 150w, https://images.malayalamtv9.com/uploads/2026/07/Thulam-25.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2219597'>
				 തുലാം : സുലാക്ക് ഈ ശുഭകരമായ സമ്മേളനം ഭൗതിക സുഖങ്ങളിൽ വർദ്ധനവ് കൊണ്ടുവരും. പുതിയ വാഹനമോ വീഡിയോ വാങ്ങുവാനുള്ള നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടേക്കാം. മാനസിക സമ്മർദ്ദം കുറയുകയും കുടുംബാന്തരീക്ഷം സന്തോഷകരമായി തുടരുകയും ചെയ്യും.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Makaram-19.jpg" class="attachment-thumbnail size-thumbnail" alt="Makaram (19)" aria-describedby="gallery-8-2219594" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Makaram-19.jpg 150w, https://images.malayalamtv9.com/uploads/2026/07/Makaram-19.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2219594'>
				 മകരം: നിങ്ങളുടെ രാശിയിൽ ചന്ദ്രനും സൂര്യനും വ്യാഴവും നിങ്ങളുടെ നേരെ വരുന്നതിനാൽ മകരം രാശിക്കാർക്ക് പല നേട്ടങ്ങളാണ് കൈവരിക്കാൻ സാധിക്കുക. പങ്കാളി തങ്ങൾ ഗണ്യമായ ലാഭം നൽകും പുതിയ പദ്ധതികൾ ആരംഭിക്കാൻ ഇത് നല്ല സമയമാണ്. മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും വേഗത്തിലാക്കാനും ഇത് സഹായിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ&#8230;</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-how-much-gst-is-charged-on-the-500-rupees-ticket-2219430.html</link>
					<pubDate>Wed, 29 Jul 2026 08:30:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-how-much-gst-is-charged-on-the-500-rupees-ticket-2219430.html</guid>
					<description><![CDATA[<p>How Much GST Is Included in the Kerala Lottery Onam Thiruvonam Bumper BR 111: 500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില. ഭാഗ്യം പരീക്ഷിക്കാനായി ഇതിനകം തന്നെ നിരവധിയാളുകള്‍ ടിക്കറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ പല ലോട്ടറി വില്‍പന കേന്ദ്രങ്ങളിലും ഓണം ബമ്പറെടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 500 രൂപ മുടക്കുകയാണെങ്കില്‍ 30 കോടി രൂപ വരെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Lottery-Onam-Thiruvonam-Bumper-BR-111-Ticket-GST.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Onam Thiruvonam Bumper Br 111 Ticket Gst" /></figure><p>കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ജനപ്രിയമായ ലോട്ടറിയാണ് ഓണം ബമ്പര്‍. അഞ്ച് ബമ്പര്‍ ലോട്ടറികള്‍ കേരള ഭാഗ്യക്കുറി വകുപ്പ് വിപണിയില്‍ എത്തിക്കുന്നുണ്ടെങ്കിലും, ഇത്രയേറെ സമ്മാനത്തുകയുള്ള ലോട്ടറി വേറെയില്ല. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ ഓണം ബമ്പര്‍ ഭാഗ്യക്കുറി എടുക്കാറുണ്ട്, ഈ വര്‍ഷത്തെ ഭാഗ്യം ആരെയാകും തേടിയെത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ലോട്ടറി പ്രേമികള്‍.</p>
<p>500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില. ഭാഗ്യം പരീക്ഷിക്കാനായി ഇതിനകം തന്നെ നിരവധിയാളുകള്‍ ടിക്കറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ പല ലോട്ടറി വില്‍പന കേന്ദ്രങ്ങളിലും ഓണം ബമ്പറെടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 500 രൂപ മുടക്കുകയാണെങ്കില്‍ 30 കോടി രൂപ വരെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.</p>
<p>എന്നാല്‍ ഇത്രയേറെ സമ്മാനങ്ങളുമായി വിപണിയിലെത്തിയ ലോട്ടറിയില്‍ നിന്ന് കേരള സംസ്ഥാന സര്‍ക്കാരിനേക്കാള്‍ ലാഭം നേടാന്‍ പോകുന്നത് കേന്ദ്ര സര്‍ക്കാരാണ്. നികുതിയിനത്തില്‍ ചെറിയ സംഖ്യയൊന്നുമില്ല സര്‍ക്കാര്‍ വാങ്ങിക്കുന്നത്. ഒരു ലോട്ടറിയില്‍ നിന്ന് എത്ര രൂപ കേന്ദ്ര സര്‍ക്കാരിന് നികുതി നല്‍കണമെന്ന് നോക്കാം.</p>
<h3>കേന്ദ്രത്തിന് നല്‍കുന്ന നികുതി</h3>
<p>ഓണം ബമ്പര്‍ ലോട്ടറി വില്‍പന വഴി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത്. ടിക്കറ്റ് വില്‍പനയിലൂടെയും സമ്മാനനികുതിയിലൂടെയുമാണിത്. ജിഎസ്ടി 40 ശതമാനം, സമ്മാനനികുതി 30 ശതമാനം എന്നിങ്ങനെയാണ്. ടിക്കറ്റ് വിലയായ 500 രൂപയുടെ 40 ശതമാനം ജിഎസ്ടി നല്‍കണം, അതായത് 200 രൂപ. ഇതിന്റെ പകുതി കേന്ദ്ര ജിഎസ്ടിയാണ്. ടിക്കറ്റിനൊന്ന് 100 രൂപയോളം ഇത്തരത്തില്‍ നേടാനാകും. ഇതിന് പുറമെ ഒന്നാം സമ്മാനമായ 30 കോടിയില്‍ നിന്ന് 30 ശതമാനം സമ്മാനനികുതി, 4 ശതമാനം സെസ് എന്നിങ്ങനെയും കേന്ദ്രം ഈടാക്കുന്നതാണ്, ഇത് ഏകദേശം 9.36 കോടി രൂപയുണ്ടാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-what-to-do-if-you-win-the-first-prize-and-where-to-submit-the-ticket-2219371.html" target="_blank" rel="noopener">Onam Bumper 2026: ഓണം ബമ്പര്‍ ഒന്നാം സമ്മാനം കിട്ടിയാല്‍ എന്ത് ചെയ്യണം; ടിക്കറ്റ് എവിടെ സമര്‍പ്പിക്കാം?</a></strong></p>
<h3>ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന</h3>
<ol>
<li>ഒന്നാം സമ്മാനം- 30 കോടി രൂപ</li>
<li>രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്</li>
<li>മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്</li>
<li>നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്</li>
<li>ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്</li>
<li>എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്</li>
<li>ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്</li>
<li>സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്</li>
</ol>
<h3>നറുക്കെടുപ്പ് എന്ന് നടക്കും?</h3>
<p>ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26നാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. എന്നാല്‍ ചിലപ്പോള്‍ നറുക്കെടുപ്പ് തീയതിയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. തീയതി മാറ്റാന്‍ സാധ്യതയുണ്ടെങ്കില്‍ ലോട്ടറി വകുപ്പ് അറിയിക്കും.</p>
<p><em><strong>(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)</strong></em></p>
<h3>English Summary</h3>
<p>The Kerala Lottery Onam Thiruvonam Bumper BR 111 ticket is priced at 500 Rupees, with GST included in the cost. This article explains how much tax is included in the ticket price, how the amount is distributed, and what portion goes to the state government.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2-6-stations-incomplete-on-poonamallee-vadapalani-line-despite-safety-clearance-2219578.html</link>
					<pubDate>Wed, 29 Jul 2026 08:29:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2-6-stations-incomplete-on-poonamallee-vadapalani-line-despite-safety-clearance-2219578.html</guid>
					<description><![CDATA[<p>Chennai Metro Phase 2 Updates: ഉദ്ഘാടനം ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാകാത്ത സ്റ്റേഷനുകൾ മറികടന്നുകൊണ്ട് മാത്രമായിരിക്കും സർവീസ് നടത്താൻ സാധിക്കുക. സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/chennai-metro-47.jpg" class="attachment-large size-large wp-post-image" alt="Chennai Metro (47)" /></figure><p><strong>ചെന്നൈ:</strong> ചെന്നൈ മെട്രോ ഫേസ് 2 പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട പൂനമല്ലി ബൈപാസ് - വടപളനി പാതയുടെ ഉദ്ഘാടനം വൈകും. സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും, ഈ റൂട്ടിലെ 6 പ്രധാന സ്റ്റേഷനുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല. കേന്ദ്ര സർക്കാരിന്റെ ഉദ്ഘാടന തീയതിക്കാമായി കാത്തിരിക്കുമ്പോഴാണ് സ്റ്റേഷനുകളുടെ നിർമ്മാണത്തിൽ വലിയ കാലതാമസം നേരിടുന്നത്.</p>
<p>ഇടനാഴിയിലെ ആറ് സ്റ്റേഷനുകൾ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 14.6 കിലോമീറ്റർ നീളമുള്ള ഇടനാഴിക്ക് ഇതിനകം തന്നെ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. സാങ്കേതികമായി പ്രവർത്തനത്തിന് തയ്യാറാണ്. എന്നിരുന്നാലും, കേന്ദ്രം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തതിനാൽ സർവീസ് ആരംഭിച്ചിട്ടില്ല.</p>
<p>ഉദ്ഘാടനം ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാകാത്ത സ്റ്റേഷനുകൾ മറികടന്നുകൊണ്ട് മാത്രമായിരിക്കും സർവീസ് നടത്താൻ സാധിക്കുക. സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്.</p>
<h3>തടസ്സമെന്ത്?</h3>
<p>ആറ് സ്റ്റേഷനുകളിൽ റൂഫിംഗ്, ക്ലാഡിംഗ്, ഗ്രാനൈറ്റ് ഫ്ലോറിംഗ്, പ്രവേശന കവാടങ്ങൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ ഫിനിഷിംഗ് ജോലികളാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ഇതിൽ ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം എന്നീ 4 ഡബിൾ ഡെക്കർ സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഏറ്റവും വെല്ലുവിളി. ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനുകൾ ഉള്ളതിനാൽ റൂഫ് ഇൻസ്റ്റലേഷനായി വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്നത് പണികളെ ബാധിക്കുന്നുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/chennai-metro-phase-2-opening-pushed-to-2027-heres-why-koyambedu-alandur-line-is-delayed-2219307.html">മെട്രോ യാത്രക്കാർ ഇനിയും കാത്തിരിക്കണം! കോയമ്പേട് – ആലന്തൂർ പാത വൈകും, കാരണമിത്…</a></strong></p>
<p>മെട്രോ പാതയിൽ സർവീസ് ആരംഭിച്ചു കഴിഞ്ഞാൽ സുരക്ഷാ നിയന്ത്രണങ്ങൾ കാരണം തൊഴിലാളികൾക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. ഇത് ശേഷിക്കുന്ന ജോലികളെ ബാധിക്കാൻ സാധ്യതയുണ്ട്.</p>
<h3>ഉദ്ഘാടനം എന്ന്?</h3>
<p>നേരത്തെ ജൂൺ മാസത്തോടെ പണികൾ പൂർത്തിയാക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് സെപ്റ്റംബർ അവസാനത്തേക്ക് മാറ്റി വച്ചതായാണ് വിവരം. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തോടെ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ പരിശോധന പൂർത്തിയാക്കി ഈ സ്റ്റേഷനുകൾ യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്കും പിന്നീട് ജൂണിലേക്കും മാറ്റുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.</p>
<p>ചെന്നൈ മെട്രോ ഫേസ് 2-ന്റെ ഭാഗമായ കോറിഡോർ 4-ൽ ഉൾപ്പെടുന്ന പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.6 കിലോമീറ്റർ പാതയാണ് ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നത്. നിലവിൽ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ 60 മുതൽ 90 മിനിറ്റ് വരെ വേണമെങ്കിൽ, ഈ പാത തുറന്നാൽ ഇത് 22 മുതൽ 25 മിനിറ്റായി കുറയും. എന്നാൽ, കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ അന്തിമ പരിശോധനകൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല.</p>
<h3>English Summary:</h3>
<p>Although the Poonamallee Bypass–Vadapalani section of Chennai Metro Phase II has received the required safety clearance, six stations—Alapakkam, Karambakkam, Valasaravakkam, Alwarthirunagar, Saligramam Warehouse and Saligramam—remain under construction and will not be ready for the initial launch.</p>
]]></content:encoded>
				</item>
							<item>
					<title>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; സുഹൃത്തുക്കൾ സംഘം ചേർന്ന് ആക്രമിച്ച് മോചിപ്പിച്ചു, കേസ്</title>
					<link>https://www.malayalamtv9.com/kerala/young-man-who-entered-a-minor-girls-room-locked-by-his-family-pocso-case-filed-in-kozhikode-2219583.html</link>
					<pubDate>Wed, 29 Jul 2026 08:18:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/young-man-who-entered-a-minor-girls-room-locked-by-his-family-pocso-case-filed-in-kozhikode-2219583.html</guid>
					<description><![CDATA[<p>സംഭാവത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.യുവാവ് പെൺകുട്ടിയുടെ മുറിയിൽ കടന്നത് അറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. സുഹൃത്ത് വീടിനുള്ളിൽ കുടുങ്ങിയത് അറിഞ്ഞതോടെ മറ്റു യുവാക്കൾ സംഘം ചേർന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു..സംഭവത്തിൽ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് പോലീസ് കേസെടുത്തു&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Arrest-.jpg" class="attachment-large size-large wp-post-image" alt="Arrest" /></figure><p>കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. തുടർന്ന് കൂട്ടുകാർ സംഘം ചേർന്ന് അതിക്രമിച്ച് എത്തി യുവാവിനെ മോചിപ്പിച്ചതായി പരാതി. സംഭാവത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. അടിവാരം സ്വദേശിയായ മിഷബാഹുലിനെതിരെയാണ് കേസ്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് സംഭവം.</p>
<h3>മിഷ്ബാഹുൽ ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു...</h3>
<p>യുവാവ് പെൺകുട്ടിയുടെ മുറിയിൽ കടന്നത് അറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. സുഹൃത്ത് വീടിനുള്ളിൽ കുടുങ്ങിയത് അറിഞ്ഞതോടെ മറ്റു യുവാക്കൾ സംഘം ചേർന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. ശേഷം ആക്രമണം നടത്തി ഇയാളെ മോചിപ്പിച്ചു. സംഭവത്തിൽ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് പോലീസ് കേസെടുത്തു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/newborn-baby-selling-racket-major-interstate-mafia-under-investigation-2219574.html">നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?</a></strong></p>
<p>വീടും വീട്ടുകാരെയും ആക്രമിച്ചാണ് സുഹൃത്തുക്കൾ യുവാവുമായി മടങ്ങിപ്പോയത്. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പോക്സോ കേസ് പ്രകാരവും മറ്റാര് സുഹൃത്തുക്കൾക്കെതിരെ വീട് കയറി ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.</p>
<h3>നവജാത ശിശു വില്പന; രണ്ടുപേർ അറസ്റ്റിൽ</h3>
<p>ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗർഭിണികളെ കേരളത്തിൽ എത്തിച്ച അവർക്കുണ്ടാകുന്ന കുട്ടികളെ വില്പന നടത്തുന്നു എന്ന പരാതിയിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മൂപ്പിലിരാജ, വാഗമൺ പുതുക്കാട് സ്വദേശിയായ കെ എസ് അർജുൻ എന്നിവെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. 27ഉം 21ഉം വയസ്സുള്ള യുവാക്കളെ കോടതിയിൽ ഹാജരാക്കിയ ശേഷം നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ ഹർഷിദ എന്ന സ്ത്രീയും പ്രതിയാണെന്നാണ് റിപ്പോർട്ട്. ആസാം സ്വദേശിനിയായ 22 കാരി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിൽ എത്തിച്ചു ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചു എന്നാണ് പരാതി.</p>
<p>അതേ സമയം ഈ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ അൽപ്പം ഉണ്ടാക്കാൻ യുവാവ് ശ്രമിച്ചിരുന്നതായി സൂചനകൾ ഉണ്ട്.. ഇരുവരും പരസ്പരം സംസാരിച്ചിരുന്നതായും പോലീസ് പറയുന്നു. കൂടാതെ ഇന്നലെയും ഇരുവരും തമ്മിൽ സംസാരിച്ചിരുന്നു പക്ഷേ രാത്രി വീട്ടിലേക്ക് എത്താൻ ഉണ്ടായ കാരണമാണ് വ്യക്തമാക്കാത്തത്. സംഭവിച്ചത് എന്താണെന്ന് അറിയുവാനായി പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.</p>
<h3>ENGLISH SUMMARY</h3>
<p>A young man who broke into the house of a minor girl in Thamarassery was locked up by the family. It is alleged that a group of friends then broke in and freed the young man. The police have registered a case against the young man under the POCSO Act in connection with the incident.</p>
]]></content:encoded>
				</item>
							<item>
					<title>നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?</title>
					<link>https://www.malayalamtv9.com/kerala/newborn-baby-selling-racket-major-interstate-mafia-under-investigation-2219574.html</link>
					<pubDate>Wed, 29 Jul 2026 07:41:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/newborn-baby-selling-racket-major-interstate-mafia-under-investigation-2219574.html</guid>
					<description><![CDATA[<p>Newborn Baby Selling Racket : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിൽ എത്തിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെ വിൽപ്പന നടത്തുന്നു എന്ന പരാതിയിൽ കഴിഞ്ഞദിവസം രണ്ടു പേർ അറസ്റ്റിലായിരുന്നു. തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിൽ എത്തിക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/New-Born-Baby.jpg" class="attachment-large size-large wp-post-image" alt="New Born Baby" /></figure><p><strong>ഈരാറ്റുപേട്ട :</strong>  ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിൽ എത്തിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെ വിൽപ്പന നടത്തുന്നു എന്ന പരാതിയിൽ കഴിഞ്ഞദിവസം രണ്ടു പേർ അറസ്റ്റിലായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലി രാജ ( 27 ), വാഗമൺ പുതുക്കാട് സ്വദേശി കെ എസ് അർജുൻ ( 21 ) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും നിലവിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. കേസിൽ ഹർഷിത എന്ന സ്ത്രീയും പ്രതിയാണ്. തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിൽ എത്തിക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.</p>
<p>ജൂലൈ 16 കോട്ടയം തീക്കോയിൽ എത്തിച്ച യുവതിയെ രഹസ്യമായി പാർർപ്പിക്കുകയായിരുന്നു. കുട്ടിയെ കൈമാറുന്നതിന് വിസമ്മതിച്ചപ്പോൾ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ചെയ്തു. ജൂലൈ 26ന് രഹസ്യമായി പാർപ്പിച്ചിരുന്ന വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തി. ഇവരുടെ ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കെയർ ഹോം അധികൃതരുടെ സഹായത്തോടെ പിന്നീടാണ് വിശദമായ പരാതി സ്വീകരിച്ചത്. പരാതിയെ തുടർന്ന് തീക്കോയിൽ യുവതിയെ പാർപ്പിച്ചിരുന്ന റബ്ബർ തോട്ടത്തിലെ ഒറ്റപ്പെട്ട വീട്ടിൽ രാത്രി നടത്തിയ രഹസ്യ നീക്കത്തിലാണ് മൂപ്പിലെ രാജയും വാഗമൺ സ്വദേശി അർജുനും അറസ്റ്റിലായത്. ഇവരുൾപ്പെടെ കണ്ടാൽ അറിയാവുന്ന എട്ട് പേർക്കെതിരെയാണ് അസം സ്വദേശിനിയുടെ പരാതി.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/setback-for-mr-ajith-kumar-no-stay-on-suspension-2219568.html">സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, എം.ആര്‍ അജിത് കുമാറിന് തിരിച്ചടി; ഡി.ജി.പി സ്വപ്‌നവും അകലെ</a></h3>
<p>കേസിൽ പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പ്രാരംഭഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ തന്നെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്ന വിധത്തലാണ് പ്രതികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തയ്യാറെടുക്കുന്നത്. അതുവഴി കുഞ്ഞുങ്ങളെ കടത്തുന്ന മാഫിയയെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ ആകും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംഭവത്തിൽ അന്തർ സംസ്ഥാന മാഫിയകൾക്ക് ബന്ധമുണ്ടെന്ന സംശയമാണ് നിലവിൽ ഉയരുന്നത്.</p>
<p>പരാതിയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ ശരിയാണ് എന്ന് വരികയാണെങ്കിൽ അത് ഏറെ വ്യാപ്തിയുള്ള കുറ്റകൃത്യത്തിലേക്ക് ആണ് വഴി ചൂണ്ടുക. ഇത്തരം പ്രവൃത്തികൾക്ക് എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു എന്നുള്ള ചോദ്യവും ഉയരുന്നു. പ്രതികൾ ഇത് ആദ്യമായിട്ടാണോ ഇവിടെ ഇത്തരമൊരു നീക്കം നടത്തിയത്, അതോ ഇതിനുമുമ്പ് സമാനമായ രീതിയിൽ ഗർഭിണികളെ എത്തിച്ച് നവജാത ശിശുക്കളെ വിൽപ്പന നടത്തിയിട്ടുണ്ടോ എന്നുള്ളതും കൂടുതൽ വ്യക്തമാകേണ്ടതുണ്ട്.</p>
<h3>English Summary</h3>
<p>Two individuals were arrested recently following a complaint regarding the trafficking of pregnant women from other states to Kerala and the subsequent sale of the babies born to them. The police registered a case and launched an investigation based on a complaint filed by a 22 year old woman from Assam, who alleged that she had been brought to Kerala from Tamil Nadu and that there had been an attempt to traffic and sell her unborn child.</p>
]]></content:encoded>
				</item>
							<item>
					<title>Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്</title>
					<link>https://www.malayalamtv9.com/kerala/sabarimala-milma-ghee-scam-investigation-to-devaswom-officials-involvement-2219577.html</link>
					<pubDate>Wed, 29 Jul 2026 07:38:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/sabarimala-milma-ghee-scam-investigation-to-devaswom-officials-involvement-2219577.html</guid>
					<description><![CDATA[<p>Sabarimala Milma Ghee Scam:ഒന്നര ലക്ഷത്തിലേറെ മിൽമ നെയ്യ് വേണ്ടിയിരുന്ന സ്ഥാനത്തേക്കാണ് 90 ശതമാനത്തിൽ അധികം വ്യാജ നെയ്യ് മലകയറിയത്. ഇതിനുപുറമേ നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ 40ശതമാനത്തിൽ അധികം വിലക്കാണ് വിതരണം നടത്തിയത്. മിൽമ ഭരണസമിതിയും ചില ജീവനക്കാരും ചേർന്ന് ആസൂത്രിതമായാണ് ഈ വമ്പൻ തട്ടിപ്പ് നടത്തിയത്. ഒപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പങ്കാളികളായി എന്നാണ്&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sabarimala-4.jpg" class="attachment-large size-large wp-post-image" alt="Sabarimala" /></figure><p>തിരുവനന്തപുരം: ശബരിമലയിൽ മിൽമ വ്യാജ നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഒന്നര ലക്ഷത്തിലേറെ ലിറ്റർ വ്യാജ നെയ്യാണ് മിൽമ ശബരിമലയിൽ വിതരണം ചെയ്തത്. നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ മിൽമയുടെ ജീവനക്കാർക്കൊപ്പം തട്ടിപ്പിനുവേണ്ടി കൂട്ടുനിന്നു എന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.</p>
<p>വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി ആർ ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം വർഷങ്ങളുടെ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് മിൽമ ശബരിമലയിൽ നെയ്യ് വിതരണത്തിനുള്ള കരാർ നേടിയെടുത്തത്.</p>
<h3>ആദ്യഘട്ടത്തിൽ തന്നെ മലകയറിയത് വ്യാജ നെയ്യ്...</h3>
<p>എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ തന്നെ വ്യാജ നെയ്യാണ് ശബരിമലയിൽ എത്തിയത്. ഒന്നര ലക്ഷത്തിലേറെ മിൽമ നെയ്യ് വേണ്ടിയിരുന്ന സ്ഥാനത്തേക്കാണ് 90 ശതമാനത്തിൽ അധികം വ്യാജ നെയ്യ് മലകയറിയത്. ഇതിനുപുറമേ നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ 40ശതമാനത്തിൽ അധികം വിലക്കാണ് വിതരണം നടത്തിയത്. മിൽമ ഭരണസമിതിയും ചില ജീവനക്കാരും ചേർന്ന് ആസൂത്രിതമായാണ് ഈ വമ്പൻ തട്ടിപ്പ് നടത്തിയത്. ഒപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പങ്കാളികളായി എന്നാണ് ക്ഷീരവികസന വകുപ്പിന്റെ അന്വേഷണത്തിൽ നിന്നും കണ്ടെത്തിയത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/thieves-in-kerala-love-priyadarshini-buses-2-womens-necklaces-lost-2219447.html">കള്ളനും പ്രിയം ഈ പ്രിയദർശിനി! വെറും 2 മോഷണം, നഷ്ടം 5 പവൻ; കള്ളന് നേട്ടം 5 ലക്ഷം</a></strong></p>
<p>പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഗുണനിലവാര പരിശോധന പൂർത്തിയാക്കി കൊണ്ടുപോകേണ്ട നെയ്യാണ് വിതരണക്കാരനെ മാത്രം വിശ്വസിച്ച് ദേവസ്വം ബോർഡ് സർക്കാർ കടത്തിവിട്ടത്. എന്നാൽ ഈ വിശ്വാസത്തിലാണോ തട്ടിപ്പ് നടന്നത് എന്ന കാര്യത്തിലാണ് അന്വേഷണം. വിശ്വസിച്ചതാണോ അതോ ബോധപൂർവ്വം തന്നെ നൽകിയ സഹായം ആണോ ഇത് എന്ന് അറിയാനാണ് അന്വേഷണം നടത്തുന്നത്.</p>
<p>തട്ടിപ്പിന് മറയാകാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചു എന്നത് ഗൗരവകരമായി പരിശോധിക്കുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല മുന്നോട്ടുള്ള ദിവസങ്ങളിൽ ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കിൽമേ നിലനിർത്തുന്നു എന്ന കാര്യത്തിലും വൈകാതെ തീരുമാനം എടുക്കും. ഒപ്പം തന്നെ ആടിയ ശിഷ്ടം നെയ്യ് വില്പനയിലെ ക്രമക്കേടിനെ മിൽമ നെയ്യിലെ മായവുമായി ബന്ധമുണ്ടോ എന്നതിലും വിശദമായ അന്വേഷണം ഉണ്ടാകും. കൂടാതെ ഇതിന്റെ ഭാഗമായി നടന്ന സാമ്പത്തിക ഇടപാട് വിവരത്തിലും ദിവസം വിജിലൻസും പ്രാഥമിക പരിശോധന ആരംഭിച്ചതായാണ് റിപ്പോർട്ട്.</p>
<h3>ENGLISH SUMMARY</h3>
<p>The role of Devaswom officials in the incident of Milma distributing fake ghee in Sabarimala will also be investigated. Milma distributed more than 1.5 lakh liters of fake ghee in Sabarimala. Preliminary investigation has revealed that the officials who were supposed to check the quality of the ghee conspired with Milma employees to commit fraud.</p>
]]></content:encoded>
				</item>
							<item>
					<title>ലഹരിസംഘങ്ങളുമായുള്ള അധ്യാപികമാരുടെ ഇടപാട് ഇന്‍സ്റ്റഗ്രാമിലൂടെ; പിന്നില്‍ വലിയ ശൃംഖല! വടകര എംഡിഎംഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്‌</title>
					<link>https://www.malayalamtv9.com/kerala/vadakara-mdma-case-update-how-three-teachers-used-social-media-to-run-a-multi-lakh-drug-racket-2219573.html</link>
					<pubDate>Wed, 29 Jul 2026 07:34:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/vadakara-mdma-case-update-how-three-teachers-used-social-media-to-run-a-multi-lakh-drug-racket-2219573.html</guid>
					<description><![CDATA[<p>Vadakara MDMA Drug Bust: മൂന്നു അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍ കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നയാളാണ്. ലഹരിക്കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ അധ്യാപികമാരാണെന്ന് പൊലീസ് പറയുന്നു. ലഹരിസംഘങ്ങളുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Arrest.jpg" class="attachment-large size-large wp-post-image" alt="Arrest" /></figure><p><strong>കോഴിക്കോട്:</strong> വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓണ്‍ലൈന്‍ ഡെലിവറി ബോയി ആയി ജോലി ചെയ്തുവരികയായിരുന്ന ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കോസ് ആണ് പിടിയിലായത്. ജിജിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. കേസില്‍ നേരത്തെ മൂന്ന് അധ്യാപികമാര്‍ പിടിയിലായിരുന്നു. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സപെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്‌മ (30) എന്നിവരാണ് പിടിയിലായ അധ്യാപികമാര്‍.</p>
<p>മൂന്നു അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍ കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നയാളാണ്. ലഹരിക്കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ അധ്യാപികമാരാണെന്ന് പൊലീസ് പറയുന്നു.</p>
<h3>ഇന്‍സ്റ്റഗ്രാം വഴി ബന്ധം</h3>
<p>ലഹരിസംഘങ്ങളുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യമുള്ളവര്‍ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ച് നല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. കിട്ടുന്ന പണം മൂവരും പങ്കിടും.</p>
<p>അധ്യാപികമാരുടെ ബാങ്ക് രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയത്. പ്രതികള്‍ക്ക് പണം അയച്ചുകൊടുത്തവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഫുഡ് ഡെലിവറിയുടെ മറവിലും ലഹരി വില്‍പന നടത്തിയതായി സംശയിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/vadakara-mdma-case-sit-arrests-one-more-teacher-other-accused-provided-crucial-information-2219467.html">ഞങ്ങൾ മാത്രമല്ല സാറേ! കാവ്യ, കീർത്തന, ഇപ്പോൾ നീഷ്മയും; വടകര MDMA കേസിൽ ഒരു അ‌ധ്യാപിക കൂടി അ‌റസ്റ്റിൽ</a></strong></p>
<h3>പിന്നില്‍ വന്‍സംഘം</h3>
<p>ലഹരി ഇടപാടിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റ് അധ്യാപകരിലേക്കും അന്വേഷണം നീളും. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. അന്വേഷണം വിലയിരുത്താന്‍ കണ്ണൂര്‍ ഡിഐജി ഇന്ന് വടകരയിലെത്തും.</p>
<p>ഓപ്പറേഷന്‍ തൂഫാനിലാണ് ലഹരി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ജൂണ്‍ 28ന്‌ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര ആവിക്കല്‍ സ്വദേശി സഫ്‌വാനില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണം അധ്യാപികമാരിലേക്കും നീളുകയായിരുന്നു. തുടര്‍ന്ന് ആദ്യം കീര്‍ത്തനയും, പിന്നീട് കാവ്യയും പിടിയിലായി. തുടര്‍ന്നാണ് ലഹരി ഇടപാടില്‍ നീഷ്മയുടെ ബന്ധം കണ്ടെത്തിയത്. മൂവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.</p>
<h3>അക്കൗണ്ടില്‍ ലക്ഷങ്ങള്‍</h3>
<p>കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ 14 ലക്ഷം രൂപയാണ് എത്തിയത്. കാവ്യയുടെ അക്കൗണ്ടില്‍ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയും എത്തി. ബിആര്‍സിയില്‍ പ്രതിമാസം 11,000 രൂപ മാത്രമായിരുന്നു ഇവരുടെ ശമ്പളം. എന്നാല്‍ ആഡംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. കാവ്യ അടുത്തിടെ ഒരു ആഡംബര കാര്‍ വാങ്ങിയിരുന്നു.</p>
<h3>English Summary</h3>
<p>Another suspect was arrested in the Vadakara MDMA drug bust. The investigation earlier led to three special education teachers in Kozhikode. Police found the suspects used Instagram to deal drugs and run large financial transactions. The gang is suspected to have links with major inter-state drug networks.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ദേ, വില കുറഞ്ഞല്ലോ&#8230;. സ്വർണം വാങ്ങുന്നില്ലേ? ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-price-today-july-29-check-price-per-gram-and-per-pavan-on-wednesday-amid-west-asia-conflict-2219570.html</link>
					<pubDate>Wed, 29 Jul 2026 07:15:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-price-today-july-29-check-price-per-gram-and-per-pavan-on-wednesday-amid-west-asia-conflict-2219570.html</guid>
					<description><![CDATA[<p>Kerala Gold Rate Today: വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-price-4.jpg" class="attachment-large size-large wp-post-image" alt="Gold Price (4)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,05,720 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,215 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും ഇടിഞ്ഞിട്ടുണ്ട്. 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,240 രൂപയായി. ഗ്രാമിന് 13,155 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.</p>
<p>അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. ആഗോളതലത്തിൽ യുഎസ് ഡോളർ ശക്തി പ്രാപിച്ചതും കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ  ഇളവുകൾ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു. ഇതാണ് സ്വർണത്തിന് തിരിച്ചടിയായത്. കൂടാതെ, അന്താരാഷ്ട്ര ബുള്ളിയൻ വിപണിയിൽ ലാഭമെടുപ്പ് ശക്തമായതും സ്വർണവില കുറയാൻ കാരണമായി.</p>
<h3>വിലയിൽ വൻ ഇടിവ്</h3>
<p>രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. നിലവിലെ യോഗത്തിൽ പലിശ നിരക്ക് കൂടിയേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, വിപണിയിൽ ചില ഇടപെടലുകൾ നടത്താനുള്ള സാധ്യതയുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-july-28-tuesday-2219317.html">സ്വർണം വാങ്ങൽ അല്പം കഠിനമാണേ…. ; ഇന്നത്തെ നിരക്ക്</a></strong></p>
<p>ഇനി പുറത്ത് വരാനിരിക്കുന്ന ജിഡിപി, പണപ്പെരുപ്പ കണക്കുകളും സ്വർണവിലയിൽ നിർണായകമാകും. ഇതിനനുസരിച്ചാകും ഫെഡറൽ ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. പലിശ നിരക്ക് വർധിപ്പിച്ചാൽ നിക്ഷേപകർ കൂടുതൽ നേട്ടമുള്ള സർക്കാർ ബോണ്ടുകളിലേക്ക് നീങ്ങുകയും സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്യും.</p>
<h3>പശ്ചിമേഷ്യയിൽ സംഭവിക്കുന്നതെന്ത്?</h3>
<p>പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുമ്പോൾ ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് നിലവിലെ ഇടിവിന് കാരണം. മിഡിൽ ഈസ്റ്റ് വീണ്ടും പുകയുകയാണ്. ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം അറിയിച്ചു.  ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്.  ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.  ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ.</p>
]]></content:encoded>
				</item>
							<item>
					<title>PM Modi: മന്ത്രാലയങ്ങളിൽ &#8216;ടീം വർക്ക്&#8217; വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-chairs-second-high-level-meeting-with-secretaries-of-government-of-india-details-in-malayalam-2219562.html</link>
					<pubDate>Wed, 29 Jul 2026 06:43:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-chairs-second-high-level-meeting-with-secretaries-of-government-of-india-details-in-malayalam-2219562.html</guid>
					<description><![CDATA[<p>PM Modi Chairs High-Level Meeting with Government Secretaries: കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യം-സാമ്പത്തികം, വാണിജ്യം-വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Narendra-Modi-2.jpg" class="attachment-large size-large wp-post-image" alt="Narendra Modi" /></figure><p><strong>ന്യൂഡൽഹി:</strong> കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യം-സാമ്പത്തികം, വാണിജ്യം-വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി. 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതി വേഗത്തിലാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഇടയിൽ ശക്തമായ ടീം വർക്ക് വേണമെന്ന് മോദി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥർ ഒരു പൊതുവായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വകുപ്പുകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണം. വേര്‍തിരിവുകള്‍ അവസാനിപ്പിച്ച് യോജിച്ച് മുന്നോട്ടുപോകണം. ഭരണത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയിലെ ജനങ്ങളായിരിക്കണം. ഓരോ തീരുമാനവും നയവും സാധാരണക്കാരന്റെ താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും മുൻനിർത്തിയായിരിക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.</p>
<p>മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയുടെ പുരോഗതി, മുൻഗണനകൾ, നടത്തിപ്പിലെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സെക്രട്ടറിമാർ യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. കാബിനറ്റ് സെക്രട്ടറി, വിവിധ പ്രമുഖ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>
<h3>മോദിയുടെ ട്വീറ്റ്:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">In today’s meeting with Secretaries to the Government of India, we discussed key aspects relating to sectors like Finance and Economy, Commerce and Industry as well as Technology. Highlighted ways to enhance citizen-centric governance, boost infrastructure and develop indigenous…</p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2082124869127598402?ref_src=twsrc%5Etfw">July 28, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>രാജ്യം അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെങ്കിലും, തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് തുല്യ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർണായക മേഖലകളിൽ സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെയും ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും മോദി സംസാരിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pm-narendra-modi-facebook-video-removied-immediate-action-from-it-ministry-summons-meta-2219471.html">പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം</a></strong></p>
<h3>സ്വയംപര്യാപ്തത കൈവരിക്കണം</h3>
<p>ഊർജ്ജ സുരക്ഷ എന്നത് ദേശീയ സുരക്ഷ, സാമ്പത്തിക സ്ഥിരത, പൗരന്മാരുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നവീകരണം, വൈവിധ്യവൽക്കരണം തുടങ്ങിയവയിലൂടെ ഊർജ്ജ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.</p>
<p>പരിഷ്കാരങ്ങൾ എന്നത് കേവലം ആകർഷകമായ ഒരു പദം മാത്രമല്ല. തടസ്സമില്ലാത്ത ഭരണത്തിന് നിരന്തരമായ ഒരു ആവശ്യകതയാണ്‌. ഇതിനായി നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെയും, തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തേണ്ടതിന്റെയും, സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം സെക്രട്ടറിമാരെ ഓര്‍മ്മിപ്പിച്ചു.</p>
<h3>സൈബർ സുരക്ഷ</h3>
<p>സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം ഡിജിറ്റൽ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് സൈബർ സുരക്ഷയിൽ ശക്തമായ ശ്രദ്ധ നൽകണം. ഉയർന്നുവരുന്ന സൈബർ ഭീഷണികൾക്കെതിരെ നിരന്തരമായ ജാഗ്രത വേണം. സൈബർ സുരക്ഷാ മേഖലയിൽ നൂതന ആശയക്കാരുടെയും സംരംഭകരുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.</p>
<p>രാജ്യം പ്രധാന സംരംഭങ്ങൾ നടപ്പിലാക്കുന്ന തന്ത്രപ്രധാനമായ മേഖലകളിൽ മുൻകൈയെടുത്തുള്ള കൃത്യമായ വിനിമയം ഉണ്ടാകണം. ഇത്തരം പ്രവൃത്തികൾക്കെതിരെയുണ്ടാകുന്ന വ്യാജപ്രചാരണങ്ങളെയും അടിസ്ഥാനരഹിതമായ ഭയങ്ങളെയും ചെറുക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<h3>പുതിയ അക്കാദമിക് കോഴ്‌സുകള്‍</h3>
<p>തൊഴിൽ ശക്തിയെ സജ്ജമാക്കുന്നതിന് വ്യവസായ മേഖലയുമായി സഹകരിച്ച് പുതിയ അക്കാദമിക് കോഴ്സുകൾ ആസൂത്രണം ചെയ്യണം. ഒരു ഗവൺമെന്റ് എപ്പോഴും ഊർജ്ജസ്വലവും, ചടുലവും, ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം. പുതിയ വെല്ലുവിളികളോടും അവസരങ്ങളോടും വേഗത്തിലും നൂതനാശയങ്ങളോടെയും നിരന്തരം പ്രതികരിക്കാൻ തയ്യാറാവണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മ്മിപ്പിച്ചു.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi chaired a high-level review meeting with top central government secretaries. He urged officers to improve teamwork and break operational silos across various departments. He stressed the importance of citizen-centric policies, energy security, and indigenous technology. He also called for stronger cybersecurity measures and industry-aligned education for youth.</p>
]]></content:encoded>
				</item>
							<item>
					<title>സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, എം.ആര്‍ അജിത് കുമാറിന് തിരിച്ചടി; ഡി.ജി.പി സ്വപ്‌നവും അകലെ</title>
					<link>https://www.malayalamtv9.com/kerala/setback-for-mr-ajith-kumar-no-stay-on-suspension-2219568.html</link>
					<pubDate>Wed, 29 Jul 2026 06:42:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/setback-for-mr-ajith-kumar-no-stay-on-suspension-2219568.html</guid>
					<description><![CDATA[<p>No Stay For MR Ajith Kumar&#8217;s Suspension : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച വിഷയത്തിൽ സസ്പെൻഷനിൽ ആയ എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. അടിയന്തരമായി സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/MR-Ajithkumar.jpg" class="attachment-large size-large wp-post-image" alt="Mr Ajithkumar" /></figure><p><strong>തിരുവനന്തപുരം : </strong>ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച വിഷയത്തിൽ സസ്പെൻഷനിൽ ആയ എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. അടിയന്തരമായി സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം. എന്നാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ട്രൈബ്യൂണൽ ഫയലിൽ സ്വീകരിച്ചു. കേസിൽ സംസ്ഥാന സർക്കാരിനോട് അഡ്മിനിസ്‌ട്രെറ്റീവ് ട്രൈബ്യൂണൽ മറുപടി തേടിയിട്ടുണ്ട്. അടുത്ത മാസം 20 ന് കേസ് വീണ്ടും പരിഗണിക്കും.</p>
<p>തന്റെ സസ്പെൻഷൻ ചട്ടവിരുദ്ധമാണെന്നാണ് അജിത് കുമാർ പ്രധാനമായും വാദിച്ചത്. തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ തലവനായ മുഖ്യമന്ത്രി ആയിരുന്നു ഇറക്കേണ്ടത്. പക്ഷേ ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ ഓർഡർ ഇറക്കിയത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന് അജിത് കുമാർ ട്രൈബ്യൂണലിൽ വാദിച്ചു. അടുത്തുതന്നെ ഡിജിപി റാങ്കിലേക്ക് സ്ഥാന കയറ്റം ലഭിക്കേണ്ട തന്നെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷന് കാരണമായി പറയുന്ന ഒരു കുറ്റങ്ങളും വീഴ്ചയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ട് തനിക്കെതിരെയുള്ള സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണം എന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം.</p>
<p>തനിക്കെതിരെ നടന്ന എസ് ഐ ടി അന്വേഷണം പോലും നിലനിൽക്കുന്നതല്ല. എസ്‌.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചത്. ഇത് സർവീസ് ചട്ടങ്ങൾക്ക് പാലിക്കാതെയുള്ള നടപടിയാണ്. മറ്റു ചില ഉദ്ദേശങ്ങളോടെയാണ് തനിക്കെതിരെ നടപടി വന്നിരിക്കുന്നത് എന്നും അജിത് കുമാർ വാദിച്ചു.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/vadakara-mdma-case-sit-arrests-one-more-teacher-other-accused-provided-crucial-information-2219467.html">ഞങ്ങൾ മാത്രമല്ല സാറേ! കാവ്യ, കീർത്തന, ഇപ്പോൾ നീഷ്മയും; വടകര MDMA കേസിൽ ഒരു അ‌ധ്യാപിക കൂടി അ‌റസ്റ്റിൽ</a></h3>
<p>എന്നാൽ അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നാണ് സർക്കാർ പ്രധാനമായും വാദിച്ചത്. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അന്ന് ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആയിരുന്ന അജിത് കുമാർ വഴിവിട്ട ഇടപെടലുകൾ നടത്തി കേസ് അട്ടിമറിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് സസ്പെൻഷൻ നടപടി എന്നും കൂടുതൽ വാദമുഖങ്ങൾ ഉന്നയിക്കാൻ തയ്യാറാണെന്നും സർക്കാർ ട്രൈബ്യൂണലിൽ വ്യക്തമാക്കി.</p>
<p>കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ നവ കേരള യാത്രക്കിടെ ആലപ്പുഴയിൽ വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ അകാരണമായി മർദ്ദിച്ചു എന്നായിരുന്നു കേസ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കേസ് അട്ടിമറിച്ച സംഭവം അന്വേഷിക്കാൻ എസ്‌.ഐ.ടിക്ക് രൂപം നൽകുകയായിരുന്നു. അന്വേഷണത്തിൽ എം ആർ അജിത് കുമാറിന്റെ വഴിവിട്ട ഇടപെടലുകൾ കണ്ടെത്തുകയും ചെയ്തു.</p>
<h3>English Summary</h3>
<p>ADGP M.R. Ajith Kumar, currently under suspension over allegations of attempting to sabotage the case involving the assault on Youth Congress workers in Alappuzha, has suffered another setback. The Administrative Tribunal rejected his plea to stay the suspension order. Ajith Kumar had sought an immediate stay on the suspension.</p>
]]></content:encoded>
				</item>
							<item>
					<title>Horoscope malayalam: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക, ക്ഷമ പാലിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം</title>
					<link>https://www.malayalamtv9.com/religion/horoscope-today-july-28-wednesday-malayalam-star-predictions-for-all-zodiac-signs-2219566.html</link>
					<pubDate>Wed, 29 Jul 2026 06:35:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/religion/horoscope-today-july-28-wednesday-malayalam-star-predictions-for-all-zodiac-signs-2219566.html</guid>
					<description><![CDATA[<p>Horoscope malayalam on July 29:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Horoscope-July-13.jpg" class="attachment-large size-large wp-post-image" alt="Horoscope July 29" /></figure><p>ഇന്ന് ജൂലൈ 29 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.</p>
<h3>മേടം</h3>
<p>ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും.</p>
<h3>ഇടവം</h3>
<p>ദാമ്പത്യ ജീവിതം ഇന്ന് അത്ര സുഖകരമായിരിക്കില്ല. എന്നാൽ മറ്റു കാര്യങ്ങൾ ഈ വലിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.</p>
<h3>മിഥുനം</h3>
<p>ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/religion/biger-surprises-are-waiting-for-4-zodiac-signs-on-ketu-transit-after-a-siddhi-yoga-forms-2219473.html">ജ്ഞാനസിദ്ധി യോഗം, നേട്ടം ലഭിക്കുന്നവരിൽ കന്നി രാശിക്കാരും, ഓഗസ്റ്റ് 2 മറക്കേണ്ട</a></strong></p>
<h3>കർക്കിടകം</h3>
<p>സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.</p>
<h3>ചിങ്ങം</h3>
<p>സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അപ്രതീക്ഷിക്കാത്ത ചെലവുകളും അനാവശ്യമായ ചെലവുകളും വന്ന് ചേരും. മറ്റു കാര്യങ്ങളിലും ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.</p>
<h3>കന്നി</h3>
<p>ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ മറ്റു കാര്യങ്ങളിൽ ഇന്നത്തെ ദിവസം ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ആത്മാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുക.</p>
<h3>തുലാം</h3>
<p>സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.</p>
<h3>വൃശ്ചികം</h3>
<p>പൊതുവിൽ നല്ല ദിവസമായിരിക്കും. ഓരോ കാര്യങ്ങളും ഉള്ള തീരുമാനമാണ് ഇന്നത്തെ ദിവസം നിങ്ങളെ മുന്നോട്ടു നയിക്കുക. ക്ഷമയോടെ ചിന്തിച്ച ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.</p>
<h3>ധനു</h3>
<p>ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായ നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.</p>
<h3>മകരം</h3>
<p>ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക.</p>
<h3>കുംഭം</h3>
<p>പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം . എന്നാൽ നിങ്ങളുടെ മനസ്സാണ് എല്ലാറ്റിനും ആധാരം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.</p>
<h3>മീനം</h3>
<p>കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.</p>
<h3>ENGLISH SUMMARY</h3>
<p>Today is Wednesday, July 29. Here is an astrological indication of what is happening in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and the things that are likely to happen in the areas of health, wealth, career, marriage, and family.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: മഴ കനക്കും, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-july-29-imd-issues-yellow-alert-for-7-districts-amid-heavy-rainfall-forecast-2219561.html</link>
					<pubDate>Wed, 29 Jul 2026 06:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-july-29-imd-issues-yellow-alert-for-7-districts-amid-heavy-rainfall-forecast-2219561.html</guid>
					<description><![CDATA[<p>Kerala Rain Alert Today: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, ഇന്ന് രാവിലെ 9 മണിക്കുള്ളിൽ പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം, ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/rain-alert-32.jpg" class="attachment-large size-large wp-post-image" alt="Rain Alert (32)" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, ഇന്ന് രാവിലെ 9 മണിക്കുള്ളിൽ പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം, ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.</p>
<h3>മഴ മുന്നറിയിപ്പ്</h3>
<p>ജൂലൈ 29: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p>ജൂലൈ 30: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p>ജൂലൈ 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p>ഓഗസ്റ്റ് 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ്</p>
<h3>അതിതീവ്ര ന്യൂനമർദ്ദം</h3>
<p>അതി തീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അതി തീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/imd-kerala-rain-alert-today-july-28-yellow-alert-issued-for-multiple-districts-as-heavy-rainfall-likely-over-the-next-5-days-2219417.html">അതിതീവ്ര ന്യൂനമര്‍ദ്ദം! 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത</a></strong></p>
<p>ഈ പശ്ചാത്തലത്തിൽ കേരളത്തിൽ 2026 ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.  ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28, 29 തീയതികളിൽ മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗതയിലും ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40–50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.</p>
<h3>പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങളും നിർദ്ദേശങ്ങളും</h3>
<ol>
<li>പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.</li>
<li>താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.</li>
<li>മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.</li>
<li>വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.</li>
<li>ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.</li>
<li>മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.</li>
<li>ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക</li>
<li>അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.</li>
</ol>
<h3>ഇടിമിന്നൽ ജാഗ്രത നിർദേശം</h3>
<p>ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.</p>
<p>ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.</p>
<h3>English Summary:</h3>
<p>Kerala Weather Update Today, July 29. IMD Issues Yellow Alert for 7 Districts Amid Heavy Rainfall Forecast. As per the latest Radar Imagery, Moderate to Intense spell of rainfall and gusty wind speed reaching 40 kmph is expected in the Pathanamthitta, Ernakulam and Kozhikode districts.</p>
]]></content:encoded>
				</item>
							<item>
					<title>US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും</title>
					<link>https://www.malayalamtv9.com/world/us-intercepts-iranian-missiles-amid-trump-netanyahu-white-house-meeting-2219559.html</link>
					<pubDate>Wed, 29 Jul 2026 06:13:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-intercepts-iranian-missiles-amid-trump-netanyahu-white-house-meeting-2219559.html</guid>
					<description><![CDATA[<p>Iran Launches Ballistic Missiles at US Forces in Middle East: ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം. ടെഹ്റാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Donald-Trump-and-Mojtaba-Khamenei.jpg" class="attachment-large size-large wp-post-image" alt="Donald Trump and Mojtaba Khamenei" /></figure><p><strong>വാഷിംഗ്ടൺ:</strong> ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം. ടെഹ്റാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്. എല്ലാ മിസൈലുകളും 'വിജയകരമായി പ്രതിരോധിച്ചു' എന്ന് യുഎസ്‌ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. നല്ലൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.</p>
<p>"ഇന്ന് വൈകുന്നേരം 5:45-ന് (ET) മിഡിൽ ഈസ്റ്റിൽ യുഎസ് സേനയ്ക്ക് നേരെ പെട്ടെന്നുള്ള ആക്രമണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നിരവധി ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു" എന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.</p>
<h3>യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വീറ്റ്‌:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">At 5:45 p.m. ET today, Islamic Revolutionary Guard Corps forces launched multiple ballistic missiles from Iran in an attempted surprise attack on U.S. forces based in the Middle East. All Iranian missiles were successfully intercepted. U.S. forces remain vigilant and at a high…</p>
<p>— U.S. Central Command (@CENTCOM) <a href="https://x.com/CENTCOM/status/2082231500318114110?ref_src=twsrc%5Etfw">July 28, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ആക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുഎസുമായി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. അതിനിടെ, ജോർദാനിലെ യുഎസ് താവളത്തിന് നേരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ തൊടുത്തതായും അവ പ്രതിരോധിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.</p>
<p>ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് സംഘര്‍ഷം കനത്തത്‌. ഇതിന് മറുപടിയായി ഇറാൻ, ഇസ്രായേലിനും യുഎസ് താവളങ്ങൾ സ്ഥിതിചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്കും നേരെ തിരിച്ചടിക്കുകയായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/explosion-near-us-consulate-in-iraqs-erbil-gas-field-also-comes-under-attack-2219330.html">Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം</a></strong></p>
<h3>ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച</h3>
<p>അതേസമയം, വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. തങ്ങൾ തമ്മിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സംഭാഷണങ്ങളിൽ ഒന്നാണിതെന്നാണ്‌ നെതന്യാഹു കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.</p>
<p>ഇറാന്‍ അണുവായുധങ്ങള്‍ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും നെതന്യാഹു പറഞ്ഞു. അടച്ചിട്ട മുറിയിലെ ഈ ചർച്ചകൾ ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. വ്യോമ പ്രതിരോധത്തെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും തങ്ങൾ സംസാരിച്ചതായി സെലെൻസ്‌കി പറഞ്ഞു.</p>
<h3>ബാലസ്റ്റിക് മിസൈലാക്രമണം</h3>
<p>യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചൊവ്വാഴ്ച ചെങ്കടലിൽ വെച്ച് 'എൻസിസി ഗസൽ' എന്ന സൗദി എണ്ണക്കപ്പലിന് നേരെ ബാലസ്റ്റിക് മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌. തങ്ങൾ പ്രഖ്യാപിച്ച സൗദി തുറമുഖങ്ങളുടെ ഉപരോധം ലംഘിച്ചതിനാണ് ആക്രമണമെന്നാണ് ഹൂതി വിമതർ വ്യക്തമാക്കിയത്.</p>
<p>ഹൂതികളുടെ ഈ അവകാശവാദത്തോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കിഴക്കൻ മേഖലയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി അറിയിച്ചു.</p>
<h3>English Summary</h3>
<p>US forces successfully intercepted multiple Iranian ballistic missiles launched at Middle East bases. The surprise Iranian attack marks the first major flareup after a brief lull in hostilities. President Trump met with Prime Minister Netanyahu at the White House to coordinate on Iran's nuclear threat.</p>
]]></content:encoded>
				</item>
					</channel>
	</rss>
	