<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Latest Malayalam News: Latest Malayalam News Online, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഇന്നത്തെ മലയാളം വാർത്തകൾ, മലയാളം പത്രം, ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ </title>
				<atom:link href="https://www.malayalamtv9.com/feedapi/latest-news" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/latest-news</link>
		 
			<description>Latest Malayalam News, ഏറ്റവും പുതിയ മലയാളം വാർത്തകൾ, latest Malayalam news online, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ, breaking news in Malayalam, Kerala news live updates on TV9 Malayalam. </description>
				<lastBuildDate>Sun, 13 Sep 2026 01:48:08 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Latest Malayalam News: Latest Malayalam News Online, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഇന്നത്തെ മലയാളം വാർത്തകൾ, മലയാളം പത്രം, ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ </title>
				<link>https://www.malayalamtv9.com/latest-news</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>VD Satheesan : ആടിത്തിമിർത്ത് അ‌ല്ല ബോലെലോ VDS; &#8216;ഞാൻ നന്നായി ഡാൻസ് കളിക്കുന്നു&#8217; പരിഭവമേതുമില്ലാതെ മുഖ്യമന്ത്രി</title>
					<link>https://www.malayalamtv9.com/kerala/cm-vd-satheesan-reacts-on-his-viral-ai-dance-video-i-am-dancing-really-well-2230712.html</link>
					<pubDate>Sun, 13 Sep 2026 00:03:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/cm-vd-satheesan-reacts-on-his-viral-ai-dance-video-i-am-dancing-really-well-2230712.html</guid>
					<description><![CDATA[<p>CM VD Satheesan Reacts On His Viral AI Video: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം പ്രചരിക്കപ്പെടുന്ന ഒരു രസകരമായ വീഡിയോ ആണ് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്ഇബി ജീവനക്കാർക്ക് ഒപ്പം ഗ്രൂപ്പ് ഡാൻസ് കളിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായത്തോടെ നിർമ്മിച്ച ഈ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/VD-Satheesan-Reacts-On-His-AI-Dance-Video.jpg" class="attachment-large size-large wp-post-image" alt="Vd Satheesan Reacts On His Ai Dance Video" /></figure><p>കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം പ്രചരിക്കപ്പെടുന്ന ഒരു രസകരമായ വീഡിയോ ആണ് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്ഇബി ജീവനക്കാർക്ക് ഒപ്പം ഗ്രൂപ്പ് ഡാൻസ് കളിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായത്തോടെ നിർമ്മിച്ച ഈ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോൾ. സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിയിലും അതിനെ തുടർന്നുണ്ടാവുന്ന പവർകട്ടിലും പ്രതിഷേധ സൂചകം എന്നോണമാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.</p>
<p>ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ് എന്നും സംഗീതം നൃത്തം തുടങ്ങിയ എല്ലാ കലാസൃഷ്ടികളും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച എടുക്കാൻ കഴിയും. ഇങ്ങനെ ഒരു അവസരത്തിൽ പുതിയ സാങ്കേതിക വിദ്യകളുടെ സൃഷ്ടികളെ നിയമത്തിൽ ഏതുവിധേന വ്യാഖ്യാനിക്കാൻ കഴിയും എന്ന് ചോദിച്ചാൽ മുഖ്യമന്ത്രി തന്റെ വൈറലായ ഡാൻസ് വീഡിയോയെക്കുറിച്ചും പ്രതിപാദിച്ചു. ഇന്ന് താൻ രസകരമായ ഒരു സംഭവം സോഷ്യൽ മീഡിയ വഴി കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു. പെട്ടെന്ന് കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. മോഹൻലാലിനെക്കാളും എന്റെ സുഹൃത്തും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയെക്കാളും മികച്ച രീതിയിൽ ആണ് ഞാൻ ആ വീഡിയോയിൽ ഡാൻസ് കളിക്കുന്നത്. ഈ വിധമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇന്നത്തെ കാലത്ത് പലരും പലതും ഉണ്ടാക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/kerala-power-cut-pinarayi-vijayan-says-ldf-government-did-not-wash-its-hands-of-the-crisis-2230565.html">പ്രതിസന്ധിയിൽ കൈമലർത്തിയില്ല, അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം: പിണറായി വിജയൻ</a></h3>
<p>ജയിലർ 2 എന്ന സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ റിലീസിനൊരുന്ന സിനിമയിലെ വൈറൽ ​ഗാനമായ അ‌ല്ല ബോലെലോ എന്ന പാട്ടിനൊപ്പം, സിനിമയിലേത് പോലെ അതേ സ്റ്റെപ്പിൽ കെ. എസ്. ഇ. ബി ജീവനക്കാർക്കൊപ്പം ഡാൻസ് കളിക്കുന്ന മുഖ്യമന്ത്രിയെയാണ് എ. ഐ വീഡിയോയിൽ കാണൻ കഴിയുക. മുഖ്യമന്ത്രി പറഞ്ഞ് പോലെ പെട്ടെന്ന് കണ്ടാൽ ആരായാലും ശരിക്കും വി. ഡി സതീശൻ ഡാൻസ് കളിക്കുകയാണ് എന്നേ തോന്നൂ.</p>
<p>സിനിമ, സംഗീതം തുടങ്ങിയ മേഖലകളിൽ ഒട്ടനവധി ആളുകളുടെ സർഗാത്മക അധ്വാനം അടങ്ങിയിട്ടുണ്ടെന്നും സാങ്കേതികവിദ്യയുടെ വളർച്ചയോടെ മറ്റുള്ളവരുടെ സൃഷ്ടികൾ അനുകരിക്കാനും പകർപ്പവകാശം ലംഘിക്കാനുമുള്ള പ്രവണത വർദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. കേരള ജുഡീഷ്യൽ അക്കാദമിയും നുവാല്‍സും സംയുക്തമായി സെമിനാർ കൊച്ചി ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹ മാധ്യമങ്ങളിലൂടെ പ്രമുഖരുടെ വരെ വ്യാജ ദൃശ്യങ്ങൾ എ.ഐ വഴി സൃഷ്ടിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഈ പുതിയ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നിയമ ചട്ടക്കൂടുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<h3>English Summary</h3>
<p>A video showing Chief Minister V.D. Satheesan performing a group dance with KSEB employees has been widely circulating on social media over the past few days. The Chief Minister has now responded to this video, which was created with the help of artificial intelligence.</p>
]]></content:encoded>
				</item>
							<item>
					<title>കച്ചവടം പൊടിപൊടിക്കും! വിവോ T5 ​ലൈറ്റ് 44W 5ജി ഡിസ്കൗണ്ട് സഹിതം വിൽക്കുന്നു</title>
					<link>https://www.malayalamtv9.com/technology/vivo-t5-lite-44w-5g-is-now-available-on-flipkart-with-bank-discounts-details-inside-2230716.html</link>
					<pubDate>Sat, 12 Sep 2026 23:59:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/vivo-t5-lite-44w-5g-is-now-available-on-flipkart-with-bank-discounts-details-inside-2230716.html</guid>
					<description><![CDATA[<p>Vivo T5 Lite 44W 5G discount: വിവോ ഈ വർഷം ജൂ​ലൈയിൽ പുറത്തിറക്കിയ വിവോ T5 ​ലൈറ്റ് 44W 5G ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം കിട്ടും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 4GB+128GB മോഡലിന് 19,999 രൂപയും 6GB+128GB മോഡലിന് 21,999 രൂപയും ടോപ്പ്-എൻഡ് 6GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Vivo-T5-Lite-44W-5G-Flipkart-discount.jpg" class="attachment-large size-large wp-post-image" alt="Vivo T5 Lite 44w 5g Flipkart Discount" /></figure><p>20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വിവോ ഈ വർഷം ജൂ​ലൈയിൽ പുറത്തിറക്കിയ മോഡലാണ് വിവോ T5 ​ലൈറ്റ് 44W 5G (vivo T5 Lite 44W 5G). ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം കിട്ടും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 4GB + 128GB മോഡലിന് 19,999 രൂപയും 6GB + 128GB മോഡലിന് 21,999 രൂപയും ടോപ്പ്-എൻഡ് 6GB + 256GB മോഡലിന് 24,999 രൂപയുമായിരുന്നു വില.</p>
<p>വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നിലവിൽ ഇതിന്റെ അ‌ടിസ്ഥാന മോഡലിന് 20499 രൂപയാണ് വില. അ‌തായത് ലോഞ്ച് വിലയെക്കാൾ 500 രൂപ വില കൂടിയിട്ടുണ്ട്. ആകെ 500 രൂപയാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാകുക. അ‌തിനാലിത് വിവോ വെബ്​സൈറ്റിൽ നിന്ന് ഡിസ്കൗണ്ട് സഹിതം 19999 രൂപ പ്രാരംഭ വിലയിലാണ് ഇപ്പോൾ വാങ്ങാനാകുക.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/technology/oneplus-16-might-not-launch-in-india-oneplus-16r-could-be-the-premium-model-instead-new-tip-2230683.html">വിടപറയുകയാണോ… ഫ്ലാഗ്ഷിപ്പ് കില്ലർ! വൺപ്ലസ് 16 നോക്കിയിരിക്കേണ്ട, പകരം R മോഡൽ മെയിനാകും</a></strong></p>
<p>എന്നാൽ ഫ്ലിപ്പ്കാർട്ടിൽ വിവോ T5 ​ലൈറ്റ് 44W 5ജിയുടെ കച്ചവടം കുറച്ചുകൂടി പൊടിപൊടിക്കാൻ സാധ്യതയുണ്ട്. കാരണം 20499 രൂപ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിലും ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 18999 രൂപ പ്രാരംഭ വിലയിൽ ഈ വിവോ 5ജി ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാനാകും.</p>
<p>മികച്ച ഡീലിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്. ട്വിലൈറ്റ് ഷാഡോ, വേവ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. 6GB വരെ റാമും 6GB വരെ വെർച്വൽ റാമും ഇതിലുണ്ട്. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.</p>
<p>പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. സോണി സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി സെൻസർ (f/3.0 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.</p>
<p>5MP ഫ്രണ്ട് ക്യാമറ, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ആം മാലി-G57 MC2 GPU, 4GB/ 6GB LPDDR4x റാം, 128GB / 256GB സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ+ നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.</p>
<h3>English Summary</h3>
<p>The vivo T5 Lite 44W 5G is a model launched by Vivo in July of this year, aimed at Indian consumers looking for a new 5G smartphone priced under ₹20,000. It is currently available on Flipkart with bank discounts. While the starting price on the official Vivo website is ₹19,999 (inclusive of discounts), availing the Flipkart discount allows you to purchase it at a starting price of rs. 18,999.</p>
]]></content:encoded>
				</item>
							<item>
					<title>ഇതാണോ ഈ ആദായ വിൽപ്പന! ഷവോമി സ്റ്റോറിൽ പോലും കിട്ടാത്ത ഡിസ്കൗണ്ടിൽ റെഡ്മി 17 5G വാങ്ങാം</title>
					<link>https://www.malayalamtv9.com/photo-gallery/redmi-17-5g-is-selling-on-amazon-at-a-better-discount-than-on-xiaomis-official-website-details-inside-2230704.html</link>
					<pubDate>Sat, 12 Sep 2026 23:38:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/photo-gallery/redmi-17-5g-is-selling-on-amazon-at-a-better-discount-than-on-xiaomis-official-website-details-inside-2230704.html</guid>
					<description><![CDATA[<p>Redmi 17 5G is selling on Amazon at a better discount: വിൽപ്പന തുടങ്ങി രണ്ട് ദിവസമായ റെഡ്മി ​17 5ജി ഇപ്പോൾ ഷവോമി വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ ആമസോണിൽ വാങ്ങാനാകും. റെഡ്മി 17 5ജിയുടെ 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില.  ഇതേ വിലയിലാണ് ആമസോണിലും ഷവോമി വെബ്​സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Redmi-17-5G.jpg" class="attachment-large size-large wp-post-image" alt="Redmi 17 5g" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2230704 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-availability.jpg" class="attachment-thumbnail size-thumbnail" alt="Redmi 17 5g Availability" aria-describedby="gallery-1-2230707" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-availability.jpg 150w, https://images.malayalamtv9.com/uploads/2026/09/Redmi-17-5G-availability.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230707'>
				 ഷവോമി ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി 17 5ജി (REDMI 17 5G). സെപ്റ്റംബർ 10 മുതൽ ഈ ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരുന്നു. ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, റീട്ടെയിൽ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ആമസോൺ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. (Image credit: Xiaomi website)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Amazon-price.jpg" class="attachment-thumbnail size-thumbnail" alt="Redmi 17 5g Amazon Price" aria-describedby="gallery-1-2230706" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Amazon-price.jpg 150w, https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Amazon-price.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230706'>
				വിൽപ്പന തുടങ്ങി രണ്ട് ദിവസമായ റെഡ്മി ​17 5ജി ഇപ്പോൾ ഷവോമി വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ ആമസോണിൽ വാങ്ങാനാകും. റെഡ്മി 17 5ജിയുടെ 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില.  ഇതേ വിലയിലാണ് ആമസോണിലും ഷവോമി വെബ്​സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-price.jpg" class="attachment-thumbnail size-thumbnail" alt="Redmi 17 5g Price" aria-describedby="gallery-1-2230709" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-price.jpg 150w, https://images.malayalamtv9.com/uploads/2026/09/Redmi-17-5G-price.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230709'>
				 ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നിലവിൽ റെഡ്മി 17 5ജിക്ക് ബാങ്ക് ഡിസ്കൗണ്ടുകൾ ദൃശ്യമല്ല. അ‌തേസമയം ആമസോണിൽ ഈ 5ജി ഫോണിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 22999 രൂപ പ്രാരംഭ വിലയിൽ ആമസോണിൽ നിന്ന് ഈ ഷവോമി ഫോൺ ഇപ്പോൾ വാങ്ങാനാകും. 
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Amazon-discount.jpg" class="attachment-thumbnail size-thumbnail" alt="Redmi 17 5g Amazon Discount" aria-describedby="gallery-1-2230705" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Amazon-discount.jpg 150w, https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Amazon-discount.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230705'>
				 അബ്സൊല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് (PU ലെതർ ഫിനിഷ്) കളർ ഓപ്ഷനുകളിൽ ആണ് റെഡ്മി 17 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. 25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കും 20000 രൂപയോട് അ‌ടുത്ത വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്കും ഈ റെഡ്മി ഫോൺ പരിഗണിക്കാവുന്നതാണ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Xiaomi-website-price.jpg" class="attachment-thumbnail size-thumbnail" alt="Redmi 17 5g Xiaomi Website Price" aria-describedby="gallery-1-2230710" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Xiaomi-website-price.jpg 150w, https://images.malayalamtv9.com/uploads/2026/09/Redmi-17-5G-Xiaomi-website-price.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230710'>
				പ്രധാന ഫീച്ചറുകൾ: 2.4GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 4nm ചിപ്സെറ്റ് ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്‌ക്രീൻ, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-features.jpg" class="attachment-thumbnail size-thumbnail" alt="Redmi 17 5g Features" aria-describedby="gallery-1-2230708" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Redmi-17-5G-features.jpg 150w, https://images.malayalamtv9.com/uploads/2026/09/Redmi-17-5G-features.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2230708'>
				അഡ്രിനോ GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 7900mAh ബാറ്ററി, 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
				</dd></dl><br style="clear: both" />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Hero Glamour X 125 : എന്നാ ഒരു ​ഗ്ലാമറാ&#8230; ബട്ട് സേഫ്റ്റിയിൽ നോ കോംപ്രമൈസ്</title>
					<link>https://www.malayalamtv9.com/technology/hero-glamour-x-125-launched-stylish-design-with-top-safety-features-see-price-and-mileage-2230686.html</link>
					<pubDate>Sat, 12 Sep 2026 23:38:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/hero-glamour-x-125-launched-stylish-design-with-top-safety-features-see-price-and-mileage-2230686.html</guid>
					<description><![CDATA[<p>New Hero Glamour X Launches With Advance Safety Features : സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ, പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വാഹനങ്ങൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന വാഹന നിർമ്മാതാക്കളാണ് ഹീറോ മോട്ടോ കോർപ്പ്. അത്തരത്തിൽ പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. &#8216;ഗ്ലാമർ X 125&#8217; ബൈക്കിന്റെ ABS സൗകര്യമുള്ള പുതിയൊരു വകഭേദമാണ്&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Hero-Glamour-X-125-Launches.jpg" class="attachment-large size-large wp-post-image" alt="Hero Glamour X 125 Launches" /></figure><p>സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ, പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വാഹനങ്ങൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന വാഹന നിർമ്മാതാക്കളാണ് ഹീറോ മോട്ടോ കോർപ്പ്. അത്തരത്തിൽ പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. 'ഗ്ലാമർ X 125' ബൈക്കിന്റെ ABS സൗകര്യമുള്ള പുതിയൊരു വകഭേദമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് ഏറ്റവും കൂതുടൽ ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 125 സിസി കമ്യൂട്ടർ സെ​ഗ്മെന്റിൽ വരുന്ന മറ്റേത് മോഡലുകളോടും കിടപിടിക്കുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.</p>
<p>1.01 ലക്ഷം രൂപ മുതലാണ് പുതിയ ​ഗ്ലാമർ 125 X ന്റെ വില ആരംഭിക്കുന്നത്. സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും അതായത് എ. ബി. എസ് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റവും (IBS) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ എബിഎസ് സംവിധാനം വാഹനത്തിൽ കൂട്ടിച്ചേർത്തത് വഴി പെട്ടെന്നുള്ള ബ്രേക്കിംഗിൽ വീലുകൾ സ്റ്റക്കായി വാഹനം തെന്നി മറിഞ്ഞു വീഴുന്നതിനുള്ള സാഹചര്യം ഒഴിവാകും. ഐ ബി എസ് അഥവാ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം മുൻ പിൻ വീലുകളെ പരസ്പരം സിങ്ക് ചെയ്തു സുഗമമായ ബ്രേക്കിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു.</p>
<h3>Also Read : <a href="https://www.malayalamtv9.com/technology/bgauss-c12-maxr-electric-scooter-launched-with-178-km-range-price-and-specifications-here-2230373.html">യുദ്ധഭൂമിയിലേക്ക് പുതിയൊരാൾ! 178 കിലോ മീറ്റർ റേഞ്ചുമായി പുത്തൻ ഇവി സ്കൂട്ടർ</a></h3>
<p>ഇത് വാഹനത്തിന്റെ സ്റ്റെബിലിറ്റിയെ ഉയർത്താൻ സഹായിക്കുന്ന ഘടകമാണ്. അപ്ഡേറ്റ് വഴി ടിവിഎസ് റൈഡർ 125, ഹോണ്ട സിബി ഹോർനെറ്റ് 125, ഹീറോയുടെ തന്നെ എക്സ്ട്രീം 125 ആർ ഏന്നീ ശ്രേണിയിലേക്ക് ഗ്ലാമർ എക്സ് 125 ഉം എത്തിച്ചേർന്നിരിക്കുകയാണ്.</p>
<p>പുതിയ മോഡൽ അവതരിപ്പിച്ചു എങ്കിലും Glamour X ഡ്രം, Glamour X ഡിസ്ക് വകഭേദങ്ങളുടെ വിൽപന തുടരും. ഈ മോഡലുകൾക്ക് യഥാക്രമം 89,999 രൂപയും 99,999 രൂപയുമാണ് ഡൽഹി എക്സ്-ഷോറൂം വില വരുന്നത്. 1.01 ലക്ഷം രൂപ വിലയുള്ള പുതിയ എബിഎസ് (ABS) വകഭേദം ഈ നിരയിലെ ഏറ്റവും‍‍ ടോപ് മോഡലായി നിൽക്കും. എന്നാൽ എൻജിനിലും പെർഫോമൻസിലും യാതൊരു വിധ മാറ്റവും ഇല്ല. 124.7 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എൻജിനാണ് ഗ്ലാമർ X 125 മോഡലിനും കരുത്തേകുന്നത്. ഈ എൻജിൻ 8,250 ആർപിഎമ്മിൽ 11.4 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 10.5 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും</p>
<p>ഇക്കോ , റോഡ് , പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകലും വാഹനത്തിൽ ലഭ്യമാണ്. ഇത് റോഡുകളുടെ സാഹചര്യത്തിന് അനുസരിച്ച് വാഹനത്തെ സു​ഗ​ഗമായി നിയന്ത്രിക്കാൻ സഹായിക്കും.  ദീർഘദൂര യാത്രകളിൽ ഏറെ സഹായകരമാകുന്ന ക്രൂയിസ് കൺട്രോൾ സംവിധാനവും ഉൾക്കൊള്ളിച്ചിരിക്കുന്നു.  ഈ സെ​ഗ്മെന്റിലുള്ള ബൈക്കുകളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഫീച്ചറാണിത്.</p>
<h3>English Summary</h3>
<p>Hero MotoCorp is a leading vehicle manufacturer known for  vehicles that offer a host of features at prices affordable for the common man. The company has now introduced another such model: a new variant of the Glamour X 125 bike equipped with ABS.</p>
]]></content:encoded>
				</item>
							<item>
					<title>CM Vijay &#8211; Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ</title>
					<link>https://www.malayalamtv9.com/entertainment/cm-vijay-runs-and-hugs-thala-ajith-in-uk-reunion-video-goes-viral-2230680.html</link>
					<pubDate>Sat, 12 Sep 2026 22:08:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/cm-vijay-runs-and-hugs-thala-ajith-in-uk-reunion-video-goes-viral-2230680.html</guid>
					<description><![CDATA[<p>CM Vijay Meets Thala Ajith  at Silverstone Circuit  In UK : അജിത്ത് മത്സരാർത്ഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ പ്രശസ്തമായ സിൽവർ സ്റ്റോൺ സർക്യൂട്ട് എന്ന കാറോട്ട മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനായി പറന്നെത്തിയത് മറ്റാരുമായിരുന്നില്ല പക്ഷേ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്.. അജിത്തും കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കാറോട്ട&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/CM-Vijay-Meets-Ajith-Kumar.jpg" class="attachment-large size-large wp-post-image" alt="Cm Vijay Meets Ajith Kumar" /></figure><p>ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ വിജയിയും നടനായ അജിത്തും തമ്മിൽ ഏറെ ആഴത്തിലുള്ള സുഹൃത്ത് ബന്ധമാണുള്ളത്. സിനിമ ഉപേക്ഷിച്ച് പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി മുഖ്യമന്ത്രിയായി എങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും യാതൊരു കുറവും ഉണ്ടായിട്ടില്ല. ഏറ്റവും വലിയ ഉദാഹരണമാണ് ലണ്ടനിൽ എന്നുവരുന്ന കാഴ്ചകൾ. സിനിമാതാരം എന്നതിന് പുറമേ ഒരു പ്രൊഫഷണൽ കാർ റേസർ കൂടിയാണ് അജിത്.</p>
<p>അജിത്ത് മത്സരാർത്ഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ പ്രശസ്തമായ സിൽവർ സ്റ്റോൺ സർക്യൂട്ട് എന്ന കാറോട്ട മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനായി പറന്നെത്തിയത് മറ്റാരുമായിരുന്നില്ല പക്ഷേ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്.. അജിത്തും കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കാറോട്ട മത്സരത്തിന്റെ ഭാഗമാകുന്നത്. ലണ്ടനിലെ മുൻനിര റേസിംഗ് ട്രാക്കിൽ തന്റെ ഉറ്റ സുഹൃത്ത് റേസ് ചെയ്യുമ്പോൾ ആ മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനായി മുഖ്യമന്ത്രി കൂടിയായ വിജയ് എത്തിയത് ഏറെ ആശ്ചര്യം നിറയ്ക്കുന്ന കാഴ്ചയായി മാറി.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/saniya-iyappan-reacts-to-dc-movie-success-gifts-demands-equal-recognition-for-wamiqa-gabbi-sparks-debate-2230576.html">അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ</a></h3>
<p>കാർ റേസിംഗ് മത്സരങ്ങളുടെ അവസാനവാക്കായ ഫോർമുല വൺ മത്സരങ്ങൾ നടക്കുന്ന ലണ്ടനിലെ ഏറ്റവും പ്രമുഖമായ ട്രാക്കുകളിൽ ഒന്നാണ് സിൽവർ സ്റ്റോൺ. അവിടെയാണ് അജിത്ത് മത്സരത്തിനു വേണ്ടി ഇറങ്ങിയത്. മത്സരവേദിയിൽ ഓടിയെത്തി അജിത്തിനെ വിജയ് ആശ്ലേഷിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. മലയാള സിനിമയിലെ രണ്ടു പ്രമുഖ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും എങ്കിലും ഇരുവരും തമ്മിൽ ആഴത്തിലുള്ള സൗഹൃദം ആണുള്ളത്. അതുപോലെതന്നെയാണ് തമിഴിലെ സൂപ്പർസ്റ്റാറുകൾ ആയ വിജയും അജിത്തും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം.</p>
<p>അജിത്തും വിജയിയും ചേർന്ന് ചേർന്ന് കാണികളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയും ഇന്റർനെറ്റിൽ ഇപ്പോൾ ട്രെൻഡിംഗ് ആണ്. മത്സരവേദിയിലേക്ക് എത്തിയ വിജയിയെ ദളപതി... ദളപതി.. എന്ന് ആവേശത്തോടെ ജയ് വിളിച്ചാണ് ആരാധകരും കാണികളും വരവേറ്റത്.ചിലർക്കൊക്കെ നടനെന്ന നിലയിൽ മാത്രേ അജത്തിനെ അറിയൂ. എന്നാൽ വർഷങ്ങളായി റേസിം​ഗ് രം​ഗത്ത് അജിത് പരിശീനം നേടി വരികയാണ്. ഇടയ്ക്ക് ബൈക്ക് യാത്രകളും താരം നടത്താറുണ്ട്.</p>
<h3>English Summary</h3>
<p>It was none other than Tamil Nadu Chief Minister Vijay himself who flew in to flag off the car race at London's famous Silverstone Circuit, where Ajith was participating as a competitor. The two were meeting after a gap of some time.</p>
]]></content:encoded>
				</item>
							<item>
					<title>വിടപറയുകയാണോ&#8230; ഫ്ലാഗ്ഷിപ്പ് കില്ലർ! വൺപ്ലസ് 16 നോക്കിയിരിക്കേണ്ട, പകരം R മോഡൽ മെയിനാകും</title>
					<link>https://www.malayalamtv9.com/technology/oneplus-16-might-not-launch-in-india-oneplus-16r-could-be-the-premium-model-instead-new-tip-2230683.html</link>
					<pubDate>Sat, 12 Sep 2026 22:00:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/oneplus-16-might-not-launch-in-india-oneplus-16r-could-be-the-premium-model-instead-new-tip-2230683.html</guid>
					<description><![CDATA[<p>OnePlus 16 might not launch in India: അ‌ടുത്ത വർഷം ഇന്ത്യയിൽ വൺപ്ലസ് 16 മോഡൽ എത്തിയേക്കില്ല എന്ന് പ്രമുഖ ടിപ്സ്റ്റർ യോഗേഷ് ബ്രാർ അവകാശപ്പെടുന്നു. വൺപ്ലസ് 16R ഇന്ത്യയിലെ വൺപ്ലസിന്റെ പ്രധാന മോഡലായി എത്തിയേക്കുമെന്നും അതിനു താഴെയായി മിഡ്-റേഞ്ച് വിഭാഗത്തിൽ നോർഡ് സീരീസും താങ്ങാനാവുന്ന വിലയിലെ സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ N- സീരീസും ഉണ്ടാകുമെന്നും യോഗേഷ് ബ്രാർ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/OnePlus-16-OnePlus-16R-Launch.jpg" class="attachment-large size-large wp-post-image" alt="Oneplus 16, Oneplus 16r Launch" /></figure><p>ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന വിശേഷണം പലപ്പോഴും സ്വന്തമാക്കിയിട്ടുള്ളവയാണ് വൺപ്ലസിന്റെ പ്രീമിയം മോഡലുകൾ. നിലവിലെ വൺപ്ലസിന്റെ ഇന്ത്യയിലെ ഏറ്റവും പ്രീമിയം മോഡൽ വൺപ്ലസ് 15 ആണ്. എന്നാൽ ഈ വൺപ്ലസ് 15 (OnePlus 15) യുടെ പിൻഗാമിയായി ഇനിയൊരു വൺപ്ലസ് 16 (OnePlus 16) ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമോ എന്നകാര്യം സംശയത്തിലാണ് എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ കാരണങ്ങൾ മുൻനിർത്തി അ‌ടുത്ത വർഷം ഇന്ത്യയിൽ വൺപ്ലസ് 16 മോഡൽ എത്തിയേക്കില്ല എന്ന് പ്രമുഖ ടിപ്സ്റ്റർ യോഗേഷ് ബ്രാർ അവകാശപ്പെടുന്നു.</p>
<p>വൺപ്ലസിന്റെ പ്രീമിയം മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്കായി R സീരീസ് മോഡലുകൾ കഴിഞ്ഞ ചില വർഷങ്ങളായി കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നുണ്ട്. വൺപ്ലസ് 13R, വൺപ്ലസ് 15R എന്നിവയൊക്കെ വിപണിയിൽ ഏറെ ശ്രദ്ധ നേടിയ വൺപ്ലസ് മോഡലുകളാണ്. അ‌ടുത്ത വർഷം വൺപ്ലസ് 16 മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നില്ല എന്ന സാഹചര്യം ഉണ്ടായാൽ പകരം ആ സ്ഥാനത്തേക്ക് വൺപ്ലസ് 16R എന്ന മോഡൽ എത്തുമെന്ന സൂചനയും ടിപ്സ്റ്റർ പങ്കുവച്ചിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/technology/iphone-18-pro-pre-orders-start-in-india-today-price-availability-launch-offers-and-more-2230605.html">വില കൂടിയതോടെ ജാഡയും കൂടിയിട്ടുണ്ട്! ആരാധകർക്ക് ഐഫോൺ 18 പ്രോ ഡിസ്കൗണ്ടോടെ വാങ്ങാം</a></strong></p>
<p>വൺപ്ലസ് 16R ഇന്ത്യയിലെ വൺപ്ലസിന്റെ പ്രധാന മോഡലായി എത്തിയേക്കുമെന്നും അതിനു താഴെയായി മിഡ്-റേഞ്ച് വിഭാഗത്തിൽ നോർഡ് സീരീസും താങ്ങാനാവുന്ന വിലയിലെ സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ N- സീരീസും ഉണ്ടാകുമെന്നും യോഗേഷ് ബ്രാർ പറയുന്നു. വൺപ്ലസ് അ‌ടുത്ത വർഷം വൺപ്ലസ് 16 അ‌വതരിപ്പിക്കും, എന്നാൽ അ‌ത് ​ചൈനയിൽ മാത്രമാകും ലഭ്യമാക്കുക എന്ന് നേരത്തെ ഒരു ടിപ്സ്റ്റർ വെളിപ്പെടുത്തിയിരുന്നു. അ‌തിനോട് ചേർന്നുനിൽക്കുന്നതാണ് യോഗേഷ് ബ്രാറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.</p>
<p>എന്നാൽ വൺപ്ലസ് ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സാധാരണയായി വർഷത്തിന്റെ അവസാന പാദത്തിൽ, അ‌തായത് ഒക്ടോബർ- നവംബർ കാലയളവിൽ ​ചൈനയിൽ ആണ് ആദ്യം വൺപ്ലസ് പ്രീമിയം മോഡൽ അ‌വതരിപ്പിക്കപ്പെടുക. തുടർന്ന് ഡിസംബർ അല്ലെങ്കിൽ ജനുവരിയോടെ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ അ‌ത് അ‌വതരിപ്പിക്കുകയാണ് പതിവ്.</p>
<p>പുതിയ വൺപ്ലസ് 16 ന്റെ ​ചൈനയിലെ ലോഞ്ചിനോട് ബന്ധപ്പെട്ട വിവരങ്ങൾ വരുംമാസങ്ങളിൽ പ്രതീക്ഷിക്കാം. എന്നാൽ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് ഔദ്യോഗികമായി ഉറപ്പിക്കാൻ വൺപ്ലസ് 16 ലോഞ്ച് വരെ കാത്തിരിക്കേണ്ടതുണ്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലും പുതിയ മോഡലുകൾ അവതരിപ്പിക്കില്ലെന്ന് വൺപ്ലസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയിലെ വൺപ്ലസ് പ്രീമിയം മോഡലിന്റെ കാര്യത്തിൽ സംശയങ്ങൾ ശക്തമായിരിക്കുന്നത്.</p>
<p>നേരത്തെ ഇന്ത്യയിലെ പ്രവർത്തനവും വൺപ്ലസ് അ‌വസാനിപ്പിക്കാൻ പോവുകയാണ് എന്ന നിലയ്ക്ക് പ്രചരണങ്ങൾ വന്നിരുന്നു. എന്നാൽ ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് പതിവുപോലെ നടക്കുന്നുണ്ടെന്ന് വൺപ്ലസ് ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലുകളിൽ മാറ്റം വരുത്തിയുള്ള പുതിയ നയം വൺപ്ലസ് സ്വീകരിച്ചിട്ടുണ്ടോ എന്നത് അ‌വർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.</p>
<p>അ‌തേസമയം ​ചൈനയിൽ ലോഞ്ചിന് തയാറെടുക്കുന്ന വൺപ്ലസ് 16 മോഡലിനെക്കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. വലിയ 1/1.4-ഇഞ്ച് സെൻസറുള്ള 200MP മെയിൻ ക്യാമറ, 1/1.95-ഇഞ്ച് സോണി സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ക്യാമറ, പുതിയ 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവയും 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയും ഇതിൽ ഉണ്ടാകുമെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ സൂചന നൽകിയിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Prominent tipster Yogesh Brar claims that the OnePlus 16 model might not launch in India next year. He suggests that the OnePlus 16R could arrive as the brand's flagship model in the country, while the Nord series would occupy the mid-range segment and the N-series would cater to the affordable smartphone category.</p>
]]></content:encoded>
				</item>
							<item>
					<title>BRICS 2026 : മൂന്ന് &#8216;പരസ്പര&#8217; തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി</title>
					<link>https://www.malayalamtv9.com/india/brics-2026-prime-minister-narendra-modi-chinese-president-xi-jinping-had-bilateral-meeting-at-new-delhi-2230681.html</link>
					<pubDate>Sat, 12 Sep 2026 21:46:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/brics-2026-prime-minister-narendra-modi-chinese-president-xi-jinping-had-bilateral-meeting-at-new-delhi-2230681.html</guid>
					<description><![CDATA[<p>Prime Minister Narendra Modi Chinese President Xi Jinping Bilateral Meeting :2025 ഓഗസ്റ്റിൽ ചൈനയിലെ ടിയാഞ്ചിൽ വെച്ചായിരുന്നു ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഏഴ് വർഷങ്ങൾക്ക് ഇതാദ്യമായിട്ടാണ് ചൈനീസ് പ്രസിഡൻ്റെ ഇന്ത്യയിലേക്കെത്തുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Prime-Minister-Narendra-Modi-Chinese-President-Xi-Jinping.jpg" class="attachment-large size-large wp-post-image" alt="Prime Minister Narendra Modi Chinese President Xi Jinping" /></figure><p><strong>ന്യൂ ഡൽഹി</strong>: ഇന്ത്യൻ അതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ന് സെപ്റ്റംബർ 12 ശനിയാഴ്ച ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള നിർണായക ചർച്ച നടന്നത്. 025 ഓഗസ്റ്റിൽ തിയാഞ്ചനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.</p>
<p>അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും തന്ത്രപരവും ദീർഘകാലവുമായ കാഴ്ചപ്പാടോടെ ഉഭയകക്ഷി ബന്ധത്തെ സമീപിക്കണമെന്നും ഇരുരാജ്യങ്ങളും അടിവരയിട്ടു. മൂന്ന് പരസ്പര തത്വങ്ങളെ അധിഷ്ഠിതമാക്കിയായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്പര്യം എന്നീ മൂന്ന് 'പരസ്പര' തത്ത്വങ്ങളിൽ അധിഷ്ഠിതമായിരിക്കണം ഇരുരാജ്യങ്ങളുടെയും ബന്ധമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/india/brics-is-not-against-anyone-the-aim-is-to-take-everyone-along-pm-narendra-modi-2230611.html">ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി</a></strong></p>
<p>ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സമാധാനാന്തരീക്ഷവും അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിർത്തിയുമായി ബന്ധപ്പെട്ട നിലവിലുള്ള കരാറുകളും ധാരണകളും ഇരുവിഭാഗവും കർശനമായി പാലിക്കേണ്ടതുണ്ട്. അതിർത്തി തർക്കത്തിന് ന്യായവും യുക്തിസഹവും പരസ്പര സമ്മതമുള്ളതുമായ പരിഹാരം കണ്ടെത്തുന്നതിന് ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.</p>
<p>ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സാംസ്കാരിക കൈമാറ്റം, വ്യാപാര ബന്ധങ്ങൾ, യാത്രാസൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ ചർച്ചയായി. വ്യാപാര മേഖലയിലെ അസന്തുലിതാവസ്ഥ, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, വിപണി ലഭ്യത ഉറപ്പാക്കൽ എന്നിവയിൽ പരസ്പര ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.</p>
<p>മേയപരമായതും ആഗോളതലത്തിലുള്ളതുമായ വിഷയങ്ങളിലും പൊതുവായ വെല്ലുവിളികൾ നേരിടുന്നതിലും ഇരുരാജ്യങ്ങളും ഒന്നിച്ച് മുന്നോട്ടുപോകാൻ ധാരണയായി. ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിക്ക് ചൈന നൽകിയ പിന്തുണയ്ക്കും 2026 ബ്രിക്സ് ഉച്ചകോടിയുടെ വിജയത്തിനായി നൽകിയ സംഭാവനകൾക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.</p>
<p>ഷി ജിൻപിങ്ങിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹോട്ടലിൻ്റെ പരിസരത്തെ ഭൂഗർഭ പൈപ്പ് ലൈനുകൾ ഉൾപ്പെടെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.</p>
<p>ചൈനീസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കുള്ള ‘ഹോങ്കി’ കാർ, സന്ദർശനത്തിന് പത്ത് ദിവസം മുൻപ് തന്നെ ഡൽഹിയിൽ എത്തിച്ചിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള എയർ ചൈനയുടെ ബോയിംഗ് 747-8 വിമാനത്തിലാണ് ഷി ജിൻപിങ്ങിൻ്റെ യാത്ര. മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനും, ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും സാധിക്കുന്ന ഈ വിമാനം ഒരു മൊബൈൽ കമാൻഡ് സെൻ്റർ കൂടിയാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Kitchen Tips: ഗ്യാസ് സ്റ്റൗവിന് അടുത്ത് ഉപ്പ് വച്ചിട്ടുണ്ടോ? ഇക്കാര്യം അറിയണം; സംഭവിക്കുന്നത് എന്ത്</title>
					<link>https://www.malayalamtv9.com/photo-gallery/kitchen-tips-and-tricks-do-you-keep-salt-near-the-gas-stove-know-the-side-effects-2230673.html</link>
					<pubDate>Sat, 12 Sep 2026 21:37:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kitchen-tips-and-tricks-do-you-keep-salt-near-the-gas-stove-know-the-side-effects-2230673.html</guid>
					<description><![CDATA[<p>Kitchen Tips And Tricks: പല വീടുകളിലും പ്രധാനമായും ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്തിരിക്കുന്ന ഒന്നാണ് ഉപ്പ് പാത്രം.  സ്റ്റൗവിന്റെ നേരിട്ട് ചൂടും ആവിയും തട്ടാത്ത ഉണങ്ങിയ കബോർഡുകളിലോ ഷെൽഫുകളിലോ ഉപ്പുപാത്രം സൂക്ഷിക്കുക. ഉപ്പുപാത്രത്തിനുള്ളിൽ 4-5 പച്ചരി മണികൾ ഇട്ടുവെക്കുക. ഇത് ഉപ്പിലെ അധിക ഈർപ്പം വലിച്ചെടുത്ത് കട്ടപിടിക്കുന്നത് തടയും. നനഞ്ഞ കയ്യിട്ടോ ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ചോ ഉപ്പ് എടുക്കരുത്. ഇത് ഉപ്പിലേക്ക് ഈർപ്പം എത്തുന്ന മറ്റൊരു പ്രധാന കാരണമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Best-container-for-salt-storage.jpg" class="attachment-large size-large wp-post-image" alt="Best Container For Salt Storage" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2230673 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Storing-salt-near-gas-stove-danger.jpg" class="attachment-thumbnail size-thumbnail" alt="Storing Salt Near Gas Stove Danger" aria-describedby="gallery-2-2230674" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Storing-salt-near-gas-stove-danger.jpg 150w, https://images.malayalamtv9.com/uploads/2026/09/Storing-salt-near-gas-stove-danger.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230674'>
				അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കൈയെത്തും ദൂരത്ത് മസാലകളും ഉപ്പും പഞ്ചസാരയുമെല്ലാം നമുക്ക് വേണ്ടിവരും. ഇത്തരം വസ്തുക്കളെല്ലാം നമ്മൾ ​ഗ്യാസ് സ്റ്റൗവിൻ്റെ അടുത്താണ് വയ്ക്കുന്നത്. അത്തരത്തിൽ പല വീടുകളിലും പ്രധാനമായും ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്തിരിക്കുന്ന ഒന്നാണ് ഉപ്പ് പാത്രം. പാചകത്തിനിടെ എളുപ്പത്തിൽ എടുക്കാം എന്നതാണ് വീട്ടമ്മമാർ ലക്ഷ്യവയ്ക്കുന്നത്. (Image Credit Source: Getty Images) 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Gas-stove-rusting-reasons.jpg" class="attachment-thumbnail size-thumbnail" alt="Gas Stove Rusting Reasons" aria-describedby="gallery-2-2230675" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Gas-stove-rusting-reasons.jpg 150w, https://images.malayalamtv9.com/uploads/2026/09/Gas-stove-rusting-reasons.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230675'>
				എന്നാൽ ഉപ്പ് സൂക്ഷിക്കാൻ സ്റ്റൗവിന് അടുത്തുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് നല്ലതാണോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഉപ്പ് പെട്ടെന്ന് കേടാകുന്ന ഭക്ഷണവസ്തുവല്ല. സാധാരണ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് എത്രകാലം വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. എന്നാൽ ഉപ്പിന് മറ്റൊരു സ്വഭാവമുണ്ട്. വായുവിലെ ഈർപ്പം ആഗിരണം ചെയ്യും. അതുകൊണ്ടാണ് ഉപ്പ് ചിലപ്പോൾ പാത്രത്തിനുള്ളിൽ ഇരുന്ന് കട്ടപിടിക്കാനുള്ള സാധ്യത ഏറെയാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Kitchen-Tips-And-Tricks.jpg" class="attachment-thumbnail size-thumbnail" alt="Kitchen Tips And Tricks" aria-describedby="gallery-2-2230677" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Kitchen-Tips-And-Tricks.jpg 150w, https://images.malayalamtv9.com/uploads/2026/09/Kitchen-Tips-And-Tricks.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230677'>
				പാചകം ചെയ്യുമ്പോൾ ഗ്യാസ് സ്റ്റൗവിന് ചുറ്റും കൂടുന്ന ചൂടിനൊപ്പം നീരാവിയും ഈർപ്പവും ഉണ്ടാവും. വെള്ളം തിളപ്പിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഉണ്ടാകുന്ന നീരാവി മുകളിലേക്ക് ഉയരുകയും സ്റ്റൗവിന് അടുത്തുള്ള തുറന്നുവച്ചിരിക്കുന്നതോ ശരിയായി അടയ്ക്കാത്തതോ ആയ ഉപ്പ് പാത്രത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഈ ഈർപ്പം ഉപ്പ് വലിച്ചെടുക്കുന്നതോടെ ഉപ്പ് ഒട്ടിപ്പിടിക്കുകയും പിന്നീട് കട്ടകളായി മാറുകയും ചെയ്യും. 

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Reasons-why-salt-gets-damp.jpg" class="attachment-thumbnail size-thumbnail" alt="Reasons Why Salt Gets Damp" aria-describedby="gallery-2-2230678" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Reasons-why-salt-gets-damp.jpg 150w, https://images.malayalamtv9.com/uploads/2026/09/Reasons-why-salt-gets-damp.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230678'>
				ഇതോടെ പിന്നീട് പാചകത്തിന് ഉപ്പ് എടുക്കാൻ ബുദ്ധിമുട്ടാകുന്നു.  കൂടാതെ അയോഡൈസ്ഡ് ഉപ്പാണെങ്കിൽ ചൂട് തട്ടുന്നതിലൂടെ അതിലെ അയോഡിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. സ്റ്റൗവിന് തൊട്ടടുത്ത് പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഉപ്പ് സൂക്ഷിക്കുന്നതെങ്കിൽ ചൂടു തട്ടി പ്ലാസ്റ്റിക് ഉരുകാനും ദോഷകരമായ രാസവസ്തുക്കൾ ഉപ്പിൽ കലരാനും ഇടയാക്കും. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/How-to-keep-salt-dry.jpg" class="attachment-thumbnail size-thumbnail" alt="How To Keep Salt Dry" aria-describedby="gallery-2-2230679" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/How-to-keep-salt-dry.jpg 150w, https://images.malayalamtv9.com/uploads/2026/09/How-to-keep-salt-dry.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2230679'>
				സ്റ്റൗവിന്റെ നേരിട്ട് ചൂടും ആവിയും തട്ടാത്ത ഉണങ്ങിയ കബോർഡുകളിലോ ഷെൽഫുകളിലോ ഉപ്പുപാത്രം സൂക്ഷിക്കുക. ഉപ്പുപാത്രത്തിനുള്ളിൽ 4-5 പച്ചരി മണികൾ ഇട്ടുവെക്കുക. ഇത് ഉപ്പിലെ അധിക ഈർപ്പം വലിച്ചെടുത്ത് കട്ടപിടിക്കുന്നത് തടയും. നനഞ്ഞ കയ്യിട്ടോ ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ചോ ഉപ്പ് എടുക്കരുത്. ഇത് ഉപ്പിലേക്ക് ഈർപ്പം എത്തുന്ന മറ്റൊരു പ്രധാന കാരണമാണ്.

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു &#8211; ഷംന കാസിം</title>
					<link>https://www.malayalamtv9.com/entertainment/shamna-kasims-revelation-lost-many-roles-in-malayalam-but-dance-made-me-who-i-am-today-2230670.html</link>
					<pubDate>Sat, 12 Sep 2026 21:32:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/shamna-kasims-revelation-lost-many-roles-in-malayalam-but-dance-made-me-who-i-am-today-2230670.html</guid>
					<description><![CDATA[<p>Shamna Kasim’s Revelation About Her Career : സിനിമയുമായും തന്റെ കരിയറുമായും ബന്ധപ്പെട്ട് ഷംന എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് കഴിഞ്ഞദിവസം അഭിമുഖം നൽകിയിരുന്നു. അതിൽ നടി എന്ന നിലയിൽ തനിക്ക് ലഭിക്കാതെ പോയ അവസരങ്ങളെ കുറിച്ച് ഷംന മനസ്സു തുറക്കുന്നുണ്ട്. തനിക്ക് കയ്യെത്തും ദൂരത്ത് നിരവധി മലയാള സിനിമകളാണ് നഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ് ഷംന തുറന്നു പറഞ്ഞിരിക്കുന്നത്. പല പ്രൊജക്ടുകളും യാഥാർത്ഥ്യമാകുന്നതിന് തൊട്ടരികിൽ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Shamna-Kasim-About-Her-Career-.jpg" class="attachment-large size-large wp-post-image" alt="Shamna Kasim About Her Career" /></figure><p>ഒരിടവേളക്കു ശേഷം കിടിലൻ ഡാൻസ് പെർഫോമൻസുമായി പ്രേക്ഷകരെയാകെ ആവേശം കൊള്ളിച്ചുകൊണ്ട് വലിയ തിരിച്ചുവരവാണ് നടിയും നർത്തകിയുമായ ഷംന കാസിം നടത്തിയിരിക്കുന്നത്. അതും സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ജയിലർ 2 വലിയ ക്യാൻവാസിലെ സിനിമയിൽ. അല്ല ബലല എന്ന സിനിമയിലെ പാട്ട് പുറത്തിറങ്ങിട്ട് ആഴ്ചകളായി എങ്കിലും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് പ്രേക്ഷകർ ആ പാട്ടിനെയും ഗാന രംഗത്തെയും കാണുന്നത്. സിനിമയിലെ നായകനായ രജനികാന്ത് പുറത്തുവന്ന ഗാനരംഗങ്ങളിൽ വരുന്നുണ്ട് എങ്കിലും പ്രധാനമായും ആ പാട്ട് ലീഡ് ചെയ്തിരിക്കുന്നത് ഷംനയാണ്.</p>
<p>ഈ സിനിമയുമായും തന്റെ കരിയറുമായും ബന്ധപ്പെട്ട് ഷംന എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് കഴിഞ്ഞദിവസം അഭിമുഖം നൽകിയിരുന്നു. അതിൽ നടി എന്ന നിലയിൽ തനിക്ക് ലഭിക്കാതെ പോയ അവസരങ്ങളെ കുറിച്ച് ഷംന മനസ്സു തുറക്കുന്നുണ്ട്. തനിക്ക് കയ്യെത്തും ദൂരത്ത് നിരവധി മലയാള സിനിമകളാണ് നഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ് ഷംന തുറന്നു പറഞ്ഞിരിക്കുന്നത്. പല പ്രൊജക്ടുകളും യാഥാർത്ഥ്യമാകുന്നതിന് തൊട്ടരികിൽ വരെയെത്തി ക്യാൻസൽ ആയി പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/shamna-kasim-on-jailer-2-movie-reveals-superstar-rajinikanths-special-compliment-for-her-2230629.html">‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം</a></h3>
<p>തനിക്ക് ഇത്തരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായത് ഡാൻസും സ്റ്റേജ് ഷോകളും ആണ്. സ്റ്റേജ് ഷോകളിലും ഡാൻസുകളിലും നിരന്തരം വരുന്ന ആൾ എന്ന ഇമേജ് ഉള്ളതുകൊണ്ട് സിനിമയിൽ കാസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന തരത്തിൽ ആയിരുന്നു കാര്യങ്ങൾ. തന്നെ സംബന്ധിച്ചിടത്തോളം ആ സമയത്ത് വിഷമം തോന്നിയിരുന്നു. മലയാളത്തിലെ ഓ‍ഡിയൻസിനോട് തനിക്ക് എന്നും കടപ്പാട് ഉണ്ട്. സ്റ്റേജ് ഷോ ചെയ്യുന്നത് കൊണ്ടാണ് അവസരം കിട്ടത്താത് എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പ്രമുഖ സംവിധായകൻ കുറച്ച് നാളത്തേക്ക് സ്റ്റേജ് ഷോ ചെയ്യരുതെന്ന് വരെ പറഞ്ഞു. പക്ഷേ താൻ അത് കേട്ട് പിൻമാറിയിരുന്നു എങ്കിൽ ഇന്നെനിക്ക് ജയിലർ 2 പോലുള്ള സിനിമയിൽ പെർഫോം ചെയ്യാൻ കഴിമായിരുന്നോ എന്നും ഷംന ചോദിച്ചു.</p>
<p>അഭിനേതാവ് എന്ന നിലയിൽ മലയാളത്തേക്കാൾ ഏറെ തനിക്ക് തമിഴിൽ നിന്നാണ് അവസരങ്ങൾ കിട്ടിയത്. മലയാളത്തിൽ നിന്ന് തനിക്ക് കാര്യമായ അവസരങ്ങളൊന്നും കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ. ഹിറ്റുകൾ ഇല്ലെങ്കിലും തനിക്ക് തുടരെ തുടരെ അവസരങ്ങൾ കിട്ടി. പക്ഷേ തെലുങ്കിലാണ് തനിക്ക് വൻ ഹിറ്റ് കിട്ടിയത്. തന്നെ നടിയായി തന്നെയാണ് കേരളത്തിന് പുറത്ത് കാണുന്നത്.</p>
<h3>English Summary</h3>
<p>After a brief hiatus, actress and dancer Shamna Kasim has made a spectacular comeback, thrilling audiences with a stunning dance performance. Notably, this return is in the grand-scale film Jailer 2, starring superstar Rajinikanth.</p>
]]></content:encoded>
				</item>
							<item>
					<title>Kollam Teacher Assault Case: പോലീസിൽ പരാതി കൊടുക്കെന്ന് ഭീഷണി; കേസായപ്പോൾ കൊല്ലത്തെ അധ്യാപകൻ ഒളിവിൽ</title>
					<link>https://www.malayalamtv9.com/kerala/kollam-anchal-tutorial-teacher-assaults-student-and-threatened-them-he-is-absconding-2230667.html</link>
					<pubDate>Sat, 12 Sep 2026 20:44:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kollam-anchal-tutorial-teacher-assaults-student-and-threatened-them-he-is-absconding-2230667.html</guid>
					<description><![CDATA[<p>Kollam Anchal Teacher Assault Case: അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനെതിരെയാണ് പരാതി പുറത്തുവരുന്നത്. കരുകോൺ റിയാസ്– റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനിയെയാണ് അധ്യാപകൻ തല്ലിയതായി പരാതി ലഭിച്ചത്. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ ഇരു കാലുകളും അടിച്ചു പൊട്ടിച്ചതായാണ് പരാതിയിൽ പറയുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Kollam-Anchal-Teacher-Assault-Case.jpg" class="attachment-large size-large wp-post-image" alt="Kollam Anchal Teacher Assault Case" /></figure><p><strong>കൊല്ലം:</strong> അഞ്ചലിൽ ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ അധ്യാപകൻ ഒളിവിൽ. ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനെതിരെയാണ് പരാതി പുറത്തുവരുന്നത്. കരുകോൺ റിയാസ്– റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനിയെയാണ് അധ്യാപകൻ തല്ലിയതായി പരാതി ലഭിച്ചത്. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ ഇരു കാലുകളും അടിച്ചു പൊട്ടിച്ചതായാണ് പരാതിയിൽ പറയുന്നത്.</p>
<p>ട്യുഷൻ എടുക്കുന്നതിനിടെ പുസ്തകം വായിക്കാൻ പറഞ്ഞപ്പോൾ ചില വാക്കുകൾ തെറ്റിച്ച് വായിച്ചതിന് പിന്നാലെയാണ് അതിക്രൂരമായി കുട്ടിയെ അധ്യാപകൻ തല്ലിയത്. വൈകിട്ട് ട്യുഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ കാലുകൾ പരിശോധിച്ചപ്പോഴാണ് ഇരുകാലുകളിലും ശക്തമായി അടിയേറ്റ പാടുകൾ കണ്ടെത്തിയത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/actress-meenakshi-reveals-a-bad-experience-she-had-while-calling-the-bank-here-is-what-happened-2230668.html">ഒരു മിനിമം മര്യാദ ആകാം; ബാങ്ക് മാനേജരുടെ പെരുമാറ്റത്തിനെതിരേ കുറിപ്പുമായി നടി മീനാക്ഷി</a></strong></p>
<p>ഇതിന് പിന്നാലെ മാതാപിതാക്കൾ അധ്യാപകനെ വിളിച്ചപ്പോൾ പൊലീസിൽ പരാതി കൊടുക്ക് എന്നാണ് മറുപടി നൽകിയതെന്ന് കുടുംബം പറഞ്ഞു. സുഫിയാനെതിരെ കുട്ടിയുടെ കുടുംബമാണ് മൊഴി നൽകിയത്. തുടർന്ന് അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാലിന് പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>
<p>സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയും പരാതിയുമായി രം​ഗത്തെത്തിയത്. തനിക്കും ഇതേ രീതിയിൽ മർദനമേറ്റതായാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അധ്യാപകനായ സുഫിയാൻ ഒളിവിലാണ്. അ‍ഞ്ചൽ പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.</p>
<h3>അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹത</h3>
<p>അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചതിൽ ദുരൂഹത തുടരുന്നു. അടിമാലി പഞ്ചായത്തിലെ ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്‌സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, രിഹാൻ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടികളുടെ മരണത്തിന് പിന്നാലെ അവരുടെ ശരീരത്തിൽ തിന്നർ ചെന്നെന്ന് സംശയിക്കുന്നതായി പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വിശദമായി ചോദ്യം ചെയ്യുന്നതിന് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഒരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഒരു കുഞ്ഞ് താലൂക്ക് ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. മറ്റൊരു കുട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിയതിനുശേഷമാണ് മരിച്ചത്.</p>
<h3>English Summary:</h3>
<p>Kollam Anchal tutorial teacher assault case. Police get more complaints against accused. After case filed accused one is currently absconding.</p>
]]></content:encoded>
				</item>
							<item>
					<title>ഒരു മിനിമം മര്യാദ ആകാം; ബാങ്ക് മാനേജരുടെ പെരുമാറ്റത്തിനെതിരേ കുറിപ്പുമായി നടി മീനാക്ഷി</title>
					<link>https://www.malayalamtv9.com/kerala/actress-meenakshi-reveals-a-bad-experience-she-had-while-calling-the-bank-here-is-what-happened-2230668.html</link>
					<pubDate>Sat, 12 Sep 2026 20:26:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/actress-meenakshi-reveals-a-bad-experience-she-had-while-calling-the-bank-here-is-what-happened-2230668.html</guid>
					<description><![CDATA[<p>Actress Meenakshi shares her unpleasant experience after calling the bank: ബാങ്കിൽ വിളിച്ചപ്പോൾ തനിക്ക് നേരിട്ട മോശം അ‌നുഭവം പങ്കുവച്ച് നടി മീനാക്ഷി. തന്റെ സുഹൃത്ത് ഗൂഗിൾ പേ വഴി തനിക്ക് അ‌യച്ച പണം ലഭ്യമാകാഞ്ഞതുമായി ബന്ധപ്പെട്ട് തന്റെ അ‌ക്കൗണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ചിൽ വിളിച്ചപ്പോൾ വളരെ ഫ്രണ്ട്ലിയായ ഒരു സ്വരം പ്രതീക്ഷിച്ച എനിക്ക് അത്ര സുഖകരമല്ലാത്ത അ‌നുഭവമാണ് ഉണ്ടായത് എന്ന് മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വെളിപ്പെടുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Actress-Meenakshi-shares-her-unpleasant-experience-after-calling-the-bank.jpg" class="attachment-large size-large wp-post-image" alt="Actress Meenakshi Shares Her Unpleasant Experience After Calling The Bank" /></figure><p><strong>കോട്ടയം:</strong> ബാങ്കിൽ വിളിച്ചപ്പോൾ തനിക്ക് നേരിട്ട മോശം അ‌നുഭവം പങ്കുവച്ച് നടി മീനാക്ഷി. തന്റെ സുഹൃത്ത് ഗൂഗിൾ പേ വഴി തനിക്ക് അ‌യച്ച പണം ലഭ്യമാകാഞ്ഞതുമായി ബന്ധപ്പെട്ട് തന്റെ അ‌ക്കൗണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ചിൽ വിളിച്ചപ്പോൾ വളരെ ഫ്രണ്ട്ലിയായ ഒരു സ്വരം പ്രതീക്ഷിച്ച തനിക്ക് അത്ര സുഖകരമല്ലാത്ത അ‌നുഭവമാണ് ഉണ്ടായത് എന്ന് മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വെളിപ്പെടുത്തി. സാധാരണ മനുഷ്യരെ ബാങ്കുമായി ബന്ധിപ്പിക്കുക ചിലപ്പോൾ അവിടുത്തെ ജോലിക്കാർ ആയിരിക്കുമെന്നും ചില ബാങ്കുകളെ സാധാരണക്കാരിൽ നിന്നകറ്റുന്നതും ചില ജോലിക്കാർ തന്നെയായിരിക്കും എന്ന ആമുഖത്തോടെയാണ് തനിക്ക് നേരിട്ട ദുരനുഭവം മീനാക്ഷി വിവരിച്ചിരിക്കുന്നത്.</p>
<p>''നിങ്ങൾ അവിടേം ഇവിടേം കൊണ്ട് ജി പേ ചെയ്യുന്നതിന് ഞങ്ങൾ ഉത്തരവാദിയല്ല, "നിങ്ങക്കത്ര അത്യാവശ്യമാണെങ്കിൽ വല്ല എടിഎമ്മിലും കേറി നോക്ക് " എന്നിങ്ങനെയുള്ള പരുഷമായ സംസാരമാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് നേരിട്ടതെന്നും ഒരു മിനിമം മര്യാദ ആകാം എന്ന താൻ പറയും മുമ്പ് ഫോൺ കട്ട് ചെയ്തെന്നും പിന്നെ വിളിച്ചിട്ട് എടുത്തില്ലെന്നും മീനാക്ഷി പറയുന്നുണ്ട്. ഒരു നാഷണലൈസ് ബാങ്കിൻ്റെ ഒഫീഷ്യലിൻ്റെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നത് തൻ്റെ പിഴവ് തന്നെയെന്നും മീനാക്ഷി കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാ:</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/shamna-kasim-on-jailer-2-movie-reveals-superstar-rajinikanths-special-compliment-for-her-2230629.html">‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം</a></strong></p>
<h3>ബാങ്കിംഗിലെ ബാരിക്കേഡുകൾ</h3>
<p>സാധാരണ മനുഷ്യരെ ബാങ്കുമായി ബന്ധിപ്പിക്കുക ചിലപ്പോൾ അവിടുത്തെ ജോലിക്കാർ ആയിരിക്കും ചില ബാങ്കുകളെ സാധാരണക്കാരിൽ നിന്നകറ്റുന്നതും ചില ജോലിക്കാർ തന്നെയായിരിക്കും .. ഇപ്പോഴും ചില ബാങ്കുകളിലെ ജോലിക്കാർ ചില സാധാരണക്കാരോട് അവരുടെ സുപ്പീരിയോറിറ്റി കോംപ്ലക്സ് പുറത്തെടുക്കുന്നതും കാണാനിടയായിട്ടുണ്ട് ( ഗവൺമെൻ്റ് മേഖലയിലെ ഉറപ്പുള്ള ജോലിയിൽ കയറിക്കഴിഞ്ഞു ഇനിയെന്ത് നോക്കാൻ എന്ന ചിന്താഗതിയുമാവാം കാരണം).</p>
<p>നമ്മൾ ചില ബാങ്കുകളിൽ ചെല്ലുമ്പോൾ ആ ബാങ്കിലെ ചില ജോലിക്കാരുടെ അടുത്ത് കൂടുതൽ ആളുകൾ ക്യൂ നില്ക്കുന്നത് കാണാം അതിൻ്റെ അർത്ഥം ആ ബാങ്കിലെ ഏറ്റവും നല്ലൊരാൾ അഥവാ കസ്റ്റമേഴ്സിനോട് ഏറ്റവും നന്നായി പെരുമാറുന്നയാൾ എന്നു കൂടിയാണ്... ഉത്രാട പാച്ചിലിൽ എൻ്റെയൊരു ഫ്രണ്ട് എനിക്ക് കുറച്ച് പണം ജിപേ ചെയ്യുന്നു... പൈസ പോയതായി ഫ്രണ്ടിൻ്റെ ബാങ്ക് പറയുന്നു. കിട്ടി ബോധിച്ചതായി എൻ്റെ ബാങ്ക് (കാനറ ബാങ്ക് കിടങ്ങൂർ ബ്രാഞ്ച്) പറയുന്നുമില്ല.</p>
<p>ബാങ്ക് ആപ്പ് എടുത്ത് നോക്കിയപ്പോൾ നോ ഹിസ്റ്ററി ഫൗണ്ട്.. ബാങ്കിംഗ് ഇടപാടുകൾ വളരെയധികം ശ്രദ്ധിച്ചു വേണം എന്ന് കൊമേഴ്സ് ബന്ധക്കാരനായ അച്ഛൻ വക ശക്തമായ ഉപദേശമുണ്ടായിരുന്നതിനാൽ ഞാൻ വളരെ അലർട്ടായി. എൻ്റെ ഒറ്റയ്ക്കുള്ള ബാങ്കിംഗ് എക്സ്പീര്യൻസിൻ്റെ വലിയൊരു ഭാഗം പ്രസ്തുത ബാങ്കുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതും പ്രായപൂർത്തി ആയതിനു ശേഷം സ്വന്തം പേരിൽ എടുക്കുന്ന ആദ്യ അക്കൗണ്ടും എന്ന പ്രത്യേകതയുമുണ്ട്.</p>
<p>അവിടുത്തെ എല്ലാ സ്റ്റാഫുകളും നന്നായി പെരുമാറുന്നവരും.. മുൻപുണ്ടായിരുന്ന മാനേജർ വളരെ നന്നായി പെരുമാറുന്നതും ബാങ്കുമായി ബന്ധപ്പെട്ട ഏത് സംശയങ്ങളും കൃത്യമായി മനസ്സിലാക്കി തരുന്ന ഒരാളുമായിരുന്നു ഫോൺ നമ്പരും തന്നിരുന്നു. മുൻപ് പറഞ്ഞ ട്രാൻസാക്ഷൻ ഹിസ്റ്ററ്റി ബാങ്ക് ആപ്പിൽ കിട്ടാത്തതിനാൽ ഞാൻ മാനേജറെ വിളിക്കുന്നു.</p>
<p>''വളരെ ഫ്രണ്ട്ലിയായ ഒരു സ്വരം പ്രതീക്ഷിച്ച എനിക്ക് മറുതലയ്ക്കൽ അത്ര സുഖകരമല്ലാത്ത സ്വരം വിളിച്ചതത്ര പിടിച്ചിട്ടുമില്ല എന്ന് തോന്നുന്നു... അത് ഇപ്പോഴത്തെ കിടങ്ങൂർ കാനറ ബാങ്ക് മാനേജർ ആയിരിക്കാം എന്ന് ഞാൻ കരുതുന്നു .. എന്തായാലും വിവരം പറഞ്ഞു മറുപടി ഇങ്ങനെയായിരുന്നു... "നിങ്ങൾ അവിടേം ഇവിടേം കൊണ്ട് Gpay ചെയ്യുന്നതിന് ഞങ്ങൾ ഉത്തരവാദിയല്ല "...</p>
<p>''വീണ്ടും എൻ്റെ ചോദ്യം." എപ്പൊ നമുക്ക് ബാങ്ക് ആപ്പിൽ ട്രാൻസാക്ഷൻ ഹിസ്റ്ററി കാണാൻ പറ്റും " പൊട്ടിത്തെറിച്ചൊരു മറുപടി "നിങ്ങക്കത്ര അത്യാവശ്യമാണെങ്കിൽ വല്ല ATM ലും കേറി നോക്ക് " ഒരു മിനിമം മര്യാദ ആകാം എന്ന എൻ്റെ അടുത്ത ഒരു വാക്ക് പറയും മുമ്പ് ഫോൺ കട്ട് പിന്നെ വിളിച്ചാൽ എടുക്കുന്നുമില്ല, ഒരു നാഷണലൈസ് ബാങ്കിൻ്റെ ഒഫീഷ്യലിൻ്റെ ഭാഗത്ത് നിന്നും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല എന്നത് എൻ്റെ പിഴവ് തന്നെ''.</p>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmeenakshiactressofficial%2Fposts%2Fpfbid037272tYu5AG5EsCCFpmykVfbjMsW32p1oLKCEeLVmHwRCsmhWrBpyKyNwpb3DcWNfl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>നമ്മുടെ രാജ്യത്തിൻ്റെ സ്വന്തമെന്ന് പറയാവുന്ന അഭിമാനമെന്ന് കരുതാവുന്ന UPI എന്ന ഇടപാടുകളിൽ വരുന്ന പ്രശ്നങ്ങൾക്ക് അപ്പോൾ ആരാണ് ഉത്തരവാദി.. (എന്തായാലും എല്ലാവരും മുൻ മാനേജരെപ്പോലെ നല്ലവരായിരിക്കണം എന്ന നിർബന്ധ ബുദ്ധി എനിക്കില്ലാത്തതുകൊണ്ടും ആ ബ്രാഞ്ചുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കാം എന്ന തീരുമാനത്തിലെത്തി (മറ്റൊരു ബ്രാഞ്ചിലേയ്ക്ക് അക്കൗണ്ട് മാറ്റാം) ഞാൻ.</p>
<p>''അതുകൊണ്ട് ആ ബ്രാഞ്ചിന് എന്തെങ്കിലും സംഭവിക്കും എന്ന കരുതിയിട്ടാണോ എന്ന് ചോദിച്ചാൽ അല്ല മറിച്ച് ചിലരുമായി സംസാരിക്കാൻ പോയാൽ അത് ഫോണിലായാൽ പോലും അത് ആ ഭിവസത്തെ സന്തോഷവും സമാധാനവും നമുക്ക് നഷ്ടപ്പെടുത്തിയേക്കാം എന്ന തിരിച്ചറിവിൽ നിന്നു കൂടിയാണ് ... ഇവിടെയാണ് സ്വകാര്യ മേഖലയിലുള്ള ബാങ്കുകളുടെ പ്രസക്തി ഈയവസരത്തിൽ സ്വകാര്യമേഖലയിൽ ഞാനുമായി ഇടപെടുന്ന ഒരു ബാങ്കിനെപ്പറ്റിയും സൂചിപ്പിക്കട്ടെ''.</p>
<p>''മൈനറായിരുന്നപ്പോൾ മുതൽ വർഷങ്ങളായി അക്കൗണ്ടുള്ളത് HDFC ബാങ്ക് ഒറവയ്ക്കൽ ബ്രാഞ്ചിലാണ് എപ്പോഴും എത് മാനേജർ വന്നാലും ഒരേ പോലെ പെരുമാറ്റം ഏത് സമയത്ത് വിളിച്ചാലും സഹായ മനസ്ഥിതിയുള്ളവർ സംശയങ്ങളെല്ലാം എത്ര സമയമെടുത്തും മറുപടി പറയുന്നവർ ബ്രാഞ്ചിലെ എല്ലാവരും ഏതൊരു കസ്റ്റമറേയും പുഞ്ചിരിയോടെ സ്വീകരിക്കുന്നവർ. എന്തായാലും മെയിൻ അക്കൗണ്ട് എന്നും ഇവിടെ തന്നെ മതി എന്ന തീരുമാനവും ഉറപ്പിച്ചും. ചുരുക്കത്തിൽ HDFC പോലെയുള്ള ബാങ്കുകളിൽ ഒരു മിനിമം 'ബാലൻസ് സൂക്ഷിക്കാൻ കഴിയുമെങ്കിൽ ബാങ്കിംഗ് ഇടപാടുകളിൽ മന:സൗഖ്യം ഉറപ്പെന്നത് നിശ്ചയം.</p>
<h3>English Summary</h3>
<p>Actress Meenakshi shared a negative experience she had while calling her bank. She revealed in a Facebook post that she had expected a friendly response when contacting the bank branch regarding money sent by a friend via Google Pay—which had not yet been credited to her account—but instead faced an unpleasant experience. Meenakshi also mentioned that she has decided to potentially close her account with that branch.</p>
]]></content:encoded>
				</item>
							<item>
					<title>Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ&#8230; ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ</title>
					<link>https://www.malayalamtv9.com/entertainment/bigg-boss-malayalam-season-8-mohanlal-slams-jaseela-parveen-questions-gayathris-eviction-2230659.html</link>
					<pubDate>Sat, 12 Sep 2026 20:11:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bigg-boss-malayalam-season-8-mohanlal-slams-jaseela-parveen-questions-gayathris-eviction-2230659.html</guid>
					<description><![CDATA[<p>Mohanlal Slams Jaseela Parveen on  Gayathri&#8217;s Eviction : ഇത്തവണത്തെ ബിഗ് ബോസിന്റെ തുടക്കം തന്നെ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഒരു മത്സരാർത്ഥിയെ എവിക്റ്റ് ചെയ്യുന്നത്. നടി ഗായത്രി സുരേഷിനെ ആണ് അപ്രതീക്ഷിതമായി ഹൗസിൽ നിന്ന് പുറത്താക്കിയത്. അത് ബിഗ് ബോസിന്റെ തീരുമാനപ്രകാരം ആയിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Mohanlal-Slams-Jaseela-Parveen-Bigg-Boss-Malayalam-8.jpg" class="attachment-large size-large wp-post-image" alt="Mohanlal Slams Jaseela Parveen, Bigg Boss Malayalam 8" /></figure><p>ഇത്തവണത്തെ ബിഗ് ബോസിന്റെ തുടക്കം തന്നെ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഒരു മത്സരാർത്ഥിയെ എവിക്റ്റ് ചെയ്യുന്നത്. നടി ഗായത്രി സുരേഷിനെ ആണ് അപ്രതീക്ഷിതമായി ഹൗസിൽ നിന്ന് പുറത്താക്കിയത്. അത് ബിഗ് ബോസിന്റെ തീരുമാനപ്രകാരം ആയിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബിഗ് ബോസ് മലയാളത്തിന്റെ എട്ടാമത് സീസണിലെ ആദ്യ ക്യാപ്റ്റനായ ജസീല പർവീണിന്റെയും തീരുമാനപ്രകാരമാണ് ഒരു അംഗത്തെ ഹൗസിൽ നിന്ന് പുറത്താക്കുന്നത്.</p>
<p>ബിഗ് ബോസ് ചോദിച്ച ഒരു ചോദ്യമാണ് അധികാരം കയ്യിൽ വച്ചിരുന്ന ജസീലയെയും കൂട്ടരെയും ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. നിങ്ങൾക്ക് ഈ സീസൺ മുഴുവൻ കഞ്ഞിയും പയറും മാത്രം മതിയോ, അതോ ഹൗസിൽ നിന്ന് ഒരാളെ പുറത്താക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകണമോ എന്നതായിരുന്നു ചോദ്യം. ഇത് കേട്ട ജസീലയും അനുയായികളും ആരെ പുറത്താക്കണമെന്ന് ഒരു ചെറിയ ചർച്ചയൊക്കെ നടത്തി. ബിഗ് ബോസ് ഹൗസിലെ മറ്റ് സഹതാരങ്ങളുടെ അഭിപ്രായവും ഇതിൽ തേടി. റിനി ആൻ ജോർജിനെ പുറത്താക്കണമെന്ന് അഭിപ്രായമാണ് ഭൂരിഭാഗം പേരും പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് ജസീല ഗായത്രി സുരേഷിന്റെ പേരു പറയുന്നതും തുടർന്ന് ബിഗ് ബോസ് അവരെ വീടിനു പുറത്തേക്ക് വിളിക്കുന്നതും.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/bigg-boss-season-8-akhil-marar-on-rahul-eswar-vs-rini-issue-sreelakshmi-arakkals-attitude-2230421.html">പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്</a></h3>
<p>ഈ സംഭവത്തിലാണ് ഇപ്പോൾ ഷോയുടെ ഹോസ്സ് ആയ മോഹൻലാൽ ജസീല ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. തുടക്കം മുതലേ ഈ സീസണിൽ ജനാധിപത്യം എന്ന വാക്ക് ഉയർന്ന് കേട്ടിരുന്നു. ജനാധിപത്യം എന്ന ജനങ്ങളെ കേൾക്കുക, ഭൂരിഭാഗത്തിന്റെ അഭിപ്രായം മാനിക്കുക എന്ന തത്വത്തിൽ ഊന്നിയാണ് ബിഗ് ബോസ് ഹൗസ് പോകേണ്ടത് എന്ന് ഷോയുടെ പ്രമോയിൽ ഉൾപ്പെടെ വ്യക്തമായിരുന്നു. ഇതേ ജനാധിപത്യ മര്യാദ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മോഹൻലാൽ ജസീലയെ വീക്കെൻഡ് എപ്പിസോഡിൽ നിർത്തിപ്പൊരിച്ചിരിക്കുന്നത്.</p>
<p>ഗായത്രി സുരേഷ് എത്ര പ്രതീക്ഷയോടെയാണ് ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയത് എന്നും അത്തരത്തിലുള്ള ഒരാളെ നിങ്ങൾ എല്ലാവരുടെയും മുമ്പിൽ വച്ച് ഇറക്കി വിടുകയാണ് ചെയ്ത് എന്നും മോഹൻലാൽ പറയുന്നു. ജസീല ഇതിൽ എവിടെയാണ് ജനാധിപത്യം എന്ന് രൂക്ഷമായ ഭാഷയിലാണ് മോഹൻലാൽ ചോദ്യം ഉന്നയിച്ചത്. ഒരു സ്ട്രോങ്ങ് ആയ മത്സരാർത്ഥി ആയതുകൊണ്ടാണ് അവസരം കിട്ടിയപ്പോൾ പുറത്താക്കാൻ തീരുമാനിച്ചത് എന്നാണ് ജസീല ഇതിനു മറുപടിയായി പറയുന്നത്. ഇതിന് മറു ചോദ്യമായി മോഹൻലാൽ ഉന്നയിക്കുന്നത് അത്തരത്തിൽ മികച്ചൊരു മത്സരാർത്ഥിയെ ആണോ പുറത്താക്കേണ്ടത്, എന്ത് ന്യായമാണ് ഇതിൽ ഉള്ളത്, നിങ്ങൾക്ക് എന്താ ഭയമാണോ എന്നും മോഹൻലാൽ ചോദിക്കുന്നു. ഇതേ ചോദ്യം മൃദുലയോടും സുമേഷിനോടും ചോദിച്ചപ്പോൾ തെറ്റായ തീരുമാനമായി പോയി എന്നാണ് അവർ മറുപടി നൽകിയത്.</p>
<h3>English Summary</h3>
<p>Mohanlal pointed out how eagerly Gayathri Suresh had arrived to compete in Bigg Boss, only to be evicted in front of everyone. He sharply questioned Jaseela, asking where the democracy was in such an action.</p>
]]></content:encoded>
				</item>
							<item>
					<title>ഗ്യാസ്ട്രബിൾ എന്ത് ചെയ്തിട്ടും മാറുന്നില്ലേ? വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാടൻ പാനീയം ഇതാ!</title>
					<link>https://www.malayalamtv9.com/lifestyle/struggling-with-post-meal-bloating-try-this-ajwain-and-black-salt-home-remedy-2230661.html</link>
					<pubDate>Sat, 12 Sep 2026 20:02:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Lifestyle Tips]]></category>
										<guid>https://www.malayalamtv9.com/lifestyle/struggling-with-post-meal-bloating-try-this-ajwain-and-black-salt-home-remedy-2230661.html</guid>
					<description><![CDATA[<p>Ajwain Water With a Pinch of Black Salt: അയമോദകം പണ്ടുകാലം മുതൽക്കേ ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ ഉപയോഗിച്ചുവരുന്ന ഒരു മരുന്ന് തന്നെയാണ്. അയമോദകത്തിൽ അടങ്ങിയിരിക്കുന്ന &#8216;തൈമോൾ&#8217; എന്ന ഘടകം ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നതാണ്. ഭക്ഷണം കഴിച്ച ശേഷമുള്ള ബ്ലോട്ടിംഗ് മറ്റു അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ അയമോദക വെള്ളം പതിവാക്കുന്നത് ഗുണം ചെയ്യും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Tea.jpg" class="attachment-large size-large wp-post-image" alt="Tea" /></figure><p>ഭക്ഷണം കഴിച്ചതിനുശേഷം മിക്കവരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. ഒറ്റമൂലികൾ പരീക്ഷിച്ചിട്ടും പരിഹാരമായില്ല എങ്കിൽ ഒരു തനി നാടൻ പാനീയം ഒന്ന് പരീക്ഷിച്ച് നോക്കാം. മറ്റൊന്നുമല്ല അയമോദകം തന്നെ. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചുവരുന്ന ഒരു പ്രധാന പരിഹാരമാണ് അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം. എന്നാൽ ഇതിനൊപ്പം ഒരു നുള്ള് ഇന്തുപ്പ് കൂടി ചേർത്താൽ ദഹനപ്രശ്നങ്ങളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.</p>
<p>അയമോദകം പണ്ടുകാലം മുതൽക്കേ ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ ഉപയോഗിച്ചുവരുന്ന ഒരു മരുന്ന് തന്നെയാണ്. അയമോദകത്തിൽ അടങ്ങിയിരിക്കുന്ന 'തൈമോൾ' എന്ന ഘടകം ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നതാണ്. ഭക്ഷണം കഴിച്ച ശേഷമുള്ള ബ്ലോട്ടിംഗ് മറ്റു അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ അയമോദക വെള്ളം പതിവാക്കുന്നത് ഗുണം ചെയ്യും. ആമാശയത്തിലെ ദഹനരസങ്ങൾ വർധിപ്പിക്കാൻ ഇത് സഹായിക്കും. ഒരു ടേബിൾസ്പൂൺ അയമോദകം വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതാണ് ഉചിതം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/kerala-style-rice-pakoda-recipe-in-malayalam-using-leftover-rice-try-this-tasty-snack-2230621.html">Rice Pakoda Recipe: ചോറ് ബാക്കി വന്നാൽ ഇനി ടെൻഷൻ വേണ്ട!; ചായക്കൊപ്പം കഴിക്കാൻ സൂപ്പർ റൈസ് പക്കോട</a></strong></p>
<p>അയമോദക വെള്ളത്തിൽ ഒരല്പം ഇന്തുപ്പ് കൂടി ചേർക്കുന്നത് ഫലം ഇരട്ടിയാക്കും എന്നാണ് ഇൻ്റർനാഷണൽ ജേണൽ ഓഫ് റിസർച്ച് പബ്ലിക്കേഷൻ ആൻഡ് റിവ്യൂസിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. ദഹനനാളത്തിൽ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധകളെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും. ഇന്തുപ്പിൽ അടങ്ങിയിട്ടുള്ള സോഡിയം, പൊട്ടാസ്യം, സൾഫർ തുടങ്ങിയ ധാതുക്കളും ഇലക്ട്രോലൈറ്റുകളും ശരീരത്തിന് ഏറെ ഗുണകരമാണ്. തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്ത അയമോദകത്തിലേക്ക് പിറ്റേന്ന് രാവിലെ ഒരല്പം ഇന്തുപ്പ് ചേർത്ത് കുടിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി</p>
<p>അയമോദകവും ഇന്തുപ്പും ചേർത്തുള്ള ഈ പാനീയം പൂർണ്ണമായും പ്രകൃതിദത്തമാണെങ്കിലും ചിലർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വിട്ടുമാറാത്ത ദഹനപ്രശ്നങ്ങളോ മറ്റ് ഉദരരോഗങ്ങളോ ഉള്ളവർ ഇത് ശീലമാക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. അതുപോലെ അടിക്കടി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവരും, ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഈ പാനീയം കുടിക്കുമ്പോൾ അളവിൽ കർശനമായ നിയന്ത്രണം പാലിക്കണം. വളരെ അപൂർവ്വമായി ചിലർക്ക് ഇത് അലർജി ഉണ്ടാക്കിയേക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.</p>
<p><strong>English Summary</strong></p>
<p>Ajwain water with a pinch of black salt is a potent, clinically validated remedy to relieve bloating and indigestion. It calms the digestive tract and eliminates harmful microbes effectively.</p>
<p><em>നിരാകരണം: പൊതുവായ വിവരങ്ങളെയും നാടൻ അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാർത്ത. ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ ഇത്തരം വിവരങ്ങളെ മാത്രം ആശ്രയിക്കാതെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.</em></p>
]]></content:encoded>
				</item>
							<item>
					<title>നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ</title>
					<link>https://www.malayalamtv9.com/world/nepal-flood-isha-foundation-latest-update-searching-for-missing-kailash-manasarovar-still-going-on-2230662.html</link>
					<pubDate>Sat, 12 Sep 2026 20:02:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/nepal-flood-isha-foundation-latest-update-searching-for-missing-kailash-manasarovar-still-going-on-2230662.html</guid>
					<description><![CDATA[<p>Nepal Flood Isha Foundation Update : ഈഷാ ഫൗണ്ടേഷന്റെ കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് പ്രളയം ദുരന്തം വിതച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Nepal-Isha-Foundation.jpg" class="attachment-large size-large wp-post-image" alt="Nepal Isha Foundation" /></figure><p><strong>കാഠ്മണ്ഡു / കോയമ്പത്തൂർ </strong>: നേപ്പാൾ-ചൈന (തിബറ്റ്) അതിർത്തി പ്രദേശത്തുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും മണ്ണടിച്ചിലിലും കാണാതായ കൈലാസ മാനസസരോവര തീർത്ഥാടകരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇഷാ ഫൗണ്ടേഷന്റെ (Isha Foundation) കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.</p>
<h3>ഇമിഗ്രേഷൻ കേന്ദ്രം പൂർണ്ണമായി ഒലിച്ചുപോയി</h3>
<p>കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ടിബറ്റ്-നേപ്പാൾ അതിർത്തിയിലെ ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയം ദുരന്തം വിതച്ചത്. ബോട്ടെ കോശി നദീതടത്തിലുണ്ടായ പ്രളയത്തിൽ ഇമിഗ്രേഷൻ കേന്ദ്ര കെട്ടിടം പൂർണ്ണമായും ഒലിച്ചുപോവുകയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 19-ലേറെ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് കാണാതായ സംഘത്തിലുള്ളത്. ഇതിൽ 53 പേർ ഇന്ത്യൻ വംശജരാണെന്ന് ഇഷാ ഫൗണ്ടേഷൻ വക്താവ് അറിയിച്ചു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/world/magnitude-five-earthquake-hits-in-nepal-tibet-after-seven-days-of-flash-flood-2227933.html">Tibet Earthquake: പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി</a></strong></p>
<h3>വിവരങ്ങൾ പങ്കുവെച്ച് ഇഷാ ഫൗണ്ടേഷൻ</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">An update from Maa Gambhiri (Coordinator of Isha Sacred Walks) about the current situation after the flash floods at the Nepal-Tibet border, and what Isha Volunteers are doing to offer every possible assistance. https://t.co/N55JxDt0Dw</p>
<p>— Isha Foundation (@ishafoundation) <a href="https://x.com/ishafoundation/status/2098743440519356807?ref_src=twsrc%5Etfw">September 12, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>രക്ഷാപ്രവർത്തനം സങ്കീർണ്ണം</h3>
<p>പ്രളയം ബാധിച്ച പ്രദേശത്ത് 45 മുതൽ 50 അടി വരെ ഉയരത്തിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. ചൈനീസ് സുരക്ഷാ സേനയും നേപ്പാൾ ദുരന്തനിവാരണ സേനയും സംയുക്തമായി അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കാഠ്മണ്ഡുവിലെയും ബീജിംഗിലെയും ഇന്ത്യൻ എംബസികൾ എന്നിവ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. കാണാതായവരുടെ അവസാന മൊബൈൽ സിഗ്നലുകളും വിവരങ്ങളും കേന്ദ്ര ഏജൻസികൾക്ക് ഇഷാ ഫൗണ്ടേഷൻ കൈമാറിയിട്ടുണ്ട്.</p>
<p>"അതിർത്തി മേഖലയിലുണ്ടായ ഈ ദുരന്തം തീർത്തും ദൗർഭാഗ്യകരമാണ്. ഇമിഗ്രേഷൻ കേന്ദ്രത്തിലുണ്ടായിരുന്ന എല്ലാവരെയും കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാൻ ഇന്ത്യൻ എംബസിയുമായും പ്രാദേശിക ഭരണകൂടവുമായും ചേർന്ന് സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ട്." ഇഷാ ഫൗണ്ടേഷൻ സ്ഥാപക സദ്ഗുരു പറഞ്ഞു.</p>
<h3>മറ്റ് സംഘങ്ങൾ സുരക്ഷിതർ</h3>
<p>ഇഷാ ഫൗണ്ടേഷന്റെ കീഴിൽ ഈ വർഷം കൈലാസ യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം തീർത്ഥാടകരും സുരക്ഷിതരായി തിരിച്ചെത്തിയതായി ഫൗണ്ടേഷൻ അറിയിച്ചു. നിലവിൽ റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതിനാൽ നേപ്പാൾ അതിർത്തി മേഖലയിൽ കൂടുതൽ ആകാശനിരീക്ഷണവും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനവുമാണ് പുരോഗമിക്കുന്നത്. കാണാതായവരുടെ കുടുംബാംഗങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനങ്ങളും തുറന്നിട്ടുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Lakshadweep Travel: കൊല്ലത്തുനിന്ന് നേരെ ലക്ഷദ്വീപിലേക്ക്; കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ, ബുക്കിങ് തുടങ്ങി</title>
					<link>https://www.malayalamtv9.com/lifestyle/travel/ksrtc-announces-budget-friendly-tour-package-from-kollam-to-lakshadweep-check-the-time-and-fare-2230655.html</link>
					<pubDate>Sat, 12 Sep 2026 19:52:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ksrtc-announces-budget-friendly-tour-package-from-kollam-to-lakshadweep-check-the-time-and-fare-2230655.html</guid>
					<description><![CDATA[<p>KSRTC Kollam to Lakshadweep Tour Package: നമ്മൾ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് കേരളത്തിലെ ഏത് ഡിപ്പോകളിൽ നിന്നും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ഇത്തവണ ഏറ്റവും പുതുതായി പ്രഖ്യാപിച്ച് യാത്രയാണ് കൊല്ലത്ത് നിന്ന് നേരെ ലക്ഷദ്വീപിലേക്കുള്ളത്. ലക്ഷദ്വീപിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന മലയാളികളുടെ സ്വപ്നമാണ് ഇവിടെ സഫലമാകാൻ പോകുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/KSRTC-Lakshadweep-Travel.jpg" class="attachment-large size-large wp-post-image" alt="Ksrtc Lakshadweep Travel" /></figure><p>യാത്രകളെ സ്നേഹിക്കുന്ന മലയാളികൾക്ക് കെഎസ്ആർടിസി ഓരോ മാസവും വമ്പൻ ടൂർ പാക്കേജുകളാണ് പ്രഖ്യാപിക്കുന്നത്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നത് തന്നെയാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മൾ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് കേരളത്തിലെ ഏത് ഡിപ്പോകളിൽ നിന്നും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ഇത്തവണ ഏറ്റവും പുതുതായി പ്രഖ്യാപിച്ച് യാത്രയാണ് കൊല്ലത്ത് നിന്ന് നേരെ ലക്ഷദ്വീപിലേക്കുള്ളത്. ലക്ഷദ്വീപിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന മലയാളികളുടെ സ്വപ്നമാണ് ഇവിടെ സഫലമാകാൻ പോകുന്നത്.</p>
<p>കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള ആകർഷകമായ നാല് ദിവസത്തെ ബജറ്റ് ടൂർ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ടൂർ ഓപ്പറേറ്ററായ കോറൽ വിസ്റ്റയുമായി സഹകരിച്ച് നടത്തുന്ന അഗത്തി ദ്വീപ് പാക്കേജിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. കപ്പൽ മാർഗ്ഗത്തിന് പുറമേ വിമാന യാത്രയടക്കം ഉൾപ്പെടുന്നതാണ് കെഎസ്ആർടിസിയുടെ ഈ വമ്പൻ പാക്കേജ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/why-is-a-dry-coconut-banned-on-trains-reason-and-new-indian-railway-rules-2230393.html">ടിക്കറ്റ് ഉണ്ടായാലും പണി കിട്ടും!; ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോയാൽ പിഴ, കാരണം</a></strong></p>
<h3>യാത്രയുടെ ​കൂടുതൽ വിവരങ്ങൾ</h3>
<p>നിങ്ങളുടെ ഈ സ്വപ്ന യാത്രയിൽ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എൻട്രി പെർമിറ്റ്, കാഴ്ചകൾ കാണാനുള്ള സൗകര്യം, ബോട്ട് യാത്രകൾ എന്നിവ മുഴുവൻ ഉൾപ്പെടുന്നു. ഒരാൾക്ക് ഏകദേശം 29,050 രൂപയാണ് നിരക്ക് വരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ബുക്കിങ്ങിനായി കൊല്ലത്തെ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.</p>
<p>ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നതിനായി ഡിപ്പോ കോർഡിനേറ്ററെ വിളിച്ച് ഫോട്ടോ ഐഡി കൈമാറി സീറ്റ് ബ്ലോക്ക് ചെയ്യാം. ടൂറിസം കൗണ്ടറിൽ യുപിഐ വഴിയോ പണമായോ തുകയടച്ച് രസീത് കൈപ്പറ്റാവുന്നതാണ്. കൊല്ലം ഹെൽപ്പ് ലൈൻ നമ്പറുകൾ: 9495440444, 9188938523. സംസ്ഥാന ബിടിസി നമ്പറുകൾ: 94970 07857, 80894 63675. കെഎസ്ആർടിസി 24×7 കൺട്രോൾ റൂം: 9447071021, 0471‑2463799.</p>
<p>ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ സഞ്ചാരികൾക്കും ലക്ഷദ്വീപ് സന്ദർശനത്തിന് എൻട്രി പെർമിറ്റ് നിർബന്ധമാണ്. ePermit പോർട്ടൽ വഴി അപേക്ഷിച്ച് ഐഡി കാർഡ് കയ്യിൽ കരുതേണ്ടതാണ്. കാലാവസ്ഥയിലോ സർവീസുകളിലോ മാറ്റമുണ്ടായാൽ സ്ഥിരീകരിച്ച വിമാന/കപ്പൽ സർവീസുകൾക്കനുസരിച്ച് ടൂർ മാനേജർമാർ തീയതികളിൽ ക്രമീകരണം വരുത്തും.</p>
<h3>മറ്റ് യാത്രകൾ ഏതെല്ലാം</h3>
<p>തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വാരാന്ത്യ യാത്രകൾക്കായി മറ്റ് പാക്കേജുകളും ലഭ്യമാണ്. സെപ്റ്റംബർ 12, 19, 21, 26 തീയതികളിൽ മൂന്നാറിലേക്കും സെപ്റ്റംബർ 13, 21, 27 തീയതികളിൽ പൊൻമുടി ഏകദിന യാത്രകളിലേക്കും ബുക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ യാത്രകൾ ആ​ഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ മേൽപ്പറഞ്ഞ നമ്പറിലേക്ക് ബുക്ക് ചെയ്യാവുന്നതാണ്.</p>
<h3>English Summary:</h3>
<p>KSRTC Tourism Cell Provide Budget Friendly Travel Packages For All. KSRTC Announces September Month Budget Friendly Tour Package From Kollam to Lakshadweep. Here Is The Complete Details Include Ticket Fare And Contact Number.</p>
]]></content:encoded>
				</item>
							<item>
					<title>Shamna Kasim Jailer 2 : &#8216;റൊമ്പ അഴകാ ആടിയിറുക്ക്&#8217; രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം</title>
					<link>https://www.malayalamtv9.com/entertainment/shamna-kasim-on-jailer-2-movie-reveals-superstar-rajinikanths-special-compliment-for-her-2230629.html</link>
					<pubDate>Sat, 12 Sep 2026 19:14:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/shamna-kasim-on-jailer-2-movie-reveals-superstar-rajinikanths-special-compliment-for-her-2230629.html</guid>
					<description><![CDATA[<p>Shamna Kasim Jailer 2 Movie Song and Rajinikanth : ഏറ്റവും ഒടുവിലായി സൂപ്പർസ്റ്റാർ രജനീകാന്ത് നായകൻ ആകുന്ന ജയിലർ 2 എന്ന സിനിമയിലെ ഒരു തകർപ്പൻ ഡാൻസിലൂടെയാണ് ഷംന വീണ്ടും പ്രേക്ഷകരെ ഏറെ ആവേശത്തിൽ ആക്കിയിരിക്കുന്നത്. അല്ല ബോലല എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിന് ചുവടു വച്ച് ലീഡ് ചെയ്തിരിക്കുന്നത് ഷംന കാസിമാണ്. ഈ പാട്ട് പുറത്തുവരുന്നതുവരെ ഷംന ജയിലർ 2 വിന്റെ ഭാഗമാണ്&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Shamna-Kasim-on-Jailer-2-Movie-2.jpg" class="attachment-large size-large wp-post-image" alt="Shamna Kasim On Jailer 2 Movie" /></figure><p>നടി ആണെങ്കിലും ഷംന കാസിം എന്ന പേരു കേൾക്കുമ്പോൾ മലയാളികളുടെയും മറ്റ് നാടുകളിലെയും പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടി വരിക സ്റ്റേജ് ഷോയും ഡാൻസും ഒക്കെയാണ്. ഒരു നടി എന്നതിനേക്കാൾ ഡാൻസറായും പെർഫോമറായും ആണ് ഷംന കാസിമിനെ കൂടുതൽ പേരും ഓർത്തു വയ്ക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല സിനിമകളേക്കാൾ ഏറെ സ്റ്റേജ് ഷോകളിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്.</p>
<p>ഏറ്റവും ഒടുവിലായി സൂപ്പർസ്റ്റാർ രജനീകാന്ത് നായകൻ ആകുന്ന ജയിലർ 2 എന്ന സിനിമയിലെ ഒരു തകർപ്പൻ ഡാൻസിലൂടെയാണ് ഷംന വീണ്ടും പ്രേക്ഷകരെ ഏറെ ആവേശത്തിൽ ആക്കിയിരിക്കുന്നത്. അല്ല ബോലല എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിന് ചുവടു വച്ച് ലീഡ് ചെയ്തിരിക്കുന്നത് ഷംന കാസിമാണ്. ഈ പാട്ട് പുറത്തുവരുന്നതുവരെ ഷംന ജയിലർ 2 വിന്റെ ഭാഗമാണ് എന്നുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. താൻ എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയതെന്നും സൂപ്പർസ്റ്റാർ രജനികാന്ത് മായുള്ള അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഷംന ഇപ്പോൾ. എഡിറ്റോറിയൽ എന്ന യൂടൂബ് ചാനലിനും മനോര ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് സംസാരിച്ചത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/saniya-iyappan-reacts-to-dc-movie-success-gifts-demands-equal-recognition-for-wamiqa-gabbi-sparks-debate-2230576.html">അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ</a></h3>
<p>അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് വിളി വരുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഈ പാട്ട് ഷൂട്ട് ചെയ്യുന്നത്. പണ്ട് താൻ മുടി ബോയ്കട്ട് ചെയ്തിരിക്കുന്ന ഒരു സമയമുണ്ടായിരുന്നു. ആ സമയത്ത് മലേഷ്യയിൽ ഒരു വലിയ ഷോ നടന്നു. അതിൽ പെർഫോം ചെയ്യാനായി താനും പോയിരുന്നു. രജനീകാന്ത്, കമലഹാസൻ തുടങ്ങിയ തമിഴിലെ പ്രമുഖ താരങ്ങളെല്ലാം ആ ഷോയുടെ ഭാഗമായിരുന്നു. തന്റെ പെർഫോമൻസ് എല്ലാം കഴിഞ്ഞു ഷോ തീർന്നു മടങ്ങുന്ന സമയത്ത് എല്ലാ ആർട്ടിസ്റ്റുകളെയും അഭിവാദ്യം ചെയ്തുകൊണ്ട് രജനികാന്ത് നടന്നു നീങ്ങി. താൻ കുറച്ച് പുറകിൽ ആയിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്.. പെട്ടെന്ന് അദ്ദേഹം പിന്നോട്ട് വന്നു , തനിക്ക് നേരെ തിരിഞ്ഞ് കൈപിടിച്ച് അടുത്തേക്ക് നിർത്തി. റൊമ്പ നല്ലവ പ അടിക്ക് എന്ന് പറഞ്ഞു.തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായിരുന്നു അത്.</p>
<p>ജയിലർ 2 പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ കുറച്ചു ദിവസം മാത്രമാണ് രജനി സാർ സൈറ്റിൽ എത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഭാ​ഗം എടുത്ത് തീർത്ത ശേഷമം മടങ്ങി. തന്റെ പെർഫോമൻസ് കണ്ട ശേഷം അദ്ദേഹം അടുത്ത് വന്ന് പറഞ്ഞു നിങ്ങളുടെ കണ്ണുകൾക്ക് ഏറെ ​ഗ്രേസ് ഉണ്ടെന്ന്. ഇതിന് മുമ്പ് പലരും അത് പറഞ്ഞിട്ടുണ്ടെങ്കിലും രജനി സാർ പറയുമ്പോൾ അത് സ്പെഷ്യൽ ആണെന്നും ഷംന വ്യക്തമാക്കി.</p>
<h3>English Summary</h3>
<p>Shamna Kasim leads the dance performance to the beautiful song starting with "Alla Bolala." Until the song was released, no one was aware that Shamna was part of Jailer 2.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Power Cut: വിളക്കും തീപ്പെട്ടിയും മെഴുകുതിരിയും വീശാൻ പാളയും റെഡിയല്ലേ! ഇന്നും ഉണ്ട് കരണ്ട് കട്ട്</title>
					<link>https://www.malayalamtv9.com/kerala/kerala-power-cut-power-outages-continue-across-all-14-districts-of-the-state-today-kseb-issues-notification-2230656.html</link>
					<pubDate>Sat, 12 Sep 2026 19:07:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-power-cut-power-outages-continue-across-all-14-districts-of-the-state-today-kseb-issues-notification-2230656.html</guid>
					<description><![CDATA[<p>Kerala Power Cut: സംസ്ഥാനത്ത് ഇന്നും ​വൈദ്യുതി മുടങ്ങും. 14 ജില്ലകളിലും വൈകിട്ട് 6.30 മുതൽ പുല‍ർച്ചെ 2 വരെയുള്ള സമയത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ​വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വിവിധ സെക്ഷനുകളിൽ വിവിധ സമയങ്ങളിലാണ് മുടക്കം. കൃത്യമായ സമയം കെഎസ്ഇബി അ‌ധികൃതർ ഉപയോക്താക്കളെ എസ്എംഎസിലൂടെ  അറിയിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Power-restrictions-in-all-14-districts-of-Kerala-today.jpg" class="attachment-large size-large wp-post-image" alt="Power Restrictions In All 14 Districts Of Kerala Today." /></figure><p><strong>തിരുവനന്തപുരം</strong>: സംസ്ഥാനത്ത് ഇന്നും ​വൈദ്യുതി മുടങ്ങും. 14 ജില്ലകളിലും വൈകിട്ട് 6.30 മുതൽ പുല‍ർച്ചെ 2 വരെയുള്ള സമയത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ​വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വിവിധ സെക്ഷനുകളിൽ വിവിധ സമയങ്ങളിലാണ് മുടക്കം. കൃത്യമായ സമയം കെഎസ്ഇബി അ‌ധികൃതർ ഉപയോക്താക്കളെ എസ്എംഎസിലൂടെ അറിയിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം ​വൈദ്യുതി ഉപയോഗം ​വൈകുന്നേരങ്ങളിൽ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കുറവ് നേരിടുന്ന സാഹചര്യം ഉൾപ്പെടെ മുൻനിർത്തി പീക്ക് ​ടൈമിൽ നിയന്ത്രണം ആവശ്യമാണ് എന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്.</p>
<p>പവർ എക്സ്ചേഞ്ചിലൂടെ കിട്ടിക്കൊണ്ടിരുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ട്. ഇത് നിയന്ത്രണത്തിലേക്ക് നയിക്കുന്നു എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. ഇന്ന് ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് വിവരം. മധ്യപ്രദേശിൽ നിന്നും കൈമാറ്റകരാർ (SWAP) വഴി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധിക കുറവുകൂടി നേരിടുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-power-cut-pinarayi-vijayan-says-ldf-government-did-not-wash-its-hands-of-the-crisis-2230565.html">പ്രതിസന്ധിയിൽ കൈമലർത്തിയില്ല, അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം: പിണറായി വിജയൻ</a></strong></p>
<p>ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു. ഇവയെല്ലാം മൂലം ഇന്നും ​വൈദ്യുതി നിയന്ത്രണം തുടരേണ്ട നിലയാണ് ഉള്ളത്.</p>
<p>കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണെന്ന് ​അ‌ധികൃതർ വിശദീകരിക്കുന്നു. ​വൈദ്യുതി ഉപയോഗം രാത്രിയിൽ പരമാവധി കുറയ്ക്കാൻ കെഎസ്ഇബി ഉപയോക്താക്കളോട് അ‌ഭ്യർഥിച്ചിട്ടുണ്ട്. ''എസിയുടെ താപനില ഓരോ ഡിഗ്രി ഉയർത്തുമ്പോഴും 5% വരെ വൈദ്യുതി ലാഭിക്കാം, 25 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ സെറ്റ് ചെയ്യുന്നത് ആരോഗ്യപരമായും ഗുണകരമാണ്''- എന്നിങ്ങനെയുള്ള നിർദേശങ്ങളും കെഎസ്ഇബി മുന്നോട്ട് വച്ചിട്ടുണ്ട്.</p>
<p>​വൈദ്യുതി മുടക്കം ഇപ്പോൾ പതിവായതിനാൽ ആവശ്യമായ സജ്ജീകരണങ്ങൾ ഉപയോക്താക്കൾ വീടുകളിൽ കരുതിത്തുടങ്ങിയിട്ടുണ്ട്. ​വീടുകളിൽ ഇൻവെർട്ടർ ഇല്ലാത്ത സാധാരണക്കാർ വൈകുന്നേരമാകുമ്പോഴേക്കും വിളക്ക്, തീപ്പെട്ടി, മെഴുകുതിരി, ഉഷ്ണത്തിന് വീശാൻ പാള എന്നിങ്ങനെ സാധ്യമായ സജ്ജീകരണങ്ങളുമായി ​വൈദ്യുതി മുടക്കത്തെ നേരിടാൻ തയാറെടുക്കുന്നു. ഈ മാസം 30 വരെ ​വൈദ്യുതി മുടക്കം തുടരേണ്ടിവരും എന്നാണ് സർക്കാർ അ‌റിയിച്ചിട്ടുള്ളത്.</p>
<h3>English Summary</h3>
<p>Power outages will occur in the state today as well. Power restrictions may be imposed in all 14 districts at any time between 6:30 PM and 2:00 AM. The interruptions will take place at different times across various sections. The government has directed KSEB officials to inform consumers of the specific timings via SMS.</p>
]]></content:encoded>
				</item>
							<item>
					<title>മും​ബൈയുടെ മുത്തുകൾ! ക്രിക്കറ്റ് ​ദൈവത്തിന്റെയും &#8216;ശാന്തനായ പോരാളി&#8217;യുടെയും പേരിൽ വാങ്കഡെയിൽ സ്പെഷൽ ലോഞ്ചുകൾ</title>
					<link>https://www.malayalamtv9.com/sports/cricket-news/special-lounges-named-after-sachin-and-rahane-at-wankhede-stadium-mca-honors-mumbais-heroes-2230628.html</link>
					<pubDate>Sat, 12 Sep 2026 18:15:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/special-lounges-named-after-sachin-and-rahane-at-wankhede-stadium-mca-honors-mumbais-heroes-2230628.html</guid>
					<description><![CDATA[<p>Special lounges named after Sachin and Rahane at Wankhede Stadium: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്നായ മും​ബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ സ്പെഷൽ ലോഞ്ചുകൾക്ക് സച്ചിന്റെയും രഹാനെയുടെയും പേരുകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വാർഷിക പൊതുയോഗം തീരുമാനിച്ചു. ഈ രണ്ട് താരങ്ങളും ഏറെ ആത്മബന്ധം പുലർത്തുന്ന ഹോം ഗ്രൗണ്ട് ആണ് വാങ്കഡെ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Wankhede-Stadium-Sachin-Tendulkar-Ajinkya-Rahane-Lounges.jpg" class="attachment-large size-large wp-post-image" alt="Wankhede Stadium Sachin Tendulkar, Ajinkya Rahane Lounges" /></figure><p><strong>മും​ബൈ:</strong> ക്രിക്കറ്റ് ​ദൈവം എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസതാരമായ സച്ചിൻ തെൻഡുൽക്കറിനും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ പോരാളികളിലൊരാളായിരുന്നു രഹാനെയ്ക്കും ആദരവുമായി മും​ബൈ ക്രിക്കറ്റ് അ‌സോസിയേഷൻ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്നായ മും​ബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ സ്പെഷൽ ലോഞ്ചുകൾക്ക് സച്ചിന്റെയും രഹാനെയുടെയും പേരുകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വാർഷിക പൊതുയോഗം തീരുമാനിച്ചു. ഈ രണ്ട് താരങ്ങളും ഏറെ ആത്മബന്ധം പുലർത്തുന്ന ഹോം ഗ്രൗണ്ട് ആണ് വാങ്കഡെ.</p>
<p>ഇന്ത്യൻ ക്രിക്കറ്റ് ചരിത്രവുമായും മുംബൈ നഗരത്തിന്റെ കായിക സംസ്കാരവുമായും ഏറെ ആഴത്തിൽ ആത്മബന്ധം പുലർത്തുന്ന സ്റ്റേഡിയമാണ് വാങ്കഡെ. ഈ വാങ്കഡെ സ്റ്റേഡിയവുമായി സച്ചിനും രഹാനെയ്ക്കും ഏറെ അ‌ടുത്ത ബന്ധമുണ്ട്. സച്ചിന്റെ ജന്മനാടായ മുംബൈയിലെ പ്രധാന സ്റ്റേഡിയമെന്ന നിലയിൽ അദ്ദേഹത്തിന്റെ ആഭ്യന്തര കരിയറിലെ ഭൂരിഭാഗം മത്സരങ്ങളും ഇവിടെയായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ind-vs-afg-1st-t20-sanju-samson-likely-to-replace-the-injured-ishan-kishan-as-the-wicketkeeper-in-the-playing-xi-2230515.html">പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്ക്; ആദ്യ ടി20യിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ?</a></strong></p>
<p>സച്ചിൻ തന്റെ കരിയറിലെ 200-ാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം കളിച്ചതും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും വാങ്കഡെയിലാണ്. അ‌തേപോലെ തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് കിരീടം സച്ചിൻ സ്വന്തമാക്കിയതും സ്വന്തം തട്ടകമായ വാങ്കഡെയിൽ വച്ചുതന്നെ. സച്ചിനോടുള്ള ആദരവായി ഇതിനകം തന്നെ സ്റ്റേഡിയത്തിലെ ഒരു പ്രധാന ഗ്യാലറിക്ക് 'സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ്' എന്ന് പേര് നൽകിയിട്ടുണ്ട്. കൂടാതെ 2023-ൽ സച്ചിന്റെ പൂർണ്ണകായ വെങ്കല പ്രതിമയും ഇവിടെ സ്ഥാപിച്ചിരുന്നു.</p>
<p>സച്ചിനെപ്പോലെ തന്നെ വാങ്കഡെയുടെ മറ്റൊരു പ്രിയ പുത്രനാണ് അ‌ജിങ്ക്യ രഹാനെ. മുംബൈ ക്രിക്കറ്റ് ടീമിലൂടെ ഉയർന്നുവന്ന രഹാനെയുടെ തുടക്കകാലത്തെ പ്രധാന മത്സരങ്ങളെല്ലാം വാങ്കഡെയിലാണ് നടന്നത്. മുംബൈ രഞ്ജി ടീമിന്റെ നായകനെന്ന നിലയിൽ നിരവധി ചരിത്ര വിജയങ്ങൾക്ക് വാങ്കഡെയിൽ രഹാനെ നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടേതായ ചരിത്രം രചിച്ചിട്ടുള്ള ഈ മണിമുത്തുകൾക്ക് മും​ബൈ ക്രിക്കറ്റ് അ‌സോസിയേഷൻ വക ആദരവായി വാങ്കഡെ സ്റ്റേഡിയത്തിൽ ഇവരുടെ പേരിൽ സ്പെഷൽ ലോഞ്ചുകൾ സ്ഥാപിക്കാനാണ് എംസിഎ തീരുമാനം.</p>
<p>ഈ രണ്ട് താരങ്ങൾക്കും പുറമേ, മുൻ ഇന്ത്യൻ താരവും എംസിഎ പ്രസിഡന്റുമായിരുന്ന അന്തരിച്ച മാധവ് മന്ത്രിയുടെ പേരിലും പ്രത്യേക ലോഞ്ച് വരും. ഇവരുടെ പേരുകളിൽ ലോഞ്ചുകൾ സ്ഥാപിക്കുന്നതിന്റെ നടപടികൾക്കായി എംസിഎ വൈസ് പ്രസിഡന്റ് ജിതേന്ദ്ര ഔഹാദ്, അപെക്സ് കൗൺസിൽ അംഗം മിലിന്ദ് നർവേക്കർ, അഡ്വ. ഉജ്ജ്വൽ നികം എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു.</p>
<h3>English Summary</h3>
<p>The Mumbai Cricket Association (MCA), at its recently held Annual General Meeting, decided to name special lounges at Mumbai's Wankhede Stadium—one of India's most renowned stadiums—after Sachin and Rahane. Wankhede is the home ground with which both players share a deep emotional bond.</p>
]]></content:encoded>
				</item>
							<item>
					<title>25,000ൽ താഴെ മികച്ച ഡോൾബി സൗണ്ട് ബാറുകൾ; നിങ്ങളുടെ ലിവിങ് റൂം തിയറ്ററാകും</title>
					<link>https://www.malayalamtv9.com/technology/just-below-25000-rupees-best-dolby-system-soundbar-from-boat-aavante-prime-5-1-5000d-like-home-theater-setup-2230631.html</link>
					<pubDate>Sat, 12 Sep 2026 18:13:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/just-below-25000-rupees-best-dolby-system-soundbar-from-boat-aavante-prime-5-1-5000d-like-home-theater-setup-2230631.html</guid>
					<description><![CDATA[<p>ബോട്ട് ഏറ്റവും പുതുതായി അവതരിപ്പിച്ച ബോട്ട് ആവൻ്റെ പ്രൈം 5.1 5000D സൗണ്ട്ബാറിലൂടെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കൊരു തിയറ്റർ അനുഭവം വീട്ടിൽ ഒരുക്കാൻ സാധിക്കും. ഇതൊരു സാധാരണ സൗണ്ട്ബാർ അല്ല. സിനിമകളും പാട്ടുകളും ഗെയിമുകളും കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള 5.1 ചാനൽ ഹോം തിയറ്റർ സിസ്റ്റമാണ് ബോട്ട് ആവൻ്റെ പ്രൈം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Boat.jpg" class="attachment-large size-large wp-post-image" alt="Boat" /></figure><p>ഇന്ത്യയിലെ ഹോം എൻ്റർടെയ്ൻമെൻ്റ് വിപണി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കേവലം ഒരു ബ്ലുടൂത്ത് സ്പീക്കറുമായി ടിവി ആസ്വദിക്കുന്ന കാലം മാറി കഴിഞ്ഞു. എന്നാൽ മികച്ച സൗണ്ട് സിസ്റ്റത്തിലൂടെ ഒരു ഹോം തിയറ്റർ സജ്ജമാക്കുക എന്നത് അൽപം ചിലവേറിയതാണ്. എന്നാൽ ഇനി കൂടുതൽ ചിലവാകുമെന്നുള്ള ആശങ്ക വേണ്ട. വലിയ തുക ചെലവാക്കാതെ മികച്ച സിനിമ അനുഭവം വീട്ടിൽ സൃഷ്ടിക്കാനാകും. ആ മാറ്റത്തിനായി വഴി ഒരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഓഡിയോ ബ്രാൻഡായ ബോട്ട് (boAt). ബോട്ട് ഏറ്റവും പുതുതായി അവതരിപ്പിച്ച ബോട്ട് ആവൻ്റെ പ്രൈം 5.1 5000D സൗണ്ട്ബാറിലൂടെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കൊരു തിയറ്റർ അനുഭവം വീട്ടിൽ ഒരുക്കാൻ സാധിക്കും. ഇതൊരു സാധാരണ സൗണ്ട്ബാർ അല്ല. സിനിമകളും പാട്ടുകളും ഗെയിമുകളും കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള 5.1 ചാനൽ ഹോം തിയറ്റർ സിസ്റ്റമാണ് ബോട്ട് ആവൻ്റെ പ്രൈം.</p>
<h3>ഇത് വെറും സൗണ്ട്ബാർ അല്ല</h3>
<p>കുറഞ്ഞ വിലയുള്ള മിക്ക സൗണ്ട്ബാറുകളും ഒരു ദിശയിലേക്ക് മാത്രമാണ് അവ ശബ്ദം നൽകുന്നത്. ആവൻ്റെ പ്രൈം 5.1 5000D ഇതിൽ നിന്ന് ഒരു പടി കൂടി മുന്നിൽ നിൽക്കും. ഒരു വയേർഡ് സബ്-വൂഫെർ, രണ്ട് വയേർഡ് സാറ്റ്ലൈറ്റ് സ്പീക്കേറുകൾ ഇതിനൊപ്പം ലഭിക്കുന്നതാണ്. അതിനാൽ സിമുലേറ്റ സറൗണ്ട് സൗണ്ടിന് പകരം യഥാർഥ സറൗണ്ട് സൗണ്ട് അനുഭവം ലഭിക്കും.</p>
<p>കമ്പനി അറിയിക്കുന്നത് പ്രകാരം ഈ സിസ്റ്റം 500W ആർഎംസ് ഔട്ട്പുട്ട് നൽകുന്നു. ഈ സെഗ്മെൻ്റിൽ വരുന്ന ഒരു സൗണ്ട്ബാറിന് ഇത്ര വലിയ പവർ ഔട്ട്പുട്ട് നൽകാനാകില്ലയെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ ഇതിൽ സിഗ്നേചർ സൗണ്ട് പ്രൊഫൈലാണ് നൽകിയിരിക്കുന്നത്. ഒരു സാധാരണ മുറിയാണെങ്കിലും വലിയ മുറിയാണെങ്കിലും വോളിയത്തിലും സൗണ്ട് ക്ലാരിറ്റിയിലും മികവ് പുലർത്തും.</p>
<p>ഇത് വീക്കെൻഡിൽ നിങ്ങളുടെ ലിവിങ് റൂം ഒരു മിനി തിയേറ്ററാക്കി മാറ്റുമെന്ന് ഇറപ്പാണ്. ഡയലോഗ് ബാക്ക്ഗ്രൗണ്ട് സ്കോർ മറ്റ് എഫെക്ടുകൾ മറ്റെവിടെയോ കേൾക്കുന്നത് പോലെ അല്ല ആ മുറിയിൽ ഒന്നടങ്കം കൃത്യമായി കേൾക്കാനും ആസ്വദിക്കാനുമുള്ള സജ്ജീകരണമാണ് ഈ സിസ്റ്റത്തിനുള്ളത്.</p>
<h3>കണെക്ടിവിറ്റി ഒരു പ്രശ്നമല്ല</h3>
<p>കംപാക്ടിബിൽറ്റിയിലും ബോട്ട് അതീവ് ശ്രദ്ധ നൽകിട്ടുണ്ട്. ആവൻ്റെ പ്രൈം 5.1 5000Dൽ ബ്ലുടൂത്ത് v5.3, HDMI (ARC), USB, AUX, ഓപ്റ്റിക്കൽ ഇൻപുട്ട് എന്നിവ സപ്പോർട്ടാകും. ഈ കണെക്ടിവിറ്റി ഓപ്ഷനുകൾ പുതിയ സ്മാർട്ട് ടിവികൾ, പഴയ ടിവി, ഗെയിമിങ് കൺസോളുകൾ, ലാപ്പ്ടോപ്പുകൾ, ഫോണുകൾ എന്നിവയുമായി ഈസിയായി ഉപയോഗിക്കാൻ സാധിക്കും. HDMI ARC സപ്പോർട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ടിവി റിമോട്ട് ഉപയോഗിച്ച് സൗണ്ട്ബാറിൻ്റെ വോളിയം നിയന്ത്രിക്കാൻ സാധിക്കും. ഇത് സിനിമ കാണുമ്പോൾ രണ്ട് റിമോട്ടുകൾ ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും. സബ്-വൂഫെർ, സാറ്റ്ലൈറ്റ് സ്പീക്കറുകൾ എന്നിവ വൈയർലെസ് അല്ല വയേർഡാണെന്ന് ശ്രദ്ധിക്കണം. boAt ഇക്കാര്യം നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ലാഗ് ഒഴിവാക്കാനും ഓഡിയോ സിങ്കായി നിലനിർത്താനുമാണ് വയേർഡ് സെറ്റപ്പ് കമ്പനി നൽകിയിരിക്കുന്നത് പ്രത്യേകിച്ച് ഫാസ്റ്റ് പേസ്ഡ് സീനുകൾ അല്ലെങ്കിൽ ഗെയിമങ് സമയത്ത് ചെറിയ ഓഡിയോ ഡിലെ അനുഭവപ്പെട്ടേക്കാം.</p>
<h3>വ്യത്യസ്ത കണ്ടെൻ്റുകൾക്ക് ബിൽട്ട്-ഇൻ ഈക്യൂ മോഡുകൾ</h3>
<p>എല്ലാ തരത്തിലുള്ള കണ്ടെൻ്റിനും ഓരോ ഓഡിയോ സെറ്റിങ് അനുയോജ്യമാകണമെന്നില്ല. സിനിമയ്ക്ക് ഡീപ്പ് ബാസ്, ക്ലിയർ ഡയലോഗ് എന്നിവ ആവശ്യമാണ്. മ്യൂസിക്കിനാണെങ്കിൽ ഹൈസ്, ലോസ്, എന്നിവ തമ്മിൽ ബാലൻസ് വേണം. ന്യൂസ് അല്ലെങ്കിൽ ടോക്ക് ഷോകൾ്ക് ഏറ്റവും പ്രധാനമായി വേണ്ടത് ക്ലാരിറ്റിയാണ്. boAt ഇതിൽ മൂന്ന് EQ മോഡ്സ് നൽകിയിട്ടുണ്ട്. മ്യൂസിക്, ന്യൂസ്, മൂവീ എന്നിവയാണ് മൂന്ന് മോഡുകൾ. മാസ്റ്റർ റിമോട്ട് ഉപയോഗിച്ച് ഇവ മാറ്റാം. ചെറിയൊരു ഫീച്ചറാണെങ്കിലും ഇത് പ്രായോഗികമാണ്. കണ്ടെൻ്റ് ശൈലി മാറുമ്പോൾ ഓൺ സ്ക്രീൻ മെനുവിൽ പോയി സെറ്റിങ്സ് മാറ്റേണ്ട ആവശ്യമില്ല. കംപാനിയൻ ആപ്ലിക്കേഷൻ ഇല്ലാതെ തന്നെ റിമോട്ട് ഉപയോഗിച്ച് വോളിയം, ബാസ്, ട്രെബിൾ നേരിട്ട് അഡ്ജെസ്റ്റ് ചെയ്യാനും കഴിയും</p>
<h3>ബജറ്റ് ഉത്പനമാണെന്ന് ഡിസൈൻ പറയില്ല</h3>
<p>ഈ വിലയിലുള്ള സൗണ്ട്ബാറുകൾ പലപ്പോഴും ഉപയോഗത്തിന് മാത്രം പ്രാധാന്യം നൽകിയാണ് ഡിസൈൻ ചെയ്യാറുള്ളത്. ചിലപ്പോൾ അവയ്ക്ക് പഴയ ഡിസൈൻ പോലെയും തോന്നാം. Aavante Prime 5.1 5000Dൽ ഇത് ഒഴിവാക്കാനാണ് boAt ശ്രമിച്ചിരിക്കുന്നത്. കമ്പനിയുടെ വാക്കുകളിൽ, ഇതിന് "സ്ലീക്ക് പ്രീമിയം" ഫിനിഷ് എന്നാണ് നൽകിയിരിക്കുന്നത്. സൗണ്ട്ബാറിൻ്റെ വലുപ്പം 950mm x 105mm x 72mm ആണ്. അതിനാൽ മിക്ക TV സെറ്റപ്പിൻ്റെയും താഴെ എളുപ്പത്തിൽ വയ്ക്കാൻ കഴിയും. സൗണ്ട് മാത്രമല്ല, ലിവിങ് റൂം എങ്ങനെ കാണുന്നു എന്നതിനും പ്രാധാന്യം നൽകുന്നു. വാങ്ങുന്നവർക്ക് ബജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള സിസ്റ്റത്തിന് പ്രീമിയം ലുക്ക് നൽകാനുള്ള boAtന്റെ ശ്രമം ശ്രദ്ധേയമാണ്.</p>
<h3>വിലയും ബോക്സിൽ ലഭിക്കുന്നവയും</h3>
<p>ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധേയമാകുന്നത്. Aavante Prime 5.1 5000Dന്റെ വില ₹34,990 ആണ്. എന്നാൽ boAt ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് ₹11,999ന് നൽകുന്നു. അതായത് യഥാർഥ വിലിയിൽ നിന്നും ഏകദേശം 66 ശതമാനം കിഴിവ് ലഭിക്കുന്നു. ഈ വില സ്ഥിരമാണോ ലിമിറ്റഡ് ഓഫറാണോ എന്ന കാര്യത്തിൽ കമ്പനി വ്യക്തത നൽകിട്ടില്ല. എന്നാൽ ഈ വിലയിൽ ₹15,000ൽ എന്നത്<br />
നല്ലൊരു option ആകുന്നു.</p>
<p>ബോക്സിൽ സൗണ്ട്ബാർ യൂണിറ്റ്, ഒരു വയർഡ് സബ്-വൂഫെർ, രണ്ട് വയേർഡ് സാറ്റ്ലൈറ്റ് സ്പീക്കറുകൾ, ഓക്സ് കേബിൾ, പവർ കേബിൽ റിമോട്ട്, വാൾ-മോണ്ട് കിറ്റ്, യൂസർ മാനുവൽ, റിമോട്ടിനുള്ള ബാറ്ററികൾ എന്നിവ ലഭിക്കും. അധികമായി ഒന്നും വാങ്ങാതെ കംപ്ലീറ്റ് സെറ്റപ്പ് ഒരുക്കാൻ വേണ്ടതെല്ലാം തന്നെ ബോക്സിൽ ലഭിക്കുന്നതാണ്.</p>
<h3>₹25,000ൽ താഴെ: boAt Aavante Prime X</h3>
<p>സറൗണ്ട് സെറ്റപ്പിൽ കുറച്ചുകൂടി ഫീച്ചേർസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് boAt Aavante Prime X കൂടി ഉണ്ട്. ഇത് 7.1.4-channel സിസ്റ്റമാണ്. ഹൈറ്റ് എഫെക്ട്സിനായി നാല് അപ്വേർഡ് ഫയറിങ് ചാനൽസ് ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ വയർലെസ് സബ്-വൂഫെർ, റിയർ സ്പീക്കറുകൾ എന്നിവയും ഉണ്ട്. ഇവ സൗണ്ട്ബാറിൽ നിന്നും വേർപെടുത്തി സ്വതന്ത്രമായി ഉപയോഗിക്കാം.</p>
<p>റിയർ യൂണിറ്റിസിൽ ബിൽട്ട്-ഇൻ 4,500mAh ബാറ്ററിയുമുണ്ട്. HDMI വഴി ഡോൾബി അറ്റ്മോസ് കണ്ടെൻ്റുകൾ ഉപയോഗിക്കുമ്പോൾ 12 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുമെന്ന് boAt അവകാശപ്പെടുന്നു. സ്റ്റാഡേർഡ് കണ്ടെൻ്റുകൾക്ക് ഉപയോഗിക്കുമ്പോൾ ഇത് ഏകദേശം ഏഴ് മണിക്കൂറായി കുറയും. ആകെ ഔട്ട്പുട്ട് 700W ആണ്. കണെക്ടിവിറ്റിയിൽ ബ്ലുടൂത്ത് 5.3, HDMI eARC, USB, AUX, ഒപ്റ്റിക്കൽ ഇൻപുട്ട്സ് എന്നിവ ലഭിക്കും.</p>
<p>Aavante Prime Xന്റെ യഥാർഥ വില 39,999 രൂപയാണ്. എന്നാൽ സെയിൽസ് സമയത്ത് ഇതിന്റെ വില ഏകദേശം ₹25,000ലേക്കോ അതിൽ താഴെയോ എത്തിയിട്ടുള്ള അവസരങ്ങളുണ്ട്. അത്തരം സമയത്താണ് ഇത് കൂടുതൽ നല്ല ഓപ്ഷനാകുന്നത്. സാധാരണ വിലയിൽ നോക്കുമ്പോൾ താരതമ്യം കുറച്ചുകൂടി വ്യത്യസ്തമാണ്. ഇതിന്റെ സ്പെസിഫിക്കേഷനിൽ ".4" എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 7.1.4ൽ ഈ നാല് ചാനലുകൾ പൂർണമായും ഹൈറ്റ് എഫെക്ടിനായി നൽകിയിട്ടുള്ളതാണ്. മുകളിൽ നിന്ന് ശബ്ദം വരുന്നതായി തോന്നിക്കാൻ പ്രൊസെസ്സിങ് മാത്രം ഉപയോഗിക്കുന്നതിന് പകരം, അതിനായി ഡെഡിക്കേറ്റഡ് അപ്വേർഡ്-ഫയറിങ് സ്പീക്കറുകളാണ് സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ശരിയായ അറ്റ്മോസ് കണ്ടെൻ്റുകൾ ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമായി അനുഭവപ്പെടും. മഴ, വിമാനം അല്ലെങ്കിൽ ചുറ്റുമുള്ള മറ് എഫെക്ടുകൾ എന്നിവയിൽ ശബ്ദം മുകളിൽ നിന്ന് വരുന്നതായുള്ള അനുഭവം കൂടുതൽ ശക്തമായിരിക്കും. എന്നാൽ സ്പീക്കറുകൾ ശരിയായി പ്രവർത്തിക്കാൻ മുറിയിൽ ആവശ്യത്തിന് സ്പേസുണ്ടായിരിക്കണം. ഇതിന് ഒരു ട്രേഡ്-ഓഫും കൂടിയുണ്ട്. വയർലെസ് റിയർ സ്പീക്കറുകൾക്ക് മുറിയിലൂടെ നീളമുള്ള കേബിളുകൾ ഇടേണ്ട ആവശ്യം ഒഴിവാക്കുന്നു. എന്നാൽ അവ പതിവായി ചാർജ് ചെയ്യണം. ബാറ്ററി തീർന്നാൽ വയർലെസ് ആയതിന്റെ സൗകര്യം അത്ര പ്രയോജനപ്പെടില്ല.</p>
<h3>അപ്പോൾ ഇത് പരിഗണിക്കാമോ?</h3>
<p>സെപ്സിഫിക്കേഷൻസ് നോക്കുമ്പോൾ Aavante Prime 5.1 5000D ഒരു പ്രത്യേക വിഭാഗം ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉത്പനമാണെന്ന് തോന്നും. ഒരു സൗണ്ട്ബാർ മാത്രം അല്ലാതെ യഥാർത്ഥ 5.1 സറൗണ്ട് സിസ്റ്റം ആഗ്രഹിക്കുന്ന, എന്നാൽ അതിനായി കൂടുതൽ പണം ചെലവാക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇത് അനുയോജ്യമാണ്. വയേർഡ് സബ്-വൂഫറുകൾ, സാറ്റലൈറ്റ് സ്പീക്കറുകൾ എന്നിവ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പ്രത്യേകിച്ച് പൂർണമായും കേബിൾ-ഫ്രീം സെറ്റപ്പ് ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാകണമെന്നില്ല. എന്നാൽ ലാഗില്ലാതെ പെർഫോർമെൻസുകൾക്കായി സംബന്ധിച്ച് boAt പറയുന്ന കാര്യം ചില സാഹചര്യങ്ങളിൽ പ്രധാനമാണ്. പ്രത്യേകിച് ഗെയിമിങ് സിനിമകൾ എന്നിവയിൽ ഇത് ഗുണം ചെയ്യും.</p>
<p>വിവിധ കണെക്ടിവിറ്റി ഓപ്ഷനുകളുടെ, കണക്കിൽ നല്ല പവർ ഔട്ട്പുട്ട്, ബജറ്റ് പ്രോഡക്ട് പോലെ തോന്നാത്ത ഡിസൈൻ എന്നിവയുള്ളതിനാൽ കൂടുതൽ പണം ചെലവാക്കാതെ ഹോം തിയറ്റഡ എക്സ്പീരിയൻസ് അപ്ഗ്രഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Aavante Prime 5.1 5000D ഒരു കംപ്ലീറ്റ് പാക്കേജാണ്. അതേസമയം ഹൈറ്റ് എഫെക്ട്സ്, കൂടുതൽ ഫ്ലെക്സിബിൾ ആയ വയർലെസ് സറൗണ്ട് സെറ്റപ്പ് എന്നിവ ആഗ്രഹിക്കുന്നവർക്ക് Aavante Prime X പരിഗണിക്കാം. പ്രത്യേകിച്ച് ഡിസ്കൗണ്ട് സമയത്ത് ഇതിന്റെ വില ₹25,000ന് അടുത്ത് ലഭിക്കുമ്പോൾ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ട ഓപ്ഷനായി ആയി മാറുന്നു. മറ്റേതൊരു ഇലക്ട്രോണിക്സ് ഉത്പനം വാങ്ങുന്നതുപോലെ തന്നെ, വാങ്ങുന്നതിന് മുമ്പ് boAtന്റെ വെബ്സൈറ്റിൽ നിലവിലെ വിലയും ഓഫറുംപരിശോധിക്കുന്നത് നല്ലതാണ്. പ്രൊമോഷണൽ ഡിസ്കൗണ്ടുകൾ സമയത്തിനനുസരിച്ച് മാറാം.</p>
]]></content:encoded>
				</item>
							<item>
					<title>Rice Pakoda Recipe: ചോറ് ബാക്കി വന്നാൽ ഇനി ടെൻഷൻ വേണ്ട!; ചായക്കൊപ്പം കഴിക്കാൻ സൂപ്പർ റൈസ് പക്കോട</title>
					<link>https://www.malayalamtv9.com/photo-gallery/kerala-style-rice-pakoda-recipe-in-malayalam-using-leftover-rice-try-this-tasty-snack-2230621.html</link>
					<pubDate>Sat, 12 Sep 2026 17:46:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kerala-style-rice-pakoda-recipe-in-malayalam-using-leftover-rice-try-this-tasty-snack-2230621.html</guid>
					<description><![CDATA[<p>Kerala Style Rice Pakoda Recipe: ഇനി ചോറ് മിച്ചം വന്നാൽ ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ചായക്കൊപ്പം കറുമുറെ കഴിക്കാൻ നല്ല സ്വാദിഷ്ടമായ ക്രിസ്പി റൈസ് പക്കോട ഈ മിച്ചം വന്ന ചോറുകൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ നാലുമണി പലഹാരം വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കിയാലോ. പുറത്തുനിന്ന് ചായ പലഹാരം വാങ്ങി വയറ് മോശമാക്കുന്നതിലും വളരെ നല്ലൊരു ഓപ്ഷനാണ് ഇത്തരം റെസിപ്പികൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Leftover-rice-snacks.jpg" class="attachment-large size-large wp-post-image" alt="Leftover Rice Snacks" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2230621 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Leftover-rice-recipes-Malayalam.jpg" class="attachment-thumbnail size-thumbnail" alt="Leftover Rice Recipes Malayalam" aria-describedby="gallery-3-2230622" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Leftover-rice-recipes-Malayalam.jpg 150w, https://images.malayalamtv9.com/uploads/2026/09/Leftover-rice-recipes-Malayalam.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230622'>
				ഉച്ചയ്ക്ക് ബാക്കി വന്ന ചോറ് എന്ത് ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന വീട്ടമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇനി ചോറ് മിച്ചം വന്നാൽ ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ചായക്കൊപ്പം കറുമുറെ കഴിക്കാൻ നല്ല സ്വാദിഷ്ടമായ ക്രിസ്പി റൈസ് പക്കോട ഈ മിച്ചം വന്ന ചോറുകൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ നാലുമണി പലഹാരം വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കിയാലോ. (Image Credit Source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Leftover-Rice-recipe-hacks.jpg" class="attachment-thumbnail size-thumbnail" alt="Leftover Rice Recipe Hacks" aria-describedby="gallery-3-2230623" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Leftover-Rice-recipe-hacks.jpg 150w, https://images.malayalamtv9.com/uploads/2026/09/Leftover-Rice-recipe-hacks.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230623'>
				ആവശ്യമായ ചേരുവകൾ: ചോറ് – ഒരു കപ്പ്, നന്നായി ഉടച്ചത്, സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്, പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്, ഇഞ്ചി – ഒരു ചെറിയ സ്പൂൺ, വെളുത്തുള്ളി– ഒരു ചെറിയ സ്പൂൺ, കറിവേപ്പില – ഒരു വലിയ സ്പൂൺ, മല്ലിയില &#8211; രണ്ടു വലിയ സ്പൂൺ,  മുളകുപൊടി– അര ചെറിയ സ്പൂൺ, ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ, ജീരകം –അര ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്, അരിപ്പൊടി – രണ്ടു വലിയ സ്പൂൺ, കടലമാവ് – മൂന്നു വലിയ സ്പൂൺ, എണ്ണ– ആവശ്യത്തിന് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Rice-Pakoda-Secret-Recipe.jpg" class="attachment-thumbnail size-thumbnail" alt="Rice Pakoda Secret Recipe" aria-describedby="gallery-3-2230624" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Rice-Pakoda-Secret-Recipe.jpg 150w, https://images.malayalamtv9.com/uploads/2026/09/Rice-Pakoda-Secret-Recipe.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230624'>
				പാകം ചെയ്യുന്ന വിധം: ഒരു ബൗളിലേക്ക് ബാക്കി വന്ന ചോറെടുത്ത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക ഉടച്ചുവെച്ച ചോറിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുക. ഇതിലേക്ക് മുളകുപൊടി, ഗരംമസാലപ്പൊടി, ജീരകം,  ഉപ്പ് യോജിപ്പിച്ച ശേഷം അരിപ്പൊടിയും കടലമാവും ചേർത്തിളക്കി കട്ടിയുള്ള മാവ് തയാറാക്കണം.   മാവ് അയഞ്ഞുപോയാൽ അല്പം കൂടി അരിപ്പൊടി ചേർക്കാവുന്നതാണ്. 

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Kerala-Style-Rice-Pakoda-Recipe.jpg" class="attachment-thumbnail size-thumbnail" alt="Kerala Style Rice Pakoda Recipe" aria-describedby="gallery-3-2230625" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Kerala-Style-Rice-Pakoda-Recipe.jpg 150w, https://images.malayalamtv9.com/uploads/2026/09/Kerala-Style-Rice-Pakoda-Recipe.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230625'>
				തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ഉരുളകളായോ പക്കോടയുടെ ആകൃതിയിലോ എടുത്തു മാറ്റിവെക്കുക. ശേഷം ​ഗ്യാസ് കത്തിച്ച് പാനിൽ എണ്ണ ചൂടാക്കുക. പിന്നീട് തയാറാക്കിവെച്ച കൂട്ടുകൾ ഇടത്തരം തീയിൽ ഇട്ട് ഇരുവശവും സ്വർണ്ണനിറവും ക്രിസ്പിയും ആകുന്നത് വരെ വറുത്തെടുക്കുക. ചൂടോടെ തക്കാളി സോസിനൊപ്പമോ പുതിന ചട്ണിക്കൊപ്പമോ ചായയുടെ കൂടെ ഇത് കഴിക്കാവുന്നതാണ്. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Crispy-rice-pakoda-recipe.jpg" class="attachment-thumbnail size-thumbnail" alt="Crispy Rice Pakoda Recipe" aria-describedby="gallery-3-2230627" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Crispy-rice-pakoda-recipe.jpg 150w, https://images.malayalamtv9.com/uploads/2026/09/Crispy-rice-pakoda-recipe.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2230627'>
				കുട്ടികൾക്ക് നാലുമണിക്ക് എന്ത് കൊടുക്കുമെന്ന് വിഷമിച്ചിരിക്കുന്ന അമ്മമാർക്ക് ഇത് നല്ലൊരു സീക്രട്ട് റെസിപ്പിയാണ്. അതുപോലെ ചോറ് കഴിക്കാൻ മടിയുള്ളവർക്കും ചോറ് കഴിച്ച് മടുത്തവർക്കും ഇത്തരം പലഹാരങ്ങൾ ട്രൈ ചെയ്യാം. പുറത്തുനിന്ന് ചായ പലഹാരം വാങ്ങി വയറ് മോശമാക്കുന്നതിലും വളരെ നല്ലൊരു ഓപ്ഷനാണ് ഇത്തരം റെസിപ്പികൾ. 

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Xi Jinping&#8217;s Hongqi N701 : കെമിക്കൽ അറ്റാക്ക് വരെ പുല്ല് ! ഏത് ആക്രമണത്തെയും അതിജീവിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഹോങ്ഖി ലിമോസിൻ</title>
					<link>https://www.malayalamtv9.com/photo-gallery/xi-jinpings-hongqi-n701-limousine-car-bulletproof-blast-resistant-and-built-for-survival-all-details-here-2230610.html</link>
					<pubDate>Sat, 12 Sep 2026 17:44:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/photo-gallery/xi-jinpings-hongqi-n701-limousine-car-bulletproof-blast-resistant-and-built-for-survival-all-details-here-2230610.html</guid>
					<description><![CDATA[<p>Chinese President&#8217;s Limousine Hongqi N701 &#8211; ഹോങ്‌ഖി എൻ701 എന്ന ലിമോസിൻ ശ്രേണിയിൽ വരുന്ന കാറാണ് ചൈനീസ് പ്രസിഡന്റിന്റെ ഒദ്യോ​ഗിക വാഹനമായി ഉപയോ​ഗിക്കുന്നത്. ചൈനയിലെ ഉന്നത പദവി വഹിക്കുന്ന ഭരണാധികാരിക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന മോഡലാണ് ഹോങ്‌കി എൻ701. റെഡ് ഫ്ലാഗ് എന്ന് അർത്ഥം വരുന്ന ആഡംബര ബ്രാൻഡായ ഹോങ്‌കി നിർമ്മിച്ച ഈ വാഹനത്തിൽ നിരവധി പ്രത്യേകതകളാണ് ഒളിപ്പിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Chinese-Presidents-Car.jpg" class="attachment-large size-large wp-post-image" alt="Chinese President's Car" /></figure><p>&nbsp;</p>
<p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2230610 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Chinese-Presidents-Hongqi-N701-1.jpg" class="attachment-thumbnail size-thumbnail" alt="Chinese President&#039;s Hongqi N701" aria-describedby="gallery-4-2230615" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Chinese-Presidents-Hongqi-N701-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Chinese-Presidents-Hongqi-N701-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230615'>
				ഈജിപ്ത്, അമേരിക്ക, റഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള ഷിയുടെ മുൻകാല വിദേശ സന്ദർശന വേളകളിൽ ഈ വാഹനം തന്നെയാണ്  ഉപയോഗിച്ചിട്ടുള്ളത്. ഏകദേശം 50 N701 വാഹനങ്ങളാണ് ഇതുവരെ നിർമ്മിക്കപ്പെട്ടരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ പ്രാധാന്യമുള്ളതിനാൽ വാഹനത്തിന്റു കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ( Image Credit Source Getty Images )
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Xi-Jinpings-Hongqi-N701.jpg" class="attachment-thumbnail size-thumbnail" alt="Xi Jinpings Hongqi N701" aria-describedby="gallery-4-2230619" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Xi-Jinpings-Hongqi-N701.jpg 150w, https://images.malayalamtv9.com/uploads/2026/09/Xi-Jinpings-Hongqi-N701.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230619'>
				ഹോങ്‌ഖി N701-ന് ഏകദേശം 5.5 മീറ്റർ നീളം വരുന്ന ഈ കാറിൽ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ട്. 21 ഇഞ്ച് ബുള്ളറ്റ് പ്രൂഫ് വീലുകൾ ടയറുകളും, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ബുള്ളറ്റ് പ്രൂഫ് ബോഡി എന്നിവയാണ് കാറിന്റെ പ്രധാന സുരക്ഷാ കവചങ്ങൾ എന്ന് കരുതുന്നു. സ്ഫോടകവസ്തുക്കളുടെ ആഘാതം അതിജീവിക്കത്തക്ക രീതിയിലാണ് ഇതിന്റെ നിർമ്മാണമെന്നും അറിയുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Xi-Jinping-Hongqi-N701-Limousine.jpg" class="attachment-thumbnail size-thumbnail" alt="Xi Jinping Hongqi N701 Limousine" aria-describedby="gallery-4-2230618" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Xi-Jinping-Hongqi-N701-Limousine.jpg 150w, https://images.malayalamtv9.com/uploads/2026/09/Xi-Jinping-Hongqi-N701-Limousine.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230618'>
				രാസായുധ ആക്രമണമുണ്ടായാൽ വാഹനത്തിലുള്ളവരെ സംരക്ഷിക്കുന്നതിനായുള്ള എയർ-കംപ്രഷൻ സംവിധാനം ഇതിലുണ്ടെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. എന്നാൽ, ഹോങ്‌കി ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Hongqi-N701-Limousine-Car-1.jpg" class="attachment-thumbnail size-thumbnail" alt="Hongqi N701 Limousine Car" aria-describedby="gallery-4-2230616" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Hongqi-N701-Limousine-Car-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Hongqi-N701-Limousine-Car-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230616'>
				ഏകദേശം 408 എച്ച്പി (hp) കരുത്ത് നൽകുന്ന 6.0 ലിറ്റർ V12 എൻജിനാണ് ഈ മോഡലിൽ കമ്പനി ഉപയോ​ഗിച്ചിരിക്കുന്നത് എന്നും സ്ഥിരീകരിക്കപ്പെടാത്ത സൂചനകളുണ്ട്.  പരമ്പരാഗതവുമായ ലിമോസിൻ രൂപകൽപ്പനയിൽ കറുത്ത നിറത്തിൽ എത്തുന്ന ഈ കാർ രൂപം കൊണ്ടും ഏറെ ആകർഷകമാണ്. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Xi-Jinping-Hongqi.jpg" class="attachment-thumbnail size-thumbnail" alt="Xi Jinping Hongqi" aria-describedby="gallery-4-2230617" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Xi-Jinping-Hongqi.jpg 150w, https://images.malayalamtv9.com/uploads/2026/09/Xi-Jinping-Hongqi.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2230617'>
				ക്രോം ലൈനുകളോട് കൂടിയ മുന്നിലെ ​ഗ്രീല്ലാണ് ഏറ്റവും ശ്രദ്ധേയം. ക്രോം വിൻഡോ ബോർഡറുകൾ, വലിയ ബി-പില്ലറുകൾ, ലളിതവും എന്നാൽ മനോഹരവുമായ എൽഇഡി ഹെഡ് ടെയിൽ ലാമ്പുകൾ എന്നിവ വാഹനത്തിന്റെ രൂപഭംഗി വർദ്ധിപ്പിക്കുന്നു. ആധുനിക ആഡംബര കാറുകളിൽ കാണപ്പെടുന്ന ഡിസൈൻ ശൈലികൾക്ക് പകരം, അധികാരവും ഗാംഭീര്യവും പ്രകടമാക്കുന്ന രീതിയിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി</title>
					<link>https://www.malayalamtv9.com/india/brics-is-not-against-anyone-the-aim-is-to-take-everyone-along-pm-narendra-modi-2230611.html</link>
					<pubDate>Sat, 12 Sep 2026 16:54:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/brics-is-not-against-anyone-the-aim-is-to-take-everyone-along-pm-narendra-modi-2230611.html</guid>
					<description><![CDATA[<p>PM Narendra Modi addresses the BRICS meeting: ബ്രിക്സ് (BRICS) കൂട്ടായ്മ ആർക്കും എതിരല്ലെന്നും, എല്ലാവരെയും ഉൾക്കൊണ്ടുള്ള പൊതു സമ്മതത്തോടെയാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. &#8216;നിയമങ്ങൾ അനുസരിക്കുന്നവർ&#8217; എന്ന നിലയിൽ നിന്ന് &#8216;നിയമങ്ങൾ രൂപീകരിക്കുന്നവർ&#8217; എന്ന നിലയിലേക്ക് &#8216;ഗ്ലോബൽ സൗത്ത്&#8217; മാറേണ്ടതുണ്ടെന്നും ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/PM-Narendra-Modi-addresses-the-BRICS-meeting.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Addresses The Brics Meeting" /></figure><p><strong>ന്യൂഡൽഹി:</strong> ബ്രിക്സ് (BRICS) കൂട്ടായ്മ ആർക്കും എതിരല്ലെന്നും, എല്ലാവരെയും ഉൾക്കൊണ്ടുള്ള പൊതു സമ്മതത്തോടെയാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിയമങ്ങൾ അനുസരിക്കുന്നവർ' എന്ന നിലയിൽ നിന്ന് 'നിയമങ്ങൾ രൂപീകരിക്കുന്നവർ' (rule-shapers) എന്ന നിലയിലേക്ക് 'ഗ്ലോബൽ സൗത്ത്' മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലെ നയരൂപീകരണ വിദഗ്ധർക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കുന്നതിൽ നേതൃത്വം നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.</p>
<p>ഓരോ അംഗരാജ്യത്തിനും സ്വന്തം ശബ്ദം ഉയർത്താനുള്ള അവസരമുണ്ടാകേണ്ടതിന്റെ പ്രാധാന്യവും അ‌ദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു. ബ്രിക്സ് രൂപീകരണത്തിന്റെ 20-ാം വാർഷികമാണിതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മനുഷ്യജീവിതത്തിൽ 20 വയസ്സ് എത്തുന്നത് ഉത്തരവാദിത്തത്തിന്റെയും പക്വതയുടെയും പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണ്. ബ്രിക്സ് കൂട്ടായ്മയും ഇപ്പോൾ അത്തരം ഒരു പക്വതയാർന്ന ഘട്ടത്തിലാണ് എത്തിനിൽക്കുന്നത് എന്ന് അ‌ദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/brics-summit-2026-set-to-begin-in-new-delhi-today-key-leaders-and-agenda-2230454.html">ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം</a></strong></p>
<p>''നാം ഓരോരുത്തരുടെയും കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും പൊതുസമ്മതത്തോടെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ആർക്കെങ്കിലും എതിരായി പ്രവർത്തിക്കാനല്ല, മറിച്ച് എല്ലാവരെയും ഒപ്പം ചേർത്തുപിടിച്ച് മുന്നേറാനാണ് ബ്രിക്സ് ശ്രമിക്കുന്നത്" എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംഘടനയിലെ അംഗരാജ്യങ്ങൾക്കിടയിലുള്ള ഐക്യവും സഹകരണവും ഇനി ആഗോളതലത്തിൽ വ്യക്തമായ മാറ്റങ്ങളാക്കി മാറ്റേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ആഗോള പ്രതിസന്ധികളുടെ കേന്ദ്രബിന്ദുവായി ഗ്ലോബൽ സൗത്ത് നിലകൊള്ളുമ്പോഴും, നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ അവർക്ക് പങ്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയവർ അ‌ടങ്ങിയ ലോകനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. വരും ദശകങ്ങൾക്കായുള്ള പുതിയതും വ്യക്തവുമായ ഒരു ആഗോള കർമ്മപദ്ധതിക്ക് രൂപം നൽകാൻ ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.</p>
<p>ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് പത്ത് നിർദേശങ്ങളും അ‌ദ്ദേഹം മുന്നോട്ടുവെച്ചു. യുഎൻ സുരക്ഷ സമിതി സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്നും ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതി മാറണമെന്നും മോദി യോഗത്തെ ഓർമ്മിപ്പിച്ചു. ബ്രിക്സ് ശക്തി കൂട്ടുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളും പരിഷ്കരിക്കണം. നാവികരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി ഒന്നിച്ചുള്ള സംവിധാനം ഉണ്ടാകണമെന്നും അ‌ദ്ദേഹം പറഞ്ഞു. ​</p>
<h3>English Summary</h3>
<p>Prime Minister Narendra Modi stated that the BRICS grouping is not opposed to anyone and moves forward based on consensus and inclusivity. Addressing the 18th BRICS Summit at Bharat Mandapam in New Delhi, he emphasized that the 'Global South' needs to transition from being 'rule-followers' to 'rule-makers'.</p>
]]></content:encoded>
				</item>
							<item>
					<title>Beauty Tips: വെളിച്ചെണ്ണയോ അതോ ഉരുക്ക് വെളിച്ചെണ്ണയോ ചർമ്മത്തിന് നല്ലത്?: ഗുണങ്ങളും വ്യത്യാസങ്ങളും</title>
					<link>https://www.malayalamtv9.com/lifestyle/beauty-tips-and-tricks-coconut-oil-or-virgin-coconut-oil-which-one-is-better-for-skin-2230608.html</link>
					<pubDate>Sat, 12 Sep 2026 16:52:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Lifestyle Tips]]></category>
										<guid>https://www.malayalamtv9.com/lifestyle/beauty-tips-and-tricks-coconut-oil-or-virgin-coconut-oil-which-one-is-better-for-skin-2230608.html</guid>
					<description><![CDATA[<p>Coconut oil or virgin coconut oil: എന്നാൽ വിപണിയിൽ ലഭിക്കുന്ന സാധാരണ വെളിച്ചെണ്ണയാണോ അതോ തേങ്ങാപ്പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണയാണോ ചർമ്മത്തിന് കൂടുതൽ സുരക്ഷിതവും ഗുണകരവും? ഇക്കാര്യത്തിൽ പലർക്കും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ ഇവ രണ്ടും ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. അങ്ങനെയെങ്കിൽ ഇതിൻ്റെ ​ഗുണങ്ങളും വ്യത്യാസങ്ങളും പരിശോധിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/virgin-coconut-oil.jpg" class="attachment-large size-large wp-post-image" alt="Virgin Coconut Oil" /></figure><p>പണ്ടുകാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ചർമ്മ സംരക്ഷണത്തിന് പ്രധാനമായി ഉപയോ​ഗിക്കുന്നത് വെളിച്ചെണ്ണയായിരുന്നു. എന്നാൽ ശരിക്കും സാധാരണ വെളിച്ചെണ്ണയാണോ ഉപയോ​ഗിക്കേണ്ടത് അതോ ഉരുക്ക് വെളിച്ചെണ്ണയാണോ. എന്നാൽ വിപണിയിൽ ലഭിക്കുന്ന സാധാരണ വെളിച്ചെണ്ണയാണോ അതോ തേങ്ങാപ്പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണയാണോ (Virgin Coconut Oil) ചർമ്മത്തിന് കൂടുതൽ സുരക്ഷിതവും ഗുണകരവും? ഇക്കാര്യത്തിൽ പലർക്കും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ ഇവ രണ്ടും ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. അങ്ങനെയെങ്കിൽ ഇതിൻ്റെ ​ഗുണങ്ങളും വ്യത്യാസങ്ങളും പരിശോധിക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/beauty-tips-and-tricks-discover-is-it-daily-use-of-coconut-oil-in-face-and-skin-are-good-2230277.html">വെളിച്ചെണ്ണ മുഖത്ത് തേക്കുന്നത് നല്ലതോ ചീത്തയോ?: ഗുണങ്ങളും ദോഷങ്ങളും അറിയാം</a></strong></p>
<h3>സാധാരണ വെളിച്ചെണ്ണയും ഉരുക്ക് വെളിച്ചെണ്ണയും</h3>
<p><strong>ഉൽപ്പാദന രീതി:</strong> ഉണക്കിയ തേങ്ങ അഥവാ കൊപ്ര ആട്ടിയെടുക്കുന്നതാണ് സാധാരണ വെളിച്ചെണ്ണയെന്ന് നമുക്കറിയാം. എന്നാൽ കേടുപാടുകൾ വരാത്ത പച്ച തേങ്ങയുടെ പാലിൽ നിന്ന് ചൂടാക്കിയോ അല്ലാതെയോ വേർതിരിച്ചെടുക്കുന്നതാണ് ഉരുക്ക് വെളിച്ചെണ്ണയെന്ന് പറയുന്നത്.</p>
<p><strong>ശുദ്ധതയും പ്രോസസ്സിംഗും:</strong> സാധാരണ വെളിച്ചെണ്ണ ഉണ്ടാക്കുമ്പോൾ കൊപ്ര സംസ്കരിക്കുന്നതിനായി കെമിക്കലുകളോ ഉയർന്ന ചൂടോ ഉപയോഗിക്കാറുണ്ട്. വിപണികളിൽ നിന്ന് വാങ്ങുന്നതാണെങ്കിൽ. വീടുകളിൽ തന്നെ ഉണക്കിയെടുത്ത് ആട്ടുന്നതിന് ഇത്രയധികം കെമിക്കലുകൾ ഉണ്ടാകാറില്ല. എന്നാൽ ഉരുക്ക് വെളിച്ചെണ്ണയിൽ രാസവസ്തുക്കൾ കലരുന്നില്ലെന്ന് മാത്രമല്ല, പ്രകൃതിദത്ത ഗുണങ്ങൾ അതുപോലെ നിലനിൽക്കുകയും ചെയ്യും.</p>
<p><strong>പോഷകമൂല്യം:</strong> ഉരുക്ക് വെളിച്ചെണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ലോറിക് ആസിഡ് എന്നിവ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇത് ധൈര്യമായി ഉപയോ​ഗിക്കാം.</p>
<h3>ചർമ്മത്തിന് ഉരുക്ക് വെളിച്ചെണ്ണ നൽകുന്ന ഗുണങ്ങൾ</h3>
<p><strong>വരണ്ട ചർമ്മത്തിന് മോയ്സ്ചറൈസർ:</strong> വലിപ്പം കുറഞ്ഞ തന്മാത്രകളായതിനാൽ ഉരുക്ക് വെളിച്ചെണ്ണ ചർമ്മത്തിൽ തേക്കുമ്പോൾ അത് വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും.</p>
<p><strong>ആന്റി-ഏജിംഗ് ഗുണങ്ങൾ:</strong> ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റി ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു.</p>
<p><strong>ആന്റി-ബാക്ടീരിയൽ സംരക്ഷണം:</strong> ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് അണുബാധകളെയും ചർമ്മത്തിലെ ചൊറിച്ചിലുകളെയും ഇല്ലാതാക്കുന്നു.</p>
<p><strong>മേക്കപ്പ് റിമൂവർ:</strong> കെമിക്കലുകൾ ഇല്ലാത്തതിനാൽ കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിലെ മേക്കപ്പ് നീക്കം ചെയ്യാൻ എപ്പോഴും ഉരുക്ക് വെളിച്ചെണ്ണ ഭയമില്ലാതെ ഉപയോഗിക്കാം.</p>
<p><strong>മുഖക്കുരുവുള്ളവർ സൂക്ഷിക്കുക:</strong> എണ്ണമയമുള്ള ചർമ്മവും മുഖക്കുരു വരാൻ സാധ്യതയുള്ളവരും വെളിച്ചെണ്ണയോ ഉരുക്ക് വെളിച്ചെണ്ണയോ നേരിട്ട് മുഖത്ത് തേക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ ഇടയാക്കും.</p>
<p><strong>ശരിയായ രീതി:</strong> വരണ്ട ചർമ്മമുള്ളവർ രാത്രി ഉറങ്ങുന്നതിന് മുൻപ് ഏതാനും തുള്ളി ഉരുക്ക് വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് മസാജ് ചെയ്യുക.</p>
<h3>English Summary:</h3>
<p>Coconut oil vs Virgin coconut oil look almost the same, the texture is a bit different. Virgin coconut oil can be absorbed easily into the skin and hair in comparison to regular coconut oil.</p>
]]></content:encoded>
				</item>
							<item>
					<title>DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, &#8216;ചന്ദ്ര&#8217;യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ</title>
					<link>https://www.malayalamtv9.com/entertainment/saniya-iyappan-reacts-to-dc-movie-success-gifts-demands-equal-recognition-for-wamiqa-gabbi-sparks-debate-2230576.html</link>
					<pubDate>Sat, 12 Sep 2026 16:25:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/saniya-iyappan-reacts-to-dc-movie-success-gifts-demands-equal-recognition-for-wamiqa-gabbi-sparks-debate-2230576.html</guid>
					<description><![CDATA[<p>Saniya Iyappan Reacts Wamiqa Gabbi Skipping : കഴിഞ്ഞ ദിവസമാണ് സിനിമയിലെ നായകനായ ലോകേഷ് കനകരാജിനും സംവിധായകനായ അരുൺ മഹേശ്വരനും സംഗീത സംവിധായകനായ അനിരുദ്ധിനും നിർമ്മാതാവ് കാറുകൾ സമ്മാനിച്ചത്. സൺ പിക്ചേഴ്സ് തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ വാഹനങ്ങൾ സമ്മാനമായി നൽകുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെയാണ്&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Saniya-Iyappan-Reacts-to-DC-Movie-Success-Gifts.jpg" class="attachment-large size-large wp-post-image" alt="Saniya Iyappan Reacts To Dc Movie Success Gifts" /></figure><p>കേരളത്തിൽ ഉൾപ്പെടെ വൻവിജയം നേടിയ സിനിമയാണ് ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തിയ ഡി.സി. സിനിമയുടെ മികച്ച ബോക്സ് ഓഫീസ് വിജയത്തെ തുടർന്ന് നിർമ്മാതാവായ സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ സിനിമയുടെ സംവിധായകനും നായകനും സംഗീത സംവിധായകനും കോടികൾ വില വരുന്ന ആഡംബര ബി എം ഡബ്ല്യൂ എസ് യു വി കാറുകൾ സമ്മാനിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് സിനിമയിലെ നായികയായി എത്തി കിടിലൻ പെർഫോമൻസ് കാഴ്ചവച്ച വാമിഖ ഗബ്ബിയെ ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് മലയാളി നടിയായ സാനിയ അയ്യപ്പൻ.</p>
<p>കഴിഞ്ഞ ദിവസമാണ് സിനിമയിലെ നായകനായ ലോകേഷ് കനകരാജിനും സംവിധായകനായ അരുൺ മഹേശ്വരനും സംഗീത സംവിധായകനായ അനിരുദ്ധിനും നിർമ്മാതാവ് കാറുകൾ സമ്മാനിച്ചത്. സൺ പിക്ചേഴ്സ് തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ വാഹനങ്ങൾ സമ്മാനമായി നൽകുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെയാണ് പരസ്യ എതിർപ്പുമായി സാനിയ അയ്യപ്പൻ രംഗത്തെത്തിയത്. ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു എന്നാണ് സാനിയ കമന്റ് ചെയ്തത്. സിനിമയിൽ വാമിഖകൈകാര്യം ചെയ്ത കഥാപാത്രത്തിന്റെ പേര് ചന്ദ്ര എന്നായിരുന്നു.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/i-didnt-know-what-i-was-paid-or-how-the-money-was-spent-actress-urvashi-opens-up-2230516.html"> “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി</a></h3>
<p>സാനിയയുടെ ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു താഴെ എത്തിയത്. തുടർന്ന് ഈ സംഭവം വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. സിനിമയിൽ വാമിഖ നായകനോളം തന്നെ തുല്യ പ്രാധാന്യമർഹിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് വാമിഖ സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്. സിനിമ തിയേറ്ററിൽ ഇറങ്ങിയത് മുതൽ നിരവധി പേരാണ് നടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്. സ്വാഭാവികമായും ഈ സിനിമയുടെ വിജയത്തിൽ വാമിഖ ഗബ്ബിയ്ക്കും കാര്യമായ പങ്കുണ്ട്.</p>
<p>എന്നിട്ടും സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാറുകൾ സമ്മാനിച്ചപ്പോൾ എന്തുകൊണ്ട് നടിയെ ഒഴിവാക്കി എന്നാണ് ഉയരുന്ന ചോദ്യം. ഏകദേശം 25 കോടി രൂപ ചെലവിലാണ് ഡി സി നിർമ്മിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സിനിമ ആഗോളതലത്തിൽ 100 കോടിയിലധികം ആണ് കളക്ട് ചെയ്തത്. പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമ കൂടിയായിരുന്നു ഇത്.</p>
<h3>English Summary</h3>
<p>The movie DC which marked Lokesh Kanagaraj's debut as a lead actor—achieved massive success, including in Kerala. Following the film's impressive box-office performance, producer Kalanithi Maran gifted luxury BMW SUV cars worth crores to the director, the lead actor, and the music composer.</p>
]]></content:encoded>
				</item>
							<item>
					<title>വില കൂടിയതോടെ ജാഡയും കൂടിയിട്ടുണ്ട്! ആരാധകർക്ക് ഐഫോൺ 18 പ്രോ ഡിസ്കൗണ്ടോടെ വാങ്ങാം</title>
					<link>https://www.malayalamtv9.com/technology/iphone-18-pro-pre-orders-start-in-india-today-price-availability-launch-offers-and-more-2230605.html</link>
					<pubDate>Sat, 12 Sep 2026 16:12:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/iphone-18-pro-pre-orders-start-in-india-today-price-availability-launch-offers-and-more-2230605.html</guid>
					<description><![CDATA[<p>iPhone 18 Pro, iPhone 18 Pro Max pre-orders start in India today:  ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഇന്ന് മുതൽ പ്രീ ബുക്കിങ് ആരംഭിക്കുന്നു. ഇന്ന്  ​വൈകുന്നേരം 5:30 മുതൽ ഈ പുതിയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ വാങ്ങാനാകും. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിൾ സ്റ്റോർ ആപ്പ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓൺ​ലൈനായി ഈ പുതിയ ഐഫോൺ മോഡലുകൾ ബുക്ക് ചെയ്യാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/iPhone-18-Pro-iPhone-18-Pro-Max-pre-orders-start-in-India-today.jpg" class="attachment-large size-large wp-post-image" alt="Iphone 18 Pro, Iphone 18 Pro Max Pre Orders Start In India Today" /></figure><p>ആപ്പിൾ ഈ ആഴ്ച തങ്ങളുടെ ആപ്പിൾ ഇവന്റിൽ പുറത്തിറക്കിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഇന്ന് മുതൽ പ്രീ ബുക്കിങ് ആരംഭിക്കുന്നു. ഇന്ന് (സെപ്റ്റംബർ 12) ​വൈകുന്നേരം 5:30 മുതൽ ഈ പുതിയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ വാങ്ങാനാകും. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിൾ സ്റ്റോർ ആപ്പ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓൺ​ലൈനായി ഈ പുതിയ ഐഫോൺ മോഡലുകൾ ബുക്ക് ചെയ്യാം. ഡിമാൻഡ് വളരെ കൂടുതലും സ്റ്റോക്ക് കുറവുമായതിനാൽ ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തീരാൻ സാധ്യതയുണ്ട്. അതിനാൽ ഓർഡർ ചെയ്യാൻ മുൻകൂട്ടി തയാറായിരിക്കുക.</p>
<p>സെപ്റ്റംബർ 18 രാവിലെ 8 മണി മുതൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ ഔദ്യോഗിക വിൽപ്പനയും ഡെലിവറിയും ആരംഭിക്കും. പ്രീ-ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾക്കായി ഇൻസ്റ്റന്റ് ബാങ്ക് ക്യാഷ്ബാക്കുകൾ, എക്സ്ചേഞ്ച് ബോണസുകൾ, നോ-കോസ്റ്റ് EMI സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/iphone-18-pro-indian-and-uae-models-are-better-suited-for-indians-than-the-us-model-heres-why-2230350.html">ഐഫോൺ 18 പ്രോ: വിലക്കുറവ് മാത്രമല്ല, സിം കൂടി നോക്കണേ! യുഎസ് മോഡലിനെക്കാൾ നമുക്ക് നല്ലത് യുഎഇ</a></strong></p>
<h3>വില</h3>
<p>പുതിയ ഐഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് ഐഫോൺ 18 പ്രോയുടെ 256GB വേരിയന്റ് ആണ്, 1,64,900 രൂപയാണ് ഈ അ‌ടിസ്ഥാന വേരിയന്റിന്റെ വില. 18 പ്രോയുടെ 512GB വേരിയന്റിന് 1,89,900 രൂപ, 1TB വേരിയന്റിന് 2,39,900 രൂപ, 2TB വേരിയന്റിന് 3,14,900 രൂപ എന്നിങ്ങനെയാണ് വില.</p>
<p>ഐഫോൺ 18 പ്രോ മാക്സിന്റെ അ‌ടിസ്ഥാന വേരിയന്റിന് 1,79,900 രൂപ ( 256GB വേരിയന്റ്) ആണ് വില. ഇതിന്റെ 512GB വേരിയന്റിന് 2,04,900 രൂപയും 1TB വേരിയന്റിന് 2,54,900 രൂപയും 2TB വേരിയന്റിന് 3,29,900 രൂപയും ആണ് ഇന്ത്യയിലെ വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് 18 പ്രോ മോഡലിന് ലഭ്യമാണെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ വ്യക്തമാക്കുന്നു. 6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ, 10000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയും ലഭ്യമാണ്.</p>
<p>ബ്ലാക്ക്, സിൽവർ, ഗ്ലേസിയർ, ബർഗണ്ടി കളർ ഓപ്ഷനുകളിൽ ആണ് ഈ രണ്ട് ഐഫോൺ 18 പ്രോ മോഡലുകളും ലഭ്യമായിരിക്കുന്നത്. 2nm പ്രൊസസ്സിൽ നിർമ്മിച്ച പുതിയ A20 പ്രോ ചിപ്‌സെറ്റ് ആണ് ഈ രണ്ട് ഐഫോൺ​ മോഡലുകളുടെയും കരുത്ത്. വേരിയബിൾ അപർച്ചറോട് കൂടിയ 48MP മെയിൻ ക്യാമ, മികച്ച പെർഫോമൻസിനായി നെക്സ്റ്റ് ജനറേഷൻ വേപ്പർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവയാണ് ഈ പുതിയ മോഡലുകളുടെ പൊതു സവിശേഷത.</p>
<p>ഐഫോൺ 18 പ്രോ 6.3-ഇഞ്ചും (2622×1206 പിക്സൽസ്), 18 പ്രോ മാക്സ് 6.9-ഇഞ്ചും (2868×1320 പിക്സൽസ്) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ സഹിതം എത്തുന്നു. ബാറ്ററിയുടെ കാര്യത്തിലും പ്രോ മാക്സ് അ‌ൽപ്പം മുന്നിലാണ്. 18 പ്രോ മോഡൽ 34 മണിക്കൂർ വരെയും 18 പ്രോ മാക്സ് 43 മണിക്കൂർ വരെയും വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നു.</p>
<h3>English Summary</h3>
<p>Pre-booking for the iPhone 18 Pro and iPhone 18 Pro Max begins today in markets including India. These new iPhone models will be available for purchase in India starting at 5:30 PM today (September 12). You can book these new models online via Apple's official website, the Apple Store app, Amazon, and Flipkart.</p>
]]></content:encoded>
				</item>
							<item>
					<title>ഡ്രോപ്പ് സെറ്റോ സൂപ്പർ സെറ്റോ മികച്ചത്? വ്യത്യാസങ്ങൾ അറിയാം !</title>
					<link>https://www.malayalamtv9.com/photo-gallery/how-to-choose-between-drop-sets-and-supersets-for-muscle-gain-2230588.html</link>
					<pubDate>Sat, 12 Sep 2026 16:00:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/how-to-choose-between-drop-sets-and-supersets-for-muscle-gain-2230588.html</guid>
					<description><![CDATA[<p>Drop Sets vs. Supersets: ജിമ്മിൽ മണിക്കൂറുകളോളം സമയം ചിലവഴിക്കാതെ പെട്ടെന്ന് മസിൽ വളർത്താൻ സഹായിക്കുന്ന രണ്ട് പ്രധാന വ്യായാമ രീതികളാണ് ഡ്രോപ്പ് സെറ്റുകളും സൂപ്പർ സെറ്റുകളും. വ്യായാമങ്ങളുടെ എണ്ണം കൂട്ടാതെ തന്നെ വർക്കൗട്ടിൻ്റെ ഇൻ്റൻസിറ്റി വർഷിപ്പിക്കാൻ ഇവ സഹായിക്കും. എന്നാൽ പേശികളുടെ കരുത്തിനും വളർച്ചയ്ക്കും ഇവയിൽ ഏതാണ് കൂടുതൽ മികച്ചതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Drop-Set-5.jpg" class="attachment-large size-large wp-post-image" alt="Drop Set 5" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2230588 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Drop-Set-6.jpg" class="attachment-thumbnail size-thumbnail" alt="Drop Set 6" aria-describedby="gallery-5-2230594" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Drop-Set-6.jpg 150w, https://images.malayalamtv9.com/uploads/2026/09/Drop-Set-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230594'>
				ഒരു പ്രത്യേക വ്യായാമം പരമാവധി ഭാരമുപയോഗിച്ച് ചെയ്ത് ക്ഷീണിച്ച ശേഷവും, ഒട്ടും വിശ്രമമില്ലാതെ ഭാരം കുറച്ച് വീണ്ടും തുടർന്ന് ചെയ്യുന്ന രീതിയാണ് ഡ്രോപ്പ് സെറ്റ്. ഉദാഹരണത്തിന് ബൈസെപ്സ് കേൾ ചെയ്യുമ്പോൾ ആദ്യം പരമാവധി ഭാരത്തിൽ ചെയ്ത ശേഷം, ഉടൻ തന്നെ ഭാരം കുറച്ച് കൂടുതൽ തവണ ആവർത്തിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് പേശികൾക്ക് കൂടുതൽ ആയാസം നൽകാൻ ഈ രീതി ഉപകരിക്കും. (Image Credit source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Drop-Set-1.jpg" class="attachment-thumbnail size-thumbnail" alt="Drop Set 1" aria-describedby="gallery-5-2230589" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Drop-Set-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Drop-Set-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230589'>
				രണ്ട് വ്യത്യസ്ത വ്യായാമങ്ങൾ ഇടവേളകളില്ലാതെ ഒന്നിനുപുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന രീതിയെയാണ് സൂപ്പർ സെറ്റ് എന്ന് വിളിക്കുന്നത്. ഒരേ പേശികൾക്കോ അല്ലെങ്കിൽ ഒന്നിലധികം മസിൽ ഗ്രൂപ്പുകൾക്കോ വേണ്ടിയുള്ള വ്യായാമങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം. ഓരോ സെറ്റുകൾക്കിടയിലുമുള്ള വിശ്രമം ഒഴിവാക്കുന്നത് വഴി ജിമ്മിൽ ചിലവഴിക്കുന്ന സമയം ലാഭിക്കാൻ ഈ രീതിയിലൂടെ സാധിക്കും.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Drop-Set-2.jpg" class="attachment-thumbnail size-thumbnail" alt="Drop Set 2" aria-describedby="gallery-5-2230590" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Drop-Set-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Drop-Set-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230590'>
				ഡ്രോപ്പ് സെറ്റും സൂപ്പർ സെറ്റും വർക്കൗട്ടിൻ്റെ ഇൻ്റൻസിറ്റി വർധിപ്പിക്കുമെങ്കിലും ഇവ തീർത്തും വ്യത്യസ്തമാണ്. ഡ്രോപ്പ് സെറ്റിൽ ഒരേ വ്യായാമം തന്നെ ഭാരം കുറച്ച് കൂടുതൽ തവണ ആവർത്തിക്കുമ്പോൾ, സൂപ്പർ സെറ്റിൽ വിശ്രമമില്ലാതെ രണ്ട് വ്യത്യസ്ത വ്യായാമങ്ങളാണ് ചെയ്യുന്നത്. പേശികളെ അതിൻ്റെ പരമാവധി പരിധിയിലേക്ക് എത്തിക്കാൻ ഡ്രോപ്പ് സെറ്റ് സഹായിക്കുമ്പോൾ, സമയക്കുറവുള്ളവർക്ക് കൂടുതൽ വ്യായാമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സൂപ്പർ സെറ്റ് സഹായിക്കും
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Drop-Set-4.jpg" class="attachment-thumbnail size-thumbnail" alt="Drop Set 4" aria-describedby="gallery-5-2230592" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Drop-Set-4.jpg 150w, https://images.malayalamtv9.com/uploads/2026/09/Drop-Set-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230592'>
				മെഷീൻ ഉപയോഗിച്ച് ചെയ്യുന്ന വർക്കൗട്ടുകൾക്കോ ഐസൊലേഷൻ വ്യായാമങ്ങൾക്കോ ഒടുവിലാണ് സാധാരണയായി ഡ്രോപ്പ് സെറ്റുകൾ ഉൾപ്പെടുത്താറുള്ളത്. ലെഗ് എക്സ്റ്റൻഷൻ, ലാറ്ററൽ റൈസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഒരു മസിൽ ഗ്രൂപ്പിന് വേണ്ടി വ്യായാമം ചെയ്യുമ്പോൾ അടുത്തതിന് വിശ്രമം ലഭിക്കുന്ന രീതിയിലാണ് സൂപ്പർ സെറ്റ് ക്രമീകരിക്കുന്നത്. എന്നാൽ ഒരേ മസിൽ ഗ്രൂപ്പുകൾക്ക് വിശ്രമമില്ലാതെ തുടർച്ചയായി വ്യായമം ചെയ്യുന്നത് പെട്ടന്ന് ഉണ്ടാക്കാൻ ഇടയുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Drop-Set-3.jpg" class="attachment-thumbnail size-thumbnail" alt="Drop Set 3" aria-describedby="gallery-5-2230591" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Drop-Set-3.jpg 150w, https://images.malayalamtv9.com/uploads/2026/09/Drop-Set-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2230591'>
				വർക്കൗട്ടിൻ്റെ തീവ്രത കൂടിയതുകൊണ്ട് മാത്രം കാര്യമില്ല; ശരിയായ പോഷകാഹാരം, ആവശ്യത്തിന് പ്രോട്ടീൻ, ചിട്ടയായ ഉറക്കം എന്നിവയാണ് മസിൽ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങൾ. ഇവ രണ്ടും കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ വർക്കൗട്ട് പ്ലാനിൽ ഉൾപ്പെടുത്താം. സാധാരണ വ്യായാമങ്ങൾക്കൊപ്പം ഇവ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ മികച്ച റിസൾട്ട് ഉണ്ടാക്കാനാകും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kozhikode Traffic Control: കോഴിക്കോട്ടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം, കാരണം ഇത്</title>
					<link>https://www.malayalamtv9.com/kerala/kozhikode-traffic-control-tomorrow-september-13-due-to-visit-of-malaysian-prime-minister-2230586.html</link>
					<pubDate>Sat, 12 Sep 2026 15:48:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kozhikode-traffic-control-tomorrow-september-13-due-to-visit-of-malaysian-prime-minister-2230586.html</guid>
					<description><![CDATA[<p>Kozhikode Traffic Control Tomorrow: സുരക്ഷ മുന്നിൽ കണ്ടാണ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. നാളെ വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. വൈദ്യരങ്ങാടി &#8211; രാമനാട്ടുകര &#8211; മലാപ്പറമ്പ്, മലാപ്പറമ്പ് &#8211; കുന്ദമംഗലം &#8211; മടവൂർ എന്നീ റൂട്ടകളിലാണ് ഗതാഗത നിയന്ത്രണമുണ്ടാവുക. ​ഗതാ​ഗത നിയന്ത്രണമുള്ള പ്രദേശത്ത് ട്രാഫിക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Kozhikode-Traffic-Control.jpg" class="attachment-large size-large wp-post-image" alt="Kozhikode Traffic Control" /></figure><p><strong>കോഴിക്കോട്:</strong> മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ കോഴിക്കോട് സന്ദർശനത്തോട് അനുബന്ധിച്ച് ജില്ലയിൽ നാളെ (ഞായറാഴ്ച- സെപ്റ്റംബർ 13) വൈകിട്ട് മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സുരക്ഷ മുന്നിൽ കണ്ടാണ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. നാളെ വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. വൈദ്യരങ്ങാടി - രാമനാട്ടുകര - മലാപ്പറമ്പ്, മലാപ്പറമ്പ് - കുന്ദമംഗലം - മടവൂർ എന്നീ റൂട്ടകളിലാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.</p>
<h3>​ഗതാ​ഗത നിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ</h3>
<p>വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയാണ് കടത്തിവിടുന്നത്. അതുപോലെ തന്നെ കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടനിലം- കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയാണ് നാളെ നിയന്ത്രണമുള്ള സമയത്ത് പോകേണ്ടത്. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ് - പെരിങ്ങളം വഴിയും കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും കടത്തിവിടുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-and-forecast-imd-predict-chance-of-rain-from-september-14-check-temperature-status-2230534.html">തിങ്കളാഴ്ച്ച മുതൽ മഴ, ചൂടിനെ മറന്നേക്കൂ; കാലാവസ്ഥ അറിയിപ്പ്</a></strong></p>
<p>കാലികറ്റ് യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ- രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴിവേണം കോഴിക്കോട് ടൗണിലേക്ക് പ്രവേശിക്കേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് - മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് വഴിതിരിച്ചുവിടുമെന്ന് അധകൃതർ അറിയിച്ചു.</p>
<p>മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ - മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് പോകണം. എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്ദമംഗലം -മടവൂർ വരെയുളള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല. വിവിഐപി പാസ്സിംഗ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.</p>
<p>കരന്തൂർ മർക്കസ് സെൻട്രൽ ക്യാമ്പസ്, മടവൂർ സി.എം മഖാം എന്നിവിടങ്ങളിലെ സന്ദർശനത്തോടനുബന്ധിച്ചാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത്. കോഴിക്കോട് നഗരത്തിലേക്കും വയനാട് ഭാഗത്തേക്കും പോകുന്ന യാത്രക്കാരും ദീർഘദൂര സർവീസുകളും ട്രോഫിക് പോലീസ് നിർദ്ദേശിക്കുന്ന മറ്റ് സമാന്തര പാതകൾ ഉപയോഗിക്കേണ്ടതാണ്. ​ഗതാ​ഗത നിയന്ത്രണമുള്ള പ്രദേശത്ത് ട്രാഫിക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.</p>
<h3>English Summary:</h3>
<p>Kozhikode Traffic Control Tomorrow september 13 Sunday, Due to Visit of Malaysian Prime Minister. There will be complete traffic restrictions starting from 5 PM tomorrow.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>വീട്ടിൽത്തന്നെ നെയിൽ പോളിഷ് ഉണ്ടാക്കാം, നഖങ്ങളുടെ സംരക്ഷണത്തിന് നാടൻ വഴി</title>
					<link>https://www.malayalamtv9.com/photo-gallery/how-to-make-diy-chemical-free-nail-polish-at-home-step-by-step-guide-2230577.html</link>
					<pubDate>Sat, 12 Sep 2026 15:28:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/how-to-make-diy-chemical-free-nail-polish-at-home-step-by-step-guide-2230577.html</guid>
					<description><![CDATA[<p>How to Make Chemical-Free Nail Polish at Home: വിപണിയിൽ ലഭ്യമാകുന്ന പല നെയിൽ പോളിഷുകളിലും  രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം. തുടർച്ചയായ ഉപയോഗം മൂലം നഖങ്ങൾ മഞ്ഞനിറമാകാനും ബലക്കുറവ് കാരണം പൊട്ടിപ്പോകാനും സാധ്യതയേറെയാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള സ്വാഭാവിക ചേരുവകൾ മാത്രം ഉപയോഗിച്ച് പൂർണ്ണമായും രാസവസ്തുക്കളില്ലാത്ത നെയിൽ പോളിഷ് വീട്ടിൽത്തന്നെ നിർമ്മിച്ചെടുത്താലോ..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/nail-polish-5.jpg" class="attachment-large size-large wp-post-image" alt="Nail Polish" /></figure><p>
		<style type="text/css">
			#gallery-6 {
				margin: auto;
			}
			#gallery-6 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-6 img {
				border: 2px solid #cfcfcf;
			}
			#gallery-6 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-6' class='gallery galleryid-2230577 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/nail-polish-4.jpg" class="attachment-thumbnail size-thumbnail" alt="Nail Polish (4)" aria-describedby="gallery-6-2230578" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/nail-polish-4.jpg 150w, https://images.malayalamtv9.com/uploads/2026/09/nail-polish-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2230578'>
				വിപണിയിൽ ലഭ്യമാകുന്ന പല നെയിൽ പോളിഷുകളിലും നഖങ്ങളുടെ സ്വാഭാവിക ഭംഗിയെയും ആരോഗ്യത്തെയും ബാധിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം. തുടർച്ചയായ ഉപയോഗം മൂലം നഖങ്ങൾ മഞ്ഞനിറമാകാനും ബലക്കുറവ് കാരണം പൊട്ടിപ്പോകാനും സാധ്യതയേറെയാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള സ്വാഭാവിക ചേരുവകൾ മാത്രം ഉപയോഗിച്ച് പൂർണ്ണമായും രാസവസ്തുക്കളില്ലാത്ത നെയിൽ പോളിഷ് വീട്ടിൽത്തന്നെ നിർമ്മിച്ചെടുത്താലോ.. (Image Credit source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/nail-polish-3.jpg" class="attachment-thumbnail size-thumbnail" alt="Nail Polish (3)" aria-describedby="gallery-6-2230579" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/nail-polish-3.jpg 150w, https://images.malayalamtv9.com/uploads/2026/09/nail-polish-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2230579'>
				1 ടീസ്പൂൺ മൈലാഞ്ചി പൊടി, 50 ഗ്രാം ശർക്കര, 10 ഗ്രാമ്പൂ എന്നിവയാണ് ഇതിനാവശ്യം. ശർക്കര നന്നായി പൊടിക്കുക. ഇനി ഒരു പാത്രത്തിൽ ശർക്കര ഇട്ട് പാത്രത്തിന്റെ മധ്യത്തിൽ കുറച്ച് സ്ഥലം വിട്ട് ഗ്രാമ്പൂ അവിടെ വയ്ക്കുക.  ഈ പാത്രത്തിന് മുകളിൽ മറ്റൊരു പാത്രം വയ്ക്കുക.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/nail-polish-2.jpg" class="attachment-thumbnail size-thumbnail" alt="Nail Polish (2)" aria-describedby="gallery-6-2230580" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/nail-polish-2.jpg 150w, https://images.malayalamtv9.com/uploads/2026/09/nail-polish-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2230580'>
				മുഴുവൻ സെറ്റും ഒരു ഗ്യാസ് ഓവനിൽ ചൂടാക്കുക. ഈ രീതിയിൽ ചൂടാക്കിയാൽ ഏകദേശം 8-10 മിനിറ്റിനുള്ളിൽ നീരാവി രൂപപ്പെടും, അത് പാത്രത്തിന്റെ അടിയിൽ വെള്ളമായി ശേഖരിക്കപ്പെടും. ഇനി മൈലാഞ്ചി പൊടി  കലർത്തി നന്നായി ഇളക്കുക. ഇനി ഈ മിശ്രിതം ഒരു ബ്രഷ് അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ച് നഖങ്ങളിൽ പുരട്ടുക.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/nail-polish-1.jpg" class="attachment-thumbnail size-thumbnail" alt="Nail Polish (1)" aria-describedby="gallery-6-2230581" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/nail-polish-1.jpg 150w, https://images.malayalamtv9.com/uploads/2026/09/nail-polish-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2230581'>
				മൈലാഞ്ചി നഖങ്ങളിൽ ഇടുന്നത് ഭംഗി കൂട്ടാൻ മാത്രമല്ല, നഖങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. മൈലാഞ്ചിയിൽ പ്രകൃതിദത്തമായ ആന്റി-ഫംഗൽ, ആന്റി-ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധ, കുഴിനഖം എന്നിവ തടയാനും ശമിപ്പിക്കാനും സഹായിക്കും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/nail-polish.jpg" class="attachment-thumbnail size-thumbnail" alt="Nail Polish" aria-describedby="gallery-6-2230582" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/nail-polish.jpg 150w, https://images.malayalamtv9.com/uploads/2026/09/nail-polish.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2230582'>
				കാലുകളിലെ നഖങ്ങൾക്കിടയിലുണ്ടാകുന്ന ചളിയിറങ്ങൽ, കുഴിനഖം മൂലം ഉണ്ടാകുന്ന നീർക്കെട്ടും വേദനയും എന്നിവ കുറയ്ക്കാൻ മൈലാഞ്ചി പുരട്ടുന്നത് സഹായിക്കും. തുടർച്ചയായി കെമിക്കൽ അടങ്ങിയ നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നത് മൂലം നഖങ്ങൾക്കുണ്ടാകുന്ന മഞ്ഞനിറവും കേടുപാടുകളും മാറ്റി സ്വാഭാവികമായ തനിമയും തിളക്കവും വീണ്ടെടുക്കാൻ മൈലാഞ്ചി സഹായിക്കുന്നു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Gardening Tips: ചിരട്ട കളയല്ലേ! ഗാർഡൻ ലുക്ക് അടിമുടി മാറ്റാം</title>
					<link>https://www.malayalamtv9.com/photo-gallery/coconut-shell-gardening-ideas-eco-friendly-diy-planters-for-your-home-2230569.html</link>
					<pubDate>Sat, 12 Sep 2026 15:14:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/coconut-shell-gardening-ideas-eco-friendly-diy-planters-for-your-home-2230569.html</guid>
					<description><![CDATA[<p>Coconut Shell Gardening Ideas: വീട്ടിലും ബാൽക്കണിയിലും ഒരു ചെറിയ തോട്ടമൊരുക്കാൻ നമ്മുടെ അടുക്കളകളിൽ ഉപയോഗശേഷം എറിഞ്ഞുകളയുന്ന ചിരട്ടകൾ മതി. ചരടോ കയറോ ഉപയോഗിച്ച് കോർത്തെടുത്ത് ജനലുകളിലോ ബാൽക്കണിയിലോ തൂക്കിയിടാം, ചിരട്ടകൾ നിരയായി ഉറപ്പിച്ച് വെർറ്റിക്കൽ ഗാർഡനുകൾ നിർമ്മിക്കാം. ഗാർഡനിൽ ചിരട്ട എങ്ങനെയെല്ലാം ഉപകാരിയാകുന്നുവെന്ന് അറിഞ്ഞാലോ&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-4-1.jpg" class="attachment-large size-large wp-post-image" alt="Coconut Shell Gardening (4)" /></figure><p>
		<style type="text/css">
			#gallery-7 {
				margin: auto;
			}
			#gallery-7 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-7 img {
				border: 2px solid #cfcfcf;
			}
			#gallery-7 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-7' class='gallery galleryid-2230569 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-4.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell Gardening (4)" aria-describedby="gallery-7-2230570" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-4.jpg 150w, https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2230570'>
				നല്ലൊരു അടിപൊളി ഗാർഡൻ, പലരുടെയും ആഗ്രഹമാണ്. എന്നാൽ ഇതിന് അധികം പൈസ ചെലവൊന്നുമില്ലെന്നേ, വെറുമൊരു ചിരട്ട കൊണ്ട് നിങ്ങളുടെ ആഗ്രഹം നടത്താം. വീട്ടിലും ബാൽക്കണിയിലും ഒരു ചെറിയ തോട്ടമൊരുക്കാൻ നമ്മുടെ അടുക്കളകളിൽ ഉപയോഗശേഷം എറിഞ്ഞുകളയുന്ന ചിരട്ടകൾ മതി. ഗാർഡനിൽ ചിരട്ട എങ്ങനെയെല്ലാം ഉപകാരിയാകുന്നുവെന്ന് അറിഞ്ഞാലോ&#8230;.. (Image Credit source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-3.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell Gardening (3)" aria-describedby="gallery-7-2230571" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-3.jpg 150w, https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2230571'>
				ഉപയോഗിച്ച ചിരട്ടയുടെ അടിഭാഗത്ത് വെള്ളം വാർന്നുപോകാനായി ചെറിയൊരു ദ്വാരം ഇടുക. മുകൾഭാഗത്ത് മൂന്ന് വശങ്ങളിലായി ചെറിയ ദ്വാരങ്ങൾ ഇട്ട് ചരടോ കയറോ ഉപയോഗിച്ച് കോർത്തെടുത്ത് ജനലുകളിലോ ബാൽക്കണിയിലോ തൂക്കിയിടാം. മണി പ്ലാന്റ്, സക്കുലന്റുകൾ, പെപ്പറോമിയ തുടങ്ങിയ ചെറിയ ചെടികൾ നടാൻ ഇത് ഏറെ അനുയോജ്യമാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-2.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell Gardening (2)" aria-describedby="gallery-7-2230572" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2230572'>
				ചിരട്ടയുടെ പുറംഭാഗം സാന്റ് പേപ്പർ ഉപയോഗിച്ച് ഉരച്ചു മിനുസപ്പെടുത്തിയ ശേഷം അക്രിലിക് പെയിന്റ് ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം പെയിന്റ് ചെയ്യുക. ഇവ പഠനമുറിയിലെ മേശപ്പുറത്തോ ഡൈനിംഗ് ടേബിളിലോ ലിവിംഗ് റൂമിലോ ഇൻഡോർ പ്ലാന്റുകളായി വെക്കാവുന്നതാണ്.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-1.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell Gardening (1)" aria-describedby="gallery-7-2230573" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2230573'>
				കുറഞ്ഞ സ്ഥലമുള്ളവർക്ക് മതിലുകളിലോ തടി ബോർഡുകളിലോ ചിരട്ടകൾ നിരയായി ഉറപ്പിച്ച് വെർറ്റിക്കൽ ഗാർഡനുകൾ നിർമ്മിക്കാം. ചെറിയ പച്ചക്കറികളും അലങ്കാരച്ചെടികളും ഈ രീതിയിൽ വളർത്താനാകും. ചെടിയുടെ വേരുകൾ ചീഞ്ഞുപോകാതിരിക്കാൻ അടിഭാഗത്ത് ഡ്രെയിനേജ് ദ്വാരം നിർബന്ധമായും ഇടുക.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening.jpg" class="attachment-thumbnail size-thumbnail" alt="Coconut Shell Gardening" aria-describedby="gallery-7-2230574" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening.jpg 150w, https://images.malayalamtv9.com/uploads/2026/09/Coconut-Shell-Gardening.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2230574'>
				പയർ, കടുക്, വസൂരിപ്പയർ തുടങ്ങിയവയുടെ മൈക്രോ ഗ്രീൻസുകൾ വളർത്താൻ വലിയ ചട്ടികൾക്ക് പകരം ചിരട്ടകൾ മികച്ച തുടക്കമായിരിക്കും. എന്നാൽ ചിരട്ടയിൽ മണ്ണ് നിറയ്ക്കുന്നതിന് മുൻപായി അല്പം ചകിരിച്ചോറോ ചെറിയ കല്ലുകളോ അടിയിൽ ഇടുന്നത് നീർവാർച്ച സുഗമമാക്കും.

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി</title>
					<link>https://www.malayalamtv9.com/education/india-post-gds-registration-2026-discover-the-last-date-to-apply-and-its-eligibility-criteria-2230564.html</link>
					<pubDate>Sat, 12 Sep 2026 14:57:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Education]]></category>
										<guid>https://www.malayalamtv9.com/education/india-post-gds-registration-2026-discover-the-last-date-to-apply-and-its-eligibility-criteria-2230564.html</guid>
					<description><![CDATA[<p>India Post GDS Registration 2026: അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് പാസായിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ കേരളത്തിലാണെങ്കിൽ മലയാളം പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. അപേക്ഷാ നടപടികൾക്ക് ശേഷം ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-Post-GDS-Registration.jpg" class="attachment-large size-large wp-post-image" alt="India Post Gds Registration" /></figure><p>ഇന്ത്യ പോസ്റ്റ് ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നിയമനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM)/ ഡാക് സേവക് തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ indiapost.gov.in/gdsonlineengagement സന്ദർശിച്ച് സെപ്റ്റംബർ 21നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി വൺ-ടൈം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇതിനായുള്ള ലിങ്ക് 2026 സെപ്റ്റംബർ 19 ന് പ്രവർത്തനരഹിതമാകും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/education/cbse-board-exams-2027-class-10-12-candidate-list-submission-begin-soon-expected-date-and-time-2230237.html">സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും</a></strong></p>
<h3>അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ</h3>
<p>അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് പാസായിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ കേരളത്തിലാണെങ്കിൽ മലയാളം പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. അപേക്ഷാ നടപടികൾക്ക് ശേഷം ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. വനിതാ ഉദ്യോഗാർത്ഥികൾ, SC/ST വിഭാഗത്തിൽപ്പെട്ടവർ, ഭിന്നശേഷിക്കാർ (PwBD), ട്രാൻസ്‌വുമൺ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. ഒരിക്കൽ അടച്ച ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.</p>
<p>അപേക്ഷാ ഫോമുകളിൽ തെറ്റുകളോ പിശകുകളോ വന്നാൽ പിന്നീട് അവ തിരുത്തുന്നതിനുള്ള കറക്ഷൻ വിൻഡോ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള യോ​ഗ്യത. 249<br />
EWS വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കില്ല. എന്നാൽ, SC, ST, OBC വിഭാഗങ്ങൾക്കുള്ള സംവരണ പരിധിയിൽ വരാത്ത EWS വിഭാഗക്കാർക്ക് GDS തസ്തികകളിലെ നിയമനത്തിൽ 10 ശതമാനം സംവരണത്തിന് അർഹതയുണ്ടായിരിക്കും.</p>
<p>ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 മുതൽ 29,380 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 10,000 മുതൽ 24,470 രൂപ വരെയും ശമ്പളം ലഭിക്കുന്നതാണഅ. ഓഗസ്റ്റ് 31 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുക.</p>
<h3>അപേക്ഷിക്കേണ്ട വിധം</h3>
<ul>
<li>ആദ്യം തന്നെ indiapost.gov.in/ gdsonlineengagement എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.</li>
<li>'One-Time Registration' (OTR) പൂർത്തിയാക്കി രജിസ്ട്രേഷൻ നമ്പർ സെപ്റ്റംബർ 19-ന് മുൻപ് കൈപ്പറ്റുക.</li>
<li>രജിസ്ട്രേഷൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് സർക്കിളും തസ്തികയും തിരഞ്ഞെടുക്കുക.</li>
<li>ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക</li>
<li>ആവശ്യമെങഅകിൽ അപേക്ഷ ഫീസ് നൽകിയ ശേഷം സബ്‌മിറ്റ് ചെയ്യുക.</li>
<li>അപേക്ഷാ ഫോമിൻ്റെ സ്ക്രീൻഷോട്ടോ മറ്റോ എടുത്തുവയ്ക്കുന്നത് നല്ലതാണ്.</li>
</ul>
<h3>English SUmmary:</h3>
<p>The registration process for India Post Gramin Dak Sevak (GDS) recruitment is ongoing. Candidates interested in applying must fill out the application form by September 21, 2026, by visiting the official website, indiapost.gov.in/gdsonlineengagement.</p>
]]></content:encoded>
				</item>
							<item>
					<title>Kerala power cut: പ്രതിസന്ധിയിൽ കൈമലർത്തിയില്ല, അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം: പിണറായി വിജയൻ</title>
					<link>https://www.malayalamtv9.com/kerala/kerala-power-cut-pinarayi-vijayan-says-ldf-government-did-not-wash-its-hands-of-the-crisis-2230565.html</link>
					<pubDate>Sat, 12 Sep 2026 14:49:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-power-cut-pinarayi-vijayan-says-ldf-government-did-not-wash-its-hands-of-the-crisis-2230565.html</guid>
					<description><![CDATA[<p>Kerala power cut: ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും കാരണങ്ങൾകൊണ്ട് ​വൈദ്യുതി തടസപ്പെട്ടാൽ ആരും ഗവൺമെന്റിനെ കുറ്റം പറയില്ല, ഇതുപക്ഷേ തുടർച്ചയായി പ്രശ്നങ്ങളാണ്. ​വൈദ്യുതി മന്ത്രിക്ക് തന്നെ ഒന്നും പറയാൻ പറ്റുന്നില്ല. തീർത്തും നിസഹായാവസ്ഥയിൽ ഗവൺമെന്റ് എത്തിയിരിക്കുകയാണ്, അ‌തൊരു കെടുകാര്യസ്ഥതയല്ലേ. ഇതാണ് പരിശോധിക്കേണ്ട കാര്യമെന്ന് പിണറായി വിജയൻ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Kerala-power-cut-Pinarayi-Vijayan.jpg" class="attachment-large size-large wp-post-image" alt="Kerala Power Cut Pinarayi Vijayan" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ​വൈദ്യുത പ്രതിസന്ധിയും അ‌തിന്റെ ഉത്തരവാദിത്തത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങളും മുറുകുന്നതിനിടെ, ​വൈദ്യുതി മുടക്കത്തിൽ സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. തങ്ങളുടെ ഭരണകാലത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാർ കൈമലർത്തിയില്ലെന്നും വിഷയത്തിൽ ഇടപെട്ട് പരിഹരിച്ചതായും അ‌ദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പരിഹാരമുണ്ടാക്കി മുന്നോട്ടുപോയ സർക്കാരായിരുന്നു എൽഡിഎഫിന്റേത് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എൽഡിഎഫ് കാലത്തും ​വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു എന്ന നിലയ്ക്ക് ഇന്ന് ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെടുത്തികൊണ്ടാണ് ​അ‌ദ്ദേഹം എൽഡിഎഫ് കാലത്ത് തങ്ങൾ പ്രശ്നം പരിഹരിച്ചത് വിശദീകരിച്ചത്.</p>
<p>എൽഡിഎഫ് കാലത്ത് ​വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു എന്ന് ഇന്ന് പറഞ്ഞ മാധ്യമം തന്നെ അ‌തിന്റെ കാരണങ്ങളും അ‌തിൽ വിശദീകരിക്കുന്നുണ്ട്. പ്രതിസന്ധി ഉണ്ടായപ്പോൾ ഞങ്ങൾ ​കൈയും കെട്ടി നിസാഹയരായി നോക്കി നിൽക്കുന്ന നില അ‌ല്ല അ‌ന്ന് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്നം പരിഹരിച്ച് മുന്നോക്ക് പോവുകയാണ് ചെയ്തത് എന്ന് അ‌ദ്ദേഹം പറഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-ration-kerosene-quota-and-price-to-remain-unchanged-for-next-quarter-2230450.html">റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം ; അളവും വിലയും എങ്ങനെ?</a></strong></p>
<p>​വൈദ്യുതി പ്രതിസന്ധിയുടെ ഭാഗമായി ജനങ്ങൾക്ക് അ‌ക്കാലത്ത് ഒരു പരാതിയും ഉണ്ടായിട്ടില്ലയെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അ‌വകാശപ്പെട്ടു. ഏതെങ്കിലും പവർക്കട്ട് എന്ന് അ‌ന്ന് ആ​രെങ്കിലും പറഞ്ഞോ, കുട്ടികൾ ആരെങ്കിലും പരാതിപ്പെട്ടോ, ഒരു പ്രശ്നവും ഉണ്ടായില്ല, കൃത്യമായി ​വൈദ്യുതി എല്ലാവർക്കും ലഭിക്കുന്ന അ‌വസ്ഥയല്ലേ ഉണ്ടായത് എന്നും അ‌ദ്ദേഹം ചോദിച്ചു.</p>
<p>നിലവിൽ പവർകട്ടിനെ തുടർന്ന് ഇന്ദിര കട്ട് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പവർ കട്ടിനെതിരേ ട്രോളുകൾ സജീവമാണ്. ഇത് കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ​വൈദ്യുതി മുടക്കത്തിൽ സർക്കാരിനെ ട്രോളുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ കാലത്ത് കുട്ടികൾ ആരെങ്കിലും പരാതിപ്പെട്ടോ എന്നത് അ‌ടക്കമുള്ള ചോദ്യങ്ങളുമായി പിണറായി വിജയൻ രംഗത്തെത്തിയത്.</p>
<p>ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും കാരണങ്ങൾകൊണ്ട് ​വൈദ്യുതി തടസപ്പെട്ടാൽ ആരും ഗവൺമെന്റിനെ കുറ്റം പറയില്ല, ഇതുപക്ഷേ തുടർച്ചയായി പ്രശ്നങ്ങളാണ്. ​വൈദ്യുതി മന്ത്രിക്ക് തന്നെ ഒന്നും പറയാൻ പറ്റുന്നില്ല. തീർത്തും നിസഹായാവസ്ഥയിൽ ഗവൺമെന്റ് എത്തിയിരിക്കുകയാണ്, അ‌തൊരു കെടുകാര്യസ്ഥതയല്ലേ. ഇതാണ് പരിശോധിക്കേണ്ട കാര്യമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.</p>
<p>എൽഡിഎഫ് സർക്കാരും യുഡിഎഫ് സർക്കാരും ഒരുപോലെയാണെന്ന് ഇതിൽ കാണേണ്ടതില്ല. എൽഡിഎഫ് കാലത്ത് കൃത്യമായി ​വൈദ്യുതി ലഭിച്ചിരുന്നു. യുഡിഎഫ് തുടങ്ങി കുറച്ചുനാളേ ആയിട്ടുള്ളൂ, അ‌പ്പോളേക്കും തന്നെ കാര്യങ്ങൾ അ‌വതാളത്തിലായി. ഉമ്മൻ ചാണ്ടിയുടെ കാലത്തെ കരാർ എൽഡിഎഫ് റദ്ദാക്കിയെന്ന സർക്കാരിന്റെ വിമർശനത്തിന് മറുപടിയായി, കരാർ റദ്ദാക്കുന്ന നില വന്നത് റെഗുലേറ്ററി കമ്മിഷന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണെന്നും അ‌ദ്ദേഹം പറഞ്ഞു. ഇത് നേരത്തെ വിശദമായി വ്യക്തമാക്കിയതാണെന്നും പിണറായി പറഞ്ഞു.</p>
<p>കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പരിഹാരമുണ്ടാക്കി മുന്നോട്ടുപോയ സർക്കാരായിരുന്നു എൽഡിഎഫിന്റേത്. ഇന്ന് പ്രതിസന്ധിയെക്കുറിച്ച് ചോദിക്കുമ്പോൾ സർക്കാരിന്റെ മറുപടി ഞങ്ങളുടെ കയ്യിൽ അത്ഭുതങ്ങളൊന്നുമില്ല എന്നാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതിസന്ധിയുണ്ടാകാം. പക്ഷേ പരിഹാരം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.</p>
<h3>English Summary</h3>
<p>Opposition Leader Pinarayi Vijayan has criticized the government over the power outages. He stated that when a power crisis occurred during their tenure, the LDF government did not wash its hands of the matter but instead intervened and resolved the issue. Pinarayi Vijayan remarked that not turning away from the crisis is the difference between the LDF and the UDF.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result : ഭാ​ഗ്യം കൂടെയുണ്ടോ? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-karunya-kr-768-result-check-the-winning-numbers-price-list-2230550.html</link>
					<pubDate>Sat, 12 Sep 2026 14:48:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-karunya-kr-768-result-check-the-winning-numbers-price-list-2230550.html</guid>
					<description><![CDATA[<p>Kerala Lottery Karunya KR 768  Result September 12 :കേരള സർക്കാരിന്റെ ഏറ്റവും ജനകീയമായ ഭാ​ഗ്യക്കുറികയാണ് കാരുണ്യ. ഈ കാരുണ്യ ലോട്ടറി എടുത്ത് ഇന്നത്തെ ഫലത്തിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?  എങ്കിൽ വേ​ഗം ടിക്കറ്റെടുത്ത് നോക്കിക്കോ,  ‌കാരണ്യ ലോട്ടറി KR 768 ന്റെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Bhagyathara-Lottery-Result-Today.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Karunya KR 768  Result Today" /></figure><p><strong>തിരുവനന്തപുരം:</strong> കേരള സർക്കാരിന്റെ ഏറ്റവും ജനകീയമായ ഭാ​ഗ്യക്കുറികയാണ് കാരുണ്യ. ഈ കാരുണ്യ ലോട്ടറി എടുത്ത് ഇന്നത്തെ ഫലത്തിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വേ​ഗം ടിക്കറ്റെടുത്ത് നോക്കിക്കോ, ‌കാരണ്യ ലോട്ടറി KR 768 ന്റെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്തംബർ 12ന് ( ഇന്ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. ഒരു കോടി രൂപയാണ് കാരുണ്യയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. എല്ലാ ശനിയാഴച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില വരുന്നത്. KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM എന്ന 12 സീരീസുകളിലാണ് കാരണ്യ ലോട്ടറി എത്തിയിരുന്നത്.</p>
<p>കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പിൽ രണ്ടാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 25 ലക്ഷം രൂപയാണ് കിട്ടുക, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും വിജയിക്ക് സ്വന്തമാക്കാം. പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാൻ അവസരമുണ്ട്.</p>
<p><strong>കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ താഴെ</strong></p>
<p><strong>ഒന്നാം സമ്മാനം 1 കോടി രൂപ</strong></p>
<p><strong>KJ 734269 (PATTAMBI)</strong></p>
<p><strong>സമാശ്വാസ സമ്മാനം 5,000 രൂപ</strong></p>
<p><strong>KA 734269</strong><br />
<strong>KB 734269</strong><br />
<strong>KC 734269</strong><br />
<strong>KD 734269</strong><br />
<strong>KE 734269</strong><br />
<strong>KF 734269</strong><br />
<strong>KG 734269</strong><br />
<strong>KH 734269</strong><br />
<strong>KK 734269</strong><br />
<strong>KL 734269</strong><br />
<strong>KM 734269</strong></p>
<p><strong>രണ്ടാം സമ്മാനം 30 ലക്ഷം രൂപ</strong></p>
<p><strong>KJ 236813 (IDUKKI)</strong></p>
<p><strong>മൂന്നാം സമ്മാനം 5 ലക്ഷം രൂപ</strong></p>
<p><strong>KF 521195 (CHERTHALA)</strong></p>
<p><strong>നാലാം സമ്മാനം 5,000 രൂപ</strong></p>
<p><strong>0407 1087 1557 1913 3656 4176 4520 4985 5163 5628 6025 6257 6378 6648 6842 7573 7899 8244 8819</strong></p>
<p><strong>അഞ്ചാം സമ്മാനം 2,000 രൂപ</strong></p>
<p><strong>0736 2520 2886 5196 5549 5572</strong></p>
<p><strong>ആറാം സമ്മാനം 1,000 രൂപ</strong></p>
<p><strong>1555 1579 1644 1760 1849 1879 2321 3413 3510 4051 6102 6188 6525 6661 7135 7482 7721 7970 8298 8802 8880 9122 9362 9710 9801</strong></p>
<p><strong>ഏഴാം സമ്മാനം 500 രൂപ</strong></p>
<p><strong>0144 0303 0317 0664 0691 0796 0867 0910 0952 0993 1017 1146 1283 1285 1322 1480 1682 1699 1802 1957 2001 2018 2235 2242 2391 2497 2572 2739 2847 2869 2941 3067 3419 3439 3768 3947 4185 4304 4373 4538 4568 4664 4723 4944 5641 5839 5856 5862 6072 6227 6396 6575 6893 6942 7012 7049 7418 7456 7460 8385 8479 8557 8657 8684 8769 8859 9030 9228 9348 9352 9411 9428 9626 9733 9864 9988</strong></p>
<p><strong>എട്ടാം സമ്മാനം 200 രൂപ</strong></p>
<p><strong>0018 0113 0119 0203 0290 0305 0354 0631 0718 0738 0742 0752 0917 1218 1224 1392 1427 1636 1965 2164 2334 2364 2407 2522 2770 2964 2984 3050 3104 3326 3587 3593 3728 4016 4286 4552 4599 4637 4756 4863 5100 5121 5169 5352 5513 5592 5752 5822 5874 6064 6116 6332 6751 6764 6779 6831 6879 6889 7045 7082 7275 7303 7314 7409 7472 7689 7908 7956 7979 8165 8188 8375 8412 8419 8457 8518 8531 8577 8598 8992 9080 9236 9238 9439 9469 9589 9762 9812 9840 9875 9966 9969</strong></p>
<p><strong>ഒൻപതാം സമ്മാനം 100 രൂപ</strong></p>
<p><strong>0052 0222 0251 0296 0514 0573 0580 0676 0696 0717 0902 0980 1011 1100 1148 1246 1258 1361 1373 1516 1640 1696 1765 2019 2109 2152 2201 2228 2265 2307 2390 2409 2433 2439 2755 2823 2965 3156 3174 3192 3196 3256 3257 3296 3300 3384 3398 3483 3530 3564 3594 3606 3695 3746 3817 3844 3883 3908 4030 4201 4219 4244 4300 4418 4439 4456 4510 4739 4857 4922 4933 5079 5089 5264 5293 5306 5411 5491 5525 5630 5712 6108 6231 6243 6253 6317 6347 6536 6573 6591 6599 6607 6674 6717 6895 6949 7025 7067 7113 7115 7129 7351 7515 7568 7579 7696 7748 7817 7836 7904 7913 8179 8280 8308 8416 8440 8445 8543 8627 8641 8752 8776 8809 8888 8959 8962 8979 8984 9023 9061 9178 9182 9274 9366 9393 9530 9591 9667 9707 9728 9777 9802 9891 9941</strong></p>
<p>നറുക്കെടുപ്പ് ഫലം പുറത്ത് വന്ന് കഴിഞ്ഞ് 30 ദിവസത്തിനകം തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധ പുലർത്തുക.</p>
<p>നിരാകരണം – കാരുണ്യ ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.</p>
<p>English Summary</p>
<p>The Kerala State Lottery Department has officially declared the results for the Karunya KR 768 . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.</p>
]]></content:encoded>
				</item>
							<item>
					<title>BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം</title>
					<link>https://www.malayalamtv9.com/india/chinese-president-xi-jinping-arrives-in-delhi-for-brics-summit-amid-massive-security-2230552.html</link>
					<pubDate>Sat, 12 Sep 2026 14:36:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chinese-president-xi-jinping-arrives-in-delhi-for-brics-summit-amid-massive-security-2230552.html</guid>
					<description><![CDATA[<p>Xi Jinping in India After 7 Years: ഷി ജിൻപിങ്ങിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Xi-Jinping.jpg" class="attachment-large size-large wp-post-image" alt="Xi Jinping" /></figure><p>ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഡൽഹിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഷി ജിൻപിങ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത് എന്നത് സന്ദർശനത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു.. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ഷി ജിൻപിങ് മടങ്ങുമെന്നാണ് വിവറ്റം.</p>
<p><strong>അതീവ സുരക്ഷയൊരുക്കി ഡൽഹി</strong></p>
<p>ഷി ജിൻപിങ്ങിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹോട്ടലിൻ്റെ പരിസരത്തെ ഭൂഗർഭ പൈപ്പ് ലൈനുകൾ ഉൾപ്പെടെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.</p>
<p>ചൈനീസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കുള്ള 'ഹോങ്കി' കാർ, സന്ദർശനത്തിന് പത്ത് ദിവസം മുൻപ് തന്നെ ഡൽഹിയിൽ എത്തിച്ചിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള എയർ ചൈനയുടെ ബോയിംഗ് 747-8 വിമാനത്തിലാണ് ഷി ജിൻപിങ്ങിൻ്റെ യാത്ര. മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനും, ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും സാധിക്കുന്ന ഈ വിമാനം ഒരു മൊബൈൽ കമാൻഡ് സെൻ്റർ കൂടിയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/from-gold-plated-interiors-to-an-aerial-command-center-inside-putins-highly-secure-doomsday-plane-2230496.html">സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!</a></strong></p>
<p>അതേസമയം വിദേശ സുരക്ഷാ ഏജസികൾ കൊണ്ടുവരുന്ന ഉപകരണങ്ങൾക്ക് ഇന്ത്യയിൽ കർശന നിയന്ത്രണങ്ങളാണുള്ളത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല. ചില പ്രത്യേക ആയുധങ്ങളും ഉപകരണങ്ങളും എയർപോർട്ടിൽ കസ്റ്റംസിന് കൈമാറുകയും വേണം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ അനുസരിച്ച് ഡൽഹി പോലീസാണ് സുരക്ഷാ ഏകോപിപ്പിക്കുന്നത്.</p>
<p>ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ 15,000-ലധികം പോലീസുകാരെയും 200 കമ്പനി അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം മുതൽ ശാന്തിപഥ് വരെയുള്ള പാതയിൽ 700-ലധികം സി.സി.ടി.വി ക്യാമറകളും അഞ്ച് കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ മാത്രം 500 ക്യാമറകൾ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക കൺട്രോൾ റൂമാണ് ഒരുക്കിയിരിക്കുന്നത്.</p>
<p><strong>English Summary</strong></p>
<p>Chinese President Xi Jinping arrived in New Delhi for the BRICS Summit and bilateral talks with PM Modi. The capital is under a heavy security blanket involving 15,000 police personnel.</p>
]]></content:encoded>
				</item>
							<item>
					<title>വൈഭവ് സൂര്യവംശി പാകിസ്ഥാനുമൊരു പാഠം; പിഎസ്‌എല്ലിനെ ചോദ്യം ചെയ്ത് വസീം അക്രം</title>
					<link>https://www.malayalamtv9.com/photo-gallery/wasim-akram-hails-vaibhav-sooryavanshi-slams-psl-for-failing-to-produce-batting-talent-2230541.html</link>
					<pubDate>Sat, 12 Sep 2026 14:17:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/wasim-akram-hails-vaibhav-sooryavanshi-slams-psl-for-failing-to-produce-batting-talent-2230541.html</guid>
					<description><![CDATA[<p>Wasim Akram Compares PSL and IPL Talent Pipeline: ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ പാക് താരം വസീം അക്രം. ഒപ്പം പാക് സൂപ്പര്‍ ലീഗിനെതിരെ (പിഎസ്എല്‍) അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പത്ത് വർഷം പൂർത്തിയാക്കിയിട്ടും ഒരു മികച്ച ബാറ്റിങ് പ്രതിഭയെപ്പോലും വളര്‍ത്തിയെടുക്കാന്‍ പിഎസ്എല്ലിന് സാധിച്ചില്ലെന്ന് അക്രം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg" class="attachment-large size-large wp-post-image" alt="Wasim Akram" /></figure><p>
		<style type="text/css">
			#gallery-8 {
				margin: auto;
			}
			#gallery-8 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-8 img {
				border: 2px solid #cfcfcf;
			}
			#gallery-8 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-8' class='gallery galleryid-2230541 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg" class="attachment-thumbnail size-thumbnail" alt="Wasim Akram" aria-describedby="gallery-8-2230546" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Wasim-Akram-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2230546'>
				ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ പാക് താരം വസീം അക്രം. ഒപ്പം പാക് സൂപ്പര്‍ ലീഗിനെതിരെ (പിഎസ്എല്‍) അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പത്ത് വർഷം പൂർത്തിയാക്കിയിട്ടും ഒരു മികച്ച ബാറ്റിങ് പ്രതിഭയെപ്പോലും വളര്‍ത്തിയെടുക്കാന്‍ പിഎസ്എല്ലിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വൈഭവിനെ വളര്‍ത്തിയെടുത്തത് ചൂണ്ടിക്കാണിച്ചായിരുന്നു അക്രമിന്റെ പരാമര്‍ശം (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram.jpg" class="attachment-thumbnail size-thumbnail" alt="Wasim Akram" aria-describedby="gallery-8-2230547" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Wasim-Akram.jpg 150w, https://images.malayalamtv9.com/uploads/2026/09/Wasim-Akram.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2230547'>
				2010 മുതൽ 2017 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് കോച്ചും മെന്ററുമായി അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിഎസ്‌എല്ലിൽ ഇസ്ലാമാബാദ് യുണൈറ്റഡ്, മുൾട്ടാൻ സുൽത്താൻസ്, കറാച്ചി കിംഗ്സ് എന്നീ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, മെന്റർഷിപ്പ് ചുമതലകളും വഹിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ഫ്രാഞ്ചൈസി ലീഗുകളുമായി അടുത്ത് പ്രവര്‍ത്തിച്ച അപൂര്‍വം താരങ്ങളിലൊരാളാണ് ഇദ്ദേഹം. ലാഹോറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അക്രം പിഎസ്എല്ലിനെ വിമര്‍ശിച്ചത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Wasim-Akram-1.jpg" class="attachment-thumbnail size-thumbnail" alt="Wasim Akram" aria-describedby="gallery-8-2230545" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Wasim-Akram-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Wasim-Akram-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2230545'>
				പിഎസ്‌എൽ ഒരുപിടി മികച്ച ബോളർമാരെ പുറത്തെടുത്തിട്ടുണ്ടെങ്കിലും, അത്രത്തോളം നിലവാരമുള്ള യുവ ബാറ്റ്‌സ്മാൻമാരെ പാകിസ്ഥാന് നൽകാൻ ലീഗിന് കഴിഞ്ഞിട്ടില്ലെന്ന്  അദ്ദേഹം പറഞ്ഞു. പിഎസ്‌എൽ ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞു. എന്നാൽ ഇതുവരെ ഒരു ബാറ്റ്‌സ്മാനെയെങ്കിലും പിഎസ്‌എല്ലിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോ? കുറച്ച് ബോളർമാരെ പുറത്തെടുത്തിട്ടുണ്ട്. പക്ഷേ എടുത്തുപറയേണ്ട ഏതെങ്കിലും ബാറ്റിങ് പ്രതിഭയെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-2.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-8-2230548" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-2.jpg 150w, https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2230548'>
				വൈഭവ് സൂര്യവംശിയെ പോലെ ഒരു ബാറ്റിങ് പ്രതിഭയെ വളർത്തിയെടുക്കുമ്പോൾ മാത്രമേ നമുക്ക് മുന്നേറ്റം കാണാൻ കഴിയൂ.  പാകിസ്ഥാൻ തങ്ങളുടെ ക്ലബ് ക്രിക്കറ്റ് സംസ്‌കാരം പുനരുജ്ജീവിപ്പിക്കണമെന്ന് അക്രം ആവശ്യപ്പെട്ടു.. ഇത് അന്തിമമായി പാകിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വഴിവെക്കും. യഥാർത്ഥ പ്രതിഭകൾ വരുന്നത് ക്ലബ് ക്രിക്കറ്റിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-1-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-8-2230549" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-1-1.jpg 150w, https://images.malayalamtv9.com/uploads/2026/09/Vaibhav-Sooryavanshi-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2230549'>
				ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെയാണ് സൂര്യവംശി ശ്രദ്ധേകേന്ദ്രമായത്. ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ 15-കാരന്‍ പിന്നീട് സീനിയര്‍ ടി20 ടീമിനായി അരങ്ങേറുകയും ചെയ്തു. താരത്തിന് ദീര്‍ഘമായ ഒരു കരിയര്‍ ഉറപ്പാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. സൂര്യവംശിയെ പോലെ ഒരു താരത്തെ വളര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് സാധിക്കണമെന്നാണ് അക്രം പറയുന്നത്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: തിങ്കളാഴ്ച്ച മുതൽ മഴ, ചൂടിനെ മറന്നേക്കൂ; കാലാവസ്ഥ അറിയിപ്പ്</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-and-forecast-imd-predict-chance-of-rain-from-september-14-check-temperature-status-2230534.html</link>
					<pubDate>Sat, 12 Sep 2026 14:05:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-and-forecast-imd-predict-chance-of-rain-from-september-14-check-temperature-status-2230534.html</guid>
					<description><![CDATA[<p>Kerala Weather Latest Forecast: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് തിങ്കളാഴ്ച്ച മുതലാണ് മഴയ്ക്ക് സാധ്യതയുള്ളത്. 14ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത ഇതിനാൽ ഇവിടെ യെല്ലോ അലർട്ടാണ്. 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Weather.jpg" class="attachment-large size-large wp-post-image" alt="Weather" /></figure><p><strong>തിരുവനന്തപുരം:</strong> കേരളത്തിൽ മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ചൂട് കൂടുന്നു. വേനലിനെ തോൽപ്പിക്കുന്ന ചൂടാണ് ഇപ്പോൾ സംസ്ഥാനത്തെ മിക്ക ജില്ലകളിലും അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് പകൽ സമയത്ത് കടുത്ത ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ കാലാവസ്ഥ പ്രചവനം അനുസരിച്ച്, കേരളത്തിൽ മഴയുടെ ശക്തി കുറയുകയും വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി ഉയരുകയും ചെയ്യാനാണ് സാധ്യത. കാലവർഷത്തിൽ ഉണ്ടായ കുറവും എൽനിനോ പ്രതിഭാസവുമാണ് നിലവിലെ ചൂടിന് കാരണം.</p>
<p>വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുന്നതിനാൽ, സൂര്യാഘാതമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാത്തത് അന്തരീക്ഷത്തിലെ പെട്ടെന്ന് ചൂട് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-september-12-will-it-rain-amid-the-rising-heat-2230440.html">ഇതെന്തൊരു ചൂടാ... പ്രതീക്ഷ തുലാവർഷത്തിൽ; ഇന്നത്തെ കാലാവസ്ഥ</a></strong></p>
<p>കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് തിങ്കളാഴ്ച്ച മുതലാണ് മഴയ്ക്ക് സാധ്യതയുള്ളത്. 14ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത ഇതിനാൽ ഇവിടെ യെല്ലോ അലർട്ടാണ്. 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.</p>
<h3>ചൂട് കൂടുമ്പോൾ ശ്രദ്ധിക്കണം</h3>
<p><strong>ധാരാളം വെള്ളം കുടിക്കുക:</strong> ദാഹമില്ലെങ്കിലും ദിവസവും കുറഞ്ഞത് 2- 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കാം.</p>
<p><strong>നേരിട്ടുള്ള വെയിൽ ഒഴിവാക്കുക:</strong> പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. ഇത് സൂര്യാഘാതത്തിന് കാരണമായേക്കാം.</p>
<p><strong>വസ്ത്രധാരണം:</strong> അയഞ്ഞ, നേർത്ത കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.</p>
<p><strong>കുട്ടികളും മുതിർന്നവരും:</strong> ചൂട് കൂടിനിൽക്കുന്ന സമയത്ത് സ്കൂൾ കുട്ടികൾ, ഗർഭിണികൾ, വയോധികർ എന്നിവർ വെയിലത്ത് ജോലി ചെയ്യുന്നതും കളിക്കുന്നതും ഒഴിവാക്കണം.</p>
<h3>English Summary:</h3>
<p>Kerala Weather Update and latest forecast, IMD predict no chance of rain and temperature rise across state. Check the current rain status and heat stroke alert in kerala.</p>
]]></content:encoded>
				</item>
							<item>
					<title>സർക്കാരിന് നിങ്ങൾ പണം നൽകുന്നു, പക്ഷേ ആ പണം എവിടേക്ക് പോകുന്നുയെന്ന് നിങ്ങൾക്കറിയുമോ?</title>
					<link>https://www.malayalamtv9.com/opinion-analysis/where-does-money-we-pay-to-the-government-as-tax-goes-how-union-budget-allocation-and-spending-works-in-india-2230535.html</link>
					<pubDate>Sat, 12 Sep 2026 14:00:00 +0530</pubDate>
					<dc:creator><![CDATA[Santosh Nair]]></dc:creator>
											<category><![CDATA[Opinion Analysis]]></category>
										<guid>https://www.malayalamtv9.com/opinion-analysis/where-does-money-we-pay-to-the-government-as-tax-goes-how-union-budget-allocation-and-spending-works-in-india-2230535.html</guid>
					<description><![CDATA[<p>നികുതിയായി അടയ്ക്കുന്ന ഓരോ രൂപയും രാജ്യത്തിൻ്റെ വലിയ പൊതുചെലവ് സംവിധാനത്തിന്റെ ഭാഗമായി മാറുന്നുവെന്ന് സന്തോഷ് നായർ എഴുതുന്നു. ഓരോ വർഷം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്കും പ്രതിരോധ മേഖലയ്ക്കും മുതൽ പലിശ, പെൻഷൻ, സബ്സിഡികൾ വരെ, സർക്കാർ എങ്ങനെ പണം ചിലവഴിക്കുന്നുയെന്നും അത് എവിടേക്കാണെന്ന് പോകുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ പണത്തിൻ്റെ നീക്കം പൗരന്മാർ അറിഞ്ഞിരിക്കേണ്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Money.jpg" class="attachment-large size-large wp-post-image" alt="Money" /></figure><p>റോഡ് അരികിലുള്ള ഒരു ചായ കടയിൽ നിന്നും അച്ഛനും മകനും ചായ വാങ്ങി കുടിക്കുന്നു. ചായയുടെ വില 20 രൂപ അച്ഛൻ കടക്കാരന് നൽകുന്നത് കണ്ട് മകൻ ചോദിച്ചു, "അച്ഛാ ഈ പണം എവിടേക്കാണ് പോകുന്നുത്?" അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു "കടയുടമയുടെ കൈയ്യിലേക്ക്". ആ അച്ഛൻ പറഞ്ഞത് ശരിയാണ്, പക്ഷേ ഭാഗികം മാത്രമാണ്.</p>
<p>ഈ ചായ പാകം ചെയ്യുന്നതിന് വേണ്ടി പൽ, പഞ്ചസാര, തേയില എന്നിവ വാങ്ങിക്കാനായി കടയുടമ ഈ 20 രൂപ ചിലവഴിക്കും. കടയുടമയുടെ കൈയ്യിൽ നിന്നും ലഭിച്ച തുക ഇടനിലക്കാരൻ അല്ലെങ്കിൽ മൊത്തക്കച്ചവടക്കാൻ അതിൻ്റെ വിതരണക്കാരന് നൽകും. ഇതിനിടെ ഒരാൾ ഒരു തൊഴിലാളിക്ക് ശമ്പളമായി ഒരു തുക കൊടുക്കും. ഒരാൾ നികുതിയായി അടയ്ക്കും. അത് മറ്റൊരാളുടെ ജീവിതത്തിലേക്ക് കൊണ്ടുപോയി ഉപയോഗിക്കും. അതായത് നമ്മൾ എപ്പോഴും നമ്മുടെ കൈയ്യിൽ നിന്നും പണം പോകുന്നത് മാത്രമാണ് ശ്രദ്ധിക്കുന്നത്. പക്ഷേ അതിനുശേഷമുള്ള ആ പണം എവിടേക്ക് പോകുന്നുയെന്ന് നമ്മൾ അപൂർവമായിട്ടാണ് ശ്രദ്ധിക്കാറുള്ളത്.</p>
<p>സർക്കാരിനും ഇങ്ങനെ തന്നെയാണ് പണം ലഭിക്കുന്നതും മറ്റ് കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതും. അത് കാണാൻ ബുദ്ധിമുട്ടാണ്. നമ്മുക്ക് ഒരിക്കലും സർക്കാരിന് നേരിട്ട് പണം കൈമാറാൻ സാധിക്കില്ല. എന്നാൽ നമ്മൾ വാങ്ങുന്ന മിക്ക ഉത്പനങ്ങൾക്കും ജിഎസ്ടി ഉൾപ്പെടുത്തിട്ടുണ്ട്. ഒരു നിശ്ചിത തുകയിൽ കൂടുതൽ സമ്പാദിക്കുകയാണെങ്കിൽ അതിൻ്റെ വിഹിതം ആദായനികുതിയായി എടുക്കും. ചെറുതും വലുതുമായ അത്തരം ദശലക്ഷക്കണക്കിനുള്ള ഇടപാടുകളാണ് നമ്മുൾ പറയുന്ന സർക്കാരിൻ്റെ പണം എന്ന് പറയുന്നവയിലേക്ക് വന്ന് ചേരുന്നു.</p>
<h3>സത്യത്തിൽ ഇത് ആരുടെ പണമാണ്?</h3>
<p>ചുരുക്കി പറഞ്ഞാൽ, ബജറ്റിൽ പറയുന്നു കോടി ഒരു നിമിഷത്തേക്ക് മറന്ന്, സർക്കാരിന് കൈയ്യിൽ ഒരു രൂപയുണ്ടെന്ന് സങ്കൽപ്പിക്കുക. അത് എവിടേക്കാണ് പോകുന്നതെന്ന് നോക്കാം:</p>
<blockquote class="twitter-tweet">
<p dir="ltr" lang="en">You pay taxes. But do you know where that money actually goes?</p>
<p>From every ₹1 the government spends, 22 paise goes to states, 20 paise to interest, 11 paise to defence, and the rest moves through schemes, subsidies, pensions and public services.</p>
<p>This is YOUR INDIA | 001<br />
Know…</p>
<p>— News9 (@News9Tweets) <a href="https://x.com/News9Tweets/status/2098378849814024215?ref_src=twsrc%5Etfw">September 11, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script><br />
അതിശയകരമാംവിധം ലളിതമായ ഒരു ചിത്രത്തോടെയാണ് കേന്ദ്ര ബജറ്റ് ഇതിന് മറുപടി നൽകുന്നത്. കേന്ദ്ര നികുതിയുടെ ഭരണഘടനാപരമായ വിഹിതമായി സംസ്ഥാന സർക്കാരുകൾക്ക് ഏകദേശം 22 പൈസ ലഭിക്കും. സർക്കാർ മുൻകാലങ്ങളിൽ എടുത്ത വായ്പകൾക്ക് ഏകദേശം 20 പൈസ പലിശയായി പോകുന്നു. പതിനേഴു പൈസയാണ് കേന്ദ്ര പദ്ധതികള് ക്ക് ഫണ്ട് നല് കുന്നത്. പതിനൊന്ന് പൈസ പ്രതിരോധത്തിലേക്ക് പോകുന്നു. സംസ്ഥാനങ്ങളുമായി സംയുക്തമായി നടത്തുന്ന പദ്ധതികള് ക്ക് എട്ട് പൈസയാണ് ലഭിക്കുന്നത്. മറ്റ് കൈമാറ്റങ്ങള് ക്ക് ഏഴ് പൈസയാണ് ധനകാര്യ കമ്മീഷന് ഉത്തരവിട്ടത്. ആറു പൈസ സബ്സിഡികൾക്കാണ് പോകുന്നത്, കൂടുതലും ഭക്ഷണത്തിനും വളത്തിനും. ഏഴ് പൈസ സാധാരണ ഭരണത്തെ ഉൾക്കൊള്ളുന്നു. രണ്ട് പൈസയാണ് പെൻഷൻ നൽകുന്നത്.</p>
<h3>ശ്രദ്ധയോടെ ഒന്നും കൂടി വായിക്കാം</h3>
<p>നിങ്ങൾ ഒരിക്കലും സന്ദർശിക്കാത്ത ഒരു സംസ്ഥാനത്തേക്ക് ഇരുപത്തിരണ്ട് പൈസ യാത്ര ചെയ്യുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത വായ്പയുടെ പണം അടയ്ക്കാൻ ഇരുപത് പൈസ പിന്നോട്ട് സഞ്ചരിക്കുന്നു. പതിനൊന്ന് പൈസ രാജ്യത്തിന്റെ പ്രതിരോധത്തിന് ആയുധങ്ങള് നല് കുന്നു. ബാക്കിയുള്ളവ സ്കീമുകൾ, സബ്സിഡികൾ, പെൻഷൻ, സർക്കാരിന്റെ നിശബ്ദമായ പ്രവർത്തനം എന്നിവയിലൂടെയാണ് നീങ്ങുന്നത്.</p>
<p>ഒരു ബജറ്റ് സംഖ്യകളുടെ പുസ്തകമാകുന്നത് അവസാനിപ്പിക്കുന്നു. അതൊരു യാത്രയായി മാറുന്നു. ആ യാത്രയില് എവിടെയെങ്കിലും നിങ്ങളുടെ രൂപ നിങ്ങള് ഒരിക്കലും കാണാത്ത ഒരു ഗ്രാമത്തിലെ ഒരു റോഡായി മാറിയേക്കാം. നിങ്ങൾ ഒരിക്കലും കണ്ടുമുട്ടാത്ത ഒരു കുട്ടിക്ക് ഒരു സ്കൂൾ ഭക്ഷണം. നിങ്ങൾ ഒരിക്കലും അറിയാത്ത ഒരു കുടുംബത്തിനുള്ള സബ്സിഡി. പേര് കേള് ക്കാത്ത ഒരാള് ക്കുള്ള പെന് ഷന് . പൊതു പണത്തെക്കുറിച്ചുള്ള വിചിത്രമായ കാര്യങ്ങളിൽ ഒന്നാണിത്. പണമടയ്ക്കുന്ന വ്യക്തി അപൂർവ്വമായി മാത്രമേ സ്വീകരിക്കുകയുള്ളൂ.</p>
<p>ഒരു യുവ ജീവനക്കാരൻ ഇന്ന് നികുതി അടയ്ക്കുന്നു. വർഷങ്ങൾക്കുശേഷം, മറ്റൊരാൾ ഒരു പൊതു ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രയോജനപ്പെടുത്തുന്നു. ഒരു കടയുടമ ഈ സംവിധാനത്തിന് സംഭാവന നൽകുമ്പോൾ മറ്റൊരു പൗരന്റെ കുട്ടി സർക്കാർ സ്കൂളിൽ പഠിക്കുന്നു. സമ്പന്നമായ ഒരു നഗരത്തിൽ താമസിക്കുന്ന ഒരു വ്യക്തി അവർ ഒരിക്കലും കാലുകുത്തിയിട്ടില്ലാത്ത ഒരു ജില്ലയിലെ സേവനങ്ങൾക്ക് ധനസഹായം നൽകുന്നു. ഈ രേഖ അപൂർവ്വമായി മാത്രമെ നാം കാണാറുള്ളൂ. അതുകൊണ്ടായിരിക്കാം സർക്കാർ പണം മറ്റൊരാളുടെ പണമായി തോന്നുന്നത്.</p>
<p>അങ്ങനെയല്ല, ഭരണഘടന ഇവിടെ ഒരു ഉറച്ച രേഖ വരയ്ക്കുന്നു. നിയമത്തിന്റെ അധികാരത്തിലല്ലാതെ നികുതി പിരിച്ചെടുക്കാൻ കഴിയില്ല. പൊതു പണം വെറുതെ ഇഷ്ടാനുസരണം ചെലവഴിക്കാനും കഴിയില്ല. ഭരണഘടനാപരവും നിയമപരവുമായ ഒരു പ്രക്രിയ അത് എങ്ങനെ നീങ്ങുന്നു എന്ന് നിയന്ത്രിക്കുന്നു. എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാന തത്വം ലളിതമാണ്: പൊതു പണം ഒരു പൊതു ഉദ്ദേശ്യം നിറവേറ്റണം.</p>
<p>ഇപ്പോൾ നിങ്ങളുടെ സ്വന്തം പോക്കറ്റിലെ 100 രൂപയെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ അത് ചെലവഴിക്കുകയും പകരം ഒന്നും ലഭിക്കാതിരിക്കുകയും ചെയ്താൽ, നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു കടയുടമ നിങ്ങളിൽ നിന്ന് അമിത നിരക്ക് ഈടാക്കുകയാണെങ്കിൽ, നിങ്ങൾ ശ്രദ്ധിക്കുന്നു.</p>
<h3>പണം പരസ്യമാകുന്ന നിമിഷം അതേ ജിജ്ഞാസ എന്തുകൊണ്ടാണ് ഇല്ലാതാകുന്നത്?</h3>
<p>സര് ക്കാരിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അതിനെ അന്ധമായി വിശ്വസിക്കേണ്ടതില്ല. രണ്ടിനുമിടയിൽ സ്ഥിരമായ ഒരു സ്ഥലമുണ്ട്: ശ്രദ്ധ. എവിടെ നിന്നാണ് പണം വന്നത്? അതെങ്ങോട്ടാണ് പോയത്? എന്താണ് ചെയ്യേണ്ടത്? അത് ചെയ്തോ? ഇല്ലെങ്കില് ആരാണ് ഉത്തരം പറയേണ്ടത്?</p>
<p>ഇവ സാമ്പത്തിക വിദഗ്ധരുടെ മാത്രം ചോദ്യങ്ങളല്ല. ഒരു കര് ഷകന് അവരോട് ചോദിക്കാം. ഒരു വിദ്യാര് ത്ഥിക്ക് ചോദിക്കാം. ഒരു കടയുടമ, ഒരു വിരമിച്ച അധ്യാപകൻ, ഒരു കോളേജ് ബിരുദധാരി - എല്ലാവർക്കും സർക്കാരിനോട് ചോദിക്കാം. ഒരു ചായക്കടയിലെ ഒരു ആൺകുട്ടിക്ക് പോലും ആദ്യത്തേതിൽ നിന്ന് ആരംഭിക്കാൻ കഴിയും: പണം എവിടെ പോകുന്നു?</p>
<p>അവൻ അറിയുന്നതിനേക്കാൾ വലിയ ഒരു ചോദ്യം ചോദിക്കുന്നുണ്ടാകാം.</p>
<p>പൗരത്വം ആരംഭിക്കുന്നത് പോളിംഗ് ബൂത്തില് നിന്ന് മാത്രമല്ല. രാജ്യം മറ്റാരെങ്കിലും ഭരിക്കുന്ന ഒന്നല്ലെന്ന് മനസ്സിലാക്കുന്ന നിമിഷം മുതൽ ഇത് ആരംഭിക്കുന്നു. ഇത് ഒരു പങ്കിട്ട വീടാണ്, നാമെല്ലാവരും അതിൽ താമസിക്കുന്നു. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, പെൻഷൻ, സബ്സിഡികൾ - ഇവയെല്ലാം മറ്റൊരാളുടെ കഥയല്ല. അവ നമ്മുടേതാണ്. അതുപോലെ തന്നെ അവര് ക്ക് നല് കുന്ന പണവും.</p>
<p>നമ്മുടെ സ്വന്തം പണം ശ്രദ്ധാപൂർവ്വം എണ്ണാൻ നമ്മളെ പഠിപ്പിക്കുന്നു. ഒരുപക്ഷേ നമ്മുടെ കൈവശമില്ലാത്ത പണത്തെ പിന്തുടരാനും നാം പഠിക്കണം. സംശയത്തോടെയല്ല. ഉത്തരവാദിത്തത്തോടെ. കാരണം ഒരു രൂപ നിങ്ങളുടെ പോക്കറ്റിൽ നിന്ന് പൊതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന നിമിഷം, നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല.</p>
<p>ജനാധിപത്യത്തില് അപ്പോഴാണ് നിങ്ങളുടെ ഉത്തരവാദിത്വം തുടങ്ങുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Mohanlal-Kalabhavan Shajohn:&#8221;ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ</title>
					<link>https://www.malayalamtv9.com/entertainment/when-mohanlal-turned-makeup-artist-for-kalabhavan-shajon-actor-shares-unforgettable-experience-2230530.html</link>
					<pubDate>Sat, 12 Sep 2026 13:39:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/when-mohanlal-turned-makeup-artist-for-kalabhavan-shajon-actor-shares-unforgettable-experience-2230530.html</guid>
					<description><![CDATA[<p>Kalabhavan Shajon Recalls Heartwarming Moment with Mohanlal: കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടൻ വിളിക്കുന്നുണ്ട് എന്ന് ബിജീഷ് വന്ന് പറഞ്ഞു. ചെന്നപ്പോൾ അദ്ദേഹം മേക്കപ്പ് ചെയ്യുകയാണ്. എന്നെ കണ്ടതും “ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം” എന്ന് ലാലേട്ടൻ പറഞ്ഞു. “ഇത് ജീവിതത്തിൽ ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു ഭാഗ്യമാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി വേണ്ടാ എന്നാണ് ആദ്യം പറഞ്ഞത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Mohanlal-and-Kalabhavan-Shajohn.jpg" class="attachment-large size-large wp-post-image" alt="Mohanlal And Kalabhavan Shajohn" /></figure><p>സിനിമാ സെറ്റുകളിലും സ്റ്റേജ് പരിപടികളുടെ റിഹേഴ്സലുകളിലുമെല്ലാം സഹതാരങ്ങളെ ഏറെ പരിഗണിക്കുകയും അവരോടൊപ്പം സമയം പങ്കിടുകയും ചെയ്യുന്ന ആളാണ് മോഹൻലാൽ എന്ന് നിരവധി താരങ്ങൾ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായി മോഹൻലാലിനൊപ്പം സമയംചിലവഴിക്കാൻ അവസരം ലഭിച്ച അനുഭവങ്ങൾ പലരും തുറന്നുപറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു അനുഭവം തുറന്നു പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ ഷാജോൺ. മോഹൻലാലിൻ്റെ.സ്റ്റേജ് ഷോയ്ക്കിടെ അദ്ദേഹം തന്നെ തനിക്ക് മേക്കപ്പ് ചെയ്ത് തന്ന കഥയാണ് ‘ഓട്ടം തുള്ളൽ’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ താരം വിവരിക്കുന്നത്.</p>
<p>സ്റ്റേജ് ഷോയിലെ കലഭവൻ ഷാജോണിൻ്റെ പ്രകടനവും പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു, മോഹൻലാലിൽ നിന്നും ലഭിക്കുന്ന എനേർജി കൊണ്ടാണ് അത്ര ഭഗംഗിയായി ഷോ പൂർത്തിയാക്കാനായത് എന്ന് ഷാജോൺ പറയുന്നു. ന്യൂസ്ലൻഡിലെ സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബോസ്ക് എടുക്കാൻ മറന്നു എന്നും മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിൻ്റെ മേക്കപ്പ് ബോക്സ് ഉപയോഗിച്ച് തനിക്ക് മേക്കപ്പ് ചെയ്ത് തന്നത് എന്നും ഷാജോൺ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/i-didnt-know-what-i-was-paid-or-how-the-money-was-spent-actress-urvashi-opens-up-2230516.html">Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി</a></strong></p>
<p>പരിപാടി നടക്കുന്നിടത്തെത്തി ബാഗ് തുറന്നപ്പോഴാണ് മേക്കപ്പ് ബോക്സ് എടുത്തിട്ടില്ല എന്ന് മനസ്സിലാകുന്നത്. കൂടെയുള്ള അജുവും, ധ്യാനും ഒന്നും സ്റ്റേജ് പ്രോഗ്രാമുകൾക്ക് മേക്കപ്പ് ഇടാറില്ല. അങ്ങനെ നിൽക്കുമ്പോഴാണ് ലാലേട്ടൻ്റെ പേഴ്സണൽ അസിസ്റ്റൻ്റ് ബിജീഷിനെ കണ്ടത്. “ലാലേട്ടൻ്റെ മേക്കപ്പ് കിറ്റിൽ നിന്നും എനിക്ക് പറ്റുന്ന രണ്ട് സ്റ്റിക്ക് എടുത്ത് തരുമോ” എന്ന് ബിജീഷിനോട് ചോദിച്ചിരുന്നു. എടുത്ത തരാം എന്ന് ബിജീഷും പറഞ്ഞൂ. ലാലേട്ടനോട് പറയരുത് എന്ന് ബിജീഷിനോട് പ്രത്യേകം പറഞ്ഞിരുന്നതാണെ എന്നും ഷാജോൺ പറയുന്നുണ്ട്.</p>
<p>എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടൻ വിളിക്കുന്നുണ്ട് എന്ന് ബിജീഷ് വന്ന് പറഞ്ഞു. ചെന്നപ്പോൾ അദ്ദേഹം മേക്കപ്പ് ചെയ്യുകയാണ്. എന്നെ കണ്ടതും “ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം” എന്ന് ലാലേട്ടൻ പറഞ്ഞു. “ഇത് ജീവിതത്തിൽ ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു ഭാഗ്യമാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി വേണ്ടാ എന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ ലലേട്ടൻ സമ്മതിച്ചില്ല എന്നെ ഇരുത്തി അദ്ദേഹം തന്നെ മേക്കപ്പ് ചെയ്ത് തന്നു”.ചില മറവികൾ നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതായി മാറും എന്ന് താൻ കുറിപ്പെഴുതാൻ കാരണം അതാണെന്നും കലാഭവൻ ഷാജോൺ പറയുന്നു.</p>
<p><strong>English Summary</strong></p>
<p>Actor Kalabhavan Shajon shared a heartwarming experience during a New Zealand stage show where superstar Mohanlal personally did his makeup after Shajon forgot his kit, calling it an unforgettable moment.</p>
]]></content:encoded>
				</item>
							<item>
					<title>Thiruvananthapuram Metro: ഭൂമിക്കടിയിലോ ആകാശപ്പാതയോ? തിരുവനന്തപുരം മെട്രോ, നീക്കങ്ങൾ ഇങ്ങനെ!</title>
					<link>https://www.malayalamtv9.com/kerala/thiruvananthapuram-metro-update-underground-vs-elevated-route-choices-explained-2230521.html</link>
					<pubDate>Sat, 12 Sep 2026 13:36:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/thiruvananthapuram-metro-update-underground-vs-elevated-route-choices-explained-2230521.html</guid>
					<description><![CDATA[<p>Thiruvananthapuram Metro Update: പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാൻ (സിഎംപി) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിർദിഷ്ട പദ്ധതിയുടെ സിഎംപി കേന്ദ്ര മാനദണ്ഡ പ്രകാരം പുതുക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ നിർദേശത്തിന് പിന്നാലെയാണ് പുതുക്കിയ സിഎംപി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/TVM-Metro-news.jpg" class="attachment-large size-large wp-post-image" alt="Tvm Metro News" /></figure><p>തലസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ നിർമ്മാണ രൂപരേഖ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, അണ്ടർഗ്രൗണ്ട് (ഭൂഗർഭ) പാതയാണോ അതോ എലിവേറ്റഡ് (ഉയരപ്പാത) രീതിയാണോ നഗരത്തിന് അനുയോജ്യം എന്നതിൽ ചർച്ചകൾ ഉയരുകയാണ്. നഗരത്തിലെ തിരക്കും ചരിത്രപ്രസിദ്ധമായ പൈതൃക മേഖലകളും കെട്ടിടങ്ങളും ഈ വിഷയത്തിൽ അതീവ ശ്രദ്ധയോടെയുള്ള തീരുമാനമാണ് ആവശ്യപ്പെടുന്നത്.</p>
<p>നിലവിൽ, പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാൻ (സിഎംപി) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിർദിഷ്ട പദ്ധതിയുടെ സിഎംപി കേന്ദ്ര മാനദണ്ഡ പ്രകാരം പുതുക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ നിർദേശത്തിന് പിന്നാലെയാണ് പുതുക്കിയ സിഎംപി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. തിരുവനന്തപുരത്തിന്, എലിവേറ്റഡ് പാതയാണോ അണ്ടർഗ്രൗണ്ട് പാതയാണോ അനുയോജ്യമെന്ന് പരിശോധിച്ചാലോ....</p>
<h3>തിരുവനന്തപുരം മെട്രോ</h3>
<p>കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുത്ത് മെട്രോ നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത്. ഉയരപ്പാതയ്ക്ക് ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കും. ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തിയിരുന്നു. എന്നാൽ ഭൂഗർഭ പാതയുടെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകും എന്നാണ് നിഗമനം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/thiruvananthapuram-metro-update-will-the-metro-line-extend-from-pappanamcode-to-nemom-2230235.html">തിരുവനന്തപുരം മെട്രോ നേമത്തേക്കോ? പ്രതീക്ഷയിൽ തലസ്ഥാനം</a></strong></p>
<h3>എലിവേറ്റഡ് പാത</h3>
<p>ദേശീയപാത 66 വഴിയുള്ള കഴക്കൂട്ടം ഉൾപ്പെടുന്ന ഭാഗത്ത് എലിവേറ്റഡ് പാത നിർമ്മിക്കുന്നതാണ് കൂടുതൽ ലാഭകരവും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതും.  അണ്ടർഗ്രൗണ്ട് നിർമ്മാണത്തെ അപേക്ഷിച്ച് എലിവേറ്റഡ് രീതിക്ക് ചെലവ് വളരെയധികം കുറവാണ്. അതുപോലെ, തുരങ്കങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ വേഗത്തിൽ പില്ലറുകൾ സ്ഥാപിച്ചു പാത പൂർത്തിയാക്കാൻ സാധിക്കും.</p>
<h3>അണ്ടർഗ്രൗണ്ട് പാത</h3>
<p>കിഴക്കേക്കോട്ട, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം, തമ്പാനൂർ തുടങ്ങിയ അതീവ തിരക്കേറിയതും പൈതൃക പ്രാധാന്യമുള്ളതുമായ പ്രദേശങ്ങളിൽ അണ്ടർഗ്രൗണ്ട് പാത നിർമ്മിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നാണ് വിവരം. ചരിത്ര സ്മാരകങ്ങൾക്കും പഴയകാല കെട്ടിടങ്ങൾക്കും ഭീഷണിയാകാത്ത രീതിയിൽ ഭൂമിക്കടിയിലൂടെയുള്ള പാത നിർമ്മിക്കുന്നത് സുരക്ഷിതമായിരിക്കും. വീതികുറഞ്ഞ റോഡുകളുള്ള കിഴക്കേക്കോട്ടയിൽ വലിയ പില്ലറുകൾ ഉയരുന്നത് ഗതാഗത തടസ്സമുണ്ടാക്കിയേക്കാം.</p>
<h3>ചെലവ് ഉയരും!</h3>
<p>ഒരു കിലോമീറ്റർ അണ്ടർഗ്രൗണ്ട് പാത നിർമ്മിക്കാൻ എലിവേറ്റഡ് പാതയേക്കാൾ ഇരട്ടി അധിക ചെലവ് വരും. കൂടാതെ തിരുവനന്തപുരത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതളും കെ.എം.ആർ.എൽ-ന് വലിയ സാങ്കേതിക വെല്ലുവിളി ഉയർത്തും. എന്നിരുന്നാലും, അണ്ടർഗ്രൗണ്ട് രീതിയും എലിവേറ്റഡ് രീതിയും സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് മാതൃകയും തള്ളിക്കളയാനാകില്ല.</p>
<h3>English Summary:</h3>
<p>Construction plan for the long-awaited Thiruvananthapuram Metro Rail project is nearing the final stage, but discussions are intensifying over whether an underground or elevated metro system would be more suitable for the capital city.</p>
]]></content:encoded>
				</item>
							<item>
					<title>SIP സ്റ്റാര്‍ട്ട് ചെയ്താലോ? നിക്ഷേപം ഓരോ വര്‍ഷവും കൂട്ടാം ഇരട്ടി നേടാം</title>
					<link>https://www.malayalamtv9.com/business/10000-monthly-sip-how-increasing-your-investment-can-build-4-46-crore-in-25-years-2230528.html</link>
					<pubDate>Sat, 12 Sep 2026 13:24:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/10000-monthly-sip-how-increasing-your-investment-can-build-4-46-crore-in-25-years-2230528.html</guid>
					<description><![CDATA[<p>Want 4.46 Crore From SIP? Know the Power of Increasing Investments: എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്ന രീതിയാണ് സാധാരണ എസ്ഐപി. ഉദാഹരണത്തിന് മാസം 10,000 രൂപ നിക്ഷേപിച്ചാല്‍ നിക്ഷേപ കാലയളവിലുടനീളം അതേ തുക തന്നെ തുടരും. വരുമാനം കൂടിയാലും എസ്ഐപി തുക വര്‍ധിപ്പിക്കില്ല. രണ്ടാമത്തെ രീതിയില്‍ ഓരോ വര്‍ഷവും എസ്ഐപി തുകയില്‍ നിശ്ചിത തുക കൂട്ടും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2024/09/Mutual-Funds.jpg" class="attachment-large size-large wp-post-image" alt="Mutual Funds" /></figure><p>ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന പ്രധാന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് എസ്ഐപി. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ വരുമാനം വര്‍ഷംതോറും വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപ തുകയും കൂട്ടുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുകയില്‍ വലിയ വ്യത്യാസമുണ്ടാകാം.</p>
<h3>സാധാരണ എസ്ഐപി എന്താണ്?</h3>
<p>എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്ന രീതിയാണ് സാധാരണ എസ്ഐപി. ഉദാഹരണത്തിന് മാസം 10,000 രൂപ നിക്ഷേപിച്ചാല്‍ നിക്ഷേപ കാലയളവിലുടനീളം അതേ തുക തന്നെ തുടരും. വരുമാനം കൂടിയാലും എസ്ഐപി തുക വര്‍ധിപ്പിക്കില്ല. രണ്ടാമത്തെ രീതിയില്‍ ഓരോ വര്‍ഷവും എസ്ഐപി തുകയില്‍ നിശ്ചിത തുക കൂട്ടും. മാസം 10,000 രൂപയില്‍ നിക്ഷേപം ആരംഭിച്ചാല്‍ അടുത്ത വര്‍ഷം അത് 11,000 രൂപയാകും. മൂന്നാം വര്‍ഷം 12,000 രൂപയും നാലാം വര്‍ഷം 13,000 രൂപയുമായി തുടരും.</p>
<h3>അഞ്ച് വര്‍ഷത്തില്‍</h3>
<p>അഞ്ച് വര്‍ഷം മാസം 10,000 രൂപ വീതം സാധാരണ എസ്ഐപിയില്‍ നിക്ഷേപിച്ചാല്‍ ആകെ 6 ലക്ഷം രൂപ നിക്ഷേപിക്കും. 2026 മെയ് വരെ ഇത് 6.95 ലക്ഷം രൂപയായി വളര്‍ന്നു. ഓരോ വര്‍ഷവും 1,000 രൂപ വീതം കൂട്ടിയ രീതിയില്‍ 7.20 ലക്ഷം രൂപ നിക്ഷേപിച്ച് 8.18 ലക്ഷം രൂപയായി വളര്‍ന്നു. 10 ശതമാനം വീതം നിക്ഷേപം കൂട്ടിയ രീതിയില്‍ 7.33 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 8.30 ലക്ഷം രൂപയായി. അഞ്ച് വര്‍ഷം മാത്രം നിക്ഷേപിക്കുമ്പോള്‍ മൂന്ന് രീതികള്‍ തമ്മിലുള്ള വ്യത്യാസം വളരെ വലുതല്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/childs-wedding-planning-how-to-build-a-rs-25-lakh-corpus-in-10-years-2230497.html" target="_blank" rel="noopener">മക്കളുടെ വിവാഹത്തിന് 25 ലക്ഷം വേണോ? പണം കണ്ടെത്താനുള്ള വഴിയിതാ</a></strong></p>
<h3>10 വര്‍ഷം കഴിഞ്ഞാല്‍</h3>
<p>10 വര്‍ഷത്തെ നിക്ഷേപത്തില്‍ സാധാരണ എസ്ഐപിയില്‍ ആകെ 12 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 21.26 ലക്ഷം രൂപ ലഭിച്ചു. ഓരോ വര്‍ഷവും 1,000 രൂപ വീതം കൂട്ടിയ രീതിയില്‍ 17.4 ലക്ഷം രൂപ നിക്ഷേപിച്ച് 28.52 ലക്ഷം രൂപയായി. 10 ശതമാനം വീതം നിക്ഷേപം കൂട്ടിയ രീതിയില്‍ 19.12 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 30.49 ലക്ഷം രൂപയായി. സാധാരണ എസ്ഐപിയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം വീതം നിക്ഷേപം കൂട്ടിയപ്പോള്‍ ഏകദേശം 9 ലക്ഷം രൂപ അധികമായി ലഭിച്ചു.</p>
<h3>15 വര്‍ഷത്തില്‍ 78.96 ലക്ഷം രൂപ</h3>
<p>15 വര്‍ഷം കഴിയുമ്പോള്‍ വ്യത്യാസം കൂടുതല്‍ വലുതാകുന്നു. സാധാരണ എസ്ഐപിയില്‍ 18 ലക്ഷം രൂപ നിക്ഷേപിച്ച് ഏകദേശം 46.35 ലക്ഷം രൂപയായി വളര്‍ന്നു. ഓരോ വര്‍ഷവും 1,000 രൂപ വീതം കൂട്ടിയ രീതിയില്‍ 68.59 ലക്ഷം രൂപയായി. 10 ശതമാനം വീതം നിക്ഷേപം വര്‍ധിപ്പിച്ച രീതിയില്‍ 38.13 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 78.96 ലക്ഷം രൂപയായി. ഇവിടെ നിക്ഷേപിച്ച തുകയ്ക്ക് പുറമെ അതിന് ലഭിക്കുന്ന വളര്‍ച്ചയും വീണ്ടും നിക്ഷേപത്തിലൂടെ വളരുന്നതാണ് വലിയ നേട്ടം നല്‍കുന്നത്.</p>
<h3>English Summary</h3>
<p>Increasing SIP contributions every year can significantly boost long-term wealth creation. A 10,000 monthly SIP with a 10% annual top-up could grow to around 4.46 crore over 25 years, based on the historical analysis cited in the article.</p>
]]></content:encoded>
				</item>
							<item>
					<title>CSK-MS Dhoni: സിഎസ്‌കെയിൽ ധോണി 25% ഓഹരി ആവശ്യപ്പെട്ടോ? ഒടുവിൽ മൗനം വെടിഞ്ഞ് മാനേജ്‌മെന്റ്</title>
					<link>https://www.malayalamtv9.com/photo-gallery/did-ms-dhoni-demand-25-of-csk-franchise-finally-responds-2230522.html</link>
					<pubDate>Sat, 12 Sep 2026 13:05:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/did-ms-dhoni-demand-25-of-csk-franchise-finally-responds-2230522.html</guid>
					<description><![CDATA[<p>MS Dhoni CSK Stake Rumors : എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിൽ (സിഎസ്‌കെ) 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ധോണി ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും, പിന്നീട് അത് 20 ശതമാനമായി കുറച്ചെന്നുമായിരുന്നു പ്രചാരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg" class="attachment-large size-large wp-post-image" alt="MS Dhoni CSK" /></figure><p>
		<style type="text/css">
			#gallery-9 {
				margin: auto;
			}
			#gallery-9 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-9 img {
				border: 2px solid #cfcfcf;
			}
			#gallery-9 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-9' class='gallery galleryid-2230522 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-9-2230527" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2230527'>
				എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിൽ (സിഎസ്‌കെ) 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും, പിന്നീട് അത് 20 ശതമാനമായി കുറച്ചെന്നുമായിരുന്നു പ്രചാരണം. തുടർന്ന് ഫ്രാഞ്ചൈസി ധോണിക്ക് 5.5 ശതമാനം ഓഹരി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഈ വിഷയത്തിൽ ഒടുവിൽ ഔദ്യോഗിക പ്രതികരണവുമായി സിഎസ്‌കെ മാനേജ്‌മെന്റ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-1.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-9-2230523" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-1.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2230523'>
				&#8220;എം.എസ് ധോണി ഒരിക്കലും ഞങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുമില്ല. മുൻ ബിസിസിഐ പ്രസിഡന്റ് ശ്രീ. എൻ ശ്രീനിവാസനുമായി ധോണി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചതായി ഞങ്ങൾക്ക് യാതൊരു വിവരവുമില്ല,&#8221; എന്ന് സിഎസ്‌കെ വൃത്തങ്ങള്‍ ക്രിക്ബസ്സിനോട് പ്രതികരിച്ചു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-2.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-9-2230524" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-2.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2230524'>
				ധോണിക്ക് ഫ്രാഞ്ചൈസിയിൽ ചില ഓഹരികൾ സ്വന്തമായുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിഎസ്‌കെയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടാത്ത ഒരു അൺലിസ്റ്റഡ് കമ്പനിയായതിനാൽ, &#8220;ഓഫ്-മാർക്കറ്റ് ഇടപാടുകൾ വഴി ഇവ സ്വകാര്യമായി സ്വന്തമാക്കാനാകും. ധോണിയുടെ പക്കൽ ഒരു ലക്ഷത്തിലധികം ഓഹരികൾ ഉണ്ടെന്നാണ് വിവരം.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-3.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-9-2230525" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-3.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2230525'>
				എന്നാൽ ഇതൊരു വലിയ തുകയല്ല. കാരണം പൊതുജനങ്ങളുടെ കൈവശം 30 കോടിയിലധികം ഔട്ട്സ്റ്റാൻഡിംഗ് ഓഹരികളുണ്ട്. ഇത് ഫ്രാഞ്ചൈസിയുടെ ആകെ ഓഹരി മൂലധനത്തിന്റെ 40 ശതമാനത്തോളം വരുമെന്ന്‌ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എൻ ശ്രീനിവാസന്റെ കുടുംബത്തിനാണ് 55 ശതമാനത്തിലധികം വരുന്ന സിഎസ്‌കെയുടെ സിംഹഭാഗം ഓഹരികളുടെയും നിയന്ത്രണാവകാശമുള്ളത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-4.jpg" class="attachment-thumbnail size-thumbnail" alt="MS Dhoni CSK" aria-describedby="gallery-9-2230526" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-4.jpg 150w, https://images.malayalamtv9.com/uploads/2026/09/MS-Dhoni-CSK-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2230526'>
				ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ നിലവിലെ വിപണി മൂല്യം വച്ചുനോക്കുമ്പോൾ, ധോണിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഏകദേശം 2.6 മുതൽ 3 കോടി രൂപ വരെ വരും. ധോണിയുടെ ആകെ ആസ്തി ഏകദേശം 1,200 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ധോണി ഓഹരി ആവശ്യപ്പെട്ടു എന്ന വാർത്ത തികച്ചും അവാസ്തവമാണെന്നും ഇത് മനപ്പൂർവ്വം പ്രചരിപ്പിച്ച കഥയാണെന്നും മുന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചു. ഒരു ഐപിഎൽ ടീമിലും ആരും ആർക്കും 25 ശതമാനം ഓഹരികൾ വെറുതെ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Onam Bumper 2026: ഓണം ബമ്പര്‍ വെറുമൊരു ഭാഗ്യപരീക്ഷണമല്ല&#8230;ജീവിതമാണ്; ഇവരെ അറിയാമോ?</title>
					<link>https://www.malayalamtv9.com/kerala/onam-bumper-2026-agent-commission-and-prize-details-explained-2230517.html</link>
					<pubDate>Sat, 12 Sep 2026 12:36:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/onam-bumper-2026-agent-commission-and-prize-details-explained-2230517.html</guid>
					<description><![CDATA[<p>Onam Bumper 2026: How Much Commission Do Lottery Agents Get? Prize Details: വലിയ മാറ്റങ്ങളോടെയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ വര്‍ധനവ് വരുത്തിയത് കൂടുതലാളുകളെ ഓണം ബമ്പര്‍ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പനയില്‍ ഇതിനകം തന്നെ വലിയ കുതിച്ചുച്ചാട്ടമുണ്ടായത് സര്‍ക്കാരിനും ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Onam-Bumper-Agent-Commission.jpg" class="attachment-large size-large wp-post-image" alt="Onam Bumper Agent Commission" /></figure><p>ഓണം ബമ്പര്‍ ലോട്ടറിക്ക് കേരളത്തിനകത്തും പുറത്തും ലഭിക്കുന്ന സ്വീകാര്യത ഒട്ടും ചെറുതല്ല. കോടികള്‍ സമ്മാനമായി ലഭിക്കുന്നത് കൊണ്ടുതന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണവും വളരെ വലുതാണ്. എന്നാല്‍ ഓണം ബമ്പര്‍ ഒരിക്കലും സമ്മാനം നേടുന്നവരെ മാത്രമല്ല സഹായിക്കുന്നത്. ലോട്ടറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടനവധിയാളുകള്‍ക്ക് ഓണം ബമ്പര്‍ സഹായമാകുന്നു. ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്ന വര്‍ധനവ് ഇവരെയും സന്തോഷത്തിലാഴ്ത്തുന്നു.</p>
<p>വലിയ മാറ്റങ്ങളോടെയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ വര്‍ധനവ് വരുത്തിയത് കൂടുതലാളുകളെ ഓണം ബമ്പര്‍ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പനയില്‍ ഇതിനകം തന്നെ വലിയ കുതിച്ചുച്ചാട്ടമുണ്ടായത് സര്‍ക്കാരിനും ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കും. സര്‍ക്കാരിനും ഭാഗ്യശാലികള്‍ക്കും മാത്രമല്ല, ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും ഓണം ബമ്പര്‍ വഴി നേട്ടം തന്നെയാണ് ലഭിക്കുന്നത്. സമ്മാനാര്‍ഹമാകുന്ന ഓരോ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും എത്ര രൂപയാണ് കമ്മീഷനായി ലഭിക്കുന്നതെന്ന് അറിയാമോ?</p>
<h3>ഓണം ബമ്പര്‍ ഏജന്റ് കമ്മീഷന്‍</h3>
<p><strong>ഒന്നാം സമ്മാനം</strong>-30 കോടി ഒന്നാം സമ്മാനത്തിന് 3 കോടി രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.</p>
<p><strong>രണ്ടാം സമ്മാനം</strong>- 2,00,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കും.</p>
<p><strong>മൂന്നാം സമ്മാനം</strong>- ആകെ 50,00,000 രൂപയാണ് ഏജന്റ് കമ്മീഷന്‍.</p>
<p><strong>നാലാം സമ്മാനം</strong>- 5,00,000 രൂപയാണ് നാലാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.</p>
<p><strong>അഞ്ചാം സമ്മാനം</strong>- അഞ്ചാം സമ്മാനത്തിന് ഏജന്റ് കമ്മീഷനായി 2,00,000 രൂപ നല്‍കും.</p>
<p><strong>ആറാം സമ്മാനം</strong>- 2,70,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.</p>
<p><strong>ഏഴാം സമ്മാനം</strong>- 1,62,00,000 രൂപയാണ് ഓണം ബമ്പര്‍ ഏഴാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.</p>
<p><strong>എട്ടാം സമ്മാനം</strong>- ഓണം ബമ്പര്‍ 2026 എട്ടാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍ 1,37,70,000 രൂപയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/onam-bumper-2026-which-district-has-the-best-chance-of-winning-the-lottery-2228733.html" target="_blank" rel="noopener">Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ…</a></strong></p>
<h3>ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന</h3>
<ul>
<li>ഒന്നാം സമ്മാനം- 30 കോടി രൂപ</li>
<li>രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്</li>
<li>മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്</li>
<li>നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്</li>
<li>ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്</li>
<li>എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്</li>
<li>ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്</li>
<li>സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്</li>
</ul>
<p><strong>(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)</strong></p>
<h3>English Summary</h3>
<p>Onam Bumper 2026 offers a major prize pool for lottery winners, while ticket agents also receive commission from ticket sales and prize distribution. The article explains the agent commission and the prize structure across different categories.</p>
]]></content:encoded>
				</item>
							<item>
					<title>Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി</title>
					<link>https://www.malayalamtv9.com/entertainment/i-didnt-know-what-i-was-paid-or-how-the-money-was-spent-actress-urvashi-opens-up-2230516.html</link>
					<pubDate>Sat, 12 Sep 2026 12:35:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/i-didnt-know-what-i-was-paid-or-how-the-money-was-spent-actress-urvashi-opens-up-2230516.html</guid>
					<description><![CDATA[<p>Urvashi’s Surprising Revelation About Her Movie Salary: ഏത് ജോലിയും തല നിവർത്തി നിന്ന് ചെയ്യുക എന്നതാണ് അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യം. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമായി കരുതിയിരുന്നില്ല. എന്നാൽ അവിടെ തല കുനിച്ച് നിന്ന് ജോലി ചെയ്യേണ്ട കാര്യമില്ല. വേണ്ട എന്ന് തോന്നുന്നതിനെ ചേയ്യേണ്ട എന്ന് തന്നെ പറയാൻ ഈ തലമുറയ്ക്ക് ലഭിക്കുന്ന അതേ സ്വാന്തന്ത്യം തങ്ങൾക്കും ലഭിച്ചിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Urvashi-2-1.jpg" class="attachment-large size-large wp-post-image" alt="Urvashi" /></figure><p>വ്യക്തിപരമായ അഭിപ്രായ സ്വാന്ത്രമുള്ള ഒരു തലമുറയാണ് പുതിയ തലമുറയെന്ന് നടി ഉർവശി. ഇപ്പോഴത്തെ തലമുറയെ കുറിച്ച് ഒരു ജെൻസി പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ മനസിലാക്കിയിട്ടുള്ള വ്യത്യാസം എന്തൊക്കെയാണ് എന്ന് ചോദ്യത്തിന് മറുപടി പറയവേയാണ് ഉർവ്വശി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ചെറുപ്പകാലത്ത് അത്തരത്തിൽ വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്നും വിവാഹം കഴിച്ച് ഒതുങ്ങിക്കൂടി ജീവിക്കേണ്ടവർ എന്ന നിലയിലായിരുന്നു തങ്ങളോടുള്ള ആക്കാലത്തെ സമീപനം എന്നും ഉർവശി പറയുന്നു.</p>
<p>‘ആശ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. ആദ്യകാലത്ത് സിനിമയിൽ നിന്നും തനിക്ക് കിട്ടിയിരുന്ന പ്രതിഫലം എത്രയായിരുനു എന്നോ അത് ഏത് രീതിയിൽ ചിലവാക്കി എന്നോ പോലും താൻ അറിയുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല എന്നും ഉർവശി പറയുന്നുണ്ട്.</p>
<p>“വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ തലമുറയ്ക്ക് ഉണ്ട്. എനിക്കത് അത് ഉണ്ടായിരുന്നില്ല. എൻ്റെ അമ്മക്ക് ഒട്ടും ഉണ്ടായിരുന്നില്ല. കല്യാണം കഴിച്ച് പോകുമ്പോൾ ഭർത്താവിൻ്റെ വീട്ടുകാരെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ മാത്രം ഉണ്ടായ ജന്മങ്ങളായാണ് ഞങ്ങളെയൊക്കെ കണ്ടിരുന്നത്.” ഉർവശി പറഞ്ഞൂ</p>
<p>ഏത് ജോലിയും തല നിവർത്തി നിന്ന് ചെയ്യുക എന്നതാണ് അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യം. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമായി കരുതിയിരുന്നില്ല. എന്നാൽ അവിടെ തല കുനിച്ച് നിന്ന് ജോലി ചെയ്യേണ്ട കാര്യമില്ല. വേണ്ട എന്ന് തോന്നുന്നതിനെ ചേയ്യേണ്ട എന്ന് തന്നെ പറയാൻ ഈ തലമുറയ്ക്ക് ലഭിക്കുന്ന അതേ സ്വാന്തന്ത്യം തങ്ങൾക്കും ലഭിച്ചിരു<span style="font-weight: 400;">ന്നു</span> എന്നും ഉർവശി പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/actress-urvashi-on-her-children-says-whether-its-a-daughter-or-a-son-this-is-the-first-thing-they-ask-when-they-call-2230408.html">Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി</a></strong></p>
<p>എന്നാൽ ഒരു കാലത്ത് സിനിമയിൽ നിന്നും തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് തനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല എന്നും ഉർവശി വെളിപ്പെടുത്തുന്നു.</p>
<p>”സിനിമയിൽ നിന്നും എത്ര പ്രതിഫലം കിട്ടിയിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. ആ പണം എന്ത് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചിട്ടില്ല. അത്തരം കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് വീട്ടുകാർ അത് സാധിച്ച് തരുന്നതായിരുന്നു രീതി” ഉർവശി പറഞ്ഞു.</p>
<p>എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് അവർക്ക് എന്താണ് വെണ്ടത് എന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ട് എന്ന് ഉർവശി പറയുന്നു. അതുകൊണ്ട് തന്നെ മകൾക്ക് അങ്ങനെയുള്ള ഉപദേശങ്ങളൊന്നും നൽകേണ്ടി വന്നിട്ടില്ല. മാത്രമല്ല മകളിൽ നിന്നും ഒരുപട് കാര്യങ്ങൾ പഠിക്കുകയാണ് എന്നും എപ്പോഴും തൻ്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടാകുമെന്നും ഉർവശി പറയുന്നു.</p>
<p><strong>English Summary</strong></p>
<p>Actress Urvashi revealed she never knew her early film remuneration. While promoting her movie Asha, she praised Gen-Z's freedom to express personal opinions, contrasting it with her own generation's restrictions.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ജീവനക്കാർക്ക് ഇരട്ടി ശമ്പളമോ? ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ എത്ര കൂടും?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-how-much-salary-hike-with-1-83-and-2-0-fitment-factors-2230503.html</link>
					<pubDate>Sat, 12 Sep 2026 12:28:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-how-much-salary-hike-with-1-83-and-2-0-fitment-factors-2230503.html</guid>
					<description><![CDATA[<p>8th Pay Commission Fitment Factors: മുൻ ശമ്പള കമ്മീഷനുകളിൽ 2.57 വരെ ഫിറ്റ്‌മെന്റ് ഫാക്‌ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 അല്ലെങ്കിൽ 2 ആയി നിശ്ചയിക്കാനാണ് സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു. ഈ രീതിയിൽ അടിസ്ഥാന ശമ്പളം കണക്കാക്കിയാൽ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Fitment-Factors.jpg" class="attachment-large size-large wp-post-image" alt="Fitment Factors" /></figure><p>കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന 8-ാം ശമ്പള കമ്മീഷന്റെ (8th Pay Commission) ശമ്പള വർദ്ധനവ് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്. കമ്മീഷൻ നടപ്പിലാക്കുമ്പോൾ ലഭിക്കുന്ന അടിസ്ഥാന ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് 'ഫിറ്റ്‌മെന്റ് ഫാക്‌ടർ' (Fitment Factor). ചെന്നൈയിൽ നടന്ന യോഗത്തിൽ, ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കമ്മീഷൻ പരിഗണിക്കുമോ എന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്.</p>
<p>മുൻ ശമ്പള കമ്മീഷനുകളിൽ 2.57 വരെ ഫിറ്റ്‌മെന്റ് ഫാക്‌ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 അല്ലെങ്കിൽ 2 ആയി നിശ്ചയിക്കാനാണ് സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു. ഈ രീതിയിൽ അടിസ്ഥാന ശമ്പളം കണക്കാക്കിയാൽ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ...</p>
<h3>ശമ്പളം എത്ര കൂടും?</h3>
<p>ഏഴാം ശമ്പള കമ്മീഷനിൽ, 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം, ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 7,000 രൂപയിൽ നിന്ന് ₹ 18,000 രൂപയായി ഉയർന്നിരുന്നു. ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 ആയി നിശ്ചയിക്കുകയാണെങ്കിൽ, പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം ഏകദേശം 32,940 രൂപയായി ഉയരും. നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം ഫിറ്റ്മെന്റ് ഫാക്ടർ കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. അതേസമയം, ഫിറ്റ്‌മെന്റ് ഫാക്‌ടർ 2.00 ആയി ഉയർത്തുകയാണെങ്കിൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം നേരിട്ട് ഇരട്ടിയായി 36,000 രൂപയായി മാറും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-how-level-1-employees-should-allocate-salary-hike-for-savings-and-debt-2230198.html">സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?</a></strong></p>
<h3>പെൻഷൻകാരുടെ ആവശ്യങ്ങൾ</h3>
<p>ചെന്നൈ ജിപിഒ പെൻഷനേഴ്സ് ഫോറം ഉൾപ്പെടെയുള്ള, പെൻഷൻകാരുടെയും ജീവനക്കാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, പെൻഷൻകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ശമ്പളവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.</p>
<p>പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. വരും കാലങ്ങളിലും കൃത്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എൽപിഎസിന് (NPS) പകരം ഒപിഎസ് തന്നെ നടപ്പിലാക്കണമെന്നാണ് സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. പെൻഷനും കുടുംബ പെൻഷനും വർദ്ധിപ്പിക്കണമെന്നും മെച്ചപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം.</p>
<h3>English Summary:</h3>
<p>8th Central Pay Commission is still in the consultation stage, and the fitment factor has not yet been finalised. According to the report, conservative estimates place the fitment factor between 1.83 and 2.00.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson vs Ishan Kishan: പരിശീലനത്തിനിടെ ഇഷാന്‍ കിഷന് പരിക്ക്; ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍?</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-afg-1st-t20-sanju-samson-likely-to-replace-the-injured-ishan-kishan-as-the-wicketkeeper-in-the-playing-xi-2230515.html</link>
					<pubDate>Sat, 12 Sep 2026 12:24:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-afg-1st-t20-sanju-samson-likely-to-replace-the-injured-ishan-kishan-as-the-wicketkeeper-in-the-playing-xi-2230515.html</guid>
					<description><![CDATA[<p>Sanju Samson T20 playing XI return update: പരിക്കേറ്റ ഇഷാന്‍ കിഷന് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയേക്കും. ദുലീപ് ട്രോഫി അടക്കം അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി കളിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് വഷളാകാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Sanju-Samson-vs-Ishan-Kishan.jpg" class="attachment-large size-large wp-post-image" alt="Sanju Samson vs Ishan Kishan" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ പരിക്കേറ്റ ഇഷാന്‍ കിഷന് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയേക്കും. ദുലീപ് ട്രോഫി അടക്കം അടുത്തിടെ നടന്ന ദേശീയ, ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി കളിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് വഷളാകാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് തയ്യാറെടുപ്പ് നടത്താന്‍ കിട്ടുന്ന മികച്ച അവസരമായതിനാല്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. എങ്കിലും ആദ്യ ടി20യിലെങ്കിലും ഇഷാന്‍ കിഷനെ ഒഴിവാക്കാനാണ് സാധ്യത.</p>
<p>നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് കിഷന് പരിക്കേറ്റത്. താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. നവദീപ് സ്യെനി എറിഞ്ഞ നെഞ്ചിനും താടിക്കും ഇടയിലേക്ക് ഉയര്‍ന്നുവന്ന ഷോട് ഡെലിവറിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നിതിനിടെയാണ് കിഷന്റെ നടുവിന് പരിക്കേറ്റത്.</p>
<p>കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടന്‍ ഫിസിയോ പരിശോധിച്ചു. പിന്നീട് താരം പതുക്കെ നടന്ന് പുറത്തേക്ക് പോയി. അരക്കെട്ടിന്റെ പിന്‍ഭാഗം താങ്ങിപ്പിടിച്ച നിലയിലാണ് ഇഷാന്‍ കിഷനെ കണ്ടത്. തുടര്‍ന്ന് പരിശീലനത്തിനായി താരം എത്തിയില്ല. താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടില്ല. വരും മണിക്കൂറുകളില്‍ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. നെറ്റ്‌സില്‍ മികച്ച രീതിയില്‍ പരിശീലിക്കുന്നതിനിടെയാണ് ഇഷാന്‍ കിഷന് പരിക്കേറ്റത്.</p>
<h3>തകര്‍പ്പന്‍ പരിശീലനവുമായി സഞ്ജു സാംസണ്‍</h3>
<p>അതേസമയം, സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ മികച്ച രീതിയില്‍ പരിശീലിച്ചു. തകര്‍പ്പനടികളുമായി താരം പരിശീലനത്തില്‍ കളം നിറഞ്ഞു. സഞ്ജു ദീര്‍ഘനേരം പരിശീലിച്ചെന്നാണ് സൂചന. പരിശീലകന്‍ ഗൗതം ഗംഭീറിന്റെയടക്കം മാര്‍ഗനിര്‍ദ്ദേശപ്രകാരമായിരുന്നു താരത്തിന്റെ ബാറ്റിങ്. ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-set-to-return-for-india-vs-afghanistan-1st-t20i-ajinkya-rahane-backs-him-2230465.html">Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും</a></strong></p>
<p>ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു സീനിയര്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇതിന് മുമ്പ് നടന്ന സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. സമീപകാലത്ത് നിരാശജനകമായ പ്രകടനമാണ് താരം പുറത്തെടുത്തത്.</p>
<p>അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഈ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.</p>
<h3>English Summary</h3>
<p>Sanju Samson is likely to replace Ishan Kishan as the wicketkeeper in India's playing eleven for the first T20I against Afghanistan following Kishan's back injury during Friday's practice session. The injury occurred when Kishan attempted to sway away from a rearing short delivery bowled by Navdeep Saini during pacers' nets. Visibly in pain, Kishan was attended to by physio Kamlesh Jain before walking out of the nets and taking no further part in the session.</p>
]]></content:encoded>
				</item>
							<item>
					<title>Chanakya Niti: കാക്കയെ കണ്ട് പഠിച്ചോളൂ, ജീവിതത്തിൽ വിജയിക്കാം!</title>
					<link>https://www.malayalamtv9.com/religion/chanakya-niti-life-lessons-to-learn-from-a-crow-for-success-and-growth-2230480.html</link>
					<pubDate>Sat, 12 Sep 2026 11:37:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/religion/chanakya-niti-life-lessons-to-learn-from-a-crow-for-success-and-growth-2230480.html</guid>
					<description><![CDATA[<p>Chanakya Niti Lessons: ജീവിതത്തിൽ വിജയിക്കാൻ മനുഷ്യരിൽ നിന്ന് മാത്രമല്ല, മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും നാം പഠിക്കേണ്ട ചില മികച്ച ജീവിതരീതികളെക്കുറിച്ച് ചാണക്യൻ വ്യക്തമാക്കുന്നു. അതിലൊരു പക്ഷിയാണ് കാക്ക. സാധാരണയായി നാം അവഗണിക്കുന്ന കാക്കയിൽ  ജീവിതത്തിൽ വിജയം കൈവരിക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/chanakya-crow.jpg" class="attachment-large size-large wp-post-image" alt="Chanakya Crow" /></figure><p>ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും  മഹാനായ തത്ത്വചിന്തകനും തന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിക്കുന്ന സകലത്തിലും അദ്ദേഹം തന്റെ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ജോലി, വിദ്യാഭ്യാസം, വിവാഹം തുടങ്ങി എല്ലാ മേഖലകളിലും വിജയം നേടാനുള്ള വഴികളും തന്ത്രങ്ങളും ചാണക്യനീതിയിൽ അദ്ദേഹം പരാമർശിക്കുന്നു.</p>
<p>ജീവിതത്തിൽ വിജയിക്കാൻ മനുഷ്യരിൽ നിന്ന് മാത്രമല്ല, മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും നാം പഠിക്കേണ്ട ചില മികച്ച ജീവിതരീതികളെക്കുറിച്ച് ചാണക്യൻ വ്യക്തമാക്കുന്നു. അതിലൊരു പക്ഷിയാണ് കാക്ക. സാധാരണയായി നാം അവഗണിക്കുന്ന കാക്കയിൽ  ജീവിതത്തിൽ വിജയം കൈവരിക്കാൻ സഹായിക്കുന്ന 5 പ്രധാന ഗുണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.</p>
<h3>കാക്കയുടെ ഗുണങ്ങൾ</h3>
<p><strong>എപ്പോഴും ജാഗ്രത പുലർത്തുക</strong></p>
<p>കാക്കയിൽ നിന്ന് പഠിക്കേണ്ട ആദ്യത്തെ ഗുണമാണ് ജാഗ്രത. കാക്ക എപ്പോഴും തന്റെ ചുറ്റുപാടുകളെക്കുറിച്ച് അതീവ ശ്രദ്ധാലുവായിരിക്കും. അപകടങ്ങളെ മുൻകൂട്ടി കാണാനും പെട്ടെന്ന് പ്രതികരിക്കാനും അതിന് കഴിവുണ്ട്. ജീവിതത്തിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന വ്യക്തിയും ഇതുപോലെ എപ്പോഴും ജാഗരൂകനായിരിക്കണം. ചുറ്റുമുള്ള സാഹചര്യങ്ങളും അവസരങ്ങളും കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് ചാണക്യൻ പറയുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/chanakya-niti-about-friendship-how-to-identify-true-friends-and-avoid-fake-ones-2229561.html">പാമ്പിനേക്കാളും വിഷം, അബദ്ധത്തിൽപോലും ഇവരെ സുഹൃത്തുക്കളാക്കരുത്</a></strong></p>
<p><strong>ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്</strong></p>
<p>കാക്ക വളരെ എളുപ്പത്തിൽ ആരെയും വിശ്വസിക്കാറില്ല. എപ്പോഴും ഒരു നിശ്ചിത അകലം പാലിച്ചാണ് അത് ഇടപെടുന്നത്. അതുപോലെ, ബിസിനസ്സിലും വ്യക്തിജീവിതത്തിലും ആരെയും അന്ധമായി വിശ്വസിക്കരുതെന്ന് ചാണക്യൻ ഓർമ്മിപ്പിക്കുന്നു.</p>
<p><strong>ഭാവിയിലേക്കുള്ള കരുതൽ</strong></p>
<p>കാക്ക ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും ഭാവിയിലേക്ക് കരുതുന്ന സ്വഭാവമുള്ള പക്ഷിയാണ്. അത് പ്രകൃതിയിലെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നു. മനുഷ്യരും സാമ്പത്തികമായും അല്ലാതെയും ഭാവിയിലെ ആവശ്യങ്ങൾക്കായി കരുതൽ ശേഖരം ഉറപ്പാക്കണമെന്ന് അദ്ദേഹം പറയുന്നു.</p>
<p><strong>ലക്ഷ്യബോധം</strong></p>
<p>ഒരു കാര്യം ചെയ്യാൻ ഉറപ്പിച്ചാൽ അത് പൂർത്തിയാക്കുന്നത് വരെ കാക്ക പിന്മാറാറില്ല. പ്രതിബന്ധങ്ങൾ വന്നാലും വിട്ടുനൽകാത്ത ഈ നിശ്ചയദാർഢ്യം വ്യക്തിജീവിതത്തിലും കരിയറിലും വളർച്ച നേടാൻ നിങ്ങൾക്ക് അത്യാവശ്യമാണ്.</p>
<p><strong>പങ്കുവെക്കൽ</strong></p>
<p>കാക്ക ഭക്ഷണം കണ്ടാൽ മറ്റ് കാക്കകളെ കൂവി വിളിച്ചു പങ്കുവെക്കുമെങ്കിലും, സ്വന്തം സ്വകാര്യതയും കൂടൊരുക്കലും രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. സമാനമായി, ചുറ്റുമുള്ളവരോട് സഹകരണ മനോഭാവം കാണിക്കുകയും അതോടൊപ്പം സ്വന്തം പ്രധാനപ്പെട്ട ലക്ഷ്യങ്ങളും തന്ത്രങ്ങളും രഹസ്യമാക്കി സൂക്ഷിക്കുകയും വേണം.</p>
<p><strong><em>നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.</em></strong></p>
<h3>English Summary:</h3>
<p>According to Chanakya, valuable lessons for achieving success in life can be learned not only from people but also from animals and birds. The crow, which is often overlooked, is said to possess five important qualities that can help people succeed in life.</p>
]]></content:encoded>
				</item>
							<item>
					<title>മക്കളുടെ വിവാഹത്തിന് 25 ലക്ഷം വേണോ? പണം കണ്ടെത്താനുള്ള വഴിയിതാ</title>
					<link>https://www.malayalamtv9.com/business/childs-wedding-planning-how-to-build-a-rs-25-lakh-corpus-in-10-years-2230497.html</link>
					<pubDate>Sat, 12 Sep 2026 11:36:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/childs-wedding-planning-how-to-build-a-rs-25-lakh-corpus-in-10-years-2230497.html</guid>
					<description><![CDATA[<p>How to Build Rs 25 Lakh for a Child’s Wedding in 10 Years: മാസം നിക്ഷേപിക്കേണ്ട തുക, പ്രധാനമായും പണം എവിടെ നിക്ഷേപിക്കുന്നു, അതില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണ് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കൂടുന്നതിനനുസരിച്ച് ലക്ഷ്യത്തിലെത്താന്‍ ആവശ്യമായ പ്രതിമാസ നിക്ഷേപം കുറയ്ക്കാനും സാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Child-Wedding-Fund.jpg" class="attachment-large size-large wp-post-image" alt="Child Wedding Fund" /></figure><p>കുട്ടിയുടെ വിവാഹം പല കുടുംബങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യമാണ്. വിവാഹച്ചെലവുകള്‍ വലിയ തുകയാകാന്‍ സാധ്യതയുള്ളതിനാല്‍ അവസാന നിമിഷം വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ നേരത്തെ തന്നെ സാമ്പത്തിക ആസൂത്രണം ആരംഭിക്കുന്നത് സഹായകരമാണ്. വിവാഹത്തിനായി 25 ലക്ഷം രൂപയുടെസമ്പാദ്യം ഒരുക്കുകയാണ് ലക്ഷ്യമെങ്കില്‍, മാസം എത്ര തുക മാറ്റിവെക്കണം എന്നറിയാമോ? മാസം നിക്ഷേപിക്കേണ്ട തുക, പ്രധാനമായും പണം എവിടെ നിക്ഷേപിക്കുന്നു, അതില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണ് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കൂടുന്നതിനനുസരിച്ച് ലക്ഷ്യത്തിലെത്താന്‍ ആവശ്യമായ പ്രതിമാസ നിക്ഷേപം കുറയ്ക്കാനും സാധിക്കും.</p>
<h3>വരുമാനം ലഭിക്കാതെ പണം മാത്രം സൂക്ഷിച്ചാല്‍</h3>
<p>പണം നിക്ഷേപിച്ച് യാതൊരു വരുമാനവും ലഭിക്കുന്നില്ലെന്ന് കരുതാം. 10 വര്‍ഷം അഥവാ 120 മാസം കൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കണമെങ്കില്‍ മാസം ഏകദേശം 20,833 രൂപ മാറ്റിവെക്കേണ്ടിവരും.</p>
<p>20,833 × 120 = 24,99,960 രൂപ</p>
<p>അതായത് ഏകദേശം 25 ലക്ഷം രൂപയാകും. എന്നാല്‍ പണം നിക്ഷേപിച്ച് അതില്‍ നിന്ന് വരുമാനം നേടാന്‍ കഴിഞ്ഞാല്‍ പ്രതിമാസം മാറ്റിവെക്കേണ്ട തുക കുറയ്ക്കാന്‍ സാധിക്കും.</p>
<h3>വിവിധ വരുമാന നിരക്കുകളില്‍</h3>
<p>10 വര്‍ഷത്തേക്ക് എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ പരിഗണിക്കുന്നത്. ശരാശരി വാര്‍ഷിക വരുമാനം 8 ശതമാനമാണെന്ന് കരുതിയാല്‍, 25 ലക്ഷം രൂപയുടെ കോര്‍പ്പസ് ഉണ്ടാക്കാന്‍ മാസം ഏകദേശം 13,665 രൂപ നിക്ഷേപിക്കേണ്ടിവരും.</p>
<p>ശരാശരി വാര്‍ഷിക വരുമാനം 10 ശതമാനമാണെങ്കില്‍ പ്രതിമാസ നിക്ഷേപം ഏകദേശം 12,200 രൂപ മതിയാകും. അതേസമയം 12 ശതമാനം ശരാശരി വാര്‍ഷിക വരുമാനം ലഭിക്കുമെന്ന് കരുതിയാല്‍ മാസം ഏകദേശം 10,870 രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് 25 ലക്ഷം രൂപ ലക്ഷ്യത്തിലെത്തിക്കാനാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/short-marriage-alimony-still-possible-what-indian-law-says-about-maintenance-after-divorce-2229860.html" target="_blank" rel="noopener">വിവാഹബന്ധം ദിവസങ്ങള്‍ മാത്രം? ജീവനാംശം ലഭിക്കാന്‍ സാധ്യതയുണ്ടോ?</a></strong></p>
<h3>കണക്കുകള്‍ ഇങ്ങനെ</h3>
<p>0% വരുമാനം- മാസം ഏകദേശം 20,833 രൂപ<br />
8% വരുമാനം- മാസം ഏകദേശം 13,665 രൂപ<br />
10% വരുമാനം- മാസം ഏകദേശം 12,200 രൂപ<br />
12% വരുമാനം- മാസം ഏകദേശം 10,870 രൂപ</p>
<h3>കൂട്ടുപലിശയുടെ നേട്ടം എന്താണ്?</h3>
<p>നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് കൂട്ടുപലിശയുടെ പ്രയോജനമാണ്. ഉദാഹരണത്തിന് മാസം ഏകദേശം 12,200 രൂപ നിക്ഷേപിക്കുകയും ശരാശരി വാര്‍ഷിക വരുമാനം 10 ശതമാനമാണെന്ന് കരുതുകയും ചെയ്താല്‍ 10 വര്‍ഷം കൊണ്ട് മാതാപിതാക്കള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നിക്ഷേപിക്കുന്നത് ഏകദേശം 14.64 ലക്ഷം രൂപ മാത്രമായിരിക്കും.</p>
<p>25 ലക്ഷം രൂപയിലെത്താന്‍ ആവശ്യമായ ബാക്കി തുക നിക്ഷേപത്തില്‍ നിന്നുള്ള വളര്‍ച്ചയിലൂടെ ലഭിക്കും. ഈ കണക്കനുസരിച്ച് ഏകദേശം 10.36 ലക്ഷം രൂപ നിക്ഷേപ വളര്‍ച്ചയിലൂടെ ലഭിക്കേണ്ടിവരും. എന്നാല്‍ യഥാര്‍ത്ഥ വരുമാനം വിപണിയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.</p>
<h3>English Summary</h3>
<p>Parents can plan ahead to build a Rs 25 lakh corpus for their child’s wedding over 10 years. The monthly investment required depends on the expected return, while starting early can reduce the financial burden through compounding.</p>
]]></content:encoded>
				</item>
							<item>
					<title>സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!</title>
					<link>https://www.malayalamtv9.com/india/from-gold-plated-interiors-to-an-aerial-command-center-inside-putins-highly-secure-doomsday-plane-2230496.html</link>
					<pubDate>Sat, 12 Sep 2026 11:26:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/from-gold-plated-interiors-to-an-aerial-command-center-inside-putins-highly-secure-doomsday-plane-2230496.html</guid>
					<description><![CDATA[<p>The &#8216;Flying Kremlin&#8217;: Unveiling the Secrets of Putin&#8217;s Presidential Jet: റഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത &#8216;ഇല്യൂഷിൻ ഐ.എൽ-96-300പിയു എന്ന വിമാനമാണ് ഉപയോഗിക്കുന്നത്. ഡൂംസ്ഡേ വിമാനം എന്നും അകാരത്തെ ഈ അതിസുരക്ഷാ ഭരണകേന്ദ്രത്തെ വിശേഷിപ്പിക്കാറുണ്ട്. ഒരിക്കൽ ഇന്ധനം നിറച്ചാൽ 11,000 കിലോമീറ്റർ വരെ നിർത്താതെ പറക്കാൻ ഈ വിമാനത്തിന് സാധിക്കും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Ilyushin-IL-96-300PU.jpg" class="attachment-large size-large wp-post-image" alt="Ilyushin IL 96 300PU" /></figure><p>ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടൂക്കുന്നതിനായി ഇന്ത്യയിലെത്തിയ എറ്റവും പ്രമുഖനായ ലോക നേതാക്കളിൽ ഒരാളാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. മുന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച പുലർച്ചെയാണ് പുടിൻ ഇന്ത്യയിൽ വിമാനമിറങ്ങിയത്. ബ്രിക്സിലെ ചർച്ചകൾക്കും അന്താരാഷ്ട്ര വിഷയങ്ങൾക്കുമെല്ലാം അപ്പുറം പുടിൻ്റെ യാത്രകൾക്കായി ഉപയോഗിക്കുന്ന അതിവ സുരക്ഷാ സംവിധാനങ്ങളുള്ള പ്രത്യേക വിമാനത്തെ കുറിച്ചുള്ള കൗതുകം ആളുകളിൽ നിറയുന്നുണ്ട് “ആകാശത്തെ ക്രെംലിൻ’ എന്നാണ് ഈ വിമാനം വിശേഷിപ്പിക്കപ്പെടുന്നത്. കാരണം റഷ്യയുടെ ഭരണത്തെയും സൈനിയത്തെയും ലോകത്ത് എവിടെവച്ചും നിയന്ത്രിക്കാനാകുംവിധത്തിലുള്ള സംവിധാനങ്ങളാന് ഈ വിമാനത്തിൽ ഉള്ളത്.</p>
<p><strong>പുടിൻ്റെ “ഡൂംസ്ഡേ” വിമാനം</strong></p>
<p>റഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഇല്യൂഷിൻ ഐ.എൽ-96-300പിയു എന്ന വിമാനമാണ് ഉപയോഗിക്കുന്നത്. ഡൂംസ്ഡേ വിമാനം എന്നും അകാരത്തെ ഈ അതിസുരക്ഷാ ഭരണകേന്ദ്രത്തെ വിശേഷിപ്പിക്കാറുണ്ട്. ഒരിക്കൽ ഇന്ധനം നിറച്ചാൽ 11,000 കിലോമീറ്റർ വരെ നിർത്താതെ പറക്കാൻ ഈ വിമാനത്തിന് സാധിക്കും. അതിനാൽ ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് ഇന്ധനം നിറക്കേണ്ട ആവശ്യമില്ല. 55.35 മീറ്റർ നീളവും നാല് എഞ്ചിനുകളുമുള്ള ഈ വിമാനത്തിൻ്റെ സുരക്ഷാ ചുമതല റഷ്യയുടെ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രനാണ്.</p>
<p><strong>രണ്ട് വിമാനങ്ങൾ</strong></p>
<p>ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള നേതാക്കളിൽ ഒരാളാണ് പുടിൻ. അതിനാൽ ശത്രുക്കളെ കബളിപ്പിക്കുന്നതിനായി ഒരേ രൂപത്തിലുള്ള രണ്ട് വിമാനങ്ങളിലാണ് റഷ്യൻ പ്രസിഡൻ്റും ഔദ്യോഗിക സംഘവും യാത്ര ചെയ്യുന്നത്. ഈ രണ്ട് വിമാനങ്ങളിൽ ഏതിലാണ് പ്രസിഡൻ്റ് ഉള്ളതെന്ന് ആർക്കും കണ്ടെത്താനാകില്ല. അത്ര രഹസ്യാത്മകമായാണ് പുടിൻ്റെ യാത്രകൾ ക്രമീകരിക്കാറുള്ളത്. സുരക്ഷ ശക്തമാക്കുന്നതിനായി മിക്ക ലോക നേതാക്കളും ഈ രീതി പിന്തുടരാറുണ്ട്.</p>
<p><strong>ആകാശത്തെ മിലിറ്ററി കമാൻഡ് സെൻ്റർ</strong></p>
<p>രാജ്യത്ത് അടിയന്ത്ര സാഹചര്യങ്ങൾ ഉണ്ടായാൽ സർവ്വസജ്ജമായ മിലിറ്ററി കമാൻഡ് സെൻ്ററായി മാറാൻ ഈ വിമാനത്തിന് കഴിയും. റഷ്യൻ സൈന്യത്തെയും രഹസ്യാന്വേഷണ സേനകളെയും ലോകത്തിൻ്റെ ഏത് കോണിൽ ഇരുന്നുകൊണ്ടും സുരക്ഷിതമായി ബന്ധപ്പെടാനും നിയന്ത്രിക്കാനും കഴിയുന്ന സംവിധാനങ്ങൾ വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. റഡാർ ജാമിങ്,ഉൾപ്പടെയുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും വിമാനത്തിലുണ്ട്. ഇതോടൊപ്പം ഡയറക്ട് സാറ്റലൈറ്റ് കണക്ഷനും സംവിധാനങ്ങളിൽ ഉൾപ്പെടുന്നു.</p>
<p><strong>സ്വർണം പൂശിയ അകത്തളങ്ങൾ</strong></p>
<p>സൈനിക കമാൻഡ് സെൻ്റർ മാത്രമല്ല വിസ്മയിപ്പിക്കുന്ന അത്യാഡംബര സൗകര്യങ്ങളും വിമാനത്തിൽ റഷ്യൻ പ്രസിഡൻ്റിനായി ഒരുക്കിയിട്ടുണ്ട്. പ്രസിഡൻഷ്യൽ സ്യൂട്ട് റൂമുകൾ, ആഡംബര സംവിധാനങ്ങൾ അടങ്ങിയ കുളിമുറികൾ, പ്രസിഡൻ്റിനായി ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള അടുക്കള, ഡയനിങ് ഏരിയ, മീറ്റിങ്ങുകൾക്കായി വിശാലമായ കോൺഫറസ് റൂം എന്നിവയും വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്. സ്വർണം പുശിയ ഫിറ്റിങ്ങുകളാണ് അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ മരണപ്പണികളും ഇൻ്റീരിയറിൻ്റെ ഭാഗമാണ്. പ്രീമിയം ലെതർ ഉപയോഗിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്.</p>
<p><strong>English Summary</strong></p>
<p>Vladimir Putin arrived in India for the BRICS summit aboard his luxurious 'Doomsday plane.' Traveling with a decoy, the gold-plated aircraft functions as a highly secure flying military command centre.</p>
]]></content:encoded>
				</item>
							<item>
					<title>India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല</title>
					<link>https://www.malayalamtv9.com/sports/india-vs-brazil-football-match-squad-comparison-strengths-and-weaknesses-2230476.html</link>
					<pubDate>Sat, 12 Sep 2026 10:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/india-vs-brazil-football-match-squad-comparison-strengths-and-weaknesses-2230476.html</guid>
					<description><![CDATA[<p>India vs Brazil Football Preview : സാങ്കേതിക തികവും, അന്താരാഷ്ട്ര പരിചയസമ്പത്തും മുന്‍നിര്‍ത്തി പോകുമ്പോള്‍ ഇരുടീമുകളുടെയും സ്‌ക്വാഡുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സാങ്കേതിക തികവിലും മത്സരപരിചയത്തിലും ബ്രസീല്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/India-vs-Brazil-1.jpg" class="attachment-large size-large wp-post-image" alt="India vs Brazil" /></figure><p>ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുടീമുകളും സ്‌ക്വാഡിനെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലിനെതിരെ ശക്തമായ പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ബ്ലൂ ടൈഗേഴ്‌സ്. വിനീഷ്യസ് ജൂനിയര്‍, മാര്‍ക്വിന്യസ്, റാഫിന്യ അടക്കമുള്ള ശക്തമായ നിരയെയാണ് ബ്രസീല്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറക്കുന്നത്. സാങ്കേതിക തികവും, അന്താരാഷ്ട്ര പരിചയസമ്പത്തും മുന്‍നിര്‍ത്തി പോകുമ്പോള്‍ ഇരുടീമുകളുടെയും സ്‌ക്വാഡുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.</p>
<p>എത്ര ശക്തമായ പ്രതിരോധ നിരയെ പോലും അനായാസമായി മറികടക്കാന്‍ സാധിക്കുന്ന വിനീഷ്യസ് ജൂനിയറും, റാഫിന്യയും അടങ്ങുന്ന മികച്ച മുന്നേറ്റ നിരയാണ് ബ്രസീലിന്റെ കരുത്ത്. സാങ്കേതിക തികവിലും മത്സരപരിചയത്തിലും ബ്രസീല്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്.</p>
<h3>ഗോൾകീപ്പർമാർ</h3>
<ul>
<li>ഇന്ത്യ: ആൽബിനോ ഗോമസ്, ഗുർപ്രീത് സിങ്‌ സന്ധു, പ്രഭ്സുഖൻ സിങ്‌ ഗിൽ, സോം കുമാർ</li>
<li>ബ്രസീല്‍: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ</li>
</ul>
<h3>പ്രതിരോധ താരങ്ങൾ</h3>
<ul>
<li>ഇന്ത്യ: ആകാശ് മിശ്ര, അഭിഷേക് സിംഗ് ടെക്ചം, അൻവർ അലി, ജയ് ഗുപ്ത, ഹ്മിംഗ്തൻമാവിയ റാൾട്ടെ, റിക്കി മീതേയ് ഹൂബാം, ബിജോയ് വർഗീസ്, പ്രംവീർ</li>
<li>ബ്രസീല്‍: മാത്യുസിഞ്ഞോ, വെസ്‌ലി, മൗറോ ജൂനിയർ, മാർക്വിന്യസ്, യായീർ കുൻഹ, വിറ്റോർ റൈസ്, ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, ഗബ്രിയേൽ മഗൽഹെയ്‌സ്</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/brazil-squad-announced-for-historic-india-friendly-in-kolkata-vinicius-jr-included-2229943.html">India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?</a></strong></p>
<h3>മിഡ്‌ഫീൽഡർമാർ</h3>
<ul>
<li>ഇന്ത്യ: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, റിക്കി ഷാബോങ്‌, മുഹമ്മദ് സനൻ, മക്കാർട്ടൺ നിക്‌സൺ, ലാലെങ്‌മാവിയ റാൾട്ടെ, സഹല്‍ അബ്ദുല്‍ സമദ്, ഫാറൂഖ് ചൗധരി</li>
<li>ബ്രസീല്‍: ഗബ്രിയേൽ ബോണ്ടെമ്പോ, ഡഗ്ലസ് ലൂയിസ്, ഡാനിലോ, ആന്ദ്രേ സന്റോസ്, ബ്രെനോ, ബ്രൂണോ ഗുയിമാറെസ്</li>
</ul>
<h3>മുന്നേറ്റ താരങ്ങൾ</h3>
<ul>
<li>ഇന്ത്യ: എഡ്മണ്ട് ലാൽറിൻഡിക, മൻവീർ സിങ്‌, റഹീം അലി, ഇർഫാൻ യാദ്വാദ്, വിക്രം പർതാപ് സിങ്‌, റഹീം അലി</li>
<li>ബ്രസീല്‍: എസ്തേവാവോ, ജോവോ പെഡ്രോ, റാഫിന്യ, എൻഡ്രിക്, റയാൻ, സാമുവൽ ലിനോ, പെഡ്രോ, വിനീഷ്യസ് ജൂനിയർ</li>
</ul>
<p>ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നത്. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് സെപ്തംബര്‍ 25-ന് ഇന്ത്യ പനാമയെയും, ഒക്ടോബര്‍ ആറിന് യുറുഗ്വെയയും നേരിടും.</p>
<h3>English Summary</h3>
<p>India will face Brazil in a friendly football match on October 3 at Kolkata's Salt Lake Stadium. This historic clash marks the very first time the two nations are meeting on the pitch. Brazil features a star-studded squad, including Vinicius Junior, Raphinha, and Marquinhos. Prior to this match, India will play Panama on September 25 and Uruguay on October 6.</p>
]]></content:encoded>
				</item>
							<item>
					<title>Railway line: തിരുവനന്തപുരം &#8211; നെയ്യാറ്റിൻകര രണ്ടാം റെയിൽപാത മാർച്ചിൽ, വെല്ലുവിളി എന്ത്?</title>
					<link>https://www.malayalamtv9.com/kerala/thiruvananthapuram-neyyattinkara-second-railway-line-to-be-completed-by-march-2027-2230469.html</link>
					<pubDate>Sat, 12 Sep 2026 10:11:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/thiruvananthapuram-neyyattinkara-second-railway-line-to-be-completed-by-march-2027-2230469.html</guid>
					<description><![CDATA[<p>Thiruvananthapuram-Neyyattinkara Second Railway Line: നേമം മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭാഗത്ത് ബാലരാമപുരത്തെ പുതിയ തുരങ്കത്തിന്റെ പണി ഡിസംബറിനുള്ളിൽ തീർക്കാനാണ് ശ്രമിക്കുന്നത്. ഇത് പൂർത്തിയായാൽ അടുത്ത വർഷം മാർച്ചിൽ നെയ്യാറ്റിൻകര വരെ രണ്ടാം പാത യാഥാർത്ഥ്യമാകും. വലിയശാലയിൽ ശുദ്ധജല പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കാനുമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/railway-line.jpg" class="attachment-large size-large wp-post-image" alt="Railway Line" /></figure><p><strong>തിരുവനന്തപുരം:</strong> തിരുവനന്തപുരം - നെയ്യാറ്റിൻകര രണ്ടാം റെയിൽ പാത 2027 മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ. മേൽപാല നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കിയാൽ പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ പതിനെട്ട് കിലോമീറ്റർ ദൂരമുള്ള പാതയുടെ പണി പൂർത്തിയായേക്കുമെന്ന് <em>മനോരമ</em> റിപ്പോർട്ട് ചെയ്തു. വലിയശാല, എസ്റ്റേറ്റ് റോഡ്, കണ്ണേറ്റുമുക്ക്, കുഞ്ചാലുമൂട് റെയിൽവേ മേൽപാലങ്ങളുടെ നിർമാണമാണ് ഇനി തീരാനുള്ളത്,</p>
<p>അതേസമയം, വലിയശാലയിൽ ശുദ്ധജല പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കാനുമുണ്ട്. ജല അതോറിറ്റിയും റെയിൽവേയും തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൈപ്പ്ലൈൻ മാറ്റുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അതുപോലെ, തിരുവനന്തപുരം - നേമം രണ്ടാം പാതയിൽ കിള്ളിയാറിന് കുറുകെ ഗർഡർ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.</p>
<p>നേമം മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭാഗത്ത് ബാലരാമപുരത്തെ പുതിയ തുരങ്കത്തിന്റെ പണി ഡിസംബറിനുള്ളിൽ തീർക്കാനാണ് ശ്രമിക്കുന്നത്. ഇത് പൂർത്തിയായാൽ അടുത്ത വർഷം മാർച്ചിൽ നെയ്യാറ്റിൻകര വരെ രണ്ടാം പാത യാഥാർത്ഥ്യമാകും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-ration-kerosene-quota-and-price-to-remain-unchanged-for-next-quarter-2230450.html">റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം ; അളവും വിലയും എങ്ങനെ?</a></strong></p>
<h3>തടസ്സമായത് എന്ത്?</h3>
<p>പാറ ഉൽപന്നങ്ങളുടെ ക്ഷാമം പാത നിർമാണത്തെ വലിയ തോതിൽ ബാധിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. നേമം റെയിൽവേ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ടെങ്കിലും നേമം മുതൽ തിരുവനന്തപുരം വരെ പാത നിർമാണം ആരംഭിച്ചിട്ടില്ല.</p>
<h3>ഈ റൂട്ടുകളിൽ വരും ദിവസങ്ങളിൽ ട്രെയിൻ വഴിതിരിച്ചുവിടും</h3>
<p>കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിൻ സർവീസുകൾ വരും ദിവസങ്ങളിൽ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതാണ്. ഈ മാസം 24ന് പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. 25ലെ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.</p>
<p>എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നേ ദിവസം ഈ ട്രെയിനിന് സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ് ഉണ്ടാവുക. 25ന് ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയാകും സർവീസ് നടത്തുക. എറണാകുളം ജംക്‌ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് അന്നേ ദിവസം സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.</p>
<h3>English Summary:</h3>
<p>Thiruvananthapuram–Neyyattinkara second railway line is expected to be completed by March 2027. The 18-kilometre-long project is likely to meet this target if the existing hurdles related to the construction of railway overbridges are cleared.</p>
]]></content:encoded>
				</item>
							<item>
					<title>പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം</title>
					<link>https://www.malayalamtv9.com/world/ras-al-khaimah-bans-barbecuing-and-charcoal-burning-at-flamingo-beach-2230473.html</link>
					<pubDate>Sat, 12 Sep 2026 09:34:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/ras-al-khaimah-bans-barbecuing-and-charcoal-burning-at-flamingo-beach-2230473.html</guid>
					<description><![CDATA[<p>No More Barbecues at Flamingo Beach: RAK Announces New Safety Rules: യു.എ.ഇയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പടെ കുടുംബങ്ങളും സുഹൃത്തുക്കളും ബീച്ചുകളിൽ ഒത്തുകൂടുന്നത് പതിവാണ്. ഇത്തരം കൂടിച്ചേരലുകളുടെ ഒരു പ്രധാന ആകർഷണം തന്നെ ബാർബീക്യു ആയിരുന്നു. എന്നാൽ കനൽ ഉപയോഗിച്ചുള്ള പാചകത്തിന് ശേഷം ഉപേക്ഷിക്കുന്ന ചൂടുള്ള കരിയും മറ്റു മാലിന്യങ്ങളും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുകയാണ്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/09/Beach.jpg" class="attachment-large size-large wp-post-image" alt="Beach" /></figure><p>റാസൽഖൈമ: റാസൽഖൈമയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലെമിംഗോ ബീച്ചിൽ ചാർകോൾ കത്തിക്കുന്നതിനും ബാർബീക്യു ചെയ്യുന്നതിനും അധികൃതർ കർശന വിലക്കേർപ്പെടുത്തി. ബീച്ചിൻ്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി. 2026 സെപ്റ്റംബർ 10 മുതൽ തന്നെ ഈ നിരോധനം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.</p>
<p>യു.എ.ഇയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പടെ കുടുംബങ്ങളും സുഹൃത്തുക്കളും ബീച്ചുകളിൽ ഒത്തുകൂടുന്നത് പതിവാണ്. ഇത്തരം കൂടിച്ചേരലുകളുടെ ഒരു പ്രധാന ആകർഷണം തന്നെ ബാർബീക്യു ആയിരുന്നു. എന്നാൽ കനൽ ഉപയോഗിച്ചുള്ള പാചകത്തിന് ശേഷം ഉപേക്ഷിക്കുന്ന ചൂടുള്ള കരിയും മറ്റു മാലിന്യങ്ങളും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുകയാണ്. ബീച്ചുകളിലൂടെ നഗ്നപാദരായി നടക്കുന്നവർക്ക് ചൂടുള്ള ചാർകോൾ തട്ടി പൊള്ളലേൽക്കുന്നത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് അധികൃതർ ചുണ്ടിക്കാട്ടുന്നു.</p>
<p>ബീച്ചുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് റാസൽഖൈമയിലെ പുതിയ നിയന്ത്രണം. ഈ വർഷം ആദ്യം റാസൽഖൈമ പൊലീസ് എമിറേറ്റിലുടനീലം പ്രത്യേക സുരക്ഷാ ക്യാംപെയിൻ നടത്തിയിരുന്നു. ഷാം അൽ റാസ്, അൽ മൈരിദ് തുടങ്ങിയ ബീച്ചുകളിൽ വൈകുന്നേരങ്ങളിൽ പൊലീസ് സംഘം സന്ദർശനം നടത്തി ജനങ്ങൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകിയിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/abu-dhabi-reduces-speed-limit-on-e311-highway-to-100kmph-2230461.html">അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ</a></strong></p>
<p>ബീച്ചുകളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധികണമെന്നും അപകട സാധ്യതയുള്ള ആഴമുള്ള ഭാഗങ്ങക്കിലേക്ക് പോകാൻ അനുവദിക്കരുത് എന്നും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ അപകടങ്ങൾ ഒഴിവാക്കാൻ ബീച്ചുകളിലെ ലൈഫ് ഗാർഡുമാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിനും എല്ലാവർടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ പുതിയ നിയന്ത്രണങ്ങളോട് പുർണമായും സഹകരിക്കണമെന്ന് റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെൻ്റ് അഭ്യർത്ഥിച്ചു.</p>
<p>യു.എ.ഇയിലെ മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. അൽ ഐനിലെ പ്രശസ്തമായ ജബൽ ഹഫീത്തിൻ്റെ പാർക്കിംഗ് ഏരിയകളിൽ ഉൾപ്പടെ ബാർബിക്യു ചെയ്യുന്നതിന് കർശന വിലക്കാണുള്ളത്. നിയമലംഘനം നടത്തിയാൽ കനത്ത പിഴ തന്നെ ഈടാക്കും. നിർദ്ദേശങ്ങളും മുന്നറിപ്പ് ബോർഡുകളും അവഗണിച്ചാൽ ആദ്യത്തെ തവണ 1000 ദിർഹമാണ് പിഴ ഈടാക്കുക. കുറ്റം ആവർത്തിച്ചാൽ ഇത് 2000 ദിർഹമായി ഉയരും. വീണ്ടും ഇതേ നിയമലംഘനം നടത്തിയാൽ പിഴ 4000 ദിർഹമായി മാറും.</p>
<p><strong>English Summary</strong></p>
<p>Ras Al Khaimah has banned charcoal burning and barbecuing at Flamingo Beach effective September 10 to preserve the environment and public safety. Violators of similar UAE laws face heavy fines.</p>
]]></content:encoded>
				</item>
					</channel>
	</rss>
	