<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Latest Malayalam News: Latest Malayalam News Online, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഇന്നത്തെ മലയാളം വാർത്തകൾ, മലയാളം പത്രം, ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ </title>
				<atom:link href="https://www.malayalamtv9.com/feedapi/latest-news" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/latest-news</link>
		 
			<description>Latest Malayalam News, ഏറ്റവും പുതിയ മലയാളം വാർത്തകൾ, latest Malayalam news online, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ, breaking news in Malayalam, Kerala news live updates on TV9 Malayalam. </description>
				<lastBuildDate>Sun, 14 Jun 2026 22:04:19 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Latest Malayalam News: Latest Malayalam News Online, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഇന്നത്തെ മലയാളം വാർത്തകൾ, മലയാളം പത്രം, ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ </title>
				<link>https://www.malayalamtv9.com/latest-news</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Somvati Amavasya: നാളെ നാലു രാശികളുടെ വിധി മാറുന്നു! തിങ്കളാഴ്ച അമാവാസി കൊണ്ടുവരും നേട്ടങ്ങൾ</title>
					<link>https://www.malayalamtv9.com/photo-gallery/somvati-amavasya-the-fate-of-the-four-zodiac-signs-will-change-tomorrow-june-15-mondays-amavasya-will-bring-benefits-for-these-zodiac-signs-2210241.html</link>
					<pubDate>Sun, 14 Jun 2026 22:03:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/photo-gallery/somvati-amavasya-the-fate-of-the-four-zodiac-signs-will-change-tomorrow-june-15-mondays-amavasya-will-bring-benefits-for-these-zodiac-signs-2210241.html</guid>
					<description><![CDATA[<p>Somvati Amavasya Lucky Zodiac Signs:സൂര്യന്റെ ഈ<br />
 സംക്രമണം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. മേടം രാശിക്കാർക്ക് നാളെ വളരെ ശുഭകരമായ ദിവസമായിരിക്കും. വിചാരിച്ച കാര്യങ്ങൾ ഒക്കെ നേടാൻ സാധിക്കും.ജോലിയിൽ പുരോഗതി ഉണ്ടാകും, പ്രണയബന്ധങ്ങൾ കൂടുതൽ യോജിപ്പുള്ളതായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും&#8230;&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Somvati-Amavasya.jpg" class="attachment-large size-large wp-post-image" alt="Somvati Amavasya" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2210241 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Somvati-Amavasya.jpg" class="attachment-thumbnail size-thumbnail" alt="Somvati Amavasya" aria-describedby="gallery-1-2210245" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Somvati-Amavasya.jpg 150w, https://images.malayalamtv9.com/uploads/2026/06/Somvati-Amavasya.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210245'>
				 ​ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നാളെ വൃശ്ചികം രാശി വിട്ട് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. സൂര്യന്റെ ഈ 
 സംക്രമണം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Medam-23.jpg" class="attachment-thumbnail size-thumbnail" alt="Medam (23)" aria-describedby="gallery-1-2210244" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Medam-23.jpg 150w, https://images.malayalamtv9.com/uploads/2026/06/Medam-23.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210244'>
				മേടം : മേടം രാശിക്കാർക്ക് നാളെ വളരെ ശുഭകരമായ ദിവസമായിരിക്കും. വിചാരിച്ച കാര്യങ്ങൾ ഒക്കെ നേടാൻ സാധിക്കും.ജോലിയിൽ പുരോഗതി ഉണ്ടാകും, പ്രണയബന്ധങ്ങൾ കൂടുതൽ യോജിപ്പുള്ളതായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/chingam-26.jpg" class="attachment-thumbnail size-thumbnail" alt="Chingam (26)" aria-describedby="gallery-1-2210246" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/chingam-26.jpg 150w, https://images.malayalamtv9.com/uploads/2026/06/chingam-26.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210246'>
				ചിങ്ങം: ചിങ്ങം രാശിക്കാർക്കും നാളത്തെ ദിവസം വളരെ അനുയോജ്യമായിരിക്കും. വിചാരിച്ച കാര്യങ്ങളൊക്കെ ചെയ്ത് തീർക്കാൻ സാധിക്കും.ശത്രുക്കളുടെ മേൽ വിജയം ലഭിക്കും. പുതിയ ബന്ധങ്ങൾ നേട്ടങ്ങൾ കൊണ്ടുവരും. ആരോഗ്യവും സന്തോഷവും കൈവരിക്കും.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Makaram-9.jpg" class="attachment-thumbnail size-thumbnail" alt="Makaram (9)" aria-describedby="gallery-1-2210243" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Makaram-9.jpg 150w, https://images.malayalamtv9.com/uploads/2026/06/Makaram-9.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210243'>
				കന്നി: കന്നി രാശിക്കാർക്കും നാളത്തെ ദിവസം ശുഭകരമായിരിക്കും. നിങ്ങളുടെ ബുദ്ധിശക്തി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സർക്കാർ ജോലി നേട്ടങ്ങൾ കൊണ്ടുവരും. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Kanni-14.jpg" class="attachment-thumbnail size-thumbnail" alt="Kanni (14)" aria-describedby="gallery-1-2210242" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kanni-14.jpg 150w, https://images.malayalamtv9.com/uploads/2026/06/Kanni-14.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210242'>
				 മകരം: മകരം രാശിക്കാർക്കും ഈ കാലയളവിൽ ശുഭകരമായിരിക്കും.പുതിയ പദ്ധതികളിൽ കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ ബുദ്ധിശക്തി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സർക്കാർ ജോലിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Salary Management: മാസം 20,000 രൂപയാണോ ശമ്പളം? ചെലവെല്ലാം കഴിഞ്ഞ് പണം ലാഭിക്കാൻ ഈ റൂൾ നോക്കൂ&#8230;</title>
					<link>https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-20000-salary-in-india-know-these-smart-expense-and-savings-guide-2210230.html</link>
					<pubDate>Sun, 14 Jun 2026 21:51:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-20000-salary-in-india-know-these-smart-expense-and-savings-guide-2210230.html</guid>
					<description><![CDATA[<p>Monthly Budget Plan for Rs 20,000 Salary: കൃത്യമായ സാമ്പത്തിക ആസൂത്രണവും ബജറ്റും ഉണ്ടെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മാസം തോറും മികച്ചൊരു തുക സമ്പാദിക്കാൻ സാധിക്കും. 50-30-20 റൂളാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്.  അതുപോലെ, പണം ലാഭിക്കാൻ ചില ടിപ്സുകൾ കൂടി പിന്തുടരേണ്ടതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Salary-Management-2.jpg" class="attachment-large size-large wp-post-image" alt="Salary Management (2)" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2210230 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management.jpg" class="attachment-thumbnail size-thumbnail" alt="Salary Management" aria-describedby="gallery-2-2210237" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210237'>
				പ്രതിമാസം 20,000 രൂപ മാത്രം ശമ്പളമുള്ളവർക്ക് ഇതിൽ നിന്ന് പണം മിച്ചം പിടിക്കാം എന്നത് വലിയ വെല്ലുവിളിയാണ്. വാടക, ഭക്ഷണം, യാത്ര, മറ്റ് കുടുംബ ആവശ്യങ്ങൾ എന്നിവയെല്ലാം ഈ തുകയ്ക്കുള്ളിൽ ഒതുക്കുക എന്നത് അൽപം പ്രയാസമാണ്. എന്നാൽ കൃത്യമായ സാമ്പത്തിക ആസൂത്രണവും ബജറ്റും ഉണ്ടെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മാസം തോറും മികച്ചൊരു തുക സമ്പാദിക്കാൻ സാധിക്കും. (Image Credit source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-5.jpg" class="attachment-thumbnail size-thumbnail" alt="Salary Management (5)" aria-describedby="gallery-2-2210232" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-5.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210232'>
				50-30-20 റൂളാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. അതായത് വരുമാനത്തിന്റെ 50% അത്യാവശ്യ കാര്യങ്ങൾക്കും, 30% വ്യക്തിഗത താല്പര്യങ്ങൾക്കും, 20% സമ്പാദ്യത്തിലേക്കും മാറ്റിവെക്കുക. എന്നാൽ, 20,000 രൂപ ശമ്പളമുള്ളവർക്ക് 60% അത്യാവശ്യങ്ങൾക്ക് 20% വ്യക്തിഗത താല്പര്യങ്ങൾ, 20% സമ്പാദ്യം എന്ന രീതിയിലേക്ക് മാറ്റി പ്രയോഗിക്കാവുന്നതാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-4.jpg" class="attachment-thumbnail size-thumbnail" alt="Salary Management (4)" aria-describedby="gallery-2-2210233" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210233'>
				അതുപോലെ, പണം ലാഭിക്കാൻ ചില ടിപ്സുകൾ കൂടി പിന്തുടരേണ്ടതാണ്. ദിവസേനയുള്ള ചെലവുകൾ ട്രാക്ക് ചെയ്യാൻ മറക്കരുത്. ചെലവുകൾ കൃത്യമായി നിരീക്ഷിക്കാൻ യുപിഐ എക്സ്പെൻസ് ട്രാക്കർ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കാം. ഇതിലൂടെ വലിയ തുക ലാഭിക്കാം.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-3.jpg" class="attachment-thumbnail size-thumbnail" alt="Salary Management (3)" aria-describedby="gallery-2-2210234" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210234'>
				പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നത് പോലെ, ഇഎംഐ പർച്ചേസുകളും ഒഴിവാക്കേണ്ടതാണ്. വരുമാനം കുറവായിരിക്കുമ്പോൾ ക്രെഡിറ്റ് കാർഡുകൾ വഴിയോ ആപ്പുകൾ വഴിയോ ഉള്ള ഇഎംഐ കെണികളിൽ വീഴാതിരിക്കുക എന്നതാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-1.jpg" class="attachment-thumbnail size-thumbnail" alt="Salary Management (1)" aria-describedby="gallery-2-2210236" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210236'>
				പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നതും പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. യാത്രകൾക്കായി മെട്രോയോ ബസ്സുകളെയോ ആശ്രയിക്കുന്നത് വഴി പെട്രോൾ ചെലവോ ടാക്സി ചെലവോ ഗണ്യമായി കുറയ്ക്കാവുന്നതാണ്. ചെറിയ ശമ്പളമാണെങ്കിലും ശരിയായ ആസൂത്രണവും അച്ചടക്കവുമുണ്ടെങ്കിൽ കട ബാധ്യതകളില്ലാതെ സുഖകരമായി ജീവിക്കാൻ സാധിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?</title>
					<link>https://www.malayalamtv9.com/sports/germany-vs-curacao-fifa-world-cup-2026-match-preview-in-malayalam-tactical-analysis-strengths-and-weaknesses-2210215.html</link>
					<pubDate>Sun, 14 Jun 2026 21:30:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/germany-vs-curacao-fifa-world-cup-2026-match-preview-in-malayalam-tactical-analysis-strengths-and-weaknesses-2210215.html</guid>
					<description><![CDATA[<p>Germany vs Curacao 2026 World Cup Preview: കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. എന്നാല്‍ ആലപ്പുഴയെക്കാളും ചെറിയൊരു രാജ്യം ഇന്ന് ഫിഫ ലോകകപ്പിലെ കന്നി പോരാട്ടത്തിന് ഇറങ്ങുകയാണ്; ക്യുറസാവോ! ജര്‍മ്മനിയ്‌ക്കെതിരെയാണ് ക്യുറസാവോയുടെ കന്നി പരീക്ഷണം. രാത്രി 10:30-നാണ് മത്സരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Curacao-Football.jpg" class="attachment-large size-large wp-post-image" alt="Curacao Football" /></figure><p>കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. എന്നാല്‍ ആ ആലപ്പുഴയെക്കാളും ചെറിയൊരു രാജ്യം ഇന്ന് ഫിഫ ലോകകപ്പിലെ കന്നി പോരാട്ടത്തിന് ഇറങ്ങുകയാണ്; ക്യുറസാവോ! മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയ്‌ക്കെതിരെയാണ് ക്യുറസാവോയുടെ കന്നി പരീക്ഷണം. ഇന്ത്യൻ സമയം രാത്രി 10:30-നാണ് മത്സരം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ടി വന്ന നാണക്കേട് മാറ്റാനാണ് ജര്‍മ്മനി എത്തുന്നത്. ജൂലിയൻ നാഗെൽസ്മാന്റെ കീഴിൽ സമീപകാലത്ത് മികച്ച പ്രകടനമാണ്‌ ‘ഡൈ മാൻഷാഫ്റ്റ്’ പുറത്തെടുക്കുന്നത്. ക്യുറസാവോയ്‌ക്കെതിരെ ആധികാരിക ജയമാണ് ജര്‍മ്മന്‍ പടയുടെ ലക്ഷ്യം.</p>
<p>എതിരാളികള്‍ അതിശക്തരെങ്കിലും ക്യൂറസാവോയെ കുറച്ചുകാണാനാകില്ല. പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ തന്ത്രങ്ങളാണ് ക്യുറസാവോയുടെ കരുത്ത്. ഡച്ച് ഫുട്ബോൾ അക്കാദമികളിലൂടെ വളർന്നുവന്ന സാങ്കേതിക തികവുള്ള താരങ്ങളും ക്യുറസാവോയുടെ പ്രതീക്ഷകളാണ്.</p>
<p>താഹിത് ചോങ്, ജുനിഞ്ഞോ ബാക്കുന എന്നിവരുടെ കൗണ്ടര്‍ അറ്റാക്കിലെ വൈദഗ്ധ്യം ക്യുറസാവോയെ അപകടകാരികളാക്കുന്നു. പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ചുള്ള പരിചയക്കുറവാണ് ക്യുറസാവോയെ അലട്ടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്ത ടീമാണ് ക്യുറസാവോ. ജര്‍മ്മനിക്കെതിരെ സമനിലയെങ്കിലും പിടിച്ചുവാങ്ങാനായാല്‍ തന്നെ അത്‌ വലിയ നേട്ടമാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-schedule-june-14-ist-brazil-and-germany-headline-5-match-slate-as-kerala-born-tahsin-jamshid-likely-play-for-qatar-2209963.html">FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌</a></strong></p>
<p>ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ്, കൈ ഹാവെര്‍ട്‌സ്‌ തുടങ്ങിയ താരങ്ങളാണ് ജര്‍മ്മനിയുടെ കരുത്ത്. ഗോള്‍കീപ്പര്‍ മാനുവല്‍ നോയറിന്റെ പ്രകടനവും നിര്‍ണായകമാകും. പ്രതിരോധ നിരയിലെ ചില പാളിച്ചകളാണ് ജര്‍മ്മനിയുടെ തലവേദന.</p>
<h3>ചെറിയ രാജ്യം, വലിയ അത്ഭുതം</h3>
<p>ഇന്ത്യ എന്ന് ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുമെന്നറിയില്ല. കേരളത്തിലെ ഒരു ജില്ലയുടെ അത്രയും പോലും വലിപ്പമില്ലാത്ത ക്യുറസാവോ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുന്നത് അതിശയത്തോടെയല്ലാതെ കാണാനുമാകില്ല. ചെറിയ ഈ രാജ്യം ലോകകപ്പിന് യോഗ്യത നേടിയത് വലിയൊരു അത്ഭുതമാണ്. ഏകദേശം ഒന്നര ലക്ഷമാണ് ക്യുറസാവോയിലെ ജനസംഖ്യ.</p>
<p>കരീബിയൻ കടലിന്റെ തെക്കുഭാഗത്ത് (പ്രത്യേകിച്ച് ഡച്ച് കരീബിയൻ മേഖലയിൽ), വെനിസ്വേലയ്ക്ക് ഏകദേശം 65 കിലോമീറ്റർ (40 മൈൽ) വടക്കായും അരൂബയ്ക്ക് 80 കിലോമീറ്റർ (50 മൈൽ) തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമാണ് ക്യുറസാവോ. 2023-ലെ സെൻസസ് പ്രകാരം കുറകാവോയിലെ ജനസംഖ്യ 155,826 ആണ്. 444 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം വില്ലെംസ്റ്റാഡ് ആണ്.</p>
<p>'ക്യുറസാവോ' എന്ന പേര് ഇവിടുത്തെ തദ്ദേശീയരായ ജനവിഭാഗങ്ങൾ സ്വയം വിളിച്ചിരുന്ന പേരിൽ നിന്നാകാം ഉണ്ടായത്. ഇവിടുത്തെ നിവാസികളെ 'ഇൻഡിയോസ് ഇവിടുത്തെ' എന്ന് വിശേഷിപ്പിക്കുന്ന ആദ്യകാല സ്പാനിഷ് രേഖകൾ ഈ വാദത്തെ പിന്തുണയ്ക്കുന്നു.</p>
<p>ഡച്ച് ആണ് ഔദ്യോഗിക ഭാഷയെങ്കിലും, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളും ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 1914-ൽ മരക്കൈബോ ബേസിനിൽ എണ്ണ നിക്ഷേപം കണ്ടെത്തിയത് കുറകാവോയെ ഒരു പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രമാക്കി മാറ്റുകയും, അതിന്റെ സാമ്പത്തിക രംഗത്തെ പൂർണ്ണമായി മാറ്റിമറിക്കുകയും ചെയ്തു.</p>
<h3>English Summary</h3>
<p>Germany faces Curacao in a historic 2026 FIFA World Cup clash. The European giants are strong favorites against the debutant nation. However, undefeated Curacao relies on counter-attacks to cause an upset. Notably, the tiny Caribbean island is smaller than Alappuzha district.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: അടിസ്ഥാന ശമ്പളം 52,600 രൂപ! ശമ്പള കമ്മിഷന് മുന്നിൽ റെയിൽവേ ജീവനക്കാർ</title>
					<link>https://www.malayalamtv9.com/business/8th-pay-commission-update-railway-employees-submitted-proposal-to-raise-minimum-salary-to-rs-52600-2210222.html</link>
					<pubDate>Sun, 14 Jun 2026 21:12:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-update-railway-employees-submitted-proposal-to-raise-minimum-salary-to-rs-52600-2210222.html</guid>
					<description><![CDATA[<p>8th Pay Commission Update: അടിസ്ഥാന ശമ്പളം, ഡിഎ, പെൻഷൻ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, റെയിൽവേ ജീവനക്കാർ അടിസ്ഥാന ശമ്പളം സംബന്ധിച്ച് ഉന്നയിച്ച ആവശ്യമാണ് ചർച്ചയായിരിക്കുന്നത്. ജീവനക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Pay-commission-24.jpg" class="attachment-large size-large wp-post-image" alt="Pay Commission (24)" /></figure><p>എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാലതാമസം നീളുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട്പോവുന്നുണ്ട്. അടിസ്ഥാന ശമ്പളം, ഡിഎ, പെൻഷൻ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, റെയിൽവേ ജീവനക്കാർ അടിസ്ഥാന ശമ്പളം സംബന്ധിച്ച് ഉന്നയിച്ച ആവശ്യമാണ് ചർച്ചയായിരിക്കുന്നത്. ജീവനക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം.....</p>
<h3>റെയിൽവേ ജീവനക്കാരുടെ ആവശ്യം</h3>
<p>ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (ഐആർടിഎസ്എ), റെയിൽവേ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി (ആർഎസ്സിഡബ്ല്യുഎസ്) എന്നിവയുൾപ്പെടെയുള്ള പ്രധാന ജീവനക്കാരുടെ ഗ്രൂപ്പുകൾ വിശദമായ നിർദ്ദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം എട്ടാം ശമ്പള കമ്മീഷൻ യോഗ്യരായ പങ്കാളികളിൽ നിന്ന് മെമ്മോറാണ്ടം ക്ഷണിച്ചതിന് പിന്നാലെയാണ് ആവശ്യം ഉന്നയിച്ചത്.</p>
<p>ശമ്പളപരിഷ്കരണത്തിൽ, ഇന്ത്യൻ റെയിൽവേയിലെ നിരവധി ജീവനക്കാരെയും പെൻഷൻകാരെയും നിർദ്ദേശങ്ങൾ പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ, റെയിൽവേ പ്രതിനിധീകരിച്ച് ഐആർടിഎസ്എ, ആർഎസ്സിഡബ്ല്യുഎസ് എന്നീ രണ്ട് ഗ്രൂപ്പുകളാണുള്ളത്. ശമ്പള ഘടനയിൽ അഴിച്ചുപണി, വാർഷിക ഇൻക്രിമെന്റ്, ജീവനക്കാർക്കായുള്ള അലവൻസുകൾ എന്നിവയിൽ ഇവർ തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-delayed-da-hike-expected-soon-for-central-government-employees-2209685.html">ശമ്പള പരിഷ്കരണം വൈകിയാലും ജീവനക്കാർക്ക് ആശ്വാസം; ഡിഎ വർദ്ധനവ് ഉടൻ</a></strong></p>
<p>നിലവിലെ സാമ്പത്തിക ചെലവുകളെ അടിസ്ഥാനമാക്കി, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 52,600 രൂപയായി പരിഷ്‌കരിക്കണമെന്നാണ് ഐആർടിഎസ്എ ആവശ്യപ്പെടുന്നത്. ആർഎസ്ഡബ്ല്യൂഎസ് ശമ്പളം എത്രയാക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ 2026 ജനുവരി 1ലെ വില സൂചികയെ അടിസ്ഥാനമാക്കി കണക്കാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.</p>
<h3>ഫിറ്റ്മെന്റ് ഫാക്ടറും മറ്റ് ആവശ്യങ്ങളും</h3>
<p>ശമ്പള വർധനവ് പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ മാത്രമുള്ളതാകരുത്, യഥാർത്ഥ  വരുമാന വളർച്ച ഉറപ്പാക്കണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ഫിറ്റ്മെന്റ് ഫാക്ടറിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ലെവൽ 1 തസ്തികകൾക്ക് 2.92 ഫിറ്റ്മെന്റ് ഫാക്ടറും, ലെവൽ 6, 7, 8 തസ്തികകൾക്ക് 3.50-ഉം, ഇടത്തരം തസ്തികകളായ ലെവൽ 9 മുതൽ 12 വരെയുള്ളവയ്ക്ക് 3.80 എന്നിങ്ങനെയാണ് ആവശ്യം.</p>
<p>ജൂനിയർ എഞ്ചിനീയർമാർ, സീനിയർ സെക്ഷൻ എഞ്ചിനീയർമാർ എന്നിവരുടെ ജോലിയിലെ ഉത്തരവാദിത്തങ്ങളും അപകടസാധ്യതകളും കണക്കിലെടുത്ത് അവരുടെ പേ ലെവലുകൾ ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ജൂനിയർ എഞ്ചിനീയർമാർക്കായി ലെവൽ 7-ൽ ആരംഭിക്കുന്ന 5-ഗ്രേഡ് ശമ്പള ഘടന നടപ്പിലാക്കണമെന്നും, സീനിയർ സെക്ഷൻ എഞ്ചിനീയർമാർക്ക് ഗ്രൂപ്പ്-ബി ഗസറ്റഡ് പദവി നൽകണമെന്നും ഐആർടിഎസ്എ-യും പ്രൊമോഷനുകൾ കൂടുതൽ സുഗമമാക്കുന്ന രീതിയിൽ ശമ്പള ലെവലുകൾ പുന:ക്രമീകരിക്കണമെന്ന് ആർഎസ്സിഡബ്ല്യുഎസ്-ഉം ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് നിരക്ക് 5 ശതമാനമായി ഉയർത്തണം എന്നതാണ് മറ്റൊരു ആവശ്യം. പ്രത്യേക അഡീഷണൽ ഇൻക്രിമെന്റുകൾ നൽകാനുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. കൂടാതെ, ടെക്നിക്കൽ സൂപ്പർവൈസർക്ക് നൈറ്റ് ഡ്യൂട്ടി അലവൻസ്, ഓവർടൈം അലവൻസ്, പ്രൊഡക്ഷൻ കൺട്രോൾ ഓർഗനൈസേഷൻ അലവൻസ് എന്നിവ നൽകണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്.</p>
<h3>English Summary:</h3>
<p>Employee and pensioner organisations associated with Indian Railways have submitted a series of demands to the 8th Pay Commission, seeking substantial revisions in salaries, pensions, allowances and annual increments. The Indian Railways Technical Supervisors’ Association has proposed raising the minimum basic pay to Rs. 52,600.</p>
]]></content:encoded>
				</item>
							<item>
					<title>Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?</title>
					<link>https://www.malayalamtv9.com/entertainment/renu-sudhi-criticized-after-diagnosed-breast-cancer-social-media-says-if-it-is-in-the-third-stage-she-not-look-healthy-like-this-2210224.html</link>
					<pubDate>Sun, 14 Jun 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/renu-sudhi-criticized-after-diagnosed-breast-cancer-social-media-says-if-it-is-in-the-third-stage-she-not-look-healthy-like-this-2210224.html</guid>
					<description><![CDATA[<p>Renu Sudhi diagnosed breast cancer:ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ കണ്ടെത്തിയത് 15 വയസ്സിലാണ്. എന്നാൽ അന്ന് അത് അത്ര കാര്യമാക്കി എടുത്തില്ല. അന്ന് തന്നെ ഡോക്ടർ അത് ട്രീറ്റ് ചെയ്ത് എടുക്കണം എന്ന് പറഞ്ഞിരുന്നു. പക്ഷേ അന്ന് തനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞതിന്റെ വേദന കാരണം പേടി ആയതുകൊണ്ട് വീട്ടിൽ ആരോടും ഒന്നും പറയാൻ പോയില്ല&#8230;&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Renu-Sudhi-6.jpg" class="attachment-large size-large wp-post-image" alt="Renu Sudhi" /></figure><p>ഏറെ ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ താരമാണ് അന്തരിച്ച കലാകാരനായ സുധിയുടെ ഭാര്യ രേണു സുധി. കഴിഞ്ഞ ദിവസമാണ് അവർക്ക് ക്യാൻസർ ആണെന്ന് വാർത്ത പുറത്തെത്തിയത്. ഇതിനു മുൻപ് തന്നെ പലരീതിയിലുള്ള ഗോസിപ്പുകൾ താരത്തിന് ക്യാൻസർ ആണ് എന്ന് തരത്തിൽ എത്തിയിരുന്നെങ്കിൽ കൂടി അത് എത്രത്തോളം സത്യമാണെന്ന് കാര്യം വ്യക്തമായിരുന്നില്ല.</p>
<p>അതിനിടയിൽ കഴിഞ്ഞ ദിവസങ്ങളായി രേണുവിനോട് അത്രയും സ്നേഹവും അടുപ്പമുള്ള ആളുകൾ നീ തിരിച്ചു വരണം നിനക്ക് ഒന്നുമില്ല എന്ന രീതിയിൽ രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളുമായി എത്തിയിരുന്നു. അതിനിടയ്ക്ക് കഴിഞ്ഞദിവസം രേണു സുധി തന്നെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ബ്രസ്റ്റ് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. തനിക്ക് ബ്രസ്റ്റ് ക്യാൻസർ ആണ് എന്നും ഇപ്പോൾ അത് മൂന്നാമത്തെ സ്റ്റേജിൽ എത്തി.</p>
<h3>മുഴ കണ്ടെത്തിയത് 15 വയസ്സിലാണ്</h3>
<p>ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ കണ്ടെത്തിയത് 15 വയസ്സിലാണ്. എന്നാൽ അന്ന് അത് അത്ര കാര്യമാക്കി എടുത്തില്ല. അന്ന് തന്നെ ഡോക്ടർ അത് ട്രീറ്റ് ചെയ്ത് എടുക്കണം എന്ന് പറഞ്ഞിരുന്നു. പക്ഷേ അന്ന് തനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞതിന്റെ വേദന കാരണം പേടി ആയതുകൊണ്ട് വീട്ടിൽ ആരോടും ഒന്നും പറയാൻ പോയില്ല. എന്നാൽ ഇപ്പോൾ വീണ്ടും ആ മഴ തന്നെയാണ് തനിക്ക് ക്യാൻസർ ആയി മാറിയത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/ansiba-says-some-people-in-amma-association-are-not-rightlakshmi-priya-files-case-for-cyber-attack-2210161.html">‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ</a></strong></p>
<p>ക്യാൻസർ വ്യാപിച്ച് അത് ശരീരത്തിന്റെ ലെൻസിലേക്കും ഹാർട്ടിലേക്ക് ഒക്കെ വ്യാപിച്ചിട്ടുണ്ട് എന്നും രേണു സുധി വ്യക്തമാക്കി. കൂടാതെ ഇനി ചികിത്സ കീമോതെറാപ്പി ആണ് എന്നും കീമോതെറാപ്പി ചെയ്യുന്നതിനെക്കുറിച്ച് ഒന്നും താൻ അധികം പറയുന്നില്ല. എല്ലാവർക്കും അറിയാമല്ലോ ചിലപ്പോൾ മുടി കൊഴിയുമായിരിക്കും അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ നേരിടേണ്ടി വന്നേക്കാം എന്നാലും ഞാൻ ഇത്തരം രോഗം ബാധിച്ചവർക്ക് മുന്നിൽ ഒരു മാതൃകയായി നിൽക്കാനാണ് ആഗ്രഹിക്കുന്നത് എന്നും രേണു പറഞ്ഞു.</p>
<p>എന്നാൽ ഇപ്പോൾ ഇതാ താരത്തിനെതിരെ രണ്ട് തട്ടായി നിന്നുകൊണ്ടാണ് ആളുകൾ പ്രതികരിക്കുന്നത് ഒരു വിഭാഗം ആളുകൾ രേണുവിനോട് വളരെയധികം സ്നേഹത്തോടെയും സങ്കടത്തോടെയും ആണ് പ്രതികരിക്കുന്നത് വേഗം എല്ലാം ഭേദമായി തിരിച്ചു വരണമെന്നും തങ്ങൾ എപ്പോഴും രേണുവിനൊപ്പം ഉണ്ട് എന്നും പറയുന്നു. ഒരിക്കൽപോലും നിങ്ങളെ വെറുത്തിട്ടില്ല നിങ്ങൾ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്ന് മാത്രമാണ് താങ്കൾ എന്നും പ്രാർത്ഥിച്ചിട്ടുള്ളത് എന്നും ചിലർ പറയുന്നുണ്ട് അതുകൊണ്ട് തന്നെ നിങ്ങളെ ഈ സ്ഥിതിയിൽ കാണുമ്പോൾ തെല്ലും കുറ്റബോധമില്ലാതെ പ്രാർത്ഥിക്കാൻ സാധിക്കുമെന്നും ചിലർ പറയുന്നു. എന്ത് പ്രതിസന്ധിയും പോരാടാനുള്ള കഴിവ് നിങ്ങൾ കൊണ്ട് നിങ്ങൾ പോരാടി തന്നെ മുന്നോട്ടു വരണം എന്ന് രേണു സുധിയോട് ചിലർ പറഞ്ഞു. മാറാരോഗം വരണം എന്ന് പ്രാർത്ഥിച്ചവർക്കും ചത്തൊടുങ്ങാൻ വേണ്ടി പ്രാർത്ഥിച്ചവർക്കും സമാധാനമായി കാണുമെന്ന് വിചാരിക്കുന്നു.</p>
<p>കണ്ടന്റ് ഉണ്ടാക്കുന്നവർക്കും ഇതും കണ്ടന്റ് ആക്കാൻ ആയല്ലോ..,.. എത്രയും പെട്ടെന്ന് അസുഖം ഭേദമായി തിരിച്ചുവരൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ അതേസമയം തന്നെ ഈ അവസ്ഥയിലും രേണുവിനെ കുറ്റപ്പെടുത്തുകയും ഇതും തട്ടിപ്പാണെന്ന് പറയുകയും ചെയ്യുന്ന ആളുകളും ഉണ്ട് എന്നതാണ് അതിശയകരമായി തോന്നുന്നത്.ഇവർ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒന്നുമില്ലേലും ആ റിസൾട്ട്‌ ഒന്ന് കാണിക്കാമായിരുന്നു. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ദൈവം എത്രയും പെട്ടെന്ന് രോഗം ഭേദം ആകട്ടെ എന്നാണ് ഒരാളുടെ കമന്റ്. നീ അഹങ്കാരത്തിന് കയ്യും കാലും വച്ച പോലെ ആയിരുന്നങ്കിലും അസുഖം വേഗം സുഖമാവട്ടെ എന്ന് പ്രാർത്തിക്കുന്നു .</p>
<p>മറ്റു ചിലരാകട്ടെ ഒരു കാൻസർ മൂന്നാം സ്റ്റേജിൽ എത്തിയ വ്യക്തിയെ സംബന്ധിച്ച് ഇങ്ങനെ ഒന്നും ആരോഗ്യത്തോടെ നടക്കാൻ സാധിക്കില്ല അവർ വളരെ ക്ഷീണിതനായിരിക്കും ഇത് ശരിക്കും പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനും മറ്റു ചിലർ മറുപടി നൽകുന്നുണ്ട് അതായത് ചിലപ്പോൾ മൂന്നാമത്തെ സ്റ്റേജിൽ എത്തിയാലും അവർക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല പ്രത്യേകിച്ച് ഈ രോഗം ഉണ്ടെന്ന് അറിയാതെ നടക്കുന്നവരെ സംബന്ധിച്ച് അവർ ആരോഗ്യവാനായി തന്നെ ഇരിക്കും എന്നാണ് ചിലർ പറയുന്നത്. എന്നിരുന്നാലും ഭൂരിഭാഗം ആളുകളും ക്യാൻസർ എന്ന രോഗത്തിൽ നിന്നും രേണു മുക്തയാകാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.</p>
<h3>ENGLISH SUMMARY</h3>
<p>Renu Sudhi, the wife of the late artist Sudhi, is a social media star with a huge fan following. The news that she has cancer came out yesterday. Even before this, various gossips had been circulating that the star had cancer, but it was not clear how true it was.</p>
]]></content:encoded>
				</item>
							<item>
					<title>Ruchak Rajayog 2026: മേടം ഉൾപ്പെടെ രാശിക്കാർക്ക് ഭാഗ്യം വരുന്നു! ചൊവ്വയുടെ സംക്രമണം അപൂർവ്വ രാജയോഗം സൃഷ്ടിക്കുന്നു</title>
					<link>https://www.malayalamtv9.com/religion/ruchak-rajayog-2026-good-luck-is-coming-for-people-of-this-zodiac-sign-including-aries-mars-transit-creates-a-rare-rajayog-2210216.html</link>
					<pubDate>Sun, 14 Jun 2026 19:58:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/religion/ruchak-rajayog-2026-good-luck-is-coming-for-people-of-this-zodiac-sign-including-aries-mars-transit-creates-a-rare-rajayog-2210216.html</guid>
					<description><![CDATA[<p>Ruchak Rajayog 2026 Lucky Zodiac Signs:അത്തരത്തിൽ ജൂൺ 21ന് ചൊവ്വ സംക്രമിക്കുന്നു. ചൊവ്വയുടെ സംക്രമണം ഏറ്റവും അപൂർവവും ശ്രേഷ്ഠവും ഐശ്വര്യദായവും ആയ രുചക് രാജയോഗം സൃഷ്ടിക്കും.ഈ കാലയളവിൽ നാല് ഭാഗ്യ രാശിക്കാർക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ, ഭൂമിയുടെയും സ്വത്തിന്റെയും സുഖം, കരിയർ വിജയം എന്നിവ പ്രതീക്ഷിക്കുന്നു. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ruchak-Rajayog.jpg" class="attachment-large size-large wp-post-image" alt="Ruchak Rajayog" /></figure><p>ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ ഓരോ ദിവസവും അയാളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ആശ്രയിച്ചാണ് ഇരിക്കുന്നത്. ആഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായ രീതിയിൽ അല്ലെങ്കിൽ ആ വ്യക്തിയെ സംബന്ധിച്ച് ദുരിതവും കഷ്ടപ്പാടും വിട്ടൊഴിയില്ല. എന്നാൽ ഗ്രഹങ്ങൾ യഥാസ്ഥാനത്ത് ആണെങ്കിൽ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.</p>
<p>അത്തരത്തിൽ ജൂൺ 21ന് ചൊവ്വ സംക്രമിക്കുന്നു. ചൊവ്വയുടെ സംക്രമണം ഏറ്റവും അപൂർവവും ശ്രേഷ്ഠവും ഐശ്വര്യദായവും ആയ രുചക് രാജയോഗം സൃഷ്ടിക്കും.ഈ കാലയളവിൽ നാല് ഭാഗ്യ രാശിക്കാർക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ, ഭൂമിയുടെയും സ്വത്തിന്റെയും സുഖം, കരിയർ വിജയം എന്നിവ പ്രതീക്ഷിക്കുന്നു. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.</p>
<h3>മേടം</h3>
<p>നിങ്ങളുടെ രാശിയുടെ ആദ്യത്തെ ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത് അതിനാൽ തന്നെ ഈ സംക്രമണത്തിലൂടെ ഉണ്ടാകുന്ന രുചക് രാജയോഗം വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. നിങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ നേതൃത്വഗുണങ്ങൾ പ്രകാശിക്കും. വസ്തു അല്ലെങ്കിൽ പുതിയ വാഹനം വാങ്ങുന്നതിനുള്ള ശക്തമായ സാധ്യതകൾ കാണുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/photo-gallery/budhaditya-rajyog-2026-benefits-for-zodiac-signs-including-leo-sun-transits-to-aries-2209722.html">ചിങ്ങം ഉൾപ്പെടെ രാശികൾക്ക് നേട്ടം; സൂര്യൻ മേടം രാശിയിലേക്ക് സംക്രമിക്കുന്നു</a></strong></p>
<h3>ചിങ്ങം</h3>
<p>ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം പത്താം ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ ഈ കാലയളവിൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും.തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ലഭിച്ചേക്കാം. സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് കാര്യമായ വിജയം കൈവരിക്കാൻ കഴിയും. സമൂഹത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.</p>
<h3>വൃശ്ചികം</h3>
<p>നിങ്ങളുടെ രാശിയുടെ അധിപൻ ചൊവ്വയാണ്. അതിനാൽ തന്നെ ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. പങ്കാളിത്ത ബിസിനസും ദാമ്പത്യ ജീവിതവും മികച്ചതാവും.ബിസിനസ് പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടും, ഒരു പ്രധാന ലാഭകരമായ ബിസിനസ് കരാർ അന്തിമമായേക്കാം. നിങ്ങളുടെ ഇണയുടെ പേരിൽ നടത്തുന്ന നിക്ഷേപങ്ങൾ ഗണ്യമായ ലാഭം നേടിത്തരും.</p>
<h3>കുംഭം</h3>
<p>കുംഭം രാശിയുടെ നാലാമത്തെ ഭാഗത്തിലാണ് ഈ സംക്രമണം നടക്കുന്നത്.റിയൽ എസ്റ്റേറ്റ്, സ്വത്ത് ഇടപാട് അല്ലെങ്കിൽ നിർമ്മാണ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ കാലയളവിൽ വലിയ ലാഭം ലഭിക്കും. പൂർവിക സ്വത്തുമായി എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു ഒരു പരിഹാരം ആകും.</p>
<p>ENGLISH SUMMARY</p>
<p>The transit of planets is given great importance in astrology because it has a huge impact on the lives of different zodiac signs. Each day of a person's life depends on the position of the planets in his horoscope.Thus, Mars transits on June 21. The transit of Mars will create the rarest, noblest, and most auspicious Ruchak Raja Yoga.</p>
]]></content:encoded>
				</item>
							<item>
					<title>NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?</title>
					<link>https://www.malayalamtv9.com/education/neet-re-exam-admit-card-2026-out-check-direct-link-and-essential-documents-for-neet-ug-exam-2210203.html</link>
					<pubDate>Sun, 14 Jun 2026 19:26:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Education]]></category>
										<guid>https://www.malayalamtv9.com/education/neet-re-exam-admit-card-2026-out-check-direct-link-and-essential-documents-for-neet-ug-exam-2210203.html</guid>
					<description><![CDATA[<p>NEET Re-Exam Admit Card 2026 Out: നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഔദ്യോഗികമായി പുറത്തിറക്കി. പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEET അല്ലെങ്കിൽ neet.nta.ac.in വഴി ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/neet-exam-2.jpg" class="attachment-large size-large wp-post-image" alt="Neet Exam (2)" /></figure><p>നീറ്റ് യുജി 2026 പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി. ജൂൺ 21 ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5.15 വരെയാണ് പരീക്ഷ നടത്തുന്നത്. മെയ് 3 ന് നടന്ന ആദ്യ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് ക്രമക്കേടുകളും കാരണം റദ്ദാക്കിയതിനെ തുടർന്നാണ് പുന:പരീക്ഷ നടത്താൻ തീരുമാനിച്ചത്.</p>
<p>ഈ വർഷം, ഏകദേശം 22,75,011 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഡ്മിറ്റ് കാർഡുകളിൽ ഉദ്യോഗാർത്ഥിയുടെ പേര്, അപേക്ഷാ നമ്പർ, പരീക്ഷാ കേന്ദ്രം, പരീക്ഷാ സമയം തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. അഡ്മിറ്റ് കാർഡിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ, വിദ്യാർത്ഥികൾ എത്രയും വേഗം എൻ.ടി.എ അധികൃതരെ ഹെൽപ്പ് ലൈൻ വഴി ബന്ധപ്പെടേണ്ടതാണ്. ഹാൾ ടിക്കറ്റ് ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് എൻ.ടി.എ വ്യക്തമാക്കി.</p>
<h3>എങ്ങനെ ഡൗൺലോഡ് ചെയ്യാം?</h3>
<p>യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  <a href="https://neet.nta.nic.in/">neet.nta.ac.in</a> വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആക്‌സസ് ചെയ്യുന്നതിന്, വെബ്‌സൈറ്റ് സന്ദർശിച്ച് 'NEET UG 2026 അഡ്മിറ്റ് കാർഡ്' ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ നമ്പർ, ജനനത്തീയതി അല്ലെങ്കിൽ പാസ്‌വേഡ്, സുരക്ഷാ കാപ്‌ച എന്നിവയുൾപ്പെടെ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക. തുടർന്ന് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക. അഡ്മിറ്റ് കാർഡ് ഒരു പുതിയ വിൻഡോയിൽ തുറന്ന് വരും. കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/education/neet-ug-2026-exam-time-increased-by-15-minutes-here-the-new-important-changes-by-nta-2209780.html">പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ</a></strong></p>
<h3>പരീക്ഷാനടപടി ക്രമങ്ങൾ</h3>
<ol>
<li>പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാവിലെ 11 മണി മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും കേന്ദ്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല.</li>
<li>ഉച്ചയ്ക്ക് 1. 45 ഇൻവിജിലേറ്റർമാർ ടെസ്റ്റ് ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്യും.</li>
<li>പരീക്ഷയിൽ ക്രമക്കേടുകൾ നടത്താൻ ഉപയോഗിച്ചേക്കാവുന്ന യാതൊരുവിധ സാമഗ്രികളും പരീക്ഷാ ഹാളിൽ അനുവദിക്കില്ല.</li>
<li>വാട്ടർ ബോട്ടിലുകൾ, ചായ, കോഫി, തണുത്ത പാനീയങ്ങൾ, സ്നാക്സ് എന്നിവ പരീക്ഷാ കേന്ദ്രത്തിനകത്ത് അനുവദിക്കില്ല.</li>
<li>പരീക്ഷാ കേന്ദ്രത്തിലും പരിസരത്തും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്.</li>
</ol>
<h3>പരീക്ഷയിൽ പുതിയ മാറ്റങ്ങൾ</h3>
<p>വിദ്യാർത്ഥി സൗഹൃദപരമായ ചില മാറ്റങ്ങൾ എൻടിഎ പരീക്ഷയിൽ വരുത്തിയിട്ടുണ്ട്. പരീക്ഷാ സമയം 195 മിനിറ്റായി വർദ്ധിപ്പിച്ചു. മുൻ വർഷങ്ങളിലെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. അ‌ധികമായി അ‌നുവദിച്ച സമയത്തിൽ ഹാജർ ഷീറ്റുകളിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടിക്രമങ്ങൾ തുടങ്ങിയ നിർബന്ധിത പരീക്ഷാ ഔപചാരികതകൾ ഉൾപ്പെടുന്നു. കൂടാതെ റഫ് വർക്കുകൾ ചെയ്യുന്നതിനായി മുൻപ് നൽകിയിരുന്ന രണ്ട് പേജുകൾക്ക് പകരം ഇനി മുതൽ നാല് പേജുകൾ ലഭ്യമാക്കും.</p>
<h3>പരീക്ഷയ്ക്ക് എത്തുന്നവർ കരുതേണ്ട രേഖകൾ</h3>
<ul>
<li>എൻടിഎ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട്.</li>
<li>ആപ്ലിക്കേഷൻ ഫോമിൽ നൽകിയിട്ടുള്ളതിന് സമാനമായ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ</li>
<li>സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ</li>
<li>PwBD ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്</li>
</ul>
<h3>English Summary:</h3>
<p>National Testing Agency has released the admit cards for the NEET UG 2026 re-examination scheduled for June 21. Candidates who are eligible for the re-test can download their fresh hall tickets from the official NEET website using their application number and date of birth or password.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Gurnoor Brar: &#8216;ആദ്യ വിക്കറ്റ് വീണതോടെ ആ ടെൻഷൻ മാറി&#8217;; അരങ്ങേറ്റത്തിലെ ഗംഭീര പ്രകടനത്തെക്കുറിച്ച്‌ ഗുർനൂർ ബ്രാർ</title>
					<link>https://www.malayalamtv9.com/photo-gallery/india-vs-afghanistan-gurnoor-brar-reveals-how-first-wicket-cleared-his-debut-tension-2210202.html</link>
					<pubDate>Sun, 14 Jun 2026 19:03:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/india-vs-afghanistan-gurnoor-brar-reveals-how-first-wicket-cleared-his-debut-tension-2210202.html</guid>
					<description><![CDATA[<p>Gurnoor Brar Reflects on Maiden Wickets: അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg" class="attachment-large size-large wp-post-image" alt="Gurnoor Brar" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2210202 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-3-2210204" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2210204'>
				അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-3-2210205" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2210205'>
				അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍ പറഞ്ഞു. ആദ്യ വിക്കറ്റ് വീണതോടെ തുടക്കത്തിലുണ്ടായിരുന്ന നേരിയ പരിഭ്രമം പൂർണ്ണമായും മാറി. 27 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ബ്രാർ ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു മനസിലെന്ന് അദ്ദേഹം പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-3-2210206" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2210206'>
				എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകാനാണ് ആഗ്രഹിക്കുന്നത്. താനും അത് തന്നെയാണ് ചെയ്തത്. കഴിവിന്റെ പരമാവധി ചെയ്യാന്‍ മാത്രമാണ് ഞാൻ ശ്രമിച്ചത്. ദൈവാനുഗ്രഹത്താൽ അത് നന്നായി കലാശിച്ചെന്നും ബ്രാര്‍ വ്യക്തമാക്കി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-3-2210207" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2210207'>
				ശുഭ്‌മൻ ഗില്ലുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് ബ്രാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ബ്രാറിന് ഇന്ത്യൻ ഏകദിന ടീമിലേക്ക് വിളിയെത്തുന്നത്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 50-ലധികം വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-3-2210208" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2210208'>
				&#8220;ഇതൊരു പ്രത്യേക അനുഭൂതിയാണ്. ഇതൊരു സവിശേഷമായ നിമിഷം തന്നെയാണ്. ആദ്യ വിക്കറ്റ് എന്നത് നമ്മൾ മറികടക്കേണ്ട ഒരു വലിയ നാഴികക്കല്ലാണ്.  ആദ്യ വിക്കറ്റ് വീണതോടെ പെട്ടെന്ന് മനസ്സിൽ വലിയൊരു ആശ്വാസം തോന്നി. ഇനി യാതൊരുവിധ ടെൻഷനുമില്ല എന്ന അവസ്ഥയായി,&#8221; ബ്രാർ കൂട്ടിച്ചേർത്തു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും</title>
					<link>https://www.malayalamtv9.com/technology/redmi-turbo-5-launch-with-7540mah-battery-and-big-another-features-will-came-on-june-16-xiaomi-2210199.html</link>
					<pubDate>Sun, 14 Jun 2026 18:55:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/redmi-turbo-5-launch-with-7540mah-battery-and-big-another-features-will-came-on-june-16-xiaomi-2210199.html</guid>
					<description><![CDATA[<p>മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റാണ് റെഡ്മി ടർബോ 5-ന് കരുത്ത് പകരുന്നത്, 12 ജിബി വരെ എൽപിഡിഡിആർ 5എക്സ് അൾട്രാ റാമും യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. മികച്ച ഗെയിമിംഗ്, വേഗത്തിലുള്ള ആപ്പ് ലോഡിംഗ് സമയം,വളരെ സ്മൂത്തായ മൾട്ടിടാസ്കിംഗ് എന്നിവയെല്ലാം ഇതുവഴി സാധിക്കും. 50MP പ്രൈമറി ക്യാമയും, 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഉണ്ടായിരിക്കും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Redmi-Turbo-5-Indian-Launch.jpg" class="attachment-large size-large wp-post-image" alt="Redmi Turbo 5 Indian Launch" /></figure><p>സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു വലിയ പ്രതീക്ഷയും നൽകി ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ. മിഡ്-റേഞ്ച് വിഭാഗത്തിൽ ഒരു പക്ഷെ പേരെടുക്കാൻ പോകുന്നൊരു മോഡൽ കൂടിയായിരിക്കും റെഡ്മി ടർബോ-5 എന്നാണ് സൂചന. പെർഫോമൻസിന് കൂടുതൽ പ്രധാന്യം നൽകി ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇതൊരു ബെസ്റ്റ് ചോയിസായിരിക്കും എന്നതാണ് സത്യം. മോഡലിൻ്റെ ചൈനീസ് വേരിയൻ്റിൻ്റെ വിവരങ്ങൾ ഇതിനോടകം പുറത്തായിട്ടുണ്ട്. പിന്നാലെ ടർബോയുടെ ഇന്ത്യൻ വേർഷൻ്റെ വിവരങ്ങളും കമ്പനി പുറത്തു വിടുന്നുണ്ട്.</p>
<h3>എപ്പോഴാണ് ലോഞ്ച്</h3>
<p>ജൂൺ 16-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന് റെഡ്മി ടർബോ 5 ഇന്ത്യയിൽ ലോഞ്ച് ചെയ്യും . കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബ് ചാനലിലും ലോഞ്ച് ഇവൻ്റ് ലൈവ് സ്ട്രീം ചെയ്യും</p>
<p><strong>Also Read: <a href="https://www.malayalamtv9.com/technology/realme-narzo-days-sale-starts-in-india-from-today-realme-narzo-power-5g-discount-details-inside-2209710.html">ദേ അ‌ടുത്ത ഡിസ്കൗണ്ട്! 10001mAh ബാറ്ററിയുള്ള റിയൽമി നാർസോ 5G ഇപ്പോൾ വിലക്കുറവിൽ കിട്ടും</a></strong></p>
<h3>ബാറ്ററി തന്നെ മെയിൻ</h3>
<p>റെഡ്മി ടർബോ 5-ൻ്റെ ചൈനീസ് വേർഷനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ബാറ്ററി തന്നെയാണ് ഇന്ത്യൻ പതിപ്പിൻ്റെയും പ്രധാന ആകർഷണം. ചൈനീസ് പതിപ്പിൽ 7,560mAh ആയിരുന്നു ബാറ്ററി കപ്പാസിറ്റി. എന്നാൽ ഇന്ത്യൻ വേർഷനിൽ ഇതിൽ ചെറിയ കുറവുണ്ട്. 7,540mAh ബാറ്ററിയാണ് ഇന്ത്യൻ മോഡലിൽ ഉണ്ടാകുക. 100W ഹൈപ്പർചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. നേരത്തെ വിപണിയിൽ എത്തിയ POCO X8 Pro-യിൽ 6,520mAh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. ഫോണിൻ്റെ ഡിസ്പ്ലെ നോക്കിയാൽ 120Hz റിഫ്രഷ് റേറ്റും 3,200 nits പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.59 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ റെഡ്മി നൽകിയിട്ടുള്ളത്.</p>
<p>മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റാണ് റെഡ്മി ടർബോ 5-ന് കരുത്ത് പകരുന്നത്, 12 ജിബി വരെ എൽപിഡിഡിആർ 5എക്സ് അൾട്രാ റാമും യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. മികച്ച ഗെയിമിംഗ്, വേഗത്തിലുള്ള ആപ്പ് ലോഡിംഗ് സമയം,വളരെ സ്മൂത്തായ മൾട്ടിടാസ്കിംഗ് എന്നിവയെല്ലാം ഇതുവഴി സാധിക്കും. 50MP പ്രൈമറി ക്യാമയും, 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഉണ്ടായിരിക്കും. സെൽഫികളും വീഡിയോ കോളുകളും 20MP ഫ്രണ്ട് ക്യാമറ ഫോണിൽ നൽകിയിട്ടുണ്ട്. ഒപ്പം തന്നെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68, IP69 റേറ്റിംഗുകളും ഫോണിന് ലഭിക്കുമെന്ന് സൂചനയുണ്ട്.</p>
<h3>വിലയും ലഭ്യതയും</h3>
<p>റെഡ്മി ടർബോ 5-ൻ്റെ ഇന്ത്യൻ വിലയിൽ ചില മാറ്റങ്ങളൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ചൈനയിൽ, ഈ വർഷം ആദ്യം 30,000 ഇന്ത്യൻ രൂപക്കായിരുന്നു ഫോൺ ലോഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഫോണിന് വില 40,000 രൂപയിൽ താഴെ ആയിരിക്കാനാണ് സാധ്യത. POCO X8 Pro-യുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് അടുത്ത് തന്നെയായിരിക്കും ടർബോയുടെയും വില എന്നാണ് സൂചന. എന്നാൽ ബാറ്ററിയിലുള്ള വർധന നോക്കുമ്പോൾ POCO X8 Pro-യെക്കാൾ വലിയ ബാറ്ററിയാണ് റെമി ടർബോ 5-ൽ ഇതു കൊണ്ട് തന്നെ എൻട്രി ലെവൽ വേരിയൻ്റിന് ഏകദേശം 36,000 രൂപ വില വരുമെന്നതാണ് സൂചന.</p>
<h3>English Summary</h3>
<p>Xiaomi going to Launch their mid range smartphone Redmi turbo 5 in India on June 16. This smartphone likely to feature with 7,540mAh battery and another good specifications. Phone's price will be around 36000 rupees asper reports from various tech websites.</p>
]]></content:encoded>
				</item>
							<item>
					<title>Lionel Messi: കഠിനമായ വ‍ർക്കൗട്ടുകൾ ഇല്ല; എന്നിട്ടും മെസ്സിയെ ഫിറ്റാക്കി നിർത്തുന്ന ആ 5 ഭക്ഷണങ്ങൾ!</title>
					<link>https://www.malayalamtv9.com/lifestyle/lionel-messi-fitness-secrets-how-smart-diet-and-simple-training-kept-him-elite-for-years-2210163.html</link>
					<pubDate>Sun, 14 Jun 2026 18:13:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Lifestyle Tips]]></category>
										<guid>https://www.malayalamtv9.com/lifestyle/lionel-messi-fitness-secrets-how-smart-diet-and-simple-training-kept-him-elite-for-years-2210163.html</guid>
					<description><![CDATA[<p>Lionel Messi Fitness Secrets : ഏകദേശം ഇരുപത് വർഷമായി കാൽപ്പന്ത് കളിയുടെ രാജാവായി ലയണൽ മെസ്സി വാഴുകയാണ്. എന്നാൽ, ഇത്രയും വർഷത്തോളം ഫിറ്റ്നസ് നിലനിർത്തി മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നത് എന്തുകൊണ്ടായിരിക്കും? മെസ്സിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ അറിഞ്ഞാലോ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Lionel-Messi-1.jpg" class="attachment-large size-large wp-post-image" alt="Lionel Messi" /></figure><p>ലോകം മുഴുവൻ കാൽപ്പന്ത് കളിയുടെ മാജിക്കിൽ മുഴുകിയിരിക്കുകയാണ്.  ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ തന്നെ, എല്ലാവരുടെയും മനസിൽ ഓടിയെത്തുന്ന ഒരു മുഖം മെസ്സിയുടേതായിരിക്കും. ഏകദേശം ഇരുപത് വർഷമായി കാൽപ്പന്ത് കളിയുടെ രാജാവായി ലയണൽ മെസ്സി വാഴുകയാണ്. എന്നാൽ, ഇത്രയും വർഷത്തോളം ഫിറ്റ്നസ് നിലനിർത്തി മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നത് എന്തുകൊണ്ടായിരിക്കും? മെസ്സിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ അറിഞ്ഞാലോ...</p>
<h3>മെസ്സിയുടെ ഫിറ്റ്നസ് രഹസ്യം</h3>
<p>ഫുട്ബോൾ ലോകത്ത് രാജാവായി മെസ്സി വാഴുന്നത് അസാധാരണമായ കഠിനാധ്വാനത്തിന്‍റെയും കൃത്യമായ അച്ചടക്കത്തിന്‍റെയും തെളിവാണ്. കരിയറിന്റെ തുടക്കത്തിൽ ആരോഗ്യത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകിയിരുന്നില്ല. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, ജങ്ക് ഫുഡ് ഒക്കെ അമിതമായി കഴിച്ചിരുന്നു. പിന്നാലെ അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും മത്സരത്തിനിടെ ഓക്കാനം, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.</p>
<p>2014ൽ മെസ്സി ഇറ്റാലിയൻ പോഷകാഹാര വിദഗ്ധനായ ജൂലിയാനോ പോസറുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. 18-ാം വയസ്സിൽ ശരീരം താങ്ങുന്ന ഭക്ഷണം 27-ാം വയസ്സിൽ അങ്ങനെയാകണമെന്നില്ല" എന്ന് മെസ്സി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ അടിസ്ഥാനം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/bedtime-drinks-for-weight-loss-5-healthy-night-drinks-to-boost-metabolism-and-burn-fat-2210024.html">രാത്രി കിടക്കും മുൻപ് ഇവ കുടിക്കൂ; ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ 5 പാനീയങ്ങൾ</a></strong></p>
<h3>ലളിതമായ ഭക്ഷണക്രമം</h3>
<p>വളരെ കൃത്യമായ, നിയന്ത്രണമുള്ള ഭക്ഷണക്രമമാണ് മെസ്സി പിന്തുടരുന്നത്. ജൂലിയാനോ പോസറുടെ ഭക്ഷണരീതിയിൽ പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഉൾപ്പെടുന്നത്, വെള്ളം, ഒലിവ് ഓയിൽ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ. ഇവയെ കൂടാതെ, നട്സുകളും വിത്തുകളും അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനിൽ പ്രധാന പങ്ക് വഹിക്കുന്നു.</p>
<p>പഞ്ചസാര, മൈദ, പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകൾ, സോഡ പാനീയങ്ങൾ, ജങ്ക് ഫുഡ് മുതലായവ മെസ്സി പൂർണ്ണമായും ഒഴിവാക്കി. പഞ്ചസാര പേശികൾക്ക് ഹാനീകരമാണെന്ന് പോസർ പറയുന്നു. അതുപോലെ മാംസാഹാരം പൂർണ്ണമായി ഒഴിവാക്കിയിട്ടെങ്കിലും വളരെ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാംസാഹാരം പൂർണ്ണമായി ഒഴിവാക്കിയിട്ടെങ്കിലും വളരെ പരിമിതപ്പെടുത്തിയിട്ടുണ്ട്. മീൻ, കോഴിയിറച്ചി, പ്രോട്ടീൻ ഷേക്കുകൾ എന്നിവയിൽ നിന്നാണ് പ്രോട്ടീൻ കണ്ടെത്തുന്നത്. സസ്യഭക്ഷണങ്ങളാണ് കൂടുതലും.</p>
<h3>മത്സരദിവസങ്ങിലെ പോഷകാഹാരം</h3>
<p>മത്സരത്തിന് പത്ത് ദിവസം മുമ്പ് കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നു. ഈ സമയത്ത് പ്രോട്ടീൻ ഷേക്കുകളും ആവശ്യത്തിന് വെള്ളവും കുടിക്കുന്നു. 5 ദിവസം മുമ്പ് മഞ്ഞൾ, ഇഞ്ചി, മല്ലി എന്നിവ ചേർത്ത സൂപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഇത് രക്തയോട്ടം വർധിപ്പിക്കാനും ശരീരം സുഖപ്പെടുത്താനും സഹായിക്കുന്നതാണ്. മത്സരത്തിന് ഒരു ദിവസം മുമ്പ് മത്സ്യം അല്ലെങ്കിൽ ചിക്കൻ, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് കഴിക്കുന്നത്. 90 മിനിറ്റ് മുമ്പ് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ നേന്ത്രപ്പഴം അല്ലെങ്കിൽ ആപ്പിൾ പോലുള്ള പഴങ്ങൾ കഴിക്കുന്നു.</p>
<h3>യെർബ മാറ്റെയും വെള്ളവും</h3>
<p>സോഡാ പാനീയങ്ങൾക്ക് പകരം മെസ്സി കുടിക്കുന്നത് 'യെർബ മാറ്റെ' എന്ന തെക്കേ അമേരിക്കൻ പരമ്പരാഗത ചായയാണ്. ഇത് പഞ്ചസാരയില്ലാതെ കഫീൻ നൽകുകയും എപ്പോഴും ഉണർവോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മത്സരത്തിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.</p>
<h3>പരിശീലന രീതി</h3>
<p>മെസ്സിയുടെ പരിശീലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'സ്ട്രെച്ചിംഗ്' ആണ്. ഇത് പേശികൾക്ക് നല്ല വഴക്കവും പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.  ജിമ്മിലും കഠിനമായ വ‍ർക്കൗട്ടുകൾ ചെയ്യുന്നില്ല. പെട്ടെന്ന് വേഗത കൂട്ടാനും ദിശ മാറ്റാനുമുള്ള ഹ്രസ്വ ദൂര സ്പ്രിന്റുകൾ, ഹർഡിൽ ഹോപ്സ്, ലാറ്ററൽ ബൗണ്ടുകൾ തുടങ്ങിയ പ്രത്യേക വ്യായാമങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്.</p>
<h3>English Summary:</h3>
<p>Lionel Messi has maintained elite performance for more than two decades through a disciplined combination of nutrition, training, and recovery. His menu focused on water, olive oil, whole grains, fruits, vegetables, nuts, and lean proteins.</p>
]]></content:encoded>
				</item>
							<item>
					<title>AMMA Controversy: &#8216;അമ്മ&#8217;യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ</title>
					<link>https://www.malayalamtv9.com/entertainment/ansiba-says-some-people-in-amma-association-are-not-rightlakshmi-priya-files-case-for-cyber-attack-2210161.html</link>
					<pubDate>Sun, 14 Jun 2026 17:32:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/ansiba-says-some-people-in-amma-association-are-not-rightlakshmi-priya-files-case-for-cyber-attack-2210161.html</guid>
					<description><![CDATA[<p>AMMA Controversy:നമ്മുടെ കേരളം നന്മയുള്ള ഒരിടം ആണെന്നും സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ആ സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ പറ്റണമെന്നാണ് താൻ ആഗ്രഹിക്കുന്നത് സംഘടനയിലെ ചില വ്യക്തികൾ ശരിയായ എല്ലാ മുന്നോട്ടുപോകുന്നത് സമൂഹം ശരിയായ രീതിയിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത് എന്നും അഭിപ്രായപ്പെട്ടു. അതിൽ സന്തോഷമുണ്ട് മലയാളികൾക്ക് കാര്യം മനസ്സിലായി&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ansiba-Hassan-and-Lakshmi-priya.jpg" class="attachment-large size-large wp-post-image" alt="Ansiba Hassan And Lakshmi Priya" /></figure><p>അമ്മയ്ക്കെതിരെയായ പോരാട്ടത്തിൽ താൻ പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു നടിയും സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും സംഘടനയിലെ ചില വ്യക്തികൾ ശരിയായ അല്ല മുന്നോട്ടുപോകുന്നതും മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാരവാഹികൾക്ക് സംഘടനാ പാഠവും കരുണയും കേൾക്കാനുള്ള മനസ്സും വേണമെന്ന് നടി അഭിപ്രായപ്പെട്ടു.. അതിനിടെ അമ്മ സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് തനിക്ക് ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അൻസിബ മറുപടിയും നൽകിയതാണ്.</p>
<p>എന്നാൽ അതിനു ശേഷം തുടർനടപടി ഒന്നുമുണ്ടായിട്ടില്ല എന്നും പറഞ്ഞു. വിശദീകരണം ചോദിച്ചതിൽ വിവേചനം ഉണ്ടായി എന്നും. കാണുന്ന ആളുകൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട് എന്നായിരുന്നു മറുപടി. നമ്മുടെ കേരളം നന്മയുള്ള ഒരിടം ആണെന്നും സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ആ സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ പറ്റണമെന്നാണ് താൻ ആഗ്രഹിക്കുന്നത് സംഘടനയിലെ ചില വ്യക്തികൾ ശരിയായ എല്ലാ മുന്നോട്ടുപോകുന്നത് സമൂഹം ശരിയായ രീതിയിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത് എന്നും അഭിപ്രായപ്പെട്ടു. അതിൽ സന്തോഷമുണ്ട് മലയാളികൾക്ക് കാര്യം മനസ്സിലായി ന്യായത്തിന് കൂടെ നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും അൻസിബ പ്രതികരിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/amma-general-body-has-only-21-days-leadership-fails-to-submit-annual-report-2210135.html">‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം</a></strong></p>
<h3>നടി ലക്ഷ്മിപ്രിയ പോലീസിൽ പരാതി നൽകി</h3>
<p>ഇതിനിടെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നെന്ന് ആരോപിച്ച് നടി ലക്ഷ്മിപ്രിയ പോലീസിൽ പരാതി നൽകി.. നടി അൻസിബയുമായുള്ള തർക്കത്തിന്റെയും പരാതിയുടെയും തുടർച്ചയായിയാണ് തനിക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നത് ചൂണ്ടിക്കാണിച്ചു ലക്ഷ്മി പ്രിയ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇൻഫോപാർക്ക് സൈബർ പോലീസിൽ വിശദമായ പരാതി ലക്ഷ്മിപ്രിയ നൽകിയത്. അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ അൻസിബാഹാസൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സംഘടനയെ ആകെ ചോദ്യചിഹ്നമായി നിർത്തുന്നത്.</p>
<p>നടൻ ടിനിടോമിന് എതിരായാണ് ആദ്യം അൻസിബ തുറന്നു പറഞ്ഞത്. തന്നെ മതതീവ്രവാദി ആക്കാൻ ശ്രമിച്ചു. സ്ത്രീ എന്ന നിലയിൽ താൻ അപമാനിക്കപ്പെട്ടു എന്ന രീതിയിലായിരുന്നു തുറന്നു പറഞ്ഞത്. ഒപ്പം സംഘടനയിലെ ഒരു അംഗം തനിക്കെതിരെ വ്യാജ പരാതി നൽകുകയും ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടു എന്നും പറഞ്ഞിരുന്നു. പിന്നാലെ ആ അം​ഗം താനാണെന്ന് പറഞ്ഞ ലക്ഷ്മിപ്രിയ തന്നെ സ്വയം ഈ സംഭവങ്ങൾക്ക് ഇടയിലേക്ക് എത്തുകയായിരുന്നു മൊബൈൽ ഫോണിലേക്ക് അയച്ച ഒരു മെസ്സേജ് കാരണം കുടുംബത്തിൽ പ്രശ്നമുണ്ടായി അതാണ് പരാതി നൽകാൻ കാരണമെന്നാണ് ലക്ഷ്മിപ്രിയ നൽകുന്ന വിശദീകരണം.</p>
<h3>ENGLISH SUMMARY</h3>
<p>Actress and former joint secretary of the organization, Ansiba Hasan, has assured that she will not back down in her fight against AMMA. She responded to the media that she stands by her complaint and that some individuals in the organization are not proceeding properly.The actress commented that office bearers need organizational lessons, compassion, and a willingness to listen.</p>
]]></content:encoded>
				</item>
							<item>
					<title>India vs Pakistan Women’s T20 WC Live Score: ആഞ്ഞടിച്ച് ദീപ്തി, പാകിസ്ഥാന് 6 വിക്കറ്റുകള്‍ നഷ്ടം</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-cricket-score-ind-vs-pak-group-a-today-match-highlights-latest-news-in-malayalam-2210157.html</link>
					<pubDate>Sun, 14 Jun 2026 17:11:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-cricket-score-ind-vs-pak-group-a-today-match-highlights-latest-news-in-malayalam-2210157.html</guid>
					<description><![CDATA[<p>India vs Pakistan, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ഇവിടെ വായിക്കാം. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-Pakistan-Women-Cricket-Match.jpg" class="attachment-large size-large wp-post-image" alt="India Women vs Pakistan Women Cricket Match" /></figure><p>വനിതാ ടി20 ലോകകപ്പില്‍ ഇന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. എഡ്ജ്ബാസ്റ്റണില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടി20 ചരിത്രത്തില്‍ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. പാകിസ്ഥാന്‍ രണ്ടിലും തോറ്റു. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.</p>
<h3>English Summary</h3>
<p>India will face Pakistan today in an exciting Women's T20 World Cup match. The highly anticipated game will take place at Edgbaston at 7 PM. Historically, India dominates the matchup with 13 wins out of 16 meetings. While India eyes an easy victory, Pakistan hopes for an upset win.</p>
]]></content:encoded>
				</item>
							<item>
					<title>VD Satheesan: ആർഎസ്എസ് പരിപാടിയിൽ ചാൻസലർമാർ പങ്കെടുത്തത് അന്തസ്സിന് നിരക്കാത്തത്, മാപ്പ് പറയണം! വിഡി സതീശൻ</title>
					<link>https://www.malayalamtv9.com/kerala/cm-vd-satheesan-says-university-chancellors-participation-in-rss-event-was-disrespectful-they-should-apologize-2210143.html</link>
					<pubDate>Sun, 14 Jun 2026 16:07:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/cm-vd-satheesan-says-university-chancellors-participation-in-rss-event-was-disrespectful-they-should-apologize-2210143.html</guid>
					<description><![CDATA[<p>VD Satheesan about university chancellors in rss programme:ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുജനങ്ങൾക്ക് സർവ്വകലാശാല വൈസ് ചാൻസലർ പദവിയോട് ഒരു ആധരവുണ്ട്.അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/V-D-Satheesan-1.jpg" class="attachment-large size-large wp-post-image" alt="V D Satheesan" /></figure><p>തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സന്നിഹിതനായ പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ചാൻസലർമാർ പങ്കെടുത്ത വിഷയം അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.‌‌‌‌</p>
<h3>അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ്</h3>
<p>ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുജനങ്ങൾക്ക് സർവ്വകലാശാല വൈസ് ചാൻസലർ പദവിയോട് ഒരു ആധരവുണ്ട്.അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തതെന്നും മുഖ്യമന്ത്രി.</p>
<p>ആരോഗ്യ സർവ്വകലാശാല വി.സി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോക്ടർ ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടർ സി.ആർ. പ്രസാദ് എന്നിവരാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സന്നിഹിതനായ പ്രഭാഷണ പരിപാടിയിൽ പങ്കടുത്തത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-lottery-samrudhi-sm-59-result-today-june-13-sunday-draw-update-complete-winning-numbers-list-2210125.html">“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്</a></strong></p>
<h3>വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്</h3>
<p>ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.<br />
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.‌‌</p>
<h3>എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്?</h3>
<p>അതേസമയം ഗുരുതരമായ ഈ സംഭവം ചർച്ചയായി മണിക്കൂറുകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഞായറാഴ്ച വാർത്താ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവായ പിണറായി വിജയനും ഈ വിഷയം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചത്. ആർഎസ്എസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നതിനെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ മറ്റു പക്ഷികളോ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത് എന്ന് പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>Chief Minister VD Satheesan has reacted to the incident in which three Kerala university vice chancellors attended a lecture event attended by RSS Sarsanghchalak Mohan Bhagwat. The Chief Minister said that he takes the issue of the chancellors' participation very seriously.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2-thirumangalam-metro-station-to-feature-integrated-office-retail-and-dining-spaces-2210139.html</link>
					<pubDate>Sun, 14 Jun 2026 15:57:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2-thirumangalam-metro-station-to-feature-integrated-office-retail-and-dining-spaces-2210139.html</guid>
					<description><![CDATA[<p>Chennai Metro Phase 2 Updates: തിരുമംഗലം മെട്രോ സ്റ്റേഷന് ചുറ്റും 3.85 ഏക്കറിൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അണ്ണാ നഗറിന് സമീപം വരുന്ന പദ്ധതിയിൽ മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള നാല് കൂറ്റൻ ടവറുകളാണുള്ളത്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/chennai-metro-26.jpg" class="attachment-large size-large wp-post-image" alt="Chennai Metro (26)" /></figure><p>രാജ്യത്തെ ഏറ്റവും മികച്ച മെട്രോ സർവീസുകളിൽ ഒന്നാണ് ചെന്നൈ മെട്രോ. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ, യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ചെന്നൈ മെട്രോ റെയിൽവേയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി അത്യാധുനികമായ സംയോജിത യാത്ര സമുച്ചയം വരികയാണ്. തിരുമംഗലം മെട്രോ സ്റ്റേഷനിലാണ് പുതിയ സൗകര്യം നടപ്പിലാക്കുന്നത്. റെയിൽവേ സ്റ്റേഷൻ എന്നതിനപ്പുറം, ആളുകൾക്ക് ജോലി ചെയ്യാനും ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും ഒപ്പം യാത്ര ചെയ്യാനും സാധിക്കുന്ന രീതിയിലാണ് 3.85 ഏക്കറിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.</p>
<p>തിരുമംഗലം മെട്രോ സ്റ്റേഷന് ചുറ്റും 3.85 ഏക്കറിൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അണ്ണാ നഗറിന് സമീപം വരുന്ന പദ്ധതിയിൽ മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള നാല് കൂറ്റൻ ടവറുകളാണുള്ളത്. രണ്ടാമത്തെ നില മുതൽ ഒമ്പതാമത്തെ, നില വരെ നീളുന്ന കെട്ടിടങ്ങളിൽ കോർപ്പറേറ്റ് ഓഫീസുകൾ, വലിയ വാണിജ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. യാത്രക്കാർക്ക് കെട്ടിടത്തിനുള്ളിൽ നിന്ന് തന്നെ നേരിട്ട് മെട്രോ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാനും സാധിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/chennai-metro-updates-cmrl-invites-bids-for-station-restoration-work-at-phase-1-and-extension-2209647.html">ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ</a></strong></p>
<h3>ഡ്രൈവർരഹിത ട്രെയിനുകൾ</h3>
<p>തിരുമംഗലത്ത് ഡ്രൈവർരഹിത ട്രെയിനുകളാണ് ഒരുക്കുന്നത്. ചെന്നൈയിൽ ആദ്യമായി ഒരു വാണിജ്യ സമുച്ചയത്തിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ഉള്ളിലൂടെ ഡ്രൈവർരഹിത മെട്രോ ട്രെയിനുകൾ കടന്നുപോകുന്നത് തിരുമംഗലത്തായിരിക്കും. ജപ്പാൻ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഈ അത്യപൂർവ്വ ഡിസൈൻ ചെന്നൈ നഗരത്തിലെ തന്നെ ഏറ്റവും വലിയ ലാൻഡ്‌മാർക്കായി തിരുമംഗലത്തെ മാറ്റുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.</p>
<h3>ഗുണങ്ങൾ നിരവധി</h3>
<p>പരമ്പരാഗത സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, തിരുമംഗലത്തിന്റെ രണ്ടാം ഘട്ട സ്റ്റേഷൻ ഒരു വലിയ വാണിജ്യ വികസനത്തിന്റെ ഭാഗമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിൽ മാധവാരത്തെയും ഷോലിംഗനല്ലൂരിനെയും ബന്ധിപ്പിക്കുന്ന കോറിഡോർ 5-ന്റെ ഭാഗമാണ് തിരുമംഗലം. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഓഫീസുകൾ, നേരിട്ടുള്ള മെട്രോ ആക്സസ് എന്നിവ പദ്ധതിയുടെ രൂപകൽപ്പനയിൽ പ്രധാനമാണ്.</p>
<p>ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ഈ പദ്ധതി യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടാതെ,  ഓഫീസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുകയോ മറ്റൊരു വാഹനത്തെ ആശ്രയിക്കുകയോ ചെയ്യാതെ, ലിഫ്റ്റ് വഴിയോ എസ്‌കലേറ്റർ വഴിയോ നേരെ പ്ലാറ്റ്‌ഫോമിലേക്ക് എത്താനുള്ള സൗകര്യവും ഒരുക്കുന്നു. പൊതുഗതാഗതത്തെയും ബിസിനസ്സിനെയും ഒന്നിപ്പിക്കുന്നതിലൂടെ സ്വന്തം വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി നഗരത്തിലെ ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ടിക്കറ്റേതര വരുമാനം ഉറപ്പാക്കാനും സാധിക്കും.</p>
<h3>English Summary:</h3>
<p>Chennai’s Thirumangalam Metro station is set to be transformed into a major mixed-use urban hub where commuters can work, shop, dine and travel from a single integrated complex. The project, planned by Chennai Metro Rail Limited, will feature commercial and office spaces, retail outlets, restaurants and other amenities built around the metro station, allowing passengers to complete daily activities without leaving the premises.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?</title>
					<link>https://www.malayalamtv9.com/education/kerala-dhse-plus-one-first-allotment-2026-out-check-how-to-download-all-you-need-to-know-2210137.html</link>
					<pubDate>Sun, 14 Jun 2026 15:45:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Education]]></category>
										<guid>https://www.malayalamtv9.com/education/kerala-dhse-plus-one-first-allotment-2026-out-check-how-to-download-all-you-need-to-know-2210137.html</guid>
					<description><![CDATA[<p>Kerala DHSE Plus One First Allotment 2026 Published: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷന്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കും. ജൂണ്‍ 17-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പ്രവേശനം നേടണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Keyboard-Download.jpg" class="attachment-large size-large wp-post-image" alt="Keyboard Download" /></figure><p><strong>Plus One First Allotment:</strong> പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷന്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കും. ജൂണ്‍ 17-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പ്രവേശനം നേടണം. <a href="https://hscap.kerala.gov.in/">https://hscap.kerala.gov.in/</a> എന്ന വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍, അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. തുടര്‍ന്ന് രക്ഷിതാവിനൊപ്പം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാക്കി അഡ്മിഷന്‍ നേടണം.</p>
<p>അഡ്മിഷന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റൗട്ടെടുത്ത് പ്രവേശന സമയത്ത് നല്‍കും. ഫസ്റ്റ് അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. അഡ്മിഷന്‍ സമയത്ത് ഒടുക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം സ്‌കൂളില്‍ അടയ്ക്കാം.</p>
<h3>അലോട്ട്‌മെന്റ് പരിശോധിക്കേണ്ട വിധം:</h3>
<ul>
<li><a href="https://hscap.kerala.gov.in/">https://hscap.kerala.gov.in/</a> എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക</li>
<li>'Candidate Login-SWS'ല്‍ ലോഗിന്‍ ചെയ്യുക</li>
<li>'First Allot Results' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക</li>
</ul>
<p>മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം താല്‍ക്കാലിക അഡ്മിഷനോ, സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക അഡ്മിഷന്‍ എടുക്കുന്നവര്‍ ഫീസടയ്‌ക്കേണ്ടതില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം റദ്ദാക്കാനുമാകും. ഇതിനുള്ള അപേക്ഷ അഡ്മിഷന്‍ നേടുന്ന സ്‌കൂളിലാണ് കൊടുക്കേണ്ടത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/education/cbse-class-10-second-board-result-2026-expected-date-what-students-need-to-know-about-where-to-check-2209918.html">CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?</a></strong></p>
<p>അലോട്ട്‌മെന്റ് കിട്ടിയിട്ടും താല്‍ക്കാലിക അഡ്മിഷന്‍ നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഇടം കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്ക് കാത്തിരിക്കണം. അപേക്ഷകര്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ നിര്‍ദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളില്‍ അഡ്മിഷന് ഹാജരാകണം.</p>
<p>യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അവകാശപ്പെട്ടിട്ടുള്ളവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിച്ചവരെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം സ്‌കൂളുകളില്‍ അഡ്മിഷന് ഹാജരാകണം.</p>
<h3>ഇതുവരെ അപേക്ഷിച്ചില്ലെങ്കില്‍?</h3>
<p>ഇതുവരെ അപേക്ഷിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലും മറ്റും അലോട്ട്‌മെന്റിന് പരിഗണിക്കാത്തവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.</p>
<h3>മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍</h3>
<p>മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഡ്മിഷന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെയും അലോട്ട്‌മെന്റ് റിസള്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'Candidate Login-MRS' എന്നതിലൂടെ ലോഗിന്‍ ചെയ്ത് 'ഫസ്റ്റ് അലോട്ട് റിസള്‍ട്ട്‌സ്' എന്ന ലിങ്കിലൂടെ പരിശോധിക്കാം. എസ്എസ്എല്‍സി പുനഃപരിശോധനാ റിസള്‍ട്ട് ഉള്‍പ്പെടുത്തിയാണ് അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.</p>
<h3>English Summary</h3>
<p>The Kerala Plus One first allotment results have been officially released. Students can check their results on the website hscap.kerala.gov.in. Admissions based on this allotment must be taken from June 15 to June 17. Candidates must visit the allotted school with their parents and original documents.</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Free Travel: കെഎസ്‌ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നാളെ മുതൽ; ബസിൽ കയറും മുമ്പ് ഇവ ശ്രദ്ധിച്ചോണേ&#8230;</title>
					<link>https://www.malayalamtv9.com/kerala/ksrtc-free-travel-scheme-for-women-in-kerala-priyadarshini-starts-tomorrow-june-15-check-key-guidelines-2210132.html</link>
					<pubDate>Sun, 14 Jun 2026 15:19:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/ksrtc-free-travel-scheme-for-women-in-kerala-priyadarshini-starts-tomorrow-june-15-check-key-guidelines-2210132.html</guid>
					<description><![CDATA[<p>KSRTC Free Travel Scheme For Women: ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമാണ് സൗജന്യ യാത്ര ഉറപ്പാക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/KSRTC-Travel-1.jpg" class="attachment-large size-large wp-post-image" alt="Ksrtc Travel" /></figure><p>കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് നാളെ, ജൂൺ 15 തിങ്കളാഴ്ച തുടക്കമാകും. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സംസ്ഥാനത്തെ എല്ലാ ഓർഡിനറി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകും. ഉദ്ഘാടന സർവീസിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്രക്കാരാകും.</p>
<p>ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമാണ് സൗജന്യ യാത്ര ഉറപ്പാക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര. കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. എന്നാൽ സൗജന്യ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ....</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/no-room-for-flatterers-udf-terminates-employee-behind-viral-musical-tribute-to-pinarayi-vijayan-2210063.html">“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്</a></strong></p>
<h3>സൗജന്യ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കാൻ.....</h3>
<ol>
<li>ജൂൺ 15 ന് രാവിലെ 8.30 മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുമ്പ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.</li>
<li>സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു '0' ടിക്കറ്റ് എടുക്കേണ്ടതാണ്.</li>
<li>ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുമ്പേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.</li>
<li>നിങ്ങളുടെ കൂടെ 5 മുതൽ11 വയസ്സ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.</li>
<li>പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം</li>
<li>പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.</li>
<li>സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.</li>
<li>സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.</li>
<li>ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്.</li>
<li>ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപ പിഴ നല്‍കേണ്ടി വരും.</li>
<li>സ്ത്രീകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നേയുള്ളൂ. മറ്റ് യാത്രക്കാര്‍ക്കുള്ള എല്ല നിയമങ്ങളും ബാധകമാണ്.</li>
<li>സ്റ്റോപ്പ്, സംവരണ സീറ്റ്, മറ്റ് ട്രാഫിക്ക് നിയമങ്ങള്‍ എന്നിവ എല്ലാവര്‍ക്കും ഒരുപോലെതന്നെ.</li>
<li>സംവരണസീറ്റ് മാനിക്കുക. സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരുടെ സീറ്റ് സംവരണം പാലിക്കപ്പെടണം.</li>
</ol>
<h3>English Summary:</h3>
<p>Priyadarshini free travel scheme for women and transgender persons on KSRTC ordinary services will come into effect on June 15, 2026. The scheme covers 3,125 KSRTC buses across seven categories, including Ordinary, City Ordinary, Limited Stop Ordinary, Town-to-Town, Fair Stage Ordinary, Point-to-Point Ordinary, and Gramavandi services. Scheme will be formally inaugurated at the Thampanoor Bus Terminal before being rolled out statewide.</p>
]]></content:encoded>
				</item>
							<item>
					<title>AMMA Controversy: &#8216;അമ്മ&#8217; ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം</title>
					<link>https://www.malayalamtv9.com/entertainment/amma-general-body-has-only-21-days-leadership-fails-to-submit-annual-report-2210135.html</link>
					<pubDate>Sun, 14 Jun 2026 15:02:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/amma-general-body-has-only-21-days-leadership-fails-to-submit-annual-report-2210135.html</guid>
					<description><![CDATA[<p>AMMA Controversy:ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന. അമ്മ സംഘടനയുടെ കണക്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുള്ളത് ഉണ്ണി ശിവപാലിനാണ്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണി ശിവപാലിനെ കുക്കു പരമേശ്വരൻ മെയിൽ അയച്ചിരുന്നതായാണ്&#8230;&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/AMMA-1.jpg" class="attachment-large size-large wp-post-image" alt="Amma" /></figure><p>താര സംഘടനയായ അമ്മയുടെ നേതൃത്വത്തിന്റെ ബലഹീനതകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയുടെ ജനറൽബോഡി നടക്കാൻ ഇനി 21 ദിവസം കൂടി ബാക്കിനിൽക്കെ ഇതുവരെയും നേതൃത്വം വാർഷിക റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. സംഘടനയുടെ ബൈലോ പ്രകാരം ജനറൽബോഡിക്ക് 21 ദിവസം മുമ്പ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് നിയമം. റിപ്പോർട്ടിൽ സംഘടനയുടെ വരവ് ചെലവ് കണക്കുകളും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിലെ വിശദീകരണവും ആണ് ഉൾപ്പെടുത്തേണ്ടത്.</p>
<h3>ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്</h3>
<p>റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് സംഘടനയിലെ അംഗങ്ങള്‍ക്ക് ജനറല്‍ബോഡിക്ക് 21 ദിവസം മുന്‍പ് കൈമാറണമെന്നാണ് ബൈലോയിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെയും അത്തരത്തിൽ ഒരു റിപ്പോർട്ട് ഇതുവരെയും പുതിയ നേതൃത്വം തയ്യാറാക്കിയിട്ടില്ല.ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. ഈ മാസം 21നാണ് ജനറല്‍ബോഡി ചേരുന്നത്. എന്നാൽ ഇതുവരെ മറ്റ് അംഗങ്ങൾക്ക് വാർഷിക റിപ്പോർട്ട് തയ്യാറാക്കിയ നൽകിയിട്ടില്ല എന്നാണ് പുറത്ത് ലഭിക്കുന്ന വിവരം.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/amma-row-production-controllers-son-and-actress-neena-kurup-give-statements-backing-ansiba-hassan-2210103.html">അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും</a></strong></p>
<p>ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന. അമ്മ സംഘടനയുടെ കണക്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുള്ളത് ഉണ്ണി ശിവപാലിനാണ്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണി ശിവപാലിനെ കുക്കു പരമേശ്വരൻ മെയിൽ അയച്ചിരുന്നതായാണ് സൂചന. എന്നാൽ ഉണ്ണി ശിവപാൽ ഇപ്പോൾ വിദേശത്താണ് ഉള്ളത്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കുക എന്ന കാര്യത്തിൽ പ്രതിസന്ധി തുടരുകയാണ്.</p>
<h3>സംഘടനയ്ക്കെതിരായ പരാതിയിൽ നിന്നും താൻ പിന്നോട്ടില്ല</h3>
<p>ഇതിനിടയിൽ അൻസിബയ്ക്ക് എതിരെ രംഗത്തെത്തിയതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് നടിലക്ഷ്മി പ്രിയ സൈബർ പോലീസിൽ പരാതി നൽകി. അതേസമയം അമ്മ സംഘടനയ്ക്കെതിരായ പരാതിയിൽ നിന്നും താൻ പിന്നോട്ടില്ല എന്നാണ് അൻസിബ ഹസൻ അറിയിച്ചിരിക്കുന്നത്. അമ്മ സംഘടനയിലെ പല കാര്യങ്ങളും ശരിയായ രീതിയിൽ അല്ല മുന്നോട്ടുപോകുന്നത് എന്നും ആരോപിച്ച ഒരു കാര്യത്തിൽ നിന്നും താൻ പിന്നോട്ടില്ല എന്നും ഉറപ്പിച്ചു പറഞ്ഞു.</p>
<p>ഭാരവാഹികൾക്ക് ആവശ്യം സംഘടന പാടവവും കരുണയും കാര്യങ്ങൾ കേൾക്കാനുള്ള മനസ്സുമാണെന്ന് അൻസിബ ഹസൻ പറഞ്ഞു. അതിനിടെ നടൻ ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറുടെ മകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ മൊഴി നല്‍കിയതായാണ് വിവരം.നീന കുറുപ്പും അന്‍സിബയ്ക്ക് അനുകൂലമായി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.അതേസമയം അന്‍സിബയ്‌ക്കെതിരായ നടപടിയുടെ കാര്യത്തില്‍ താര സംഘടന ഉടനെ തന്നെ തീരുമാനമെടുക്കും.</p>
<h3>ENGLISH SUMMARY</h3>
<p>The weaknesses of Amma's leadership, a star organization, are now coming to light. With 21 more days left for the general body of the mother organization, the leadership has not yet prepared the annual report. According to the bylaws of the organization, the law requires that the annual report be prepared 21 days before the general body.</p>
]]></content:encoded>
				</item>
							<item>
					<title>IND vs PAK Women&#8217;s T20 World Cup 2026: അങ്കം കുറിക്കാൻ ഇന്ത്യയും പാകിസ്താനും; മഹാപോരാട്ടത്തിന് എഡ്ജ്ബാസ്റ്റൺ ഒരുങ്ങി!</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-streaming-pitch-report-and-match-details-2210124.html</link>
					<pubDate>Sun, 14 Jun 2026 14:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-streaming-pitch-report-and-match-details-2210124.html</guid>
					<description><![CDATA[<p>ICC Women’s T20 World Cup 2026: വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് 7.30-നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Team-1.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Team" /></figure><p>വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് ഏഴു മണിക്കാണ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. 6.30-നാണ്‌ ടോസ്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം. മത്സരത്തിന്റെ ഏത് തലം പരിഗണിച്ചാലും പാകിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. എങ്കിലും റാങ്കിംഗിനും നിലവിലെ ഫോമിനും അപ്പുറം കളിക്കളത്തിലെ സമ്മർദ്ദവും വികാരങ്ങളുമാണ് ഇത്തരം മത്സരങ്ങളുടെ ഗതി നിർണ്ണയിക്കാറുള്ളത്.</p>
<p>ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീം, ഇത്തവണ കന്നി ടി20 ലോകകപ്പ് ആണ് ലക്ഷ്യമിടുന്നത്. പരിചയസമ്പന്നരുടെ നിരയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ കരുത്ത്. സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്.</p>
<p>ഫാത്തിമ സന നയിക്കുന്ന പാകിസ്താൻ യുവനിരയുമായാണ് ലോകകപ്പിന് എത്തിയത്‌. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ നേർക്കുനേർ കണക്കുകളിൽ ഇന്ത്യക്ക് വ്യക്തമായ മേധാവിത്വമുണ്ട്. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യ ജയിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html">India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?</a></strong></p>
<p>ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പാകിസ്താൻ ബൗളർമാർ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. സ്മൃതി മന്ദാനയും, ഷെഫാലി വര്‍മയും ഫോം കണ്ടെത്തിയാല്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സാധ്യമാകും. വമ്പനടികള്‍ക്ക് പേരുകേട്ട റിച്ച ഘോഷിന്റെ പ്രകടനവും നിര്‍ണായകമാകും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിച്ച പുറത്തെടുത്തത്. മധ്യനിരയില്‍ ജെമിമ റോഡ്രിഗസും, ഹര്‍മന്‍പ്രീതും കളി നിയന്ത്രിക്കും.</p>
<p>രേണുക സിംഗിന്റെ സ്വിംഗ് ബൗളിംഗും ദീപ്തി ശർമ്മയുടെ ഓള്‍റൗണ്ട് മികവും മത്സരത്തിൽ ഇന്ത്യക്ക് ഏറെ നിർണായകമാകും. മത്സരത്തിൽ ഇന്ത്യക്കാണ് കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ജിയോ ഹോട്ട്സ്റ്റാർ ആപ്പിലൂടെയും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.</p>
<h3>പിച്ച് റിപ്പോർട്ട്:</h3>
<p>എഡ്ജ്ബാസ്റ്റണിലെ പിച്ച് തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. എന്നാൽ കളി പുരോഗമിക്കുന്നതോടെ ഇത് ബാറ്റിംഗിന് അനുകൂലമാകും. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ മത്സരത്തിൽ ഇത് വ്യക്തമായതാണ്. ഇവിടെ നടന്ന 19 വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 10 തവണയും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ ഒമ്പത് തവണ വിജയിച്ചു.</p>
<h3>ഇരുടീമുകളുടെയും സ്ക്വാഡ്:</h3>
<p>ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്.</p>
<p>പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), ഗുൽ ഫിറോസ, ആയിഷ സഫർ, ഇറം ജാവേദ്, ഐമാൻ ഫാത്തിമ, ആലിയ റിയാസ്, നതാലിയ പർവൈസ്, സൈറ ജബീൻ, മുനീബ അലി, തുബ ഹസൻ, റമീൻ ഷമീം, സാദിയ ഇഖ്ബാൽ, നഷ്ര സന്ധു, ഡയാന ബെയ്ഗ്, തസ്മിയ റുബാബ്.</p>
<h3>English Summary</h3>
<p>India and Pakistan face each other today in the 2026 Women's T20 World Cup at Edgbaston. India enters the tournament as favorites under the leadership of Harmanpreet Kaur. Pakistan relies on a youthful squad led by captain Fatima Sana to create an upset. The match starts at 7:00 PM IST and will stream live on JioHotstar.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: ഇടവപ്പാതി തീരുന്നു, ഇനി നേരിയ മഴ മാത്രം; കാലാവസ്ഥ ഇങ്ങനെ&#8230;.</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-monsoon-rains-set-to-decrease-in-coming-day-check-district-wise-weather-forecast-2210122.html</link>
					<pubDate>Sun, 14 Jun 2026 14:25:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-monsoon-rains-set-to-decrease-in-coming-day-check-district-wise-weather-forecast-2210122.html</guid>
					<description><![CDATA[<p>Kerala Rain Alert: വൈകുന്നേരത്തിനുള്ളിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/rain-alert-21.jpg" class="attachment-large size-large wp-post-image" alt="Rain Alert (21)" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇടവമാസം തീരാറായതോടെ മഴയുടെ അളവ് കുറയുന്നതായി കാലാവസ്ഥ വിദഗ്ധർ. നിലവിലെ കണക്കനുസരിച്ച് കേരളത്തിലെ മഴ ഒമ്പത് ശതമാനമായി. ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ സാധ്യത മുൻ നിർത്തി യെല്ലോ അലർട്ട് നൽകിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ നാളെ മുതൽ (ജൂൺ 14) മഴ വീണ്ടും കുറയാനാണ് സാധ്യത.</p>
<p>ഇന്ന് വൈകുന്നേരത്തിനുള്ളിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>കേരളത്തിലെ മഴ ലഭ്യത</h3>
<p>ജൂൺ 17 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും കൂടുതൽ മഴ തീരദേശങ്ങളിലും കടലിലുമായി പെയ്തുപോകാനാണ് സാധ്യത. നിലവിൽ പലയിടത്തും മഴ ദുർബലമാണ്. ആകാശം മേഘാവൃതമായി കാണുന്നുണ്ടെങ്കിലും മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കാലവർഷക്കാറ്റ് കേരളത്തിനു മുകളിൽ ശക്തി കുറയുകയും ഗതിമാറ്റം സംഭവിക്കുകയും ചെയ്യുന്നുണ്ട്. മധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-june-14th-imd-issues-yellow-alert-in-four-districts-check-latest-rain-alert-2210047.html">മഴയുടെ ശക്തി കുറഞ്ഞോ? ഈ ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലാവസ്ഥ പ്രവചനം</a></strong></p>
<p>ജൂൺ 13 വരെയുള്ള റിപ്പോർട്ട് പ്രകാരം, കേരളത്തിൽ 274.8 എംഎം മഴയാണ് ലഭിച്ചത്. ഇടുക്കിയിൽ 17 ശതമാനവും തൃശ്ശൂരിൽ നാല് ശതമാനവും മഴ കുറഞ്ഞു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ഈ കാലയളവിൽ ലഭിച്ചത്.</p>
<h3>മഴ മുന്നറിയിപ്പ്</h3>
<p>ജൂൺ 14: യെല്ലോ അലർട്ട് - പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ്</p>
<p>മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്</p>
<p>ജൂൺ 15, 16, 17, 18: നേരിയ മഴ സാധ്യത മുൻനിർത്തി എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്</p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p><strong>ജൂൺ 15:</strong> സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.</p>
<p>ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.</p>
<h3>English Summary:</h3>
<p>The Central Meteorological Department has informed that light to moderate rain with thunderstorms and strong winds with speed reaching up to 40 kmph are likely at isolated places in Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts by this evening.</p>
]]></content:encoded>
				</item>
							<item>
					<title>Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍</title>
					<link>https://www.malayalamtv9.com/technology/2026-renault-duster-new-model-1-litre-turbo-petrol-lauched-know-price-and-mileage-2210126.html</link>
					<pubDate>Sun, 14 Jun 2026 14:25:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/technology/2026-renault-duster-new-model-1-litre-turbo-petrol-lauched-know-price-and-mileage-2210126.html</guid>
					<description><![CDATA[<p>Renault Duster new model : കൈയില്‍ അധികം പൈസയില്ല എന്നാല്‍ പുതിയ റെനോ ഡസ്റ്റര്‍ വാങ്ങിയാല്‍ കൊള്ളാമെന്ന ആഗഹമുണ്ട്. ഇങ്ങനെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ ആ ആഗ്രഹം സാധിക്കാന്‍ കമ്പനി തന്നെ ഒരു അവസരം തുറന്നിരിക്കുകയാണ്. ഡസ്റ്ററിന്റെ പുതിയ 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Renault-Duster-new-model-.jpg" class="attachment-large size-large wp-post-image" alt="Renault Duster New Model" /></figure><p>കൈയില്‍ അധികം പൈസയില്ല എന്നാല്‍ പുതിയ റെനോ ഡസ്റ്റര്‍ വാങ്ങിയാല്‍ കൊള്ളാമെന്ന ആഗഹമുണ്ട്. ഇങ്ങനെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ ആ ആഗ്രഹം സാധിക്കാന്‍ കമ്പനി തന്നെ ഒരു അവസരം തുറന്നിരിക്കുകയാണ്. ഡസ്റ്ററിന്റെ പുതിയ 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍. ഒതന്റിക് എന്ന മോഡലിന് 10.49 ലക്ഷമാണ് എക്‌സ് ഷോറൂം വില. സാധരണക്കാരായ ഡസ്റ്റര്‍ പ്രേമികള്‍ക്ക് ഇത് ഒരു കിടിലന്‍ ഡീല്‍ തന്നെയാണ്.</p>
<p>എഞ്ചിന്‍ ഭാഗത്തേക്ക് വന്നാല്‍ 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ ഇതിന് മുമ്പേ നമുക്ക് പരചയമുള്ളതാണ്. റെനോ കൈഗറിലുള്ള എഞ്ചിനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 100 പി.എസ് പവറും 166 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് എഞ്ചിന്‍ തരുക. മാനുവല്‍ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചെടുത്തോളം മികച്ച ഒരു ഓപ്ഷനാകും ഈ ത്രീ സിലിണ്ടര്‍ വാഹനം.</p>
<h3>Also Read : <a href="https://www.malayalamtv9.com/technology/kinetic-is-back-with-new-dx-electric-scooter-the-old-look-evokes-nostalgia-2209954.html">പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?</a></h3>
<p>19.4 കിലോ മീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. എന്തായാലും 15 കിലോ മീറ്റര്‍ മൈലേജ് സിറ്റിയില്‍ പ്രതീക്ഷിക്കാം. അഡാസ് ഫീച്ചറും 360 ഡിഗ്രീ ക്യാമറയും ഡ്രൈവര്‍ സ്‌ക്രീനും ഇല്ലെന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ ഡസ്റ്ററിന്റെ 1.3 ലിറ്റര്‍ മോഡലില്‍ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും തന്നെ പുതിയ വാഹനത്തില്‍ ഇല്ല. പ്ലാറ്റ് ഫോമിലും ഡിസൈന്‍ എലമെന്റിലും മാറ്റങ്ങളില്ല എന്നതുകൊണ്ട് ഈ വാഹനം കുറഞ്ഞ വേരിയന്റാണെന്ന് കണ്ടുപിടിക്കാന്‍ അത്ര എളുപ്പവുമല്ല. ഡസ്റ്റര്‍ എവല്യൂഷന് 11.69 ലക്ഷവും ഡസ്റ്റര്‍ ടെക്‌നോയ്ക്ക് 13.19 ലക്ഷവും ടെക്‌നോ പ്ലസിന് 15.29 ലക്ഷവും ഐക്കോണിന് 16.99 ലക്ഷവും ആണ് വിലവരുന്നത്.</p>
<p>എന്നാല്‍ ഡ്രൈവിംഗ് കമ്പമുള്ളവരെ സംബന്ധിച്ച് നോക്കിയാല്‍, ഈ മോഡല്‍ അവര്‍ക്ക് യോജിക്കില്ല. റൈഡിംഗില്‍ എന്തായാലും ലാഗ് തോന്നും. എന്നാല്‍ നോര്‍മല്‍ യൂസ് ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഈ വാഹനം അനുയോജ്യമാണ്. ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ ചിരിത്രം സൃഷ്ടിച്ച വാഹമനമാണ് ഡസ്റ്റര്‍. ആദ്യ എഡിഷനിലെ വാഹനം വലിയ വിജയമാണ് കൈവരിച്ചത്. പഴയതില്‍ നിന്ന് പുതിയ മോഡലിലേക്ക് എത്തിയപ്പോള്‍ വാഹനത്തിന്റെ ലുക്ക് കുറേ കൂടി മെച്ചപ്പെട്ടിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Renault Duster has launched its new 1-litre petrol turbo model. The Renault Duster Authentic model is priced at Rs 10.49 lakh (ex-showroom). The 1-litre petrol turbo comes with a six-speed manual gearbox. The engine produces 100 PS of power and 166 Newton meters of torque. The company claims a mileage of 19.4 kmpl.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result: നോട്ട് എണ്ണാൻ റെഡി ആയിക്കോ! സമൃദ്ധി ലോട്ടറി ഫലം പുറത്ത്</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-samrudhi-sm-59-result-today-june-13-sunday-draw-update-complete-winning-numbers-list-2210125.html</link>
					<pubDate>Sun, 14 Jun 2026 14:18:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-samrudhi-sm-59-result-today-june-13-sunday-draw-update-complete-winning-numbers-list-2210125.html</guid>
					<description><![CDATA[<p>Kerala Lottery Result Out:തിരുവനന്തപുരം ജില്ലയിലെ ​ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. ലോട്ടറി വകുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുന്ന പാനലിൽ ബന്ധപ്പെട്ട അധികൃതരും ഉണ്ടായിരുന്നു.ഒന്നാം സമ്മാനം ലഭിക്കുന്ന ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനം ലഭിക്കുക 5 ലക്ഷം രൂപ&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Dhanalakshmi-DL-56-Lottery-Result-June-10.jpg" class="attachment-large size-large wp-post-image" alt="Dhanalakshmi Dl 56 Lottery Result June 10" /></figure><p>കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കീഴിൽ എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി ലോട്ടറി അത്തരത്തിൽ സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ അതായത് ജോൺ 13 ഞായറാഴ്ചയിലെ ഫലം പുറത്ത്. തിരുവനന്തപുരം ജില്ലയിലെ ​ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. ലോട്ടറി വകുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുന്ന പാനലിൽ ബന്ധപ്പെട്ട അധികൃതരും ഉണ്ടായിരുന്നു.</p>
<p>ഒന്നാം സമ്മാനം ലഭിക്കുന്ന ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനം ലഭിക്കുക 5 ലക്ഷം രൂപ. നാലാം സമ്മാനം 5000 രൂപ അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ നേടാൻ സാധിക്കുക.ഇന്നത്തെ ലോട്ടറി പരമ്പര: MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM എന്ന ക്രമത്തിലാണ്. ആകെ 108 ലക്ഷം ടിക്കറ്റുകൾ 12 പരമ്പകളിലായാണ് വിൽക്കുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-lottery-karunya-kr-757-result-today-june-13-saturday-draw-update-complete-winning-numbers-list-2209956.html">അറിയാലോ, ഒരു കോടിയാണ്! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്‌</a></strong></p>
<h3>ഒന്നാം സമ്മാനം: ഒരു കോടി രൂപ</h3>
<p><b>MF 935347</b></p>
<h3>സമാശ്വാസ സമ്മാനം: 5,000 രൂപ</h3>
<div>
<div>
<div><b>MA 935347</b></div>
<div><b>MB 935347</b></div>
<div><b>MC 935347</b></div>
<div><b>MD 935347</b></div>
<div><b>ME 935347</b></div>
<div><b>MG 935347</b></div>
<div><b>MH 935347</b></div>
<div><b>MJ 935347</b></div>
<div><b>MK 935347</b></div>
<div><b>ML 935347</b></div>
<div><b>MM 935347</b></div>
</div>
</div>
<h3>രണ്ടാം സമ്മാനം: 25 ലക്ഷം രൂപ</h3>
<h3><b>MF 518590</b><br />
മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ</h3>
<h3><b>MG 322749</b><br />
നാലാം സമ്മാനം: 5,000 രൂപ</h3>
<h3>1058  1970  2692  2794  2805  3099  4011  4363  4416  4883  4985  5322  6054  6281  6315  6741  7541  7634  8836<br />
അഞ്ചാം സമ്മാനം: 2,000 രൂപ</h3>
<h3><b>4665  5383  5388  5630  8221  9540</b><br />
ആറാം സമ്മാനം: 1,000 രൂപ</h3>
<h3><b>0391  1520  2383  2737  2849  3256  3611  5003  5384  5849  6028  6438  7071  7133  7238  7487  7597  7685  7788  7796  8196  8849  8922  9003  9857</b><br />
ഏഴാം സമ്മാനം: 500 രൂപ</h3>
<h3><b>0004  0349  0389  0450  0782  0786  0853  1018  1244  1353  1441  1660  1734  1763  1822  1907  2050  2474  2534  2574  2756  2821  2832  2867  2964  2972  2976  2984  3313  3748  3851  3921  4317  4351  4376  4409  4450  4595  4662  4947  5133  5202  5315  5577  5586  5692  5825  5969  6127  6670  6727  6934  7006  7171  7263  7413  7445  7461  7491  7549  7560  7584  7636  7817  8178  8182  8417  8707  8825  8876  8908  8969  8980  9195  9361  9683</b><br />
എട്ടാം സമ്മാനം: 200 രൂപ</h3>
<h3><b>0018  0032  0400  0475  0497  0572  0637  0657  0763  0965  1175  1268  1273  1380  1393  1548  1676  1939  2227  2392  2536  2541  2590  2679  3023  3036  3127  3129  3432  3534  3682  3737  3874  3954  3970  4054  4155  4540  4586  4587  4848  4916  5091  5252  5320  5414  5489  5537  5826  5896  5957  5993  6172  6185  6370  6796  6807  6881  6929  6965  7271  7375  7432  7450  7528  7606  7638  7832  7843  7852  7854  7991  7998  7999  8198  8224  8259  8311  8428  8718  8895  9006  9084  9131  9320  9348  9497  9518  9575  9638  9962  9995</b><br />
ഒമ്പതാം സമ്മാനം: 100 രൂപ</h3>
<p>ആകെ 3,97,454 സമ്മാനങ്ങള്‍ നല്‍കുന്നു. 23,27,27,000 രൂപയാണ് ആകെയുള്ള സമ്മാനത്തുക. ഇതില്‍ 2,40,82,700 രൂപയാണ് ഏജന്റ് കമ്മീഷന്‍. ആദ്യ മൂന്ന് സമ്മാനങ്ങള്‍ ഓരോരുത്തര്‍ക്ക് വീതമാകും ലഭിക്കുന്നത്. സമ്മാനം ലഭിക്കുന്നവർ നറുക്കെടുപ്പ് നടക്കുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തന്നെ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടത് വളരെ നിർബന്ധമായ കാര്യമാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചതോ കേടുപാടുകൾ സംഭവിച്ചതോ ആയ ഭാഗ്യക്കുറികൾക്ക് സമ്മാനം ലഭിക്കുന്നതായിരിക്കില്ല. കൂടാതെ നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും ലോട്ടറി ഏജൻസി നിങ്ങൾക്ക് പണം കൈപ്പറ്റാൻ സാധിക്കുന്നതാണ്.</p>
<p>ശ്രദ്ധിക്കുക: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.</p>
<p>ENGLISH SUMMARY</p>
<p>Samriddhi Lottery is a lottery drawn every Sunday by the Kerala State Lottery. Today’s results of Samriddhi Lottery held at Gorky Bhavan, Thiruvananthapuram have been released. The first prize winner will get Rs. 1 crore. Each lottery is represented alphabetically, and the Samriddhi Lottery code is “SM”, which contains the draw number and code.</p>
]]></content:encoded>
				</item>
							<item>
					<title>Brain &#8211; Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന</title>
					<link>https://www.malayalamtv9.com/technology/china-beats-elon-musks-neuralink-to-launch-worlds-first-commercial-brain-chip-2210123.html</link>
					<pubDate>Sun, 14 Jun 2026 14:15:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/technology/china-beats-elon-musks-neuralink-to-launch-worlds-first-commercial-brain-chip-2210123.html</guid>
					<description><![CDATA[<p>Tech war shifts to the brain: China outpaces Elon Musk’s Neuralink with historic commercial BCI debut: ‘നിയോ’ എന്നാണ് ചിപ്പിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ സിങ്ഹുവ യൂണിവേഴ്സിറ്റിയും, ഷാങ്ഹായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂറാക്കിൾ ടെക്നോളജിയും ചേർന്നാണ് ഈ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഒരു നാണയത്തിൻ്റെ വലിപ്പം മാത്രമേ ചിപ്പിനൊള്ളൂ. ചൈനീസ് ഗവണ്മെൻ്റിൻ്റെ ആരോഗ്യ സംവിധാനത്തിന് കീഴി ഇനി ചിപ്പുകൾ വൻ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Brain-Chip.jpg" class="attachment-large size-large wp-post-image" alt="Brain Chip" /></figure><p>ബീജിങ്ങ്: ലോക കോടീശരനായ എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിനെ മറികടന്ന് ചരിത്ര നേട്ടത്തിലേക്ക് നടന്നടുത്ത് ചൈന. മനുഷ്യൻ്റെ മസ്തിഷ്കത്തെ കംബ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ലോകത്തെ ആദ്യ വാണിജ്യ ബ്രെയിൻ കംബ്യൂട്ടർ ഇൻ്റർഫേസിൻ്റെ പരീക്ഷണം ചൈന വിജയകരമായി പൂർത്തിയാക്കി. ‘’ജീസസ് ലെവൽ ടെക്നോളജി’ എന്ന് മസ്ക് വിശേഷിപ്പിച്ച ന്യൂറോലിങ്കിനെ വെല്ലുവിളിക്കുന്ന വിധമാണ് ചൈന ബി.സി.ഐ ചിപ്പുകളുടെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. ന്യൂയോർക്ക് ടൈംസാണ് ഇതു സംബന്ധിച്ച റിപോർട്ട് പുറത്തുവിട്ടത്.</p>
<p>‘നിയോ’ എന്നാണ് ചിപ്പിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ സിങ്ഹുവ യൂണിവേഴ്സിറ്റിയും, ഷാങ്ഹായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂറാക്കിൾ ടെക്നോളജിയും ചേർന്നാണ് ഈ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഒരു നാണയത്തിൻ്റെ വലിപ്പം മാത്രമേ ചിപ്പിനൊള്ളൂ. ചൈനീസ് ഗവണ്മെൻ്റിൻ്റെ ആരോഗ്യ സംവിധാനത്തിന് കീഴി ഇനി ചിപ്പുകൾ വൻ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്പൈനൽ കോഡിന് പരിക്കേറ്റവരുടെയും, പക്ഷാഘാദം ബാധിച്ചവരുടെയും നാഡീവ്യൂഹത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കുക എന്നതാണ് ചിപ്പിൻ്റെ നിർമ്മാണത്തിലെ പ്രാരം ലക്ഷ്യം.</p>
<h3>Also Read: <a href="https://www.malayalamtv9.com/technology/facebook-and-messenger-go-down-users-report-major-outage-details-inside-2209818.html">അ‌ടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും</a></h3>
<p>എലോൺ മസ്കിൻ്റെ ന്യൂറാലിങ്കും നിയോയും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ന്യൂറാലിങ്കിൻ്റെ എൻ-1 ഡിവൈസിന് തലച്ചോറിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇലക്ട്രോഡുകൾ കൂടിയെ തീരു. എന്നാൽ നിയോ ചിപ്പ് തലയോട്ടിക്കും തലച്ചോറിനും ഇടയിലുള്ള സുരക്ഷിതമായ പാളിയിലാണ് സ്ഥാപിക്കുക. തലച്ചോറിൻ്റെ പ്രൊട്ടക്ടീവ് മെംബ്രെയ്നായ ‘ഡ്യൂറ മാറ്ററിന് മുകളിലായാണ്. ചിപ്പ് സ്ഥാപിക്കുക എന്നതിനാൽ ശസ്ത്രക്രിയയുടെ സങ്കീർണതയും അപകട സാധ്യതയും വലിയ രീതിയിൽ കുറയ്ക്കാനാകും. ചിപ്പിലെ എട്ട് സെൻസറുകൾ തലച്ചോറിലെ തരംഗങ്ങൾ ഡിജിറ്റൽ സിഗ്നൽസാക്കി മാറ്റി കംബ്യൂട്ടറുകൾക്ക് നൽകുകയാണ് ചെയ്യുക.</p>
<p>നിലവിൽ 36 രോഗികളിൽ ഈ ചിപ്പ് വിജയകരമയി പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. മസ്കിൻ്റെ ന്യൂറാലിങ്ക് ഇപ്പോഴും പരീക്ഷണഘട്ടം പൂർത്തീകരിച്ചിട്ടില്ല. ബ്രെയിൻ കംമ്പ്യൂട്ടർ ചിപ്പുകൾ ആരോഗ്യ രഗത്ത് വലിയ കുതിപ്പുണ്ടാക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നത്. നാഡീ വ്യവസ്ഥയിൽ പ്രശ്നങ്ങൾ നേരിടുന്നവർ, പ്രധാനമായും സംസാര ശേഷിയിലും ചലനശേഷിയും ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഈ സംവിധാനം സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. പാർക്കിങ്സൺ, എപിലെപ്സി, സ്ട്രോക്ക്, ഡിപ്രെഷൻ എന്നീ പ്രശ്നങ്ങളെ മറികടക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകരമാണ് എന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ ഇതിനൊരു മറുവശം കൂടി ഉണ്ട്. സ്വകാര്യത ഇല്ലാതാകുമെന്നും, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരാളുടെ ചിന്തകളെ പോലും പകർത്തിയെടൂക്കാനും, സ്വാധിനിക്കാനും സാധിച്ചേക്കും എന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.</p>
<h3>English Summary</h3>
<p>China has officially approved and launched the world’s first commercial brain-computer interface (BCI) called 'NEO', beating Elon Musk's Neuralink. Developed by Tsinghua University, the minimally invasive device places sensors safely against the dura mater to transmit neural signals into digital commands, reducing surgical risks.</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Travel: വെറും 640 രൂപയ്ക്ക് കാടും മലയും വെള്ളച്ചാട്ടവും കാണാം; കെഎസ്ആർടിസി വൺ ഡേ ട്രിപ്പ്</title>
					<link>https://www.malayalamtv9.com/lifestyle/travel/ernakulam-to-malakkappara-ksrtc-one-day-trip-package-know-the-complete-travel-details-2210120.html</link>
					<pubDate>Sun, 14 Jun 2026 13:47:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ernakulam-to-malakkappara-ksrtc-one-day-trip-package-know-the-complete-travel-details-2210120.html</guid>
					<description><![CDATA[<p>Ernakulam to Malakkappara KSRTC Trip: എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുലർച്ചെ ആരംഭിക്കുന്ന ഈ യാത്ര, പച്ചപ്പുനിറഞ്ഞ വനപാതകളിലൂടെയും അതിമനോഹരമായ വ്യൂ പോയിന്റുകളിലൂടെയുമാണ് കടന്നുപോകുന്നത്. ബൈക്കുകളിലോ കാറുകളിലോ പോകുന്നതിനേക്കാൾ കെഎസ്ആർടിസിയുടെ സൈഡ് സീറ്റിലിരുന്ന് കാനനക്കാഴ്ചകൾ തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് സമ്മാനിക്കുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/KSRTC-TRAVEL.jpg" class="attachment-large size-large wp-post-image" alt="Ksrtc Travel" /></figure><p>കൊച്ചിയിലെ തിരക്കുകളിൽ നിന്നും ജോലിത്തിരക്കുകളിൽ നിന്നും മാറി ഒരു ദിവസത്തേക്ക് കാടിൻ്റെ കുളിർമയും വെള്ളച്ചാട്ടങ്ങളുടെ ഭംഗിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പോക്കറ്റ് ചോരാതെ അടിച്ചുപൊളിക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നിങ്ങൾക്കായി ഒരുക്കുന്ന അതിമനോഹരമായ അവസരമാണ് എറണാകുളം - മലക്കപ്പാറ ഏകദിന ട്രിപ്പ്. ഏകദേശം 600 മുതൽ 1000 രൂപയ്ക്കുള്ളിൽ പ്രകൃതിഭംഗി തുളുമ്പുന്ന അതിരപ്പിള്ളി മുതൽ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലക്കപ്പാറ വരെ ആനവണ്ടിയിൽ പോയി വരാവുന്ന യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയാം.</p>
<p>എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുലർച്ചെ ആരംഭിക്കുന്ന ഈ യാത്ര, പച്ചപ്പുനിറഞ്ഞ വനപാതകളിലൂടെയും അതിമനോഹരമായ വ്യൂ പോയിന്റുകളിലൂടെയുമാണ് കടന്നുപോകുന്നത്. ബൈക്കുകളിലോ കാറുകളിലോ പോകുന്നതിനേക്കാൾ കെഎസ്ആർടിസിയുടെ സൈഡ് സീറ്റിലിരുന്ന് കാനനക്കാഴ്ചകൾ തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് സമ്മാനിക്കുക. ചാലക്കുടി പിന്നിട്ട് കാട്ടുപാതയിലേക്ക് പ്രവേശിക്കുന്നത് മുതൽ കാഴ്ചകളുടെ വിരുന്നാണ് ആനവണ്ടിയിൽ ഒരുക്കിയിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/here-is-why-you-need-to-experience-ooty-in-the-rainy-season-2026-top-places-to-visit-2209940.html">തണുപ്പും ചാറ്റൽമഴയും; മഴക്കാല യാത്രകൾക്ക് ഊട്ടിയേക്കാൾ മികച്ച സ്ഥലം വേറെയില്ല</a></strong></p>
<h3>യാത്രാ സമയക്രമവും പ്രത്യേകതകളും</h3>
<p>സാധാരണയായി എല്ലാ ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും പുലർച്ചെ 5:00-നും 5:30-നും ഇടയിൽ എറണാകുളം ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടും. മലക്കപ്പാറയിലെ കാഴ്ചകളും കണ്ട് അസ്തമയത്തോടെ മലയിറങ്ങി രാത്രി 9:30-ഓടെ എറണാകുളത്ത് തിരിച്ചെത്തും. സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം സുരക്ഷിതമായ യാത്രയാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഒരൊറ്റ ഫോൺ കോളിലൂടെ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്ത് ഈ യാത്രയുടെ ഭാഗമാകാം എന്നതാണ് കെഎസ്ആർടിസി പാക്കേജുകളുടെ ഏറ്റവും വലിയ പ്രത്യേകത.</p>
<p>മലക്കപ്പാറയ്ക്ക് പുറമെ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സഞ്ചാരികൾക്കായി ഒട്ടനവധി സൂപ്പർ ഹിറ്റ് ബജറ്റ് ടൂറിസം പാക്കേജുകൾ വേറെയും ഒരുക്കിയിട്ടുണ്ട്. അവധിക്കാലങ്ങളും വാരാന്ത്യങ്ങളും കൂടുതൽ മനോഹരമാക്കാൻ പോക്കറ്റ് ഫ്രണ്ട്‌ലിയായി തിരഞ്ഞെടുക്കാവുന്ന പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്.</p>
<h3>​ഗവി മൂന്നാർ യാത്ര</h3>
<p>മലക്കപ്പാറ കഴിഞ്ഞാൽ സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരയുന്ന പാക്കേജുകളിൽ ഒന്നാണ് ​ഗവി മൂന്നാർ യാത്ര. പത്തനംതിട്ട വഴി മൂഴിയാർ ഡാം, ശബരിഗിരി പദ്ധതി പ്രദേശം, കക്കി ഡാം, ആനത്തോട് ഡാം, ഗവി എക്കോ ടൂറിസം സെന്റർ, വനപാതയിലൂടെയുള്ള കാനന സഫാരി. ഗവിയിലെ തടാകത്തിലൂടെയുള്ള ബോട്ടിലിംഗും ഈ പാക്കേജിന്റെ ഭാഗമാണ്. സാധാരണയായി 1300 - 1500 രൂപയ്ക്ക് ഉള്ളിലാണ് ഒരാൾക്കുള്ള നിരക്ക് വരുന്നത്.</p>
<p>കുറഞ്ഞ ചെലവിൽ മൂന്നാറിന്റെ തണുപ്പും തേയിലത്തോട്ടങ്ങളും കണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ് മൂന്നാറിലേക്കുള്ളത്. അടിമാലി വഴി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ. കൂടാതെ രാത്രികാല കാനന ഭംഗി ആസ്വദിക്കാൻ കെഎസ്ആർടിസി ഒരുക്കുന്ന പ്രത്യേക ജംഗിൾ സഫാരിയും ഇതിൻ്റെവൺ ഡേ ട്രിപ്പുകൾക്ക് പുറമെ, ശനിയാഴ്ച വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച രാത്രി തിരിച്ചെത്തുന്ന രീതിയിൽ കെഎസ്ആർടിസി സ്ലീപ്പർ ബസുകളിൽ രാത്രി താമസം ഒരുക്കുന്ന പ്രത്യേക രണ്ട് ദിവസത്തെ പാക്കേജുകളും ലഭ്യമാണ്. ഭാഗമാണ്.</p>
<h3>English Summary:</h3>
<p>Planning a quick weekend escape from Kochi, here is the complete travel details of Ernakulam to Malakkappara KSRTC One-Day Trip package. Find ticket prices, route maps, sightseeing spots.</p>
]]></content:encoded>
				</item>
							<item>
					<title>Gold Rate Forecast: സ്വര്‍ണവില വീണ്ടും ഉന്നതങ്ങളിലേക്ക്; 6,000 ഡോളര്‍ ഈ വര്‍ഷം തന്നെ കടക്കും</title>
					<link>https://www.malayalamtv9.com/business/jpmorgan-predicts-gold-could-hit-6000-dollar-an-ounce-by-year-end-will-kerala-gold-rates-rise-further-2210118.html</link>
					<pubDate>Sun, 14 Jun 2026 13:30:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/jpmorgan-predicts-gold-could-hit-6000-dollar-an-ounce-by-year-end-will-kerala-gold-rates-rise-further-2210118.html</guid>
					<description><![CDATA[<p>Planning to Buy Gold in Kerala? JPMorgan Predicts Prices Could Soar Further: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ മുമ്പുണ്ടായിരുന്ന എല്ലാ നിരക്കുകളും പൊന്ന് വൈകാതെ കീഴടക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gold-Rate-Forecast-June-15-20-1.jpg" class="attachment-large size-large wp-post-image" alt="Gold Rate Forecast June 15 20 (1)" /></figure><p>താഴോട്ടിറങ്ങി...പിന്നെ വീണ്ടും മുകളിലേക്ക്, നിലവില്‍ സ്വര്‍ണത്തിന്റെ യാത്ര ഇങ്ങനെയാണ്. ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചായിരുന്നു ജൂണ്‍ മാസം പകുതി വരെ സ്വര്‍ണ വ്യാപാരം നടന്നതെങ്കിലും, പിന്നീട് അവിടെ നിന്നും പൊന്ന് എല്ലാവരെയും ഞെട്ടിച്ച് വീണ്ടും കുതിച്ചു. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം ഇനി അറിയേണ്ടത്, സ്വര്‍ണവില 1 ലക്ഷത്തിന് താഴേക്കിറങ്ങാന്‍ സാധ്യതയുണ്ടോ എന്നാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ മുമ്പുണ്ടായിരുന്ന എല്ലാ നിരക്കുകളും പൊന്ന് വൈകാതെ കീഴടക്കും.</p>
<h3>സ്വര്‍ണം വീണ്ടും റെക്കോഡുകള്‍ തീര്‍ക്കും</h3>
<p>2026ന്റെ അവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോഡുകള്‍ തീര്‍ക്കുമെന്നാണ് ജെപി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച് വിശകലന വിദഗ്ധര്‍ പറയുന്നത്. 2026ന്റെ നാലാം പാദത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,000 ഡോളറിലെത്തുമെന്നും 2027ല്‍ ഔണ്‍സിന് 6,300 ഡോളറാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.</p>
<p>2026ന്റെ തുടക്കത്തില്‍ സ്വര്‍ണം സ്‌പോട്ട് വില ശക്തമായി ഉയര്‍ന്നിരുന്നുവെങ്കിലും, മാര്‍ച്ച് മാസത്തോടെ അവിടെ നിന്നും താഴോട്ടിറങ്ങി 4,170 ഡോളറിലേക്ക് എത്തി. ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു ഇത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പണനയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമെല്ലാം സ്വര്‍ണത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന വില വര്‍ധനവും ഇതിനെയെല്ലാം ആശ്രയിച്ച് തന്നെ ആയിരിക്കാം.</p>
<p>സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ജെപി മോര്‍ഗനിലെ ബേസ് ആന്‍ഡ് പ്രെഷ്യസ് മെറ്റല്‍സ് മേധാവി ഗ്രെഗ് ഷിയറര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശക്തമായ സ്വര്‍ണ ആവശ്യകതയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-june-13-check-the-latest-rates-amid-iran-us-peace-signals-2209847.html" target="_blank" rel="noopener">Kerala Gold Rate: പൊന്ന് പറപറക്കും, യുദ്ധം പരിസമാപ്തിയിലേക്ക്; ഇന്നത്തെ സ്വര്‍ണവില</a></strong></p>
<p>ഉയര്‍ന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷിയില്‍ സംഭവിച്ച ഇടിവ്, യുഎസ് സാമ്പത്തിക സമ്മര്‍ദങ്ങള്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണത്തെ പിന്തുണയ്ക്കുന്നു.</p>
<h3>കേന്ദ്ര ബാങ്കുകളുടെ നിലപാട്</h3>
<p>കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വര്‍ണവില കുതിച്ചുയരുന്നതിന് പ്രധാന കാരണക്കാര്‍ കേന്ദ്ര ബാങ്കുകളാണ്. 2026ന്റെ ആദ്യ പാദത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ 129 ടണ്‍ സ്വര്‍ണം വിറ്റഴിച്ചിരുന്നു. എന്നാല്‍ വെറും 16 ടണ്ഡ മാത്രമേ വാങ്ങലുകള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. ഔദ്യോഗിക കണക്കുകളില്‍ യഥാര്‍ഥ വാങ്ങല്‍ വിവരങ്ങള്‍ ശക്തമായി തുടരുമെന്നും ജെപി മോര്‍ഗന്‍ പറഞ്ഞു.</p>
<p>ഓവര്‍ ദി കൗണ്ടര്‍ മാര്‍ക്കറ്റ് ഡാറ്റയും സ്വിസ് റിഫൈനറി ഫ്‌ളോകളും അടിസ്ഥാനമാക്കി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന കണക്കുകളില്‍, 2026ന്റെ ആദ്യ പാദത്തില്‍ സ്വര്‍ണ വാങ്ങലുകള്‍ 244 ടണ്ണില്‍ എത്തിയിരിക്കാം. മുന്‍ പാദത്തില്‍ 208 ടണ്ണായിരുന്നു ഇത്.</p>
<p>ചൈനയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്ന രാജ്യം. 2026ലെ ആദ്യപാദത്തില്‍ ചൈനയുടെ മൊത്തം സ്വര്‍ണം ഇറക്കുമതി 31 ടണ്ണായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണിത്. ഫെബ്രുവരി വരെയുള്ള ആറ് മാസത്തേക്ക് പ്രതിമാസം ഒരു ടണ്‍ എന്ന രീതിയിലായിരുന്നു വാങ്ങല്‍. എന്നാല്‍ മാര്‍ച്ചില്‍ അത് അഞ്ച് ടണ്ണായും ഏപ്രിലില്‍ എട്ട് ടണ്ണായും ഉയര്‍ന്നു.</p>
<h3>English Summary</h3>
<p>JPMorgan has forecast that gold prices could rise to $6,000 an ounce by the end of the year, a move that could push gold rates in Kerala even higher. The prediction is significant for investors, jewellery buyers, and families planning gold purchases for weddings and festive occasions.</p>
]]></content:encoded>
				</item>
							<item>
					<title>Kitchen Tips: വാഴപ്പഴത്തിൻ്റെ ആയുസ്സ് കൂട്ടാം; അമിതമായി പഴുത്തുപോകുന്നത് തടയാനുള്ള ചില നാടൻ വഴികൾ</title>
					<link>https://www.malayalamtv9.com/photo-gallery/best-kitchen-hacks-to-prevent-bananas-from-overripening-know-the-nadan-tricks-2210110.html</link>
					<pubDate>Sun, 14 Jun 2026 12:46:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/best-kitchen-hacks-to-prevent-bananas-from-overripening-know-the-nadan-tricks-2210110.html</guid>
					<description><![CDATA[<p>Banana Overripening Prevention Tips: വാഴപ്പഴം പഴുക്കുന്നത് എങ്ങനെയെന്ന് ആദ്യം മനസ്സിലാക്കുക. വാഴപ്പഴത്തിൻ്റെ തണ്ടിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ എന്ന വാതകമാണ് പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകുന്നത്. ഈ വാതകത്തിൻ്റെ പുറത്തുവരൽ നിയന്ത്രിച്ചാൽ പഴം പഴുക്കുന്നത് നമുക്ക് പതുക്കെയാക്കാനാകും. വാഴപ്പഴം വാങ്ങിയ ശേഷം അതിന്റെ തണ്ടുകൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി പൊതിഞ്ഞു വെക്കുന്നത് അവ പഴുക്കുന്നത് തടയാൻ സഹായിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/how-to-slow-down-banana-ripening.jpg" class="attachment-large size-large wp-post-image" alt="How To Slow Down Banana Ripening" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2210110 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/How-to-store-bananas-to-keep-them-fresh.jpg" class="attachment-thumbnail size-thumbnail" alt="How To Store Bananas To Keep Them Fresh" aria-describedby="gallery-4-2210111" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/How-to-store-bananas-to-keep-them-fresh.jpg 150w, https://images.malayalamtv9.com/uploads/2026/06/How-to-store-bananas-to-keep-them-fresh.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2210111'>
				വാഴപ്പഴം വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും കറുത്ത് പാടുകൾ വീഴുന്നതും, പിന്നീട് അത് പെട്ടെന്ന് അമിതമായി പഴുത്തു ചീഞ്ഞുപോകുന്നതും മിക്ക വീട്ടമ്മമാരുടെയും പ്രശ്നമാണ്. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഴപ്പഴം ദിവസങ്ങളോളം ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും. വാഴപ്പഴത്തിന്റെ ആയുസ്സ് കൂട്ടാൻ പറ്റിയ ചില എളുപ്പവഴികൾ നമുക്ക് മനസ്സിലാക്കാം. (Image Credit Source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/banana-storage-hacks.jpg" class="attachment-thumbnail size-thumbnail" alt="Banana Storage Hacks" aria-describedby="gallery-4-2210113" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/banana-storage-hacks.jpg 150w, https://images.malayalamtv9.com/uploads/2026/06/banana-storage-hacks.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2210113'>
				വാഴപ്പഴം പഴുക്കുന്നത് എങ്ങനെയെന്ന് ആദ്യം മനസ്സിലാക്കുക. വാഴപ്പഴത്തിൻ്റെ തണ്ടിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ എന്ന വാതകമാണ് പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകുന്നത്. ഈ വാതകത്തിൻ്റെ പുറത്തുവരൽ നിയന്ത്രിച്ചാൽ പഴം പഴുക്കുന്നത് നമുക്ക് പതുക്കെയാക്കാനാകും. വാഴപ്പഴം വാങ്ങിയ ശേഷം അതിന്റെ തണ്ടുകൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി പൊതിഞ്ഞു വെക്കുന്നത് അവ പഴുക്കുന്നത് തടയാൻ സഹായിക്കും. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/how-to-stop-bananas-from-turning-black.jpg" class="attachment-thumbnail size-thumbnail" alt="How To Stop Bananas From Turning Black" aria-describedby="gallery-4-2210114" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/how-to-stop-bananas-from-turning-black.jpg 150w, https://images.malayalamtv9.com/uploads/2026/06/how-to-stop-bananas-from-turning-black.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2210114'>
				ഒരു കുല വാഴപ്പഴം ആണെങ്കിൽ ഓരോ പഴം വിട്ടുപിരിച്ച ശേഷം തണ്ടുകൾ പ്രത്യേകം പൊതിയുന്നത് കൂടുതൽ ഫലപ്രദമാണ്. അതുപോലെ വാഴപ്പഴം ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം പ്രത്യേകിച്ച് ആപ്പിൾ, അവോക്കാഡോ, തക്കാളി എന്നിവയ്ക്കൊപ്പം വെയ്ക്കരുത്. മറ്റ് പഴങ്ങളിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ വാതകം വാഴപ്പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകും. വാഴപ്പഴം എപ്പോഴും പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്. 

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/best-kitchen-hacks-.jpg" class="attachment-thumbnail size-thumbnail" alt="Best Kitchen Hacks" aria-describedby="gallery-4-2210115" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/best-kitchen-hacks-.jpg 150w, https://images.malayalamtv9.com/uploads/2026/06/best-kitchen-hacks-.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2210115'>
				പഴങ്ങൾ പാത്രത്തിൽ നിരത്തി വെക്കുമ്പോൾ ഭാരം കാരണം താഴെ ഭാഗത്ത് സമ്മർദ്ദം ഉണ്ടാവുകയും അവിടെ കറുത്ത പാടുകൾ പെട്ടെന്ന് വരികയും ചെയ്യും. ഇതിനൊരു പരിഹാരമായി പഴങ്ങൾ എവിടെയെങ്കിലും തൂക്കിയിടുന്നതാണ് നല്ലത്. ഇത് വായുസഞ്ചാരം കൂട്ടുകയും പഴത്തിന് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. പഴം ഏകദേശം പഴുത്തു കഴിഞ്ഞു എന്ന് തോന്നുമ്പോൾ മാത്രം ഫ്രിഡ്ജിലേക്ക് മാറ്റിയാൽ മതിയാകും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Kitchen-hacks-for-storing-bananas.jpg" class="attachment-thumbnail size-thumbnail" alt="Kitchen Hacks For Storing Bananas" aria-describedby="gallery-4-2210116" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kitchen-hacks-for-storing-bananas.jpg 150w, https://images.malayalamtv9.com/uploads/2026/06/Kitchen-hacks-for-storing-bananas.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2210116'>
				ഫ്രിഡ്ജിനുള്ളിലെ തണുപ്പ് പഴുക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കും. ഫ്രിഡ്ജിൽ വെക്കുമ്പോൾ വാഴപ്പഴത്തിന്റെ തൊലി കറുത്ത നിറമാകും, എന്നാൽ ഉള്ളിലെ പഴം നല്ല ഫ്രഷ് ആയി തന്നെ ഇരിക്കും. പഴം അമിതമായി പഴുത്തുപോയാൽ ഒട്ടും വിഷമിക്കേണ്ട. അവ കളയാതെ തൊലി കളഞ്ഞ് മിക്സിയിൽ അടിച്ച് സ്മൂത്തി ആയോ കഴിക്കാം. വാഴപ്പഴം സൂക്ഷിക്കുന്ന സ്ഥലം എപ്പോഴും ഈർപ്പമില്ലാത്തതും വായുസഞ്ചാരമുള്ളതുമായിരിക്കണം.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്</title>
					<link>https://www.malayalamtv9.com/entertainment/director-chidambaram-shared-tovinos-character-importance-in-balan-movie-2210104.html</link>
					<pubDate>Sun, 14 Jun 2026 12:44:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-chidambaram-shared-tovinos-character-importance-in-balan-movie-2210104.html</guid>
					<description><![CDATA[<p>Tovino&#8217;s character Balan Movie : സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ബാലന്‍ ദി ബോയ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്ത് വരുന്ന ഒരോ അപഡേറ്റുകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്ത് വന്ന ദിവസം മുതലേ ചിത്രത്തിലെ ടോവിനോ തോമസിന്റെ കഥാപാത്രത്തെ കുറിച്ച് കുറേ പേര്‍ സംശയങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം സംവിധായകന്‍ ചിദംബരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tovino-Thomas-In-Balan-Movie-.jpg" class="attachment-large size-large wp-post-image" alt="Tovino Thomas In Balan Movie" /></figure><p>സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ബാലന്‍ ദി ബോയ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്ത് വരുന്ന ഒരോ അപഡേറ്റുകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്ത് വന്ന ദിവസം മുതലേ ചിത്രത്തിലെ ടോവിനോ തോമസിന്റെ കഥാപാത്രത്തെ കുറിച്ച് കുറേ പേര്‍ സംശയങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം സംവിധായകന്‍ ചിദംബരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.</p>
<h3>ഇതുവരെ കാണാത്ത ടോവിനോയെ പ്രതീക്ഷിക്കാം</h3>
<p>ടോവിനൊയുടെ ക്യാരക്ടര്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഇതുവരെ കാണാത്ത ഒരു ടോവിനോയെ ബാലനില്‍ പ്രതീക്ഷിക്കാം. സ്റ്റാര്‍ഡം കണ്ടിട്ടൊന്നുമല്ല ടൊവിനൊയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്, ഒരു പ്രോപ്പര്‍ ആക്ടര്‍ എന്ന നിലയിലാണ്. അദ്ദേഹത്തിന് പകരം വേറെ ഒരു ഓപ്ഷനെ കറിച്ച് ചിന്തിച്ചിരുന്നില്ല, ആദ്യം തന്നെ ടോവിനോയെ തന്നെയാണ് സമീപിച്ചത്. കഥയും ക്യാറക്ടറും ഇഷ്ടപ്പെട്ടു അങ്ങനെ അദ്ദേഹം ഒ.കെ പറഞ്ഞു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/director-priyadarshan-said-thenmavin-kombath-was-made-without-any-expectations-intrerview-2210097.html">തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍</a></h3>
<h3>സംവിധായകരെ അഭിനയിപ്പിക്കാന്‍ എളുപ്പം</h3>
<p>ഗണപതിയുടെ കണ്ടുപിടുത്തമായിരുന്നു സംവിധായകന്‍ ഗിരീഷ് എ.ഡിയെ പോലീസ് ഓഫീസറായി അവതരിപ്പിക്കാം എന്നത്. സംവിധായകരെ ഡയറക്ട് ചെയ്യാന്‍ പൊതുവെ എളുപ്പമാണെന്നും ചിദംബരം വ്യക്തമാക്കി. കാരണമെന്തെന്നാല്‍ അവര്‍ക്ക് കൂടുതല്‍ ടെക്‌നിക്കല്‍ നോളജും നമ്മള്‍ എങ്ങനെയാണ് ഷോട്ട് പ്ലേസ് ചെയ്യാന്‍ പോകുന്നത് എന്നും ധാരണ ഉണ്ടാകും. അതുകൊണ്ട് പ്രത്യേകിച്ച് അക്കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കേണ്ടി വരുന്നില്ല. എക്‌സ്പീരിയന്‍സ് ഉള്ള താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് കാരണം അവര്‍ നമ്മള്‍ പറയാതെ തന്നെ കൂടുതല്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യും. ജാന്‍ എ മന്‍ സിനിമയില്‍ ലാല്‍ സാറിനെ ഡയറക്ട് ചെയ്യുമ്പോള്‍ തുടക്കത്തില്‍ പേടിയായിരുന്നു. അത്രയും വലിയൊരു സംവിധായകനും നടനും ആണല്ലോ. പക്ഷേ അദ്ദേഹം വന്ന് രണ്ട് സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ഇതൊരു സിനിമയാണെന്ന ഒരു ഫീല്‍ സെറ്റില്‍ വരുന്നത്. അത്തരം നടന്മാര്‍ ഫ്രെയിമിലേക്ക് വരുമ്പോള്‍ തന്നെ ഒരു സിനിമാറ്റിക് ഫീല്‍ ഷോട്ടിന് ലഭിക്കുമെന്നും ചിദംബരം പറയുന്നു.</p>
<p>എന്തായാലും ബാലന്‍ ദി ബോയ് ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജൂണ്‍ 19 നാണ് സിനിമ റിലീസ് ചെയ്യുക. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജിത്തു മാധവനാണ് തിരക്കഥ തയ്യാക്കിയിരിക്കുന്നത്.</p>
<h3>English Summary</h3>
<p>Chidambaram's upcoming film Balan the Boy is currently the hot topic of discussion among movie lovers. Every update that comes out ahead of the film's release is being received with great curiosity by the audience. Ever since the trailer was released, many people have been raising doubts about Tovino Thomas' character in the film. Now, director Chidambaram himself has answered all those doubts.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും</title>
					<link>https://www.malayalamtv9.com/india/train-passengers-take-note-timings-changed-and-some-services-cancelled-on-bengaluru-mangaluru-mysuru-chennai-routes-2210106.html</link>
					<pubDate>Sun, 14 Jun 2026 12:36:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/train-passengers-take-note-timings-changed-and-some-services-cancelled-on-bengaluru-mangaluru-mysuru-chennai-routes-2210106.html</guid>
					<description><![CDATA[<p>Bengaluru to Chennai Train Passengers, Check This List Before Travelling: ഒട്ടുമിക്ക എല്ലാ ട്രെയിനുകളും എസ്എംവിടി സ്‌റ്റേഷനില്‍ നിന്നോ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നോ ആയിരിക്കും യാത്ര പുറപ്പെടുന്നത്. പുതുക്കിയ റൂട്ടും സ്റ്റേഷനുകളും നോക്കി യാത്രക്കാര്‍ യാത്രകള്‍ ആസൂത്രണം ചെയ്യണം. ദിവസേന സര്‍വീസ് നടത്തുന്ന മെമു, എക്‌സ്പ്രസ് ട്രെയിനുകള്‍, ഇന്റര്‍സിറ്റി എന്നിവയെ എല്ലാം നിയന്ത്രണം ബാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-Chennai-Train-Cancelled.jpg" class="attachment-large size-large wp-post-image" alt="Bengaluru Chennai Train Cancelled" /></figure><p><strong>ബെംഗളൂരു:</strong> ബെംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കി. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. ആരക്കോണം റെയില്‍വേ സ്‌റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചെന്നൈ സെന്‍ട്രല്‍ വഴി ഓടുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.</p>
<h3>വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വൈകിയോടും</h3>
<p>ജൂണ്‍ അവസാനത്തോടെയാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുന്നത്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന്റെ സമയത്തിലും മാറ്റമുണ്ട്. ജൂണ്‍ 19, 26 തീയതികളില്‍ ഉച്ചയ്ക്ക് 2.15 ന് പുറപ്പെടേണ്ട ട്രെയിന്‍ 30 മിനിറ്റ് വൈകിയാകും യാത്ര ആരംഭിക്കുക. ജൂണ്‍ 20,21,22,23,25,27,28 തീയതികളില്‍ ഇതേ ട്രെയിന്‍ 45 മിനിറ്റ് വൈകും. പുതുക്കിയ സമയക്രമം അനുസരിച്ച് ആളുകള്‍ യാത്ര ആസൂത്രണം ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.</p>
<h3>യെലഗിരി എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി</h3>
<p>ജൂണ്‍ 27ന് വൈകിട്ട് 5.55ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് ജോലാര്‍പേട്ടിലേക്ക് പുറപ്പെടേണ്ടിയിരുന്ന യേലഗിരി എക്‌സ്പ്രസ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. ജോലാര്‍പേട്ടില്‍ നിന്നും ജൂലൈ 28ന് രാവിലെ 5 മണിക്ക് ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെടുന്ന യേലഗിരി എക്‌സ്പ്രസ് ട്രെയിനും ഉണ്ടായിരിക്കുന്നതല്ല. ഈ റൂട്ടില്‍ സഞ്ചരിക്കേണ്ടവര്‍ മറ്റ് ട്രെയിനുകള്‍ തിരഞ്ഞെടുക്കണമെന്ന് റെയില്‍വേ അറിയിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-namma-metro-may-not-extend-from-madavara-to-tumakuru-experts-prefer-rrts-instead-2209814.html" target="_blank" rel="noopener">Namma Metro: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം</a></strong></p>
<h3>സേലം വരെ പോകുന്ന ട്രെയിനിന്റെ റൂട്ട് മാറി</h3>
<p>എഗ്മോറില്‍ നിന്ന് സേലത്തേക്ക് രാത്രി 111.55ന് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ റൂട്ടില്‍ മാറ്റം വരുത്തി. ജൂണ്‍ 27ന് ഈ ട്രെയിന്‍ എഗ്മോറില്‍ നിന്നായിരിക്കില്ല സര്‍വീസ് ആരംഭിക്കുക. പകരം അര്‍ധരാത്രി 12.50ന് ചെങ്കല്‍പ്പേട്ടില്‍ നിന്നും യാത്ര ആരംഭിക്കും. എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുന്നവര്‍ ചെങ്കല്‍പ്പേട്ടിലേക്ക് പോകണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.</p>
<h3>ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിനുകളെയും ബാധിക്കും</h3>
<p>ജൂണ്‍ 16 മുതല്‍ ഏഴ് ആഴ്ചത്തേക്കാണ് ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ക്രാന്തി വീര സാംഗോളി രായണ്ണ യാര്‍ഡിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4 വരെ നിയന്ത്രണങ്ങളുണ്ടാകും. തമിഴ്‌നാട്, കേരളം, മൈസൂരു എന്നിവിടങ്ങളിലേക്കെല്ലാം പോകുന്ന ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി.</p>
<p>ഒട്ടുമിക്ക എല്ലാ ട്രെയിനുകളും എസ്എംവിടി സ്‌റ്റേഷനില്‍ നിന്നോ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നോ ആയിരിക്കും യാത്ര പുറപ്പെടുന്നത്. പുതുക്കിയ റൂട്ടും സ്റ്റേഷനുകളും നോക്കി യാത്രക്കാര്‍ യാത്രകള്‍ ആസൂത്രണം ചെയ്യണം. ദിവസേന സര്‍വീസ് നടത്തുന്ന മെമു, എക്‌സ്പ്രസ് ട്രെയിനുകള്‍, ഇന്റര്‍സിറ്റി എന്നിവയെ എല്ലാം നിയന്ത്രണം ബാധിക്കും. മെമു ട്രെയിനുകള്‍ കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നാകും സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിനുകളെ എസ്എംവിടിയിലേക്കും യശ്വന്ത്പൂരിലേക്കും മാറ്റി. ഇന്റര്‍സിറ്റി ട്രെയിനുകള്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നും സര്‍വീസ് നടത്തും.</p>
<h3>English Summary</h3>
<p>Train passengers travelling on the Bengaluru, Mangaluru, Mysuru and Chennai routes should check the latest schedule updates, as Indian Railways has revised the timings of several services and cancelled some trains due to operational reasons.</p>
]]></content:encoded>
				</item>
							<item>
					<title>Ansiba Hassan &#8211; AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും</title>
					<link>https://www.malayalamtv9.com/entertainment/amma-row-production-controllers-son-and-actress-neena-kurup-give-statements-backing-ansiba-hassan-2210103.html</link>
					<pubDate>Sun, 14 Jun 2026 12:21:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/amma-row-production-controllers-son-and-actress-neena-kurup-give-statements-backing-ansiba-hassan-2210103.html</guid>
					<description><![CDATA[<p>&#8220;Ansiba never tried to convert me&#8221;: Big twist in AMMA controversy as production controller&#8217;s son refutes Tini Tom&#8217;s claims:  തനിക്കെതിരെ വർഗീയ പരാമർശം നടത്തി എന്നും, തന്നെയും കുടുംബത്തെയും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അധിക്ഷേപിക്കുന്നു എന്നും കാട്ടി ജൂൺ ഒന്നിനാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. താൻ പലരെയും മതം മാറ്റൻ ശ്രമിച്ചു എന്ന് ആരോപിച്ച ടിനി ടോം, കുടുംബത്തെ ഉൾപ്പടെ ക്രൂരമായി അപമാനിച്ചു എന്നും പൊതുവേദിയിൽ പറയാൻ കഴിയാത്ത രീതിയുള്ള അധിക്ഷേപങ്ങൾ നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tini-Tom-Ansiba-Hassan.jpg" class="attachment-large size-large wp-post-image" alt="Tini Tom Ansiba Hassan" /></figure><p>അൻസിബ ഹസ്സൻ തന്നെ മതം മാറ്റാൻ ശ്രമിച്ചു എന്ന ടിനി ടോമിൻ്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിൻ്റെ മകൻ പൊലീസിന് മൊഴി നൽകി. ടിനി ടൊമിനെതിരെ അൻസിബ നൽകിയ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് രാജീവ് കുടപ്പനക്കുന്നിൻ്റെ മകൻ്റെ മൊഴി രേഖപ്പെടുത്തിയത്. കേസുമയി ബന്ധപ്പെട്ട് നടി നീന കുറുപ്പിൻ്റെ മൊഴിയും കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>അൻസിബ നൽകിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പും അമ്മ എക്സിക്യൂട്ടീവിന് നൽകിയിരുന്നു. ടിനി ടോം അൻസിബയോട് മോശമായി പെരുമറിയെന്നും, കുടുംബ സംഗമത്തിൽ ഉണ്ടായ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ കേട്ടാലറക്കുന്ന രീതിയിലും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ടിനി ടോം അസഭ്യം പറഞ്ഞു എന്നും ഈ പരാതിയിൽ നീന കുറുപ്പ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായി വിവരങ്ങൾ ആരായാനാണ് പൊലീസ് നീന കുറുപ്പിൻ്റെ വീട്ടിലെത്തിയത്. ടിനി ടോമിനെതിരെ മൊഴി നൽകി എന്ന് നീന കുറുപ്പ് പ്രതികരിച്ചു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/best-malayalam-film-ive-seen-in-two-years-priyadarshan-heaps-praise-on-chidambarams-balan-the-boy-2210091.html">Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ</a></h3>
<p>തനിക്കെതിരെ വർഗീയ പരാമർശം നടത്തി എന്നും, തന്നെയും കുടുംബത്തെയും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അധിക്ഷേപിക്കുന്നു എന്നും കാട്ടി ജൂൺ ഒന്നിനാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. താൻ പലരെയും മതം മാറ്റൻ ശ്രമിച്ചു എന്ന് ആരോപിച്ച ടിനി ടോം, കുടുംബത്തെ ഉൾപ്പടെ ക്രൂരമായി അപമാനിച്ചു എന്നും പൊതുവേദിയിൽ പറയാൻ കഴിയാത്ത രീതിയുള്ള അധിക്ഷേപങ്ങൾ നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി നടി വിശദമായി മൊഴി രേഖപ്പെടുത്തി. മൊഴി നൽകിയ ശേഷം അൻസിബ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.</p>
<p>ഇതോടെ സംഘടയെ തകർക്കാൻ ശ്രമിച്ചു എന്ന് കാട്ടി ‘അമ്മ’ അൻസിബക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഘടനക്കുള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നത്തെ തെരുവിലേക്ക് വലിച്ചിഴച്ചുവെന്നും ‘അമ്മ’യുടെ സൽപ്പേരിന് ഇത് കളങ്കമുണ്ടാക്കി എന്നും ആരോപിക്കുന്നതായിരുന്നു നോട്ടീസ്. ജൂൺ 17 നകം നോട്ടീസിന് മറുപടി നൽകണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ തൊട്ടുപിന്നാലെ മറുചോദ്യങ്ങളുമായി അൻസിബ നോട്ടീസിന് മറുപടി നൽകി. അതേസമയം അൻസിബ നൽകിയ മറുപടി ഇന്നലെ നടന്ന അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചർച്ച ചെയ്തില്ല. ഈ മാസം 21ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുമെന്നാണ് വിവരം.</p>
<h3>English Summary</h3>
<p>In the ongoing AMMA legal dispute, son of film production controller Rajeev Kudappanakkunnu—gave a crucial statement to the police supporting actress Ansiba Hassan. He explicitly refuted claims circulated by actor Tini Tom, testifying that Ansiba had never attempted to religiously convert him. Police also recorded a statement from actress Neena Kurup.</p>
]]></content:encoded>
				</item>
							<item>
					<title>Kochi Metro: കൊച്ചി മെട്രോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് നേരിട്ട് കടക്കാം; സ്‌കൈവാക്ക് വരുന്നു</title>
					<link>https://www.malayalamtv9.com/kerala/skywalk-to-connect-thrippunithura-railway-station-and-kochi-metro-here-is-what-it-means-for-commuters-2210099.html</link>
					<pubDate>Sun, 14 Jun 2026 11:27:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/skywalk-to-connect-thrippunithura-railway-station-and-kochi-metro-here-is-what-it-means-for-commuters-2210099.html</guid>
					<description><![CDATA[<p>Thrippunithura Railway-Metro Skywalk Project Awaits Approval From Authorities: യാത്രക്കാര്‍ക്കായുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കും ലക്ഷ്യമിട്ടുള്ള മള്‍ട്ടിമോഡല്‍ കണക്ടിവിറ്റി സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) സഹകരിച്ചാണ് ദക്ഷിണ റെയില്‍വേയുടെ നീക്കം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/KMRL-Plans-Skywalk-Connecting-Thrippunithura.jpg" class="attachment-large size-large wp-post-image" alt="Kmrl Plans Skywalk Connecting Thrippunithura" /></figure><p><strong>കൊച്ചി:</strong> മെട്രോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇനി നേരിട്ട് കടക്കാം. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിലേക്ക് സ്‌കൈവാക്ക് നിര്‍മിക്കാനുള്ള നിര്‍ദേശം ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്റെ പരിഗണനയില്‍. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായ യാത്ര സാധ്യമാക്കാം എന്ന ലക്ഷ്യത്തോടെയാണ് നീക്കം. റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ സ്‌കൈവാക്ക് നിര്‍മാണം വേഗത്തില്‍ തുടങ്ങും.</p>
<p>യാത്രക്കാര്‍ക്കായുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കും ലക്ഷ്യമിട്ടുള്ള മള്‍ട്ടിമോഡല്‍ കണക്ടിവിറ്റി സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) സഹകരിച്ചാണ് ദക്ഷിണ റെയില്‍വേയുടെ നീക്കം.</p>
<p>കെഎംആര്‍എല്ലുമായി കൂടിയാലോചിച്ച് സ്‌കൈവാക്കിന്റെ അലൈന്‍മെന്റ് അന്തിമമാക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേയ്ക്കും മെട്രോയ്ക്കുമിടയില്‍ സുഗമമായ ഗതാഗതം സാധ്യമാക്കുന്ന ഈ പദ്ധതി, തിരക്കേറിയ റോഡുകളിലൂടെ സഞ്ചരിക്കാതെ തന്നെ യാത്രക്കാര്‍ക്ക് ട്രെയിനും മെട്രോയും കയറാന്‍ അവസരം നല്‍കുമെന്ന് എംപി ഹൈബി ഈഡന്‍ പറഞ്ഞു.</p>
<p>ട്രെയിന്‍ ഇറങ്ങി മെട്രോ കയറാനായി യാത്രക്കാര്‍ക്ക് ഏറെ ദൂരം നടക്കേണ്ടതുണ്ട്. കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് കുറയ്ക്കുന്നതിനും ആയിരക്കണക്കിന് ദൈനംദിന യാത്രക്കാര്‍ക്ക് സുരക്ഷിതമായ നടപ്പാത്ത ഒരുക്കുന്നതിനുമായി റെയില്‍വേയുടെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ്. തൃപ്പൂണിത്തുറയിലെ തിരക്ക് പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സ്‌കൈവാക്ക് എത്രയും പെട്ടെന്ന് സാധ്യമാകണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.</p>
<h3>കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണം വേഗത്തില്‍</h3>
<p>ജെഎല്‍എന്‍ സ്‌റ്റേഡിയം സ്‌റ്റേഷനെയും കാക്കനാട് ഇന്‍ഫോപാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. 10 സ്‌റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന 10.58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2027 ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kochi-metro-phase-2-kmrl-announces-pink-line-commissioning-rescheduled-to-august-2027-2209506.html" target="_blank" rel="noopener">Kochi Metro: ഇൻഫോപാർക്കിലേക്ക് മെട്രോ എത്താൻ വൈകും; കാത്തിരിക്കേണ്ടത് ഒരു വർഷത്തിലേറെ…</a></strong></p>
<p>പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷം വിവിധ തരത്തിലുള്ള പരിശോധനകളും മറ്റും നടത്തും. ഇതിന് ശേഷം മാത്രമേ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയുള്ളൂ. സ്‌റ്റേഷന്‍ സൈറ്റുകളിലെ പൈലിങ്, പൈല്‍ ക്യാപ്പ് നിര്‍മാണം ഉള്‍പ്പെടെ എല്ലാ ജോലികളും പൂര്‍ത്തിയായതായി കെഎംആര്‍എല്‍ പറഞ്ഞു.</p>
<p>വയഡക്ട് പൈലിങ് ജോലിയുടെ ഏകദേശം 85 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യു ഗിര്‍ഡറുകളും ഐ ഗിര്‍ഡറുകളും അടങ്ങുന്ന ഏകദേശം 3.5 കിലോമീറ്റര്‍ സൂപ്പര്‍സ്ട്രക്ചര്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 25 മീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെ വയഡക്ട് നിര്‍മാണം നടക്കുന്നുണ്ട്. മഴക്കാലം കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. ട്രാക്ക് ജോലികള്‍, വൈദ്യുതി വിതരണം, സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സിസ്റ്റം കരാറും ഇതിനകം അന്തിമമാക്കിയിട്ടുണ്ട്.</p>
<p>എന്നാല്‍ ഈ പാത കടന്നുപോകുന്ന വിവിധ മേഖലകളില്‍ പലതരത്തിലുള്ള തടസങ്ങള്‍ നേരിട്ടിരുന്നു. പൈപ്പ്‌ലൈനും ജങ്ഷനും പടമുകളിനും ഇടയിലുള്ള സിവില്‍ ലൈന്‍ ജോലികളാണ് ഏറ്റവും ബുദ്ധിമുട്ടിലായത്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പൈപ്പ്‌ലൈന്‍ ഇതുവഴിയാണ് കടന്നുപോകുന്നത്, ഇത് നിര്‍മാണത്തെ ബാധിച്ചു.</p>
<h3>English Summary</h3>
<p>Kochi Metro Rail Limited plans to build a skywalk linking Thrippunithura Railway Station with the nearby metro station. The project, which is awaiting approval, aims to provide safer and more convenient transit for passengers switching between rail and metro services.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?</title>
					<link>https://www.malayalamtv9.com/education/kerala-plus-one-admission-2026-first-allotment-result-published-tomorrow-june-15th-monday-check-the-link-2210100.html</link>
					<pubDate>Sun, 14 Jun 2026 11:25:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Education]]></category>
										<guid>https://www.malayalamtv9.com/education/kerala-plus-one-admission-2026-first-allotment-result-published-tomorrow-june-15th-monday-check-the-link-2210100.html</guid>
					<description><![CDATA[<p>Kerala Plus One First Allotment Result 2026: അലോട്ട്മെൻറ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെൻറ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെൻറ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിൻ്റ് എടുത്ത് നൽകുന്നതാണ്. ട്രയൽ അലോട്ട്മെന്റിന് ശേഷം ഓപ്ഷനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Plus-One-Admission1-2.jpg" class="attachment-large size-large wp-post-image" alt="Kerala Plus One Admission(1)" /></figure><p>കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. അതിൻ്റെ ഭാ​ഗമായി 2026 അധ്യയന വർഷത്തെ ആദ്യ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഈ വർഷത്തെ പ്ലസ്‌ വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റാണ് നാളെ (ജൂൺ 15 തിങ്കൾ) പുറത്തുവരുന്നത്. രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കുന്ന തരത്തിൽ പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചത്. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് അലോട്ട്മെൻ്റ് പട്ടിക പരിശോധിക്കാവുന്നതാണഅ.</p>
<p>2026 ജൂൺ 11 വരെയ പരീക്ഷാഭവൻ ശേഖരിച്ച് കൈമാറിയ എസ്എസ്എൽസി പുന:പരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്മെൻറ് റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. അലോട്ട്മെൻറ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെൻറ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെൻറ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിൻ്റ് എടുത്ത് നൽകുന്നതാണ്. ട്രയൽ അലോട്ട്മെന്റിന് ശേഷം ഓപ്ഷനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള അന്തിമമായ ആദ്യ ലിസ്റ്റാണ് നാളെ പുറത്തുവരുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/education/kerala-plus-one-result-2026-postponed-latest-updates-results-publishing-on-june-end-check-the-details-2209256.html">പ്ലസ് വൺ ഫലപ്രഖ്യാപന തീയ്യതിയിൽ മാറ്റം, പുതുക്കിയ തീയ്യതി ഇങ്ങനെ?</a></strong></p>
<h3>ആദ്യ അലോട്ട്മെൻ്റിന് ശേഷം ചെയ്യേണ്ടത്</h3>
<p>ആദ്യ അലോട്ട്മെൻ്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ സ്‌ഥിര പ്രവേശനം നേടേണ്ടതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് ഇഷ്ട‌ാനുസരണം താൽക്കാലിക പ്രവേശനമോ സ്‌ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.</p>
<p>അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻ്റിൽ പ്രവേശനം നേടാത്തവർ അടുത്ത അലോട്ട്മെൻ്റുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.</p>
<p>അലോട്ട്മെന്റ് ലെറ്ററിൻ്റെ ഒന്നാമത്തെ പേജിൽ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്. പ്രവേശനത്തിനായി വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ/ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാവുന്നതാണ്.</p>
<h3>അലോട്ട്മെന്റ് റിസൾട്ട് എങ്ങനെ പരിശോധിക്കാം?</h3>
<ul>
<li>ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ https://hscap.kerala.gov.in/ പരിശോധിക്കുക.</li>
<li>വെബ്‌സൈറ്റിലെ 'Candidate Login' വഴി യൂസർ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.</li>
<li>തുടർന്ന് നിങ്ങളുടെ അലോട്ട്മെന്റ് സ്റ്റാറ്റസ് കാണാൻ സാധിക്കും.</li>
<li>അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ താത്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടേണ്ടതാണ്.</li>
<li>താത്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടയ്ക്കേണ്ടതില്ല, സർട്ടിഫിക്കറ്റുകൾ സ്കൂളിൽ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതിയാകും.</li>
<li>താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ വേണമെങ്കിൽ സ്ഥിര പ്രവേശനവും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ പിന്നീട് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ കഴിയില്ല.</li>
</ul>
<h3>English Summary:</h3>
<p>HSCAP Kerala Plus One First Allotment Result 2026 Published on June 15th. Class 11 single-window admission first allotment list find out from hscap.kerala.gov.in. Find the direct candidate login link, timeline, and admission instructions here.</p>
]]></content:encoded>
				</item>
							<item>
					<title>Director Priyadarshan&#8217;s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍</title>
					<link>https://www.malayalamtv9.com/entertainment/director-priyadarshan-said-thenmavin-kombath-was-made-without-any-expectations-intrerview-2210097.html</link>
					<pubDate>Sun, 14 Jun 2026 11:03:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-priyadarshan-said-thenmavin-kombath-was-made-without-any-expectations-intrerview-2210097.html</guid>
					<description><![CDATA[<p>Director Priyadarshan about Thenmavin Kombath : ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തുടങ്ങിയ അദ്ദേഹം ബോളിവുഡില്‍ വരെ വലിയ വിജയങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. വലിയ പ്രതീക്ഷയില്ലാതെ ചെയ്ത സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്. അത് വലിയ വിജയമായി മാറിയെന്ന് സംവിധായകന്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Director-Priyadarshan-.jpg" class="attachment-large size-large wp-post-image" alt="Director Priyadarshan" /></figure><p>ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തുടങ്ങിയ അദ്ദേഹം ബോളിവുഡില്‍ വരെ വലിയ വിജയങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ബാലന്‍ സനിമയുടെ അണിയറപ്രവര്‍ത്തകരുമായി ദി ക്യൂ സ്റ്റുഡിയോയില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>താന്‍ ഏറെ പ്രതീക്ഷയോടെ ചെയ്ത രണ്ട് സിനിമകളായിരുന്നു മിഥുനവും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവും. പക്ഷേ തിയേറ്ററുകളില്‍ ആ ചിത്രങ്ങള്‍ കാര്യമായി ഒടിയില്ല. എന്നാല്‍ വലിയ പ്രതീക്ഷയില്ലാതെ സംശയത്തോടെ ചെയ്ത സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്. അത് വലിയ വിജയമായി മാറുകയും ചെയ്തു. അതുകൊണ്ട് സിനിയില്‍ എന്ത് വര്‍ക്കൗട്ടാവും വര്‍ക്കൗട്ടാവില്ല എന്നത് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എങ്കിലും കഴിഞ്ഞ 46 വര്‍ഷമായി ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കുന്നു.</p>
<h3>Also Read :<a href="https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html"> ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം</a></h3>
<p>സിനിമ ചെയ്ത് തുടങ്ങുമ്പോള്‍ നൂറ് പടം പൂര്‍ത്തിയാക്കാമെന്നൊന്നും വിചാരിച്ചിരുന്നില്ല. പടം ചെയ്യാന്‍ തുടങ്ങി, അങ്ങനെ അങ്ങ് ചെയ്തു. ഒരു ഒഴുക്കിന്റെ പുറത്ത് ഇങ്ങനെയാല്ലാം സംഭവിച്ചു. അല്ലാതെ താന്‍ പ്രത്യേകിച്ച് പ്ലാന്‍ ചെയ്ത് ഒന്നും തന്നെ ചെയ്തിട്ടില്ല. ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചു അത്രമാത്രം. തന്റെ ഒപ്പം പടംചെയ്ത് തുടങ്ങിയ പലര്‍ക്കും വിജയിക്കാനായില്ല, എന്നാല്‍ ചിലര്‍ തന്നേക്കാള്‍ ഉയരത്തില്‍ എത്തുകയും ചെയ്തു. ഹാര്‍ഡ് വര്‍ക്കാണ് ശരിക്കും സിനിമയില്‍ തുടരാന്‍ വേണ്ട ഘടകം.</p>
<p>പരമാവധി 55 ദിവസം മതി തനിക്ക് ഒരു സിനിമ ചെയ്യാന്‍. അതില്‍ കൂടുതലായാല്‍ മടുപ്പ് വരും. വെറും 19 ദിവസങ്ങള്‍ കൊണ്ടാണ് വെള്ളാനകളുടെ നാട് ഷൂട്ട് ചെയ്ത് തീര്‍ത്തത്. വന്ദനം പൂര്‍ത്തിയാക്കാന്‍ 45 ദിവസമാണ് വേണ്ടി വന്നത്. ഏറ്റവും കൂടുതല്‍ ഷൂട്ട് ചെയ്ത ചിത്രം കാലാപാനിയാണ്. ആകെ 78 ദിവസമാണ് ആ സിനിമയുടെ ചിത്രീകരണത്തിന് എടുത്തത്. താന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ മനസ്സില്‍ പടം എഡിറ്റ് ചെയ്യും. ഇതുവരെ സ്‌പോട്ട് എഡിറ്റിംഗ് ചെയ്തിട്ടില്ല. ഒരു സനിമയും തനിക്ക് റീ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടില്ലെന്നും 1986 ല്‍ (ഒറ്റ വര്‍ഷത്തില്‍) താന്‍ 7 ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>English Sammary</p>
<p>Priyadarshan is a director who always amazes the Indian film audience. He started in Malayalam and has achieved great success in Bollywood. Now the director has opened up about the miscalculations in his film career. Thenmavin Kompath is a film he made without much expectation. The director says that it turned out to be a huge success.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Balan &#8211; The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ</title>
					<link>https://www.malayalamtv9.com/entertainment/best-malayalam-film-ive-seen-in-two-years-priyadarshan-heaps-praise-on-chidambarams-balan-the-boy-2210091.html</link>
					<pubDate>Sun, 14 Jun 2026 10:42:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/best-malayalam-film-ive-seen-in-two-years-priyadarshan-heaps-praise-on-chidambarams-balan-the-boy-2210091.html</guid>
					<description><![CDATA[<p>Master director meets the new wave: Priyadarshan showers rich praise on Chidambaram’s ‘Balan – The Boy:  അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സിനിമ കാണുമ്പോൾ ഉടനിളം ഉണ്ടായിരുന്നു. ക്ലൈമാക്സിൽ എന്ത് സർപ്രൈസാണ് നിങ്ങൾ കാത്തുവച്ചിരിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല, അതൊരു സ്പോയിറായിപോകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Priyadarshan-Chidambaram.jpg" class="attachment-large size-large wp-post-image" alt="Priyadarshan, Chidambaram" /></figure><p>മലയാളത്തിൻ്റെ ഐക്കോണിക് സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ പ്രിദർശൻ കുട്ടുകെട്ടിൽ വന്ന എണ്ണമറ്റ ഹിറ്റ് സിനിമകൾ പലതും ദിവസങ്ങൾ മാത്രം എടുത്ത് ചിത്രീകരിച്ചതാണ് എന്ന് കേൾക്കുമ്പോൾ ആരും ഒന്ന് അമ്പരന്ന് പോകും. സിനിമയെന്ന കലയെ അത്രത്തോളം മനസ്സിലാക്കുകയും അടുത്തറിയുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. ഭാഷകൾക്കപ്പുറം ഇന്ത്യയിലെ മുൻ നിര സംവിധായകായി വളർന്ന പ്രിയർശൻ ബലൻ ദ് ബോയ് എന്ന സിനിമയെ കുറിച്ച് മനസ്സു തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ. താൻ രണ്ട് വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച മലയാള സിനിമ എന്നായിരുന്നു സിനിമയെ കുറിച്ച് പ്രിയദർശൻ്റെ പ്രതികരണം. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം തുറന്നുപറഞ്ഞത്.</p>
<p>“ഞാനിത് ഫോണിൽ നേരത്തെ പറഞ്ഞതാണ്. രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ഇതായിരിക്കും. ഒരു ഉഗ്രൻ സിനിമയെടൂത്തുകളയാം എന്ന് കരുതി നമുക്ക് ഒരിക്കലും ഒരു സിനിമയെടുക്കാൻ കഴിയില്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്. ആ നിലയിൽ എല്ലാവരും സിനിമയിൽ മികച്ച കോൺട്രിബ്യൂഷൻ നൽകി എന്ന് പറയാതെവയ്യ. മറ്റെല്ലാത്തിനെക്കാളും ഉപരി ഇതൊരു മികച്ച ടീം വർക്കാണെന്ന് ഞാൻ പറയും.”</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html">ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം</a></h3>
<p>“എൻ്റെ അനുഭവം വച്ച് ഒരു സിനിമയുടെ ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത് തിരക്കഥയാണ്. ഈ സിനിമയുടെ തിരക്കഥ അത്ര മികച്ചതാണ്. അതിൻ്റെ കാരണം ഞാൻ പറയാം, നമുക്ക് പരിചയമുള്ള ആളുകൾ ഈ സിനിമയിൽ കുറവാണ്, ഇതോരു ഫാസ്റ്റ് മൂവിംഗ് മാസ്സ് സിനിമയുമല്ല. എന്നിട്ടും സിനിമ നമ്മളെ പിടിച്ചിരുത്തുന്നു. ആ മാജിക്ക് എങ്ങനെ നിങ്ങൾ ഉണ്ടാക്കി എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. സിനിമ എനിക്ക് ഒരിക്കൽ കൂടി കാണണം.അവസാനം വരെ ആളുകളെ പിടിച്ചിരുത്താൻ സിനിമക്ക് കഴിയുന്നുണ്ട്.” ബ്രില്യൻ്റ് എന്നാണ് സിനിമയിലെ കാസ്റ്റിംഗിനെ പ്രിയദർശൻ വിശേഷിപ്പിച്ചത്. ഒരുപാട് എക്സ്പീരിയൻസുള്ള അഭിനയതാക്കളെ പോലെയായിരുന്നു അവരുടെ പ്രകടനം എന്നും അദ്ദേഹം പറഞ്ഞൂ.</p>
<p>“സിനിമ കണ്ടപ്പോൾ ഒരു ഭാഗത്തും ഇത് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന തോന്നൽ എനിക്കുണ്ടായില്ല. ഞാൻ ഫൈനൽ കട്ട് സിനിമയല്ല കണ്ടത്, എന്നിട്ടുകൂടി സിനിമ എന്നെ പിടിച്ചിരുത്തി. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സിനിമ കാണുമ്പോൾ ഉടനിളം ഉണ്ടായിരുന്നു. ക്ലൈമാക്സിൽ എന്ത് സർപ്രൈസാണ് നിങ്ങൾ കാത്തുവച്ചിരിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല, അതൊരു സ്പോയിറായിപോകും.” പ്രിയദശൻ തുറന്നുപറഞ്ഞൂ. സിനിമ മികച്ച രീതിയിൽ സ്വീകരിക്കപ്പെടും എന്നാണ് തൻ്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<h3>English Summary</h3>
<p>Legendary director Priyadarshan has highly praised Balan – The Boy, the upcoming movie directed by Chidambaram (Manjummel Boys fame). After a special screening, Priyadarshan declared it the best Malayalam film he has watched in the last two years, instantly boosting the project's box office anticipation and viral buzz.</p>
]]></content:encoded>
				</item>
							<item>
					<title>Nail Health: നഖങ്ങൾ പൊട്ടിപ്പോകുന്ന പ്രശ്നമുണ്ടോ? മുടിക്ക് മാത്രമല്ല നഖത്തിനും ഈ വെള്ളം മതി</title>
					<link>https://www.malayalamtv9.com/lifestyle/secret-to-stronger-nails-try-this-natural-rice-water-soak-for-strong-and-long-nails-2210094.html</link>
					<pubDate>Sun, 14 Jun 2026 10:33:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Lifestyle Tips]]></category>
										<guid>https://www.malayalamtv9.com/lifestyle/secret-to-stronger-nails-try-this-natural-rice-water-soak-for-strong-and-long-nails-2210094.html</guid>
					<description><![CDATA[<p>Strong Nail Health: നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതിന് പ്രധാന കാരണം അവയിലെ ഈർപ്പത്തിന്റെ കുറവും പോഷകക്കുറവുമാണ്. എന്നാൽ അരി കുതിർത്ത വെള്ളമുണ്ടെക്കിൽ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം നമുക്ക് പരിഹരിക്കാനാകും. അരിയുടെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ നഖങ്ങൾക്ക് ആവശ്യമായ പോഷണം നൽകി അവയെ വേരിൽ നിന്ന് ബലമുള്ളതാക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Strong-Nail-Health.jpg" class="attachment-large size-large wp-post-image" alt="Strong Nail Health" /></figure><p>മനോഹരമായ കൈകളും വളരെ ഭം​ഗിയുള്ള നെയിൽ ആർട്ടും (Nail Art) ആഗ്രഹിക്കാത്ത പെൺകുട്ടികൾ കുറവാണ്. എന്നാൽ പലരുടെയും പ്രധാന പരാതി നഖങ്ങൾ വളർന്നു വരുമ്പോഴേക്കും വശങ്ങളിൽ നിന്ന് പൊട്ടിപ്പോകുന്നു അല്ലെങ്കിൽ അടർന്നു പോകുന്നു എന്നൊക്കെയാണ്. നഖങ്ങളുടെ ഈ ബലക്കുറവ് കാരണം പലർക്കും ഇഷ്ടമുള്ളതുപോലെ നഖം വളർത്താനോ നെയിൽ പോളിഷ് ഇടാനോ സാധിക്കാറില്ല. നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതിന് പ്രധാന കാരണം അവയിലെ ഈർപ്പത്തിന്റെ കുറവും പോഷകക്കുറവുമാണ്. എന്നാൽ അരി കുതിർത്ത വെള്ളമുണ്ടെക്കിൽ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം നമുക്ക് പരിഹരിക്കാനാകും. അരിയുടെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ നഖങ്ങൾക്ക് ആവശ്യമായ പോഷണം നൽകി അവയെ വേരിൽ നിന്ന് ബലമുള്ളതാക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/are-you-eating-too-many-eggs-daily-here-is-what-it-actually-does-to-your-body-2209930.html">ദിവസവും എത്ര മുട്ട കഴിക്കാറുണ്ട്? അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്</a></strong></p>
<h3>അരിയുടെ വെള്ളത്തിൻ്റെ ​ഗുണങ്ങൾ</h3>
<p><strong>നഖങ്ങൾക്ക് ഇരട്ടി ബലം നൽകുന്നു:</strong> അരി വെള്ളത്തിലെ പ്രോട്ടീനുകൾ നഖങ്ങളിലെ 'കെരാറ്റിൻ' ഉൽപ്പാദനത്തെ സഹായിക്കുന്നു. ഇത് നഖങ്ങൾ വശങ്ങളിൽ നിന്ന് പൊട്ടിപോകുന്നത് തടയും.</p>
<p><strong>നഖങ്ങളിലെ മഞ്ഞനിറം മാറ്റുന്നു:</strong> വിരലുകൾ അരി വെള്ളത്തിൽ മുക്കിവെക്കുമ്പോൾ അതിലേക്ക് അല്പം നരാങ്ങ നീര് ചേർക്കുന്നത് നല്ലതാണ്. കാരണം ഇവ നഖങ്ങളിലെ കറയും മഞ്ഞനിറവും മാറ്റി സ്വാഭാവിക തിളക്കം നൽകും.</p>
<p><strong>ക്യൂട്ടിക്കിളുകളുടെ ആരോഗ്യം:</strong> നഖത്തിന് ചുറ്റുമുള്ള ചർമ്മം വലിഞ്ഞുപൊട്ടുന്ന അവസ്ഥ മാറാൻ ഇത് സഹായിക്കുന്നു.</p>
<h3>നഖം പൊട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്</h3>
<p><strong>നഖം കടിയ്ക്കുന്നത് ഒഴിവാക്കുക:</strong> പല്ലുപയോഗിച്ച് നഖം കടിക്കുന്നത് നഖങ്ങളുടെ ആകൃതി നശിപ്പിക്കുക മാത്രമല്ല, അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.</p>
<p><strong>കെമിക്കലുകൾ സൂക്ഷിക്കുക:</strong> പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴും സോപ്പിലെ ശക്തമായ കെമിക്കലുകൾ നഖത്തെ വരണ്ടതാക്കും. ഇത്തരം ജോലികൾ ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് നഖങ്ങളുടെ ആരോഗ്യം കാക്കും.</p>
<p><strong>നിലവാരമുള്ള റിമൂവർ ഉപയോഗിക്കുക:</strong> അസെറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകൾ നഖങ്ങളെ വരണ്ടതാക്കി മാറ്റും. അതിനാൽ 'അസെറ്റോൺ ഫ്രീ' റിമൂവറുകൾ തിരഞ്ഞെടുക്കുക.</p>
<h3>അരിയുടെ വെള്ളം എങ്ങനെ ഉപയോ​ഗിക്കാം?</h3>
<p>ആദ്യം തന്നെ അരി കഴുകിയ വെള്ളമോ അല്ലെങ്കിൽ കുറച്ച് സമയം അത് കുതിർത്ത് വെച്ച വെള്ളമോ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങനീര് ചേർക്കുക. നിങ്ങളുടെ നഖങ്ങൾ പൂർണ്ണമായും മുങ്ങിനിൽക്കുന്ന പാകത്തിൽ വിരലുകൾ ഈ മിശ്രിതത്തിൽ 10 മുതൽ 15 മിനിറ്റ് വരെ മുക്കിവെക്കുക. അതിനുശേഷം കൈകൾ സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. ഒടുവിൽ നഖങ്ങളിലും അതിന് ചുറ്റുമുള്ള ചർമ്മത്തിലും അല്പം വെളിച്ചെണ്ണ ഉപയോഗിച്ച് 2 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ചയിൽ 3 തവണ വീതം ഒരു മാസം ഇത് തുടർച്ചയായി ചെയ്യുക. നഖങ്ങൾ പൊട്ടുന്നത് പൂർണ്ണമായി മാറുകയും നഖങ്ങൾക്ക് നല്ല നീളവും തിളക്കവും ലഭിക്കുകയും ചെയ്യും.</p>
<h3>English Summary:</h3>
<p>Weak, peeling nails that never seem to grow. Discover the secret to stronger nails with this natural rice water soak. Learn the exact step-by-step DIY recipe to repair brittle nails.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു</title>
					<link>https://www.malayalamtv9.com/photo-gallery/bengaluru-to-connect-mysuru-tumakuru-and-kolar-through-rrts-full-details-inside-2210066.html</link>
					<pubDate>Sun, 14 Jun 2026 09:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/bengaluru-to-connect-mysuru-tumakuru-and-kolar-through-rrts-full-details-inside-2210066.html</guid>
					<description><![CDATA[<p>Bengaluru to Get RRTS Connectivity to Five Cities; Check Routes and Details: മതിയായ ട്രെയിനുകളും ബസുകളും ഇല്ലാത്തതും മൂലം ദുരിതം അനുഭവിച്ചാണ് മിക്കവരുടെയും യാത്ര. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നത് ഗതാഗതക്കുരിക്കിനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-1.jpg" class="attachment-large size-large wp-post-image" alt="Bengaluru Rrts Project (1)" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2210066 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4.jpg" class="attachment-full size-full" alt="Bengaluru Rrts Project (4)" aria-describedby="gallery-5-2210067" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2210067'>
				ബെംഗളൂരുവിലേക്ക് നഗരത്തിന്റെ പുറത്തുനിന്ന് ധാരാളം ആളുകളാണ് ജോലി, വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പ്രതിദിനം യാത്ര ചെയ്യുന്നത്. എന്നാല്‍ മതിയായ ട്രെയിനുകളും ബസുകളും ഇല്ലാത്തതും മൂലം ദുരിതം അനുഭവിച്ചാണ് മിക്കവരുടെയും യാത്ര. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നത് ഗതാഗതക്കുരിക്കിനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. (Image Credit Source: Getty Images and PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3.jpg" class="attachment-full size-full" alt="Bengaluru Rrts Project (3)" aria-describedby="gallery-5-2210068" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2210068'>
				ബെംഗളൂരുവിനെ മൈസൂര്‍, കനകപുര, തുംകൂരു, കോലാര്‍ എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ച് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴികള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 394 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ച് ആര്‍ആര്‍ടിഎസ് ലൈനുകള്‍ നിര്‍മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടുന്നത്. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലേക്കുള്ള യാത്ര വളരെ എളുപ്പമാകും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2.jpg" class="attachment-full size-full" alt="Bengaluru Rrts Project (2)" aria-describedby="gallery-5-2210069" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2210069'>
				ബെംഗളൂരു-ബിദാലി-മൈസൂര്‍ പാതയ്ക്ക് 145 കിലോമീറ്റര്‍, ബെംഗളൂരു-ഹരഹള്ളി-കനകപുര 60 കിലോമീറ്റര്‍, ബെംഗളൂരു-നലമംഗല-തുംകൂരു 60 കിലോമീറ്റര്‍, ബെംഗളൂരു-കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള-ചിക്കബെല്ലാപുര 64 കിലോമീറ്റര്‍, ബെംഗളൂരു-ഹോസ്‌കോട്ട്-കോലാര്‍ 65 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ പാതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാ. പിസി മോഹന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1.jpg" class="attachment-full size-full" alt="Bengaluru Rrts Project (1)" aria-describedby="gallery-5-2210070" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2210070'>
				തുംകൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ ആര്‍ആര്‍ടിഎസ് ഇടനാഴികള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് എംപി പറയുന്നത്. ഡല്‍ഹി-എന്‍സിആര്‍ മാതൃകയിലാണ് ബെംഗളൂരുവില്‍ ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് റീജിയണല്‍ ട്രാന്‍സിറ്റ് ഇടനാഴിയാണിത്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project.jpg" class="attachment-full size-full" alt="Bengaluru Rrts Project" aria-describedby="gallery-5-2210071" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2210071'>
				അതേസമയം, നമ്മ മെട്രോ സര്‍വീസ് ബെംഗളൂരുവില്‍ നിന്നും തുംകൂരുവിലേക്ക് നീട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മെട്രോ നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തേണ്ടതാണെന്നും തുംകൂരുവിലേക്ക് ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ മതിയെന്നുമാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണ്. മെട്രോയുടെ ഡിപിആര്‍ ബിഎംആര്‍സിഎല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച്, മറുപടിയ്ക്കായി കാത്തിരിക്കുകയാണ്. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്</title>
					<link>https://www.malayalamtv9.com/kerala/no-room-for-flatterers-udf-terminates-employee-behind-viral-musical-tribute-to-pinarayi-vijayan-2210063.html</link>
					<pubDate>Sun, 14 Jun 2026 09:10:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/no-room-for-flatterers-udf-terminates-employee-behind-viral-musical-tribute-to-pinarayi-vijayan-2210063.html</guid>
					<description><![CDATA[<p>UDF fires employee behind viral musical tribute to Pinarayi Vijayan: മുൻപ് സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയുടെ ഗാനവും വിവാദമായിരുന്നു. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവുതന്നെ.’ എന്നതുൾപ്പടെ ഗാനത്തിലെ വരികൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പടയ്ക്ക് കാവലാൾ എന്ന ഗാനവും എത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/pinarayi-vijayan-1-1.jpg" class="attachment-large size-large wp-post-image" alt="Pinarayi Vijayan (1)" /></figure><p>തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതിയ ഇടത് അനുകൂലം സർവീസ് സംഘടന നേതാവിൻ്റെ സെക്രട്ടേറിയറ്റിലെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്ന പൂവത്തൂർ ചിത്രസേനൻ്റെ സേവനമാണ് യു.ഡി.എഫ് സർക്കാർ അവസാനിപ്പിച്ചത്. പൊതുഭരണ വകുപ്പിൽ നിന്നും വിരമിച്ച ശേഷവും ചിത്രസേനൻ ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചർ എന്ന തസ്തികയിൽ സേവനം തുടരുകയായിരുന്നു. മുഖ്യമന്ത്രിക്ക് സ്തുതി പാടിയതിനുള്ള പ്രത്യുപകാരമാണ് ധനവകുപ്പിലെ ഈ നിയമനം എന്ന് ആരോപണം ഉയർന്നിരുന്നു.</p>
<p>ഇടത് അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ ജൂബിലിയുടെ ഭാഗമയാണ് ഈ ഗനം ഒരുക്കിയത്. ഗാനം പുറത്തിറങ്ങിയതോടെ വലിയ വിവാദമാണ് അന്ന് സംസ്ഥാനത്ത് ഉണ്ടൗയത്. മുഖമന്ത്രിയായിരുന്ന പിണറായി വിജയനെ വേദിയിലിരുത്തി 100 വനിതകൾ ചേർന്ന് ഗാനം ആലപിക്കാനായിരുനു ആദ്യം തിരുമാനിച്ചിരുന്നത്. എന്നാൽ വാഴ്ത്തുപാട്ട് മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായതോടെ ഗാനാലാപനം ഉപേക്ഷിച്ചേക്കും എന്നും വാർത്തകൾ വന്നിരുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/kerala/sabarimala-gold-scam-case-special-investigation-team-inspection-at-sannidhanam-today-2210050.html">Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന, സാമ്പിളുകൾ ശേഖരിക്കും</a></h3>
<p>താൻ വ്യക്തിപൂജയ്ക്ക് നിന്നുക്കൊടുക്കുന്ന ആളല്ലെന്നും, എന്നാൽ അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാം എന്നുമായിരുന്നു. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അന്ന് പിണറായി വിജയൻ്റെ മറുപടി. “ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കുകയ..” എന്ന ഗാനം കേട്ടുകൊണ്ടാണ് അന്ന് പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി വേദിയിലേക്ക് എത്തിയത്.</p>
<p>മുൻപ് സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയുടെ ഗാനവും വിവാദമായിരുന്നു. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവുതന്നെ.’ എന്നതുൾപ്പടെ ഗാനത്തിലെ വരികൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പടയ്ക്ക് കാവലാൾ എന്ന ഗാനവും എത്തിയത്.</p>
<h3>ഗാനത്തിൻ്റെ വരികൾ ഇങ്ങനെ</h3>
<p>ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കുകയാ.</p>
<p>വിപ്ലവത്തിൻ്റെ പാതയിൽ ജയിലറകൾ താണ്ടിയും ശക്തമായ മർദ്ദനങ്ങൾ ഏറ്റ ധീര സാരഥി, സാരഥി, ധീര സാരഥി, ധീര സാരഥി. പിണറായി വിജയൻ.</p>
<p>വിപ്ലവത്തിൻ്റെ പാതകളിൽ ദുരിതപൂർണ്ണ ജീവിതം. കുടുംബബന്ധം ഒന്നിനും തടസ്സമല്ല ദൃഢഗുണം. സമരജ്വാലയേറ്റി നീ ഭരണകാലമാകെയും. വർഗ്ഗബോധധാരയിൽ തൊഴിലാളികൾക്കു തോഴനായ്.</p>
<p>ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിടും ചെങ്കൊടിയുടെ പ്രഭയിലൂടെ മാനവർക്ക് മാതൃക. മർദ്ദനങ്ങൾ ഏറ്റിടുമ്പോഴും തലകുനിച്ചിടാതെ നീ, കാക്കിയിട്ട കോമരങ്ങളെ ധീരനായ് മറികടന്നതും.</p>
<p>അടിയന്തിരാവസ്ഥയിൽ തച്ചുടച്ച ദേഹവും. ഷോഡവസ്ത്രധാരിയായ് സഭയിലേക്ക് വന്നതും, ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിടും ചെങ്കൊടിയുടെ പ്രഭയിലൂടെ മാനവർക്ക് മാതൃക.</p>
<p>നിൻ്റെ പാതയിൽ തടസ്സമായിടുന്ന കനലുകൾ പാറപോൽ ഉറച്ച കൈകളിൽ നാടിനെ ചേർക്കും അന്ധഭ്രാന്തരെ അകറ്റി നിർത്തി മാനവർക്ക് രക്ഷയേകി ക്ഷേമ സേവനങ്ങൾ നൽകി വികസനത്തിൻ പാതയിൽ, കൈവിളക്കുമായി വഴികാട്ടി നീയീ നാടിനാൽ. രോഗദുരിതകാലവും കാലവർഷക്കെടുതിയും ആയിരങ്ങളെ കവർന്ന നാളിലീ തളർന്നിടാതെ ജീവനുള്ള നാൾവരെ സുരക്ഷിതത്വമേകിടാൻ, വർഗ്ഗശക്തി ഹൃത്തിലേറ്റിയണിനിരന്നീ അണികളാം, വിജയവഴിയിലായ്, വിജയവഴിയിലായ്, വിജയവഴിയിലായ്,</p>
<h3>English Summary</h3>
<p>A pro-Left union leader's service at the Kerala Secretariat has been terminated. The employee, Poovathoor Chithrasenan, penned and composed a musical tribute hailing former Chief Minister Pinarayi Vijayan, drawing severe backlash and subsequent administrative action by the current UDF administration.</p>
]]></content:encoded>
				</item>
							<item>
					<title>Kozhikode Nipah Virus : നിപയില്‍ ആശങ്കയൊഴിയുന്നു? മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്</title>
					<link>https://www.malayalamtv9.com/kerala/kerala-nipah-cases-update-big-relief-three-people-from-patients-contact-list-tested-negative-2210062.html</link>
					<pubDate>Sun, 14 Jun 2026 08:57:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-nipah-cases-update-big-relief-three-people-from-patients-contact-list-tested-negative-2210062.html</guid>
					<description><![CDATA[<p>Kozhikode Nipah Virus update : കോഴിക്കോട്ടെ നിപ ബാധയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഴിയുന്നതായി സൂചന. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആയി. നിപ്പാ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളുടെ പരിശോധനഫലം ആണ് നെഗറ്റീവ് ആയി വന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെയാണ് പരിശോധന നടത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/07/nipah.png" class="attachment-large size-large wp-post-image" alt="Nipah" /></figure><p><strong>കോഴിക്കോട് : </strong>കോഴിക്കോട്ടെ നിപ ബാധയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഴിയുന്നതായി സൂചന. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആയി. നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളുടെ പരിശോധനഫലം ആണ് നെഗറ്റീവ് ആയി വന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെയാണ് പരിശോധന നടത്തിയത്. ഇതുവരെ മറ്റാരിലും രോഗം ബാധ സ്ഥിരീകരിക്കപ്പെടാത്തത് വലിയ ആശ്വാസമാണ് നല്‍കുന്നത്.</p>
<p>അതിനിടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന നാലു പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതിയതായി 13 പേരെ കൂടി സമ്പര്‍ക്കപ്പെട്ടിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇവരെല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്. ഇതോടെ ടോപ്പ് ഹൈറിസ്‌ക് വിഭാഗത്തില്‍ നാലുപേരും ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ 14 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍ 82 പേരും ഉള്‍പ്പെടെ നിലവില്‍ 100 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ആകെ ഉള്ളത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/shigella-bacteria-found-in-juice-sample-bakery-shut-down-in-thiruvananthapuram-2209834.html">ജ്യൂസ് സാംപിളിൽ ഷിഗെല്ല, തിരുവനന്തപുരത്ത് ബേക്കറി അടപ്പിച്ചു</a></h3>
<p>ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ അഞ്ചിലെ 35 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ സര്‍വ്വേ നടത്തിയിരുന്നു. നിലവില്‍ രോഗബാധിതനായ 43 കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഐസിയുവില്‍ തുടരുകയാണ്. വെന്റിലേറ്ററില്‍ ഉള്ള രോഗിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോ ക്‌ളോനില്‍ ആന്റി ബോഡി നല്‍കും.</p>
<p>ഇന്നലെ ഐ.സി.എം ആറില്‍ നിന്നുള്ള വിദഗ്ധസംഘം രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂം വഴി ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സവിശേഷമായ സാഹചര്യം ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍, ജില്ലയില്‍ എത്താ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.</p>
<h3>
English Summary</h3>
<p>There are indications that concerns related to the Nipah outbreak in Kozhikode, Kerala are being dispelled. The test results of three people who were in the contact list have also come back negative. The test results of the close relatives who were in the contact list of the Nipah infected person have come back negative. The test was conducted at the Kozhikode Medical College itself.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Beef Price: ബീഫ് കഴിച്ചാല്‍ പോക്കറ്റ് കീറും; വിലക്കയറ്റം അതിരൂക്ഷം, 9 ദിവസത്തേക്ക് കടകള്‍ അടച്ചു</title>
					<link>https://www.malayalamtv9.com/kerala/kerala-faces-beef-shortage-as-prices-surge-to-rs-500-meat-shops-shut-for-nine-days-2210059.html</link>
					<pubDate>Sun, 14 Jun 2026 08:00:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-faces-beef-shortage-as-prices-surge-to-rs-500-meat-shops-shut-for-nine-days-2210059.html</guid>
					<description><![CDATA[<p>Kerala Beef Prices Rise to Rs 500 Amid Supply Crisis: കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ് ബീഫിന് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ അത് ഇനിയും ഉയര്‍ന്നേക്കും. കോട്ടയം, ഇടുക്കി ഭാഗങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഇറച്ചികടകളും വരും ദിവസങ്ങളില്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Beef-Price-Hike.jpg" class="attachment-large size-large wp-post-image" alt="Kerala Beef Price Hike" /></figure><p><strong>കോട്ടയം:</strong> സംസ്ഥാനത്ത് ബീഫ് വില ഉയരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കന്നുകാലികളില്‍ കുറവ് സംഭവിച്ചതാണ് വില ഉയരുന്നതിന് കാരണമായത്. കന്നുകാലി ക്ഷാമത്തെ തുടര്‍ന്ന് ഇറച്ചി കടകള്‍ ഒന്‍പത് ദിവസത്തേക്ക് അടച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ കടകളാണ് അടച്ചത്. വില വര്‍ധനവിനെ തുടര്‍ന്ന് കടയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നു.</p>
<p>കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ് ബീഫിന് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ അത് ഇനിയും ഉയര്‍ന്നേക്കും. കോട്ടയം, ഇടുക്കി ഭാഗങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഇറച്ചികടകളും വരും ദിവസങ്ങളില്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.</p>
<h3>വ്യാപാരികളെ പ്രതിസന്ധിയിലാക്കി വിലക്കയറ്റം</h3>
<p>ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി കന്നുകാലികളെത്തുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാം കന്നുകാലികളുടെ വില ഉയരുകയും, അതോടൊപ്പം തന്നെ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളായി പതിവായി പിടിച്ചെടുക്കുന്നതും വ്യാപാരികളുടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.</p>
<p>ഗോ സംരക്ഷണ സേനയുടെ പേരിലാണ് കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇവിടുത്തുകാര്‍ തടയുന്നത്. ഇതിന് പുറനെ കന്നുകാലികളെ കൊണ്ടുപോകുന്നതിന് ആവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലും തടസം നേരിടുന്നുണ്ട്. നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാണ് വിതരണം ചെയ്യുന്നതെങ്കിലും, ചില സംസ്ഥാനങ്ങള്‍ ഇവയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതും കന്നുകാലികളെ കൊണ്ടുവരുന്നതിന് തിരിച്ചടിയാകുന്നു.</p>
<p>ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും കന്നുകാലികളെ കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പടാന്‍ തുടങ്ങിയതോടെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്ന തീരുമാനത്തിലെത്തിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-market-price-june-10-coconut-oil-price-drops-fish-rates-soar-amid-trawling-ban-2209261.html" target="_blank" rel="noopener">Kerala Market Price: വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ടേ! ഇന്ന് പോക്കറ്റ് കാലിയാക്കുന്നത് ഇക്കൂട്ടർ….</a></strong></p>
<p>സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഗോ സംരക്ഷണ സംഘങ്ങള്‍ വാഹനങ്ങള്‍ ആക്രമിക്കുകയും മൃഗങ്ങളെ പിടികൂടുകയും ചെയ്യും. മെയ് മാസത്തില്‍ ഏകദേശം 20 കന്നുകാലികളെയാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. വാഹനത്തിലുള്ള തൊഴിലാളികളെയും ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.</p>
<h3>ഇറക്കുമതിയില്‍ വലിയ ഇടിവ്</h3>
<p>മാസങ്ങള്‍ക്ക് മുമ്പ് വരെ 1.5 ലക്ഷത്തിലധികം കന്നുകാലികളായിരുന്നു പ്രതിമാസം കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 25,000 ത്തിലേക്ക് താഴ്ന്നു. കന്നുകാലി വരവ് കുറഞ്ഞത് മാംസ വ്യാപാരികളെ മാത്രമല്ല, കന്നുകാലികളെ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്കും തിരിച്ചടിയായി.</p>
<p>ബീഫ് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ശീതീകരിച്ച മാംസം വിപണിയിലേക്ക് വലിയ അളവില്‍ എത്തുന്നു. ട്രെയിനുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും ഉപയോഗിച്ചാണ് ഗുണനിലവാരമില്ലാത്ത മാംസം സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഇവയുടെ വരവ് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിലവില്‍ സംവിധാനമില്ലെന്ന ആരോപണവും വ്യാപാരികള്‍ ഉന്നയിക്കുന്നു.</p>
<p>വാഹനങ്ങളില്‍ നിന്നും പിടിച്ചെടുക്കുന്ന കന്നുകാലികളെ ഗോശാലകളിലേക്കോ മറ്റോ ആണ് മാറ്റുന്നത്. എന്നാല്‍ ഈ മൃഗങ്ങളില്‍ പലതും പിന്നീട് വില്‍ക്കപ്പെടുന്നു. ഇത്തരം കന്നുകാലികളുടെ മാംസമാണ് ശീതീകരിച്ചും മറ്റും വിപണിയിലേക്ക് എത്തുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ആക്രമണങ്ങളെ കുറിച്ചും ഗോ സംരക്ഷണ സംഘങ്ങളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.</p>
<h3>English Summary</h3>
<p>Kerala is witnessing a beef supply crunch, pushing prices up to Rs 500 per kilogram. With meat shops remaining closed for nine days, consumers and traders are grappling with the impact of the ongoing shortage.</p>
]]></content:encoded>
				</item>
							<item>
					<title>Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്</title>
					<link>https://www.malayalamtv9.com/india/uttarakhand-dehradun-clash-over-water-dispute-one-person-killed-and-three-others-critically-injured-2210057.html</link>
					<pubDate>Sun, 14 Jun 2026 07:43:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/uttarakhand-dehradun-clash-over-water-dispute-one-person-killed-and-three-others-critically-injured-2210057.html</guid>
					<description><![CDATA[<p>Uttarakhand Dehradun Clash: കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം രൂക്ഷമായ അവസ്ഥയാണ്. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്‌പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Dehradun-Clash-.jpg" class="attachment-large size-large wp-post-image" alt="Dehradun Clash" /></figure><p><strong>ഡെറാഡൂൺ:</strong> ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ വൻ സംഘർഷം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. സഹാസ്‌പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിലെ ആളുകൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂൺ എഎസ്‌പി പങ്കജ് ഗൈരോല പറഞ്ഞു.</p>
<p>ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ ​ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരിൽ ഒരാളാണ് മരിച്ചത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം രൂക്ഷമായ അവസ്ഥയാണ്. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്‌പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/tmc-reshuffle-mamata-banerjee-axes-rebel-leaders-to-crack-down-on-party-dissent-2210055.html"> പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന</a></strong></p>
<p>കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സായുധ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിക്കുകയും റൂട്ട് മാർച്ച് നടത്തുകയും ചെയ്തു. ആക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി അഡീഷണൽ എസ്പി അറിയിച്ചു. പ്രദേശത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു.</p>
<h3>മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ മരിച്ചു</h3>
<p>രക്താർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ്റെ മരണത്തിന് കാരണം ആശുപത്രിയിലെ ചികിത്സാ പിഴവ്. നഴ്സുമാർക്ക് ഉണ്ടായ ഗുരുതര പിഴാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഭോപ്പാലിലെ എയിംസ് ആശുപത്രിയിലാണ് സംഭവം. മരുന്നിന് പകരം നഴ്സ് ഗുരുതര രാസവസ്തുവായ ഫോർമാലിൻ കുത്തിവച്ചതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായത് എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അനുക ഗുജറാത്തി മധുബാല ശർമ എന്നീ നഴ്സിംഗ് ഓഫീസർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.</p>
<p>സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുട്ടിയ്ക്കാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്. ഡിസംബർ 15 നാണ് സാർഥക്കിനെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡിസംബർ പതിനേഴിനായിരുന്നു സംഭവം.</p>
<h3>English Summary:</h3>
<p>One person was killed and three others were seriously injured after a violent clash broke out between two different communities over a water dispute in the Bairagiwala area under Sahaspur police station limits in the Dehradun district of Uttarakhand.</p>
]]></content:encoded>
				</item>
							<item>
					<title>Horoscope Malayalam: കാര്യപരാജയവും അഭിമാനക്ഷതവും അപകടഭീതിയും; ഈ രാശിക്കാര്‍ സൂക്ഷിക്കുക</title>
					<link>https://www.malayalamtv9.com/religion/horoscope-today-june-14-sunaday-2026-check-astrological-predictions-of-all-zodiac-signs-in-malayalam-2210056.html</link>
					<pubDate>Sun, 14 Jun 2026 07:22:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Religion]]></category>
										<guid>https://www.malayalamtv9.com/religion/horoscope-today-june-14-sunaday-2026-check-astrological-predictions-of-all-zodiac-signs-in-malayalam-2210056.html</guid>
					<description><![CDATA[<p>Horoscope In Malayalam June 14 : നമ്മുടെ ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ച് മികച്ചതോ മോശമോ ആയിത്തീരാന്‍ ഇടയുണ്ട്. ചിലര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണെങ്കില്‍ മറ്റു ചിലര്‍ക്ക് പ്രതികൂല അവസ്ഥ നേരിടേണ്ടി വന്നേക്കും. അതിനാല്‍ അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന ഒന്നാണ്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/horoscope-today.jpg" class="attachment-large size-large wp-post-image" alt="Horoscope Today" /></figure><p>ഇന്ന് ജൂണ്‍ 14 ഞായറാഴ്ച, ജ്യോതിഷ ശാസ്ത്രപ്രകാരം ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ച് മികച്ചതോ മോശമോ ആയിത്തീരാന്‍ ഇടയുണ്ട്. ചിലര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണെങ്കില്‍ മറ്റു ചിലര്‍ക്ക് പ്രതികൂല അവസ്ഥ നേരിടേണ്ടി വന്നേക്കും. അതിനാല്‍ അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന ഒന്നാണ്. നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂര്‍ണ്ണ ഭലം വായിച്ചറിയാം.</p>
<h3>മേടം</h3>
<p>മേടം രാശിക്കാരെ സംബന്ധിച്ചെടുത്തോലം അല്‍പം പ്രതികൂല സാഹചര്യങ്ങളാണ് ഇന്നുള്ളത്. ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കുക. കാര്യപരാജയത്തിനും അഭിമാനക്ഷതത്തിനും സാധ്യത നില്‍നില്‍ക്കുന്നുണ്ട്. അതിനാല്‍ കുറച്ച് ശ്രദ്ധയോടെ നീങ്ങുക.</p>
<h3>ഇടവം</h3>
<p>പൊതുവെ അനുകൂലമായ ദിനമാണ് ഈ രാശിക്കാര്‍ക്കി ഇന്ന്. കാര്യവിജയവും മത്സരവിജയവും ഇഷ്ടഭക്ഷണ സമൃദ്ധിയും സല്‍ക്കാരയോഗവും കാണുന്നുണ്ട്. ഉല്ലാസ യാത്രനടത്താനുള്ള അവസരവും ഉണ്ടായേക്കാം.</p>
<h3>മിഥുനം</h3>
<p>കുറച്ച് പ്രതിസന്ധിയുള്ള ദിനമായിരിക്കും മിഥുനം രാശിക്കാര്‍ക്ക് ഇന്ന്. ജീവിതത്തില്‍ ധനതടസവും കാര്യപരാജയ സാധ്യതയും അലച്ചിലും കൂടുതല്‍ ചെലവും അനുഭവപ്പെടാം. വായ്പകള്‍ക്ക് ശ്രമിക്കുന്നവരാണെങ്കില്‍ ആ നീക്കത്തിനും തിരിച്ചടി നേരിട്ടേക്കാം.</p>
<h3>കര്‍ക്കടകം</h3>
<p>പൊതുവെ അനുകൂലമായ ദിവസമാണ് കര്‍ക്കടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന്. പുതിയ പഠനം ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അനുകൂല സാഹചര്യങ്ങള്‍ക്ക് വഴി ഒരുങ്ങും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്നവര്‍ക്കും പരീക്ഷകള്‍ എഴുതുന്നവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയം ഉണ്ടാകും.</p>
<h3>
ചിങ്ങം</h3>
<p>ചിങ്ങം രാശിയിലുള്ളവര്‍ക്കും എന്തുകൊണ്ടും നല്ല ദിവസമാണ് ഇന്ന്. ജീവതത്തില്‍ കാര്യവിജയവും അംഗീകാരവും സ്ഥാനക്കയറ്റവും മത്സരവിജയവും കാണുന്നു. ദീര്‍ഘനാളായി തൊഴില്‍ അന്വേഷിക്കുന്നവരാണെങ്കില്‍ ആ ശ്രമവും വിജയത്തില്‍ എത്തും.</p>
<h3>കന്നി</h3>
<p>കുറച്ച് പ്രയാസമേറിയ ദിനമായിരിക്കും കന്നി രാശിക്കാര്‍ക്ക് ഇന്ന് അനുഭവപ്പെടുക. കാര്യപരാജയം മാനസികബുദ്ധിമുട്ടുകള്‍, ശാരീരിക പ്രശ്‌നങ്ങള്‍, ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍, സ്വസ്ഥതയില്ലായ്മ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ കാണുന്നു.</p>
<h3>തുലാം</h3>
<p>കുറച്ച് പ്രതികൂലമായ സാഹചര്യങ്ങളിലൂടെ തുലാം രാശിക്കാര്‍ക്ക് ഇന്ന് കടന്ന് പോകേണ്ടി വന്നേക്കും. കാര്യതടസം ഉണ്ടായേക്കാം. വേണ്ടപ്പെട്ടവര്‍ അകലാനുള്ള സാധ്യതുയും കാണുന്നു.</p>
<h3>വൃശ്ചികം</h3>
<p>അനുകൂല ദിനം ഈ രാശിക്കാര്‍ ഇന്ന് പ്രതീക്കാവുന്നതാണ്. മത്സരങ്ങളില്‍ വിജയവും അംഗീകാരവും നിങ്ങളെ തേടിയെത്തും. ധനം കൈയില്‍ എത്തിച്ചേരാനും ഇടയുണ്ട്.</p>
<h3>ധനു</h3>
<p>ആരോഗ്യകാര്യങ്ങളില്‍ ഈ രാശിക്കാര്‍ക്ക് പുരോഗതിയുണ്ടാകും. ചില കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിരിക്കുന്നത് വിജയത്തിലെത്തും. ചില സമ്മാന നേട്ടവും പ്രതീക്ഷിക്കാം.</p>
<h3>
മകരം</h3>
<p>കുറച്ച് ശ്രദ്ധയോടെ വേണം മകരം രാശിക്കാര്‍ ഇന്ന് നീങ്ങാന്‍. ചില പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങള്‍ നേരിട്ടേക്കാം. തടസ്സങ്ങള്‍ നേരിടാനുള്ള സാധ്യതയുമുണ്ട്.</p>
<h3>കുംഭം</h3>
<p>അല്‍പം സ്വസ്ഥത കുറവ് അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. അതിനാല്‍ കുറച്ച് കരുതലോടെ ദിവസത്തെ കൈകാര്യം ചെയ്യുക. മനപ്രയാസത്തിനുള്ള സാധ്യതയും കാണുന്നു.</p>
<h3>മീനം</h3>
<p>തൊഴില്‍ തേടുന്നവരാണ് നിങ്ങളെങ്കില്‍ അതിന് അനുകൂലമായ സാഹചര്യം വന്നു ചേരും. മത്സരങ്ങളില്‍ വിജയിക്കാനും അംഗീകാരങ്ങള്‍ നോടാവും ഇടയുണ്ട്. പൊതുവെ നല്ല ഒരു ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്.</p>
<p>(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)</p>
<h3>English Summary</h3>
<p>Today is Sunday June 14, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന</title>
					<link>https://www.malayalamtv9.com/india/tmc-reshuffle-mamata-banerjee-axes-rebel-leaders-to-crack-down-on-party-dissent-2210055.html</link>
					<pubDate>Sun, 14 Jun 2026 07:18:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/tmc-reshuffle-mamata-banerjee-axes-rebel-leaders-to-crack-down-on-party-dissent-2210055.html</guid>
					<description><![CDATA[<p>Mamata’s big purge: Trinamool reshuffle sidelines dissenters as Didi asserts absolute control: തൃണമൂൽ കോൺഗ്രസിൻ്റെ 20 ഓളം എം.പിമാർ പാർട്ടിയുമായി ഭിന്നതയിലാണ്. സംഘടന ഉടൻ പിളർന്നേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ഉയരുന്നുണ്ട്. തങ്ങളെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണം എന്ന് കാട്ടി 19 തൃണമൂൽ എം.പിമാർ ലോക്സഭാ സ്പീക്കറുടെ ഓഫിസിൽ തങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Mamata-Banerjee-1.jpg" class="attachment-large size-large wp-post-image" alt="Mamata Banerjee" /></figure><p>കൊൽക്കത്ത: പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കവും വിമത നീക്കങ്ങളും ശക്തമയതോടെ സംഘടനയ്ക്കുള്ളിലും പോഷക സംഘടകളിലും വമ്പൻ അഴിച്ചു പണികളുമായി തൃണമൂൽ കോൺഗ്രസ്. പാർട്ടിക്കെതിരെ തിരിഞ്ഞവരെ പുർണമയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ മാറ്റം. പാർട്ടയുടെ പോഷക സംഘടനകളിലും, പ്രദേശിക ഘടകങ്ങളിലും ഇൾപ്പടെ നേതൃമാറ്റം കൊണ്ടുവന്നാണ് മമത വിമത നീക്കങ്ങൾക്ക് മറുപടി നൽകുന്നത്. യുവ നേതാവ് അർണബ് ബാനാർജിയെ തൃണമൂൽ യൂത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി നിയമിച്ചു. കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡൻ്റായും ചുമതലപ്പെടുത്തി.</p>
<p>ന്യൂനപക്ഷ സെൽ പ്രസിഡൻ്റായി മൊസറഫ് ഹൊസൈനെയും, മഹിള വിംഗ് പ്രസിഡൻ്റായി അലീഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു. ദേശീയ വർക്കിംഗ് കമ്മറ്റിയിൽ സൗഗത റോയിയെയും, ജ്യോതിപ്രിയ മല്ലിക്കിനെയും ഉൾപ്പെടുത്തി. ടി.എം.സിയുടെ ദേശീയ വർക്കിംഗ് കമ്മറ്റി യോഗമാണ് സംഘടനയിലെ അഴിച്ചുപണികൾക്ക് അംഗീകാരം നൽകിയത്. മഹുവ മൊയ്ത്ര, ബിമൽ ബാനാർജി എന്നീ പ്രമുഖ നേതാക്കൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. പശ്ചിമ ബംഗാളിൽ തൃണമൂൽ പ്രവർത്തകർക്കും പാർട്ടി ഓഫീസുകൾക്കും നേരെ നടന്ന ആക്രമണങ്ങളെ യോഗം അപലപിച്ചു. 4000 ഇ.വി.എമ്മുകൾ കത്തിച്ച നടപടിയിക്കെതിരെ യോഗം പ്രമേയം പാസക്കുകയും ചെയ്തു.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/bengaluru-chennai-expressway-launch-delayed-due-to-pending-work-in-tamil-nadu-stretch-2209939.html">Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!</a></h3>
<p>സംഘടന വിട്ടുപോയവരെ പുർണമായും ഒഴിവാക്കിക്കൊണ്ടാണ് പുനഃസംഘടന നടത്തിയിരിക്കുന്നുന്നത് എന്ന് ടി.എം.സി എം.പി സൗഗത റോയി പറഞ്ഞൂ. പാർട്ടിയിലെ ഒരുവിഭാഗം ജനപ്രതിനിധികൾ സംഘടനക്കെതിരെ തിരിഞ്ഞതോടെയാണ് തിരക്കിട്ട മാറ്റങ്ങൾ. തൃണമൂൽ കോൺഗ്രസിൻ്റെ 20 ഓളം എം.പിമാർ പാർട്ടിയുമായി ഭിന്നതയിലാണ്. സംഘടന ഉടൻ പിളർന്നേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ഉയരുന്നുണ്ട്. തങ്ങളെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണം എന്ന് കാട്ടി 19 തൃണമൂൽ എം.പിമാർ ലോക്സഭാ സ്പീക്കറുടെ ഓഫിസിൽ തങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട്. പ്രസൂൺ ബാനാർജി, രചന ബാനാർജി, ദീപക് അധികാരി, സയോന ഘോഷ് എന്നീ പമുഖ നേതാക്കൾ വിമത നിരയിലാണുള്ളത്. ഇതിനിടെയാണ് സംഘടനയിൽ സുപ്രധാന അഴിച്ചുപണിക്ക് ദേശീയ വർക്കിംഗ് കമ്മറ്റി അംഗീകാരം നൽകിയത്.</p>
<h3>English Summary</h3>
<p>Amid severe internal turmoil and rebellion by around 20 Lok Sabha MPs, the Trinamool Congress (TMC) executed a major leadership reshuffle. Approved by the national working committee, the party systematically weeded out defectors, appointing Arnab Banerjee as Trinamool Youth Congress President and Kunal Ghosh as North Kolkata organizational district president.</p>
]]></content:encoded>
				</item>
							<item>
					<title>Minnal Magic Brandy: മിന്നല്‍ മാജിക് കാത്തിരിക്കേണ്ട; സര്‍ക്കാരിന് താത്പര്യമില്ല, ബ്രാന്‍ഡി പുറത്തിറങ്ങാന്‍ വൈകും</title>
					<link>https://www.malayalamtv9.com/kerala/minnal-magic-brandy-launch-put-on-hold-says-m-liju-decision-after-the-budget-2210053.html</link>
					<pubDate>Sun, 14 Jun 2026 07:05:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/minnal-magic-brandy-launch-put-on-hold-says-m-liju-decision-after-the-budget-2210053.html</guid>
					<description><![CDATA[<p>Minnal Magic Brandy Sale Decision Delayed Until After the Budget: മദ്യത്തിന്റെ പേര് തീരുമാനിച്ചപ്പോഴും വിവാദമുണ്ടായി. ബ്രാന്‍ഡിയുമായി ബന്ധപ്പെട്ട് യുഎഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് മുന്നില്‍ ആശങ്കകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Minnal-Magic-Brandy-Launch-Delayed.jpg" class="attachment-large size-large wp-post-image" alt="Minnal Magic Brandy Launch Delayed" /></figure><p><strong>പാലക്കാട്:</strong> പിണറാജി വിജയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മിന്നല്‍ മാജിക് ബ്രാന്‍ഡിയോട് യുഡിഎഫിന് താത്പര്യക്കുറവ്. മിന്നല്‍ മാജിക് വിപണിയിലെത്തിക്കുന്ന വിശദമായ പഠനത്തിന് ശേഷം മതിയെന്ന് യുഡിഎഫ് സര്‍ക്കാര്‍. ബ്രാന്‍ഡി ഉത്പാദനവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തേടിയിരിക്കുകയാണ്. ഇതെല്ലാം വിലയിരുത്തി, ഉദ്യോഗസ്ഥരുമായി അവലോകനം നടത്തിയതിന് ശേഷമായിരിക്കും നിര്‍മാണെന്ന് മന്ത്രി എം ലിജു പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രി എംബി രാജേഷ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. എന്നാല്‍ മിന്നല്‍ മാജികില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഉള്‍പ്പെടെ സര്‍ക്കാരിന് പരാതി ലഭിച്ചിരിക്കുകയാണ്. എംബി രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ കെട്ടിടത്തില്‍ നിര്‍മാണ ജോലികള്‍ പോലും പൂര്‍ത്തിയായിരുന്നില്ലെന്നും ലിജു പറഞ്ഞതായി മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.</p>
<p>മദ്യത്തിന്റെ പേര് തീരുമാനിച്ചപ്പോഴും വിവാദമുണ്ടായി. ബ്രാന്‍ഡിയുമായി ബന്ധപ്പെട്ട് യുഎഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് മുന്നില്‍ ആശങ്കകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.</p>
<p>മദ്യം നിര്‍മിക്കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും നിലവില്‍ പ്ലാന്റിലുണ്ട്. രണ്ടര ലക്ഷം സ്പിരിറ്റാണ് ഇതിനായി സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഗ്രേപ്പ് സ്പിരിറ്റും സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം ഉപയോഗിച്ച് ഒരു ദിവസം ഏകദേശം 9,000 കെയ്‌സ് മദ്യം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി.</p>
<p>ആദ്യഘട്ടത്തില്‍ 500 മില്ലിയുടെ മിന്നല്‍ മാജിക് പുറത്തിറക്കാനാണ് തീരുമാനം. എന്നാല്‍ ലേബലിങിന് കുടുംബശ്രീയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ബജറ്റ് സമ്മേളനത്തിന് ശേഷം ബ്രാന്‍ഡിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-governments-new-brandy-minnal-magic-to-hit-market-this-month-at-just-rs-400-2204404.html" target="_blank" rel="noopener">Minnal Magic: സര്‍ക്കാരിന്റെ മിന്നല്‍ മാജിക് ഈ മാസമെത്തും; വിലക്കുറവാണ് സാറേ മെയിന്‍</a></strong></p>
<h3>പഠനം ആവശ്യമാണെന്ന് എക്‌സൈസ് വകുപ്പ്</h3>
<p>മിന്നല്‍ മാജികിന്റെ ഉത്പാദനവും നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മന്ത്രി എം ലിജു എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയത്. ബ്രാന്‍ഡിയുടെ ഗുണനിലവാരം ഉള്‍പ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ മന്ത്രിയും എക്‌സൈസ് കമ്മീഷണറും നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ വിപണിയിലെത്തൂ എന്ന തീരുമാനത്തിലാണ് ഉത്പാദനം നിര്‍ത്തിവെച്ചത്.</p>
<p>എല്ലാ തരത്തിലുള്ള പരിശോധനകളും പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷമേ വിതരണ നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. ബജറ്റിന് ശേഷമേ മന്ത്രി പാലക്കാട് എത്തുകയുള്ളൂവെന്നാണ് വിവരം.</p>
<h3>അരലിറ്ററില്‍ വിപണിയിലേക്ക്</h3>
<p>മലബാര്‍ ഡിസറ്റിലറീസാണ് മിന്നല്‍ മാജിക് പുറത്തിറക്കുന്നത്. മലബാര്‍ മിസ്റ്ററി എന്നായിരുന്നു ബ്രാന്‍ഡിക്ക് നേരത്തെ പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു. പാലക്കാട് മേനോന്‍ പാറയിലെ പ്ലാന്റിലാണ് നിര്‍മാണം നടക്കുന്നത്. 13,500 കെയ്‌സ് മദ്യം പ്രതിദിനം ഉത്പാദിപ്പിക്കാന്‍ സാധിക്കും വിധത്തിലാണ് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍. തുടക്കത്തില്‍ അര ലിറ്റര്‍ കുപ്പിയും പിന്നീട് ഒരു ലിറ്ററും വിപണിയിലെത്തിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. അര ലിറ്ററിന് 400 രൂപയാകും വില.</p>
<h3>English Summary</h3>
<p>Kerala Minister M. Liju said Minnal Magic Brandy will not be launched immediately. The government will take a final decision on introducing the brand to the market after the presentation of the state budget.</p>
]]></content:encoded>
				</item>
							<item>
					<title>Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന, സാമ്പിളുകൾ ശേഖരിക്കും</title>
					<link>https://www.malayalamtv9.com/kerala/sabarimala-gold-scam-case-special-investigation-team-inspection-at-sannidhanam-today-2210050.html</link>
					<pubDate>Sun, 14 Jun 2026 06:53:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/sabarimala-gold-scam-case-special-investigation-team-inspection-at-sannidhanam-today-2210050.html</guid>
					<description><![CDATA[<p>Sabarimala Gold Scam Case: കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന നടത്തുന്നത്. നേരത്തെ ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് വലിയ ഭാഗങ്ങൾ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഏറ്റവും നിർണായകമാണ് ഈ പരിശോധനാ ഫലങ്ങൾ. അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sabarimala-Gold-Scam.jpg" class="attachment-large size-large wp-post-image" alt="Sabarimala Gold Scam" /></figure><p><strong>തിരുവനന്തപുരം:</strong> ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന (Sabarimala Gold Scam Case) ഇന്ന് സന്നിധാനത്ത് നടക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിക്കുക. കട്ടളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധനയ്ക്ക് എത്തുന്നത്. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിൾ ശേഖരിക്കും.</p>
<p>കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന നടത്തുന്നത്. നേരത്തെ ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് വലിയ ഭാഗങ്ങൾ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഏറ്റവും നിർണായകമാണ് ഈ പരിശോധനാ ഫലങ്ങൾ. അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസ് ആണ് അയച്ചത്. ഈ മാസം 18ന് മുമ്പ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/sabarimala-gold-robbery-case-accused-murari-babu-passes-away-2209862.html">ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു</a></strong></p>
<p>അടുത്ത റിപ്പോർട്ട് സമർപ്പിക്കും മുമ്പ് പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. മുൻ ദേവസ്വം ബോർഡ് അംഗം അജികുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. 2025 ലെ സ്വർണ്ണപ്പാളി കൈമാറ്റത്തിലാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ പി എസ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ദ്വാരപാല ശിൽപം സ്വർണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചതെന്നും തൻ്റെ മൊഴി രേഖപ്പെടുത്തിയെന്നും പ്രശാന്ത് അന്ന് പറഞ്ഞിരുന്നത്.</p>
<p>അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക ശാസ്ത്രീയ പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വാരപാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സ്വർണം വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ഭൂരിഭാഗം സ്വർണ്ണവും കൊള്ളയടിക്കപ്പെട്ടെന്നാണ് എസ്ഐടിയുടെ പ്രാഥമിക നി​ഗമനത്തിൽ പറയുന്നത്. അതേസമയം, പിഎസ് പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോയ പാളികളിൽ നിന്ന് പൂർണമായും സ്വർണം നഷ്ടപ്പെട്ടിട്ടില്ല എന്നു കണ്ടെത്തലിൽ പറയുന്നു.</p>
<p>ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരുന്നു എസ്ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധനയ്ക്കായിട്ട് അയച്ചത്. ജംഷെഡ്പൂരിലെ ലാബോറട്ടറിയിലായിരുന്നു പരിശോധന. 2019ലാണ് പാളികളിലെ സ്വർണം വേർതിരിച്ചത്. ദ്വാരപാലക പാളികളിലെയും കട്ടിളപ്പാളിയിലെയും സ്വർണം മാറ്റിയതായാണ് കണ്ടെത്തൽ. കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ വെക്കുകയായിരുന്നു. അയഡൈഡ് പ്രക്രിയ വഴിയാണ് പ്രതികൾ സ്വർണം വേർതിരിച്ചത്. 2025ൽ എല്ലാ പാളികളിൽ നിന്നും സ്വർണം മാറ്റിയിട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.</p>
<h3>English Summary:</h3>
<p>Sabarimala Gold Scam Case Latest Update. Following Kerala High Court order, the Special Investigation Team (SIT) is conducting a decisive inspection at Sannidhanam today to collect additional samples.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍</title>
					<link>https://www.malayalamtv9.com/world/iran-deal-could-be-signed-today-say-trump-and-pakistan-tehran-urges-further-negotiations-2210049.html</link>
					<pubDate>Sun, 14 Jun 2026 06:24:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-deal-could-be-signed-today-say-trump-and-pakistan-tehran-urges-further-negotiations-2210049.html</guid>
					<description><![CDATA[<p>Will Iran Sign a Deal Today? Trump and Pakistan Say Yes, Tehran Says Not Yet: കരാറില്‍ നാളെ ഒപ്പുവെക്കും, ഒപ്പുവെച്ച ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കും, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴിയാണ് ട്രംപ് അറിയിച്ചത്. തന്റെ കരാര്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉണ്ടാക്കിയ കരാറില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും ട്രംപ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ ഞായറാഴ്ച സമാധാന കരാറില്‍ ഒപ്പുവെക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കരാര്‍ ഒപ്പിട്ട ഉടന്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഉടന്‍ ഒരു കരാറില്‍ ഏര്‍പ്പെടാനില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.</p>
<p>കരാറില്‍ നാളെ ഒപ്പുവെക്കും, ഒപ്പുവെച്ച ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കും, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴിയാണ് ട്രംപ് അറിയിച്ചത്. തന്റെ കരാര്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉണ്ടാക്കിയ കരാറില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും ട്രംപ് അവകാശപ്പെടുന്നു. ഒബാമയുടെ കരാര്‍ ഇറാനെ വേഗത്തില്‍ ആണവായുധ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.</p>
<p>ബരാക് ഹുസൈന്‍ ഒബാമ ഇറാനുമായി ഉണ്ടാക്കിയ കരാര്‍, ആണവായുധത്തിലേക്കുള്ള എളുപ്പവും മനോഹരവും സുഗമവുമായ പാതയായിരുന്നു. ആറ് വര്‍ഷം മുമ്പ് തന്നെ ഇറാന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഈ കരാര്‍ മുഖേന എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ തന്റെ കരാര്‍ അതില്‍ നിന്നെല്ലാം നേരെ വിപരീതമാണ്. ആണവായുധങ്ങള്‍ക്കെതിരെ ഒരു മതിലാണത്, ട്രംപ് പറഞ്ഞു.</p>
<h3>ഇറാന് ഇനി ആണവായുധം ഉണ്ടാകില്ലെന്ന് ട്രംപ്</h3>
<p>ഇറാന്‍ ഇതുവരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക, അത് സ്വന്തമാക്കിയ ശേഷം നശിപ്പിക്കാനാണ് പദ്ധതിയെന്നും പോസ്റ്റിലൂടെ ട്രംപ് പറഞ്ഞു.</p>
<p>എല്ലാം ശാന്തമാകുമ്പോള്‍ ഉചിതമായ സമയത്ത് ഞങ്ങള്‍ അകത്തുകടന്ന്, മുങ്ങിപ്പോയ ഗ്രാനൈറ്റ് പര്‍വതങ്ങള്‍ക്കടിയില്‍ നിന്നും ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ന്യൂകിയര്‍ പൊടി പുറത്തെടുക്കും. ഞങ്ങളുടെ ബി-2 ബോംബര്‍മാരുടെയും അവരുടെ മിടുക്കന്മാരായ പൈലറ്റുമാരുടെയും സഹായത്തോടെ ഇറാനിലോ അമേരിക്കയിലോ വെച്ച് അത് ഇല്ലാതാക്കുമെന്നും, ട്രംപ് കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-alleges-iran-used-drones-to-target-indian-ships-passing-through-the-strait-of-hormuz-2209842.html" target="_blank" rel="noopener">Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്</a> </strong></p>
<p>പദ്ധതി പൂര്‍ണമായി നടപ്പാക്കേണ്ടത് വളരെ അനിവാര്യമാണ്. ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കാനും ട്രംപ് മറന്നില്ല.</p>
<p>ഈ പ്രക്രിയയെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, മറ്റൊരു ബദല്‍ മാര്‍ഗം അമേരിക്കയുടെ കൈവശമുണ്ട്, അതോടെ ഇറാന്‍ പിന്നീടൊരിക്കലും ആണവായുധം ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ്.</p>
<h3>കരാറിലേക്ക് ഞങ്ങളില്ല</h3>
<p>സമാധാന കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് അറിയിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ്. വരും ദിവസങ്ങളില്‍ ചിലപ്പോള്‍ ഇറാന്‍ കരാറില്‍ ഒപ്പുവെച്ചേക്കാം, അത് തള്ളിക്കളയാനാകില്ലെന്നും ബഗായ് പറഞ്ഞു.</p>
<p>കരാറില്‍ ഒപ്പുവെക്കുന്ന തീയതിയെ കുറിച്ചും അതിലെ നിബന്ധനകളെ കുറിച്ചും ഇനിയും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ജാഗ്രത പുലര്‍ത്തിയതിന് ശേഷം മാത്രമേ കരാറിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു.</p>
<h3>English Summary</h3>
<p>Donald Trump and Pakistan have expressed optimism that an agreement with Iran could be signed today. However, officials in Tehran have indicated that more time may be needed to finalize the negotiations, raising uncertainty over the timing of a potential deal.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: മഴയുടെ ശക്തി കുറഞ്ഞോ? ഈ ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലാവസ്ഥ പ്രവചനം</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-june-14th-imd-issues-yellow-alert-in-four-districts-check-latest-rain-alert-2210047.html</link>
					<pubDate>Sun, 14 Jun 2026 06:08:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-june-14th-imd-issues-yellow-alert-in-four-districts-check-latest-rain-alert-2210047.html</guid>
					<description><![CDATA[<p>Kerala Weather Update Today: ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. പ്രത്യേക മഴ മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/KERALA-RAIN-ALERT-1.jpg" class="attachment-large size-large wp-post-image" alt="Kerala Rain Alert" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്നും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ (Kerala Weather Update) വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.</p>
<p>ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. പ്രത്യേക മഴ മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-rain-alert-latest-update-high-winds-and-heavy-showers-predicted-across-state-until-sunday-2210015.html">ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും, നാളെയുമുണ്ട് അലർട്ട്, ഈ ജില്ലക്കാർ ശ്രദ്ധിക്കുക</a></strong></p>
<h3>മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്</h3>
<p>കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സോമാലിയൻ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ - വടക്ക് പടിഞ്ഞാറൻ അറബിക്കടൽ,വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കേണ്ടതാണ്.</p>
<h3>നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി</h3>
<p>തുടർച്ചയായ നീരൊഴുക്ക് കാരണം നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലെർട്ടിലേക്ക് ഉയർന്നിരിക്കുകയാണ്. ജില്ലയിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഡാമിന്റെ നാല് ഷട്ടറുകൾ ഇന്നലെ രാവിലെ 10 മണിക്ക് 20 സെൻ്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. അതിനാൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.</p>
<h3>'എൽ നിനോ' കൂടുതൽ ശക്തമാകുന്നു</h3>
<p>ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ നിലവിൽ 'എൽ നിനോ' സാഹചര്യങ്ങൾ സജീവമായി തുടരുകയാണ്. വരാനിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) സമയത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രോപരിതലത്തിലെ അസാധാരണമായ താപവർധനവിനോട് അന്തരീക്ഷ വ്യവസ്ഥകൾ ഇതിനകം തന്നെ പ്രതികരിച്ചു കഴിഞ്ഞു. ഇത് വരും മാസങ്ങളിൽ മഴയുടെ ലഭ്യതയെ നേരിട്ട് ബാധിക്കും. എൽ നിനോ ശക്തമാകുന്നത് സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലവർഷം ദുർബലമാകാൻ കാരണമാകാറുണ്ട്. എൽ നിനോ സ്വാധീനം വരും മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.</p>
<h3>English Summary:</h3>
<p>Kerala Weather Update Today, June 14, IMD has issued yellow alert in four districts as monsoon showers intensify across the state. Check the complete list of affected regions.</p>
]]></content:encoded>
				</item>
							<item>
					<title>മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്</title>
					<link>https://www.malayalamtv9.com/india/tragic-medical-error-at-bhopal-aiims-3-year-old-cancer-patient-dies-after-nurse-injects-formalin-instead-of-medicine-2210039.html</link>
					<pubDate>Sat, 13 Jun 2026 22:19:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/tragic-medical-error-at-bhopal-aiims-3-year-old-cancer-patient-dies-after-nurse-injects-formalin-instead-of-medicine-2210039.html</guid>
					<description><![CDATA[<p>Fatal negligence at AIIMS: Nurse accidentally injects formalin into IV bottle; toddler loses life: സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുഞ്ഞിനാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/Child-Death-1.jpg" class="attachment-large size-large wp-post-image" alt="Child Death (1)" /></figure><p>ഭോപ്പാൽ: ഭോപ്പാൽ എയിംസിൽ രക്താർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ്റെ മരണത്തിലേക്ക് നയിച്ചത് നഴ്സുമാർക്ക് ഉണ്ടായ ഗുരുതര പിഴവെന്ന് കണ്ടെത്തൽ. മരുന്നിന് പകരം നഴ്സ് ഗുരുതര രാസവസ്തുവായ ഫോർമാലിൻ കുത്തിവച്ചതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായത് എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അനുക ഗുജറാത്തി മധുബാല ശർമ എന്നീ നഴ്സിംഗ് ഓഫീസർമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.</p>
<p>സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുഞ്ഞിനാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്. ഡിസംബർ 15 നാണ് സാർഥക്കിനെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡിസംബർ പതിനേഴിനായിരുന്നു സംഭവം.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/indian-air-force-an-32-aircraft-crashes-in-assams-jorhat-catches-fire-2209922.html">IAF AN-32 Aircraft Crashes: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; അപകടം അസമില്‍ ലാന്‍ഡിങ്ങിനിടെ</a></h3>
<p>ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയായായിരുന്നു. ഗുരുതരമായ രാസവസ്തു അടങ്ങിയ സിറിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വയ്ക്കുന്നതിന് പകരം, ഡ്യൂട്ടിയിലുണ്ടായിരുന്ന അനുക ഗുജറാത്തി സിറിഞ്ച് രോഗിയുടെ കിടയ്ക്കക്ക് അരികിലായി വയ്ക്കുകയായിരുന്നു. സംഭവദിവസം രാവിലെ കുട്ടിയുടെ ഐവി ലൈനിൽ തടസ്സം നേരിട്ടതോടെ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മധുബാല ശർമ കിടയ്ക്കക്ക് അരികിലിരുന്ന മരുന്ന് പരിശോധിക്കാതെ കുത്തിവച്ചു. ഇതോടെ കുട്ടി ആബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>സിറിഞ്ചിലുള്ള മരുന്ന് കുഞ്ഞിന് നൽകുന്നതല്ലെന്ന് കുട്ടിയുടെ പിതാവ് നഴ്സിനോട് പലതവണ പറഞ്ഞു എന്നാണ് വിവരം. എന്നാൽ ഇത് വകവയ്ക്കാതെ, മരുന്ന് ഏതെന്ന് പോലും നോക്കാതെ നഴ്സ് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുട്ടി കുഴഞ്ഞുവീണതോടെ ഐവി ബോട്ടിൽ എടുത്തുമാറ്റാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ഫോർമാലിൻ ശരീരത്തിൽ എത്തിയതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചത് എന്ന് ആശുപത്രിയിൽ നടത്തിയ അഭ്യന്തര അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. ഇതോടെ ജൂൺ 11ന് തന്നെ രണ്ട് നശ്ഗ്സുമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഫോർമാലിൻ ശരീരത്തിൽ പ്രവേശിച്ചതോടെ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതാണ് മരണത്തിന് കാരണമായത്.</p>
<h3>English Summary</h3>
<p>In a shocking case of medical negligence at AIIMS Bhopal, a three-year-old blood cancer patient tragically died. A nurse left a syringe filled with formalin—a toxic chemical used to preserve biopsy samples—on a bedside locker. Another nursing officer later injected it into the toddler's IV line without verifying the label.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: ഗില്ലാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ഏകദിനത്തിലും അഫ്ഗാന് രക്ഷയില്ല</title>
					<link>https://www.malayalamtv9.com/sports/cricket-news/india-win-first-odi-against-afghanistan-by-7-wickets-2210040.html</link>
					<pubDate>Sat, 13 Jun 2026 22:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-win-first-odi-against-afghanistan-by-7-wickets-2210040.html</guid>
					<description><![CDATA[<p>India vs Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Shubman-Gill-and-KL-Rahul.jpg" class="attachment-large size-large wp-post-image" alt="Shubman Gill and KL Rahul" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്.ഗില്‍ പുറത്താകാതെ 66 പന്തില്‍ 84 റണ്‍സ് നേടി. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ഗില്ലിനൊപ്പം 19 പന്തില്‍ 39 റണ്‍സ് നേടിയ കെഎല്‍ രാഹുലും പുറത്തകാതെ നിന്നു.</p>
<p>അത്ര മികച്ചതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. ഗില്ലിനൊപ്പം ഓപ്പണറായി കളിച്ച മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് താളം കണ്ടെത്താനായില്ല. 16 പന്തില്‍ 16 റണ്‍സെടുത്ത രോഹിത് റണ്ണൗട്ടായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ ഇഷാന്‍ കിഷനൊപ്പം ചേര്‍ന്ന് ഗില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. 22 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാനെ 13-ാം ഓവറില്‍ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.</p>
<p>പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. 15 പന്തില്‍ 12 റണ്‍സെടുത്ത ശ്രേയസ് സിയാവുര്‍ റഹ്‌മാന്റെ പന്തില്‍ മുഹമ്മദ് സലീമിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ തുടര്‍ന്ന് ബാറ്റിങിന് എത്തിയ രാഹുല്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 205.26 ആയിരുന്നു. മൂന്ന് സിക്‌സറും നാലു ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സുകളും, 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html">Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?</a></strong></p>
<h3>ഗുര്‍ബാസിന്റെ സെഞ്ചുറി പാഴായി</h3>
<p>സെഞ്ചുറി നേടിയ ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് മാത്രമാണ് അഫ്ഗാനായി പോരാടിയത്. പന്ത് നേരിട്ട ഗുര്‍ബാസ് 102 റണ്‍സ് അടിച്ചുകൂട്ടി. എട്ട് വീതം സിക്‌സറുകളും, ഫോറുകളും താരം നേടി. ഗുര്‍ബാസിനെ കൂടാതെ ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദിയും (30 പന്തില്‍ 27), അസ്മത്തുല്ല ഒമര്‍സായിയും (16 പന്തില്‍ 27) മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ വിക്കറ്റ് അഫ്ഗാന് നഷ്ടമായി. നാലു പന്തില്‍ ഒരു റണ്‍സെടുത്ത സദ്രാനെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഗുര്‍നൂര്‍ ബ്രാറാണ് പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ സെദിക്കുല്ല അടലിനെ അര്‍ഷ്ദീപ് സിങ് പൂജ്യത്തിന് വീഴ്ത്തി. തുടര്‍ന്ന് ക്രീസിലെത്തിയ റഹ്‌മത്ത് ഷായ്ക്കും അര്‍ഷ്ദീപിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എട്ടു പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ഷായ്ക്ക് സാധിച്ചുള്ളൂ.</p>
<p>എങ്കിലും ഒരറ്റത്ത് ഗുര്‍ബാസ് ഉറച്ചുനിന്നത് അഫ്ഗാന് ആശ്വാസമായി. മൂന്ന് വിക്കറ്റിന് 26 എന്ന നിലയില്‍ പതറിയ അഫ്ഗാന് നാലാം വിക്കറ്റില്‍ ഗുര്‍ബാസും ഷാഹിദിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ആശ്വാസമായി. 116 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും അഫ്ഗാന് സമ്മാനിച്ചത്.</p>
<p>മുഹമ്മദ് നബി 14 പന്തില്‍ ഒമ്പത്, റാഷിദ് ഖാന്‍ 13 പന്തില്‍ ഒമ്പത്, അല്ലാ ഗസന്‍ഫര്‍ രണ്ടു പന്തില്‍ പൂജ്യം, സിയാവുര്‍ റഹ്‌മാന്‍ എട്ടു പന്തില്‍ നാല്, മുഹമ്മദ് സലിം ഒരു പന്തില്‍ നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് അഫ്ഗാന്‍ ബാറ്റര്‍മാരുടെ സംഭാവന. ഗുര്‍നൂറും, ഇന്ത്യയ്ക്കായി ഇന്ന് ഏകദിനത്തില്‍ അരങ്ങേറിയ മറ്റൊരു താരമായ ഹാര്‍ഷ് ദുബെയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.</p>
<h3>English Summary</h3>
<p>India defeated Afghanistan in the first ODI match, which was reduced to 25 overs due to rain. Chasing 195 runs, Indian captain Shubman Gill led the team to victory with an unbeaten 84 off 66 balls. KL Rahul supported Gill well at the end by scoring a quick-fire 39 runs off just 19 balls. Earlier, Rahmanullah Gurbaz scored a brilliant century (102 runs) for Afghanistan, but their other batsmen failed to perform.</p>
]]></content:encoded>
				</item>
							<item>
					<title>Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html</link>
					<pubDate>Sat, 13 Jun 2026 22:00:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html</guid>
					<description><![CDATA[<p>Similarities between Manav Krishna and Sanju Samson: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മലയാളി താരം മാനവ് കൃഷ്ണ അടുത്ത &#8216;സഞ്ജു സാംസണാ&#8217;കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാനവ് കൃഷ്ണയുടെയും സഞ്ജു സാംസണിന്റെയും കരിയറുകളില്‍ ചില സമാനതകളുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Manav-Krishna-and-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Manav Krishna And Sanju Samson" /></figure><p><strong>Under-19 Malayali Cricketer Manav Krishna:</strong> ക്രിക്കറ്റിനെ ഹൃദയത്തിലേറ്റിയവരാണ് ഇന്ത്യക്കാര്‍. ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടുനടക്കുന്നവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. ദേശീയ ടീമില്‍ ഇടം നേടുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി മലയാളി താരങ്ങള്‍ പ്രയത്‌നിക്കുന്നുണ്ടെങ്കിലും, ആ മോഹം പൂവണഞ്ഞത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്, ഇന്ത്യന്‍ ടീമിലെത്താനായത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ്; ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് മാത്രം.</p>
<p>ഇതില്‍ നിലവില്‍ സജീവമായി കളിക്കുന്നത് സഞ്ജു മാത്രമാണ്. ഇനിയും നിരവധി കേരള താരങ്ങള്‍ സീനിയര്‍ ടീമിലെത്തുന്നത് കാണാനാണ് ഓരോ മലയാളിയുടെയും ആഗ്രഹം. ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആദ്യ ചവിട്ടുപടിയാണ് അണ്ടര്‍ 19 ക്രിക്കറ്റ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മാനവ് കൃഷ്ണ അടുത്ത 'സഞ്ജു സാംസണാ'കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<h3>കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റന്‍</h3>
<p>കഴിഞ്ഞ ദിവസമാണ് മാനവ് ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡിലെത്തിയത്. കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മാനവ് ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് (ചതുര്‍ദിനം) മത്സരത്തിനുള്ള സ്‌ക്വാഡിലാണ് ഇടം പിടിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html">Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?</a></strong></p>
<p>കഴിഞ്ഞ അണ്ടര്‍ 19 സീസണില്‍ 592 റണ്‍സാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ അടിച്ചുകൂട്ടിയത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ തുടരെ രണ്ട് സെഞ്ചുറികള്‍ നേടി. സൗരാഷ്ട്രയ്‌ക്കെതിരെ നേടിയത് 189 റണ്‍സ്. ഹൈദരാബാദിനെതിരെ അടിച്ചുകൂട്ടിയത് 144 റണ്‍സ്. കേരളത്തിന്റെ അണ്ടര്‍ 16 ക്യാപ്റ്റനായും താരം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.</p>
<h3>സഞ്ജുവുമായി സാമ്യതകളേറെ</h3>
<p>കൂച്ച് ബിഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് സഞ്ജുവിന് 2012-ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റിലേക്ക് വഴിതുറന്നത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ പുറത്തെടുത്ത മികവാണ് മാനവിനും തുണയായത്. ഇരുവരുടെയും റോളിലും മാറ്റമില്ല. രണ്ടു പേരും വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. സാമ്യതകള്‍ ഇവിടെയും അവസാനിക്കുന്നില്ല. സഞ്ജുവിനെ പോലെ മാനവും ഡല്‍ഹിയില്‍ വെച്ചാണ് ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചത്. 13-ാം വയസിലാണ് മാനവ് കേരളത്തിലേക്ക് എത്തുന്നത്. ഇരുവരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.</p>
<h3>കേരള ക്രിക്കറ്റ് ലീഗില്‍</h3>
<p>2025-ല്‍ കേരള ക്രിക്കറ്റ് ലീഗ് ലേലത്തില്‍ മാനവ് പങ്കെടുത്തിരുന്നു. കെസിഎല്‍ ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മാനവ്. 2026 ജനുവരിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയില്‍ അരങ്ങേറി. എന്‍എസ്‌കെ ട്രോഫിയിലെ പ്രോമിസിങ് യങ്‌സ്റ്റര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒമാന്‍ സന്ദര്‍ശിച്ച കേരള സ്‌ക്വാഡില്‍ മാനവുമുണ്ടായിരുന്നു. ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍ 19 ടീമിനായി കളിക്കുന്നു.</p>
<h3>English Summary</h3>
<p>Manav Krishna, Kerala's Under-19 player, has been selected for India's Under-19 squad against Sri Lanka. The young wicketkeeper-batter earned his spot after scoring 592 runs in the recent domestic season. He shares many similarities with Sanju Samson, as both are from Thiruvananthapuram and started cricket in Delhi. Manav also made his Ranji Trophy debut for Kerala in January 2026.</p>
]]></content:encoded>
				</item>
							<item>
					<title>PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും</title>
					<link>https://www.malayalamtv9.com/world/pm-modi-to-meet-us-president-trump-at-g7-summit-embarks-on-strategic-visit-to-france-and-slovakia-2210034.html</link>
					<pubDate>Sat, 13 Jun 2026 21:20:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/pm-modi-to-meet-us-president-trump-at-g7-summit-embarks-on-strategic-visit-to-france-and-slovakia-2210034.html</guid>
					<description><![CDATA[<p>PM Modi to Meet US President Trump at G7 Summit: ഇറാനുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുന്ന വലിയൊരു ഒത്തുതീർപ്പിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ഈ കരാർ ഒപ്പുവെക്കുന്നതോടെ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി വീണ്ടും തുറക്കും. യൂറോപ്പിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/PM-Modi-to-Meet-US-President-Trump.jpg" class="attachment-large size-large wp-post-image" alt="Pm Modi To Meet Us President Trump" /></figure><p><strong>ന്യൂഡൽഹി:</strong> അടുത്ത ആഴ്ച ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 (G7) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫ്രാൻസ്, സ്ലൊവാക്യ സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു കഴിഞ്ഞു.</p>
<h3>ഹോർമുസ് കടലിടുക്കിലെ തർക്കവും ട്രംപിന്റെ പ്രഖ്യാപനവും</h3>
<p>ഇറാനുമായുള്ള സംഘർഷം താൽക്കാലികമായി അവസാനിച്ചാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ലാൻഡ് മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ജി7 ഉച്ചകോടിയിൽ ട്രംപ് സഖ്യകക്ഷികളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.</p>
<p>ഇറാനുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുന്ന വലിയൊരു ഒത്തുതീർപ്പിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ഈ കരാർ ഒപ്പുവെക്കുന്നതോടെ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി വീണ്ടും തുറക്കും. യൂറോപ്പിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. ഇറാന്റെ എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറുന്നതായി ട്രംപ് അറിയിച്ചു. ഇറാൻ നേതാക്കളുമായും മറ്റ് പ്രമുഖ രാജ്യങ്ങളുമായും നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ തീരുമാനം. എന്നാൽ കരാർ അന്തിമമാകുന്നതുവരെ ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം തുടരും.</p>
<h3>മോദിയുടെ സന്ദർശനം: ഫ്രാൻസും സ്ലൊവാക്യയും</h3>
<p>ഇന്ത്യയുടെ തന്ത്രപ്രധാനമായ കാഴ്ചപ്പാടിൽ ഫ്രാൻസിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കൾ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനാണ്. ഈ വർഷം ആദ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' എന്ന നിലയിലേക്ക് ഉയർന്നിരുന്നു.</p>
<h3>ചരിത്രപരമായ സ്ലൊവാക്യ സന്ദർശനം</h3>
<p>1993-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് സ്ലൊവാക്യ സന്ദർശിക്കുന്നത്. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നരേന്ദ്ര മോദി ആദ്യമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, രാഷ്ട്രീയം എന്നിവയ്ക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിങ്, ക്ലീൻ ടെക്നോളജി, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം തുടങ്ങിയ പുതിയ മേഖലകളിലെ സഹകരണവും ഈ സന്ദർശനത്തിൽ ചർച്ചയാകും.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi will meet US President Donald Trump during the G7 summit in France, following the announcement of a potential peace settlement regarding the Strait of Hormuz conflict with Iran. PM Modi has embarked on a week-long tour to strengthen bilateral ties with France and Slovakia, marking the historic first-ever visit by an Indian Prime minister to Slovakia since its independence in 1993.</p>
]]></content:encoded>
				</item>
							<item>
					<title>ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം</title>
					<link>https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html</link>
					<pubDate>Sat, 13 Jun 2026 21:00:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html</guid>
					<description><![CDATA[<p>Is Mohanlal team-up happening? &#8216;Balan&#8217; director Chidambaram clarifies viral rumors: ബലൻ സിനിമക്ക് അപ്പുറമുള്ള ചില അഭ്യൂഹങ്ങളാണ് സംവിധായകൻ ചിദംബരത്തെ ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ ചിദംബരം തയ്യാറെടുക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. ഇക്കാര്യത്തിലാണ് ഇപ്പോൾ ചിദംബരം ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/ChidambaramMohanlal.jpg" class="attachment-large size-large wp-post-image" alt="Chidambaram,mohanlal" /></figure><p>ജാനേമൻ എന്ന സിനിമയിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ചിദംബരം. മലയാള സിനിമയിലേക്ക് രാജ്യത്തെ മുഴുവൻ സിനിമ ആസ്വാദകരെയും എത്തിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ‘ബ്രൻഡ്’ അണിയിച്ചൊരുക്കിയ സംവിധായകൻ. ബാലൻ ദ് ബോയ് എന്ന ചിത്രവുമായാണ് ഇത്തവണ ചിദംബരം സിനിമാ ആസ്വാദകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ വിശേഷങ്ങളുമായി സംവിധായകൻ അഭിമുഖങ്ങളിൽ സജീവമാണ് ഇപ്പോൾ. എന്നാൽ ബലൻ സിനിമക്ക് അപ്പുറമുള്ള ചില അഭ്യൂഹങ്ങളാണ് സംവിധായകൻ ചിദംബരത്തെ ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ ചിദംബരം തയ്യാറെടുക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. ഇക്കാര്യത്തിലാണ് ഇപ്പോൾ ചിദംബരം ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.</p>
<p>മോഹൻലാലുമായി ഒരു കോളാബ് വരുന്നുണ്ട് എന്ന് ഒരു വാർത്ത കേൾക്കുന്നുണ്ടല്ലോ, അച്ഛൻ അടുത്തിടെ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ചോദ്യം. എന്നാൽ അച്ഛൻ എന്തിനാണ് പോസ്റ്റ് ചെയ്തത് എന്നത് അച്ഛനോട് തന്നെ ചോദിക്കണം എന്നായിരുന്നു തമാശയെന്നോണം ചിദംബരത്തിൻ്റെ മറുപടി. “മോഹൻലാലുമായി ഒരു പടം ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്. ഒരു കഥയുണ്ടായതിന് ശേഷം അതിൽ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്ന സ്റ്റാർ എന്നതിലുപരി അവരിലെ അഭിനയതാക്കളെ തുറന്നുകാട്ടുന്ന രീതിയിലായിരിക്കും സിനിമ ചെയ്യുക, ആ നിലയിൽ താരങ്ങളുമായി കൊളാബറേറ്റ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ സിനിമയിൽ ഏത് രീതിയിലാണ് മോഹൻലാലിനെ കാണാൻ ഇഷ്ടം എന്നും ചിദംബരം വെളിപ്പെടുത്തി.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/drishyam-3-ott-release-date-announced-mohanlals-thriller-to-stream-on-amazon-prime-video-from-june-18-2209977.html">Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ</a></h3>
<p>“ലാലേട്ടൻ എന്നാൽ, പൊടി പറക്കണം സ്ക്രീനിൽ വന്നാൽ. മീശ പിരിക്കണം പൊടി പറത്തിയിരിക്കണം, അത് രണ്ടും നടക്കണം. ലാലേട്ടനെ സ്ക്രീനിൽ കൊണ്ടുവരുമ്പോൾ അത്രയെങ്കിലും നമ്മൾ ചെയ്യേണ്ടെ. കാരണം അത് ഫാൻസ് എക്സ്പെക്ട് ചെയ്യും. ലാലേട്ടൻ്റെ പടങ്ങൾ സെലിബ്രേഷനാണ്.” ചിദംബരം പറഞ്ഞു. മമ്മൂട്ടിയെ ത്രില്ലർ സിനിമകളിലേക്ക് തിരഞ്ഞെടുക്കാനാണ് ഇഷ്ടം എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിടെ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ചിദംബരത്തിൻ്റെ വെളിപ്പെടുത്തൽ.</p>
<p>അതേസമയം മഞ്ഞുമ്മൽ ബോയ്സ് എന്ന വമ്പൻ ഹിറ്റിന് ശേഷം ചിദംബരത്തിൻ്റെ സംവിധാനത്തിൽ വരുന്ന ബാലൻ ദ് ബോയ് എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിൻ്റെ ട്രെയിലറിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞൂ. മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ സംവിധായകനെന്ന നിലയില്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനിലായിരുന്നു എന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ചിദംബരം വ്യക്തമാക്കിയിരുന്നു. മഞ്ഞുമ്മല്‍ ഒരു പക്ക സര്‍വൈവല്‍ സ്റ്റോറി ആയിരുന്നെങ്കില്‍ ബാലന്‍ കുറേ ക്ലോസ് ഇമോഷന്‍സിന് പ്രധാന്യമുള്ള ചിത്രമാണ്. ബാലനും ഒരുതരത്തില്‍ സര്‍വൈവല്‍ സ്‌റ്റോറി തന്നൊയാണ്. പക്ഷേ മഞ്ഞുമ്മല്‍ ബോയ്‌സുമായി ഒട്ടും സാമ്യമില്ല എന്നും ചിദംബരം വ്യക്തമാക്കിയിരുന്നു. ജൂണ്‍ 19 നാണ് ബാലൻ ദ് ബോയ് തിയേറ്ററുകളില്‍ എത്തുന്നത്.</p>
<h3>English Summary</h3>
<p>Director Chidambaram (Manjummel Boys) clarified that rumors of an upcoming movie with superstar Mohanlal are entirely false. Responding to social media buzz sparked by his father, he confirmed no discussions have occurred, though he expressed a strong desire to direct Mohanlal in a massive, high-energy commercial celebration film.</p>
]]></content:encoded>
				</item>
							<item>
					<title>India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html</link>
					<pubDate>Sat, 13 Jun 2026 20:55:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html</guid>
					<description><![CDATA[<p>Women&#8217;s T20 World Cup 2026 : ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഞായറാഴ്ചയാണ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Players.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Players" /></figure><p>ഐസിസി വനിതാ ടി20 ലോകകപ്പില്‍ നാളെയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സാന്നിധ്യമുണ്ട്. അട്ടിമറി വിജയമാണ് ഫാത്തിമ സനയുടെ നേതൃത്വത്തിലുള്ള പാക് ടീം ലക്ഷ്യമിടുന്നത്.</p>
<p>മുനീബ അലി, ആലിയ റിയാസ് തുടങ്ങിയ ചില താരങ്ങളിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ടി20 ലോകകപ്പിന് ഇറങ്ങുന്നത്.</p>
<h3>അനായാസ വിജയത്തിന് ഇന്ത്യ</h3>
<p>പാക് ടീമിനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആധികാരിക വിജയം നേടിയെങ്കിലും, ഇംഗ്ലണ്ടിനോട് തോറ്റു. റിച്ച ഘോഷിന്റെ പ്രകടനമികവില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.</p>
<p>സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്റെ പ്രകടനം ദയനീയമായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. ശ്രീലങ്കയോട് ഒമ്പത് വിക്കറ്റിനും, സ്‌കോട്ട്‌ലന്‍ഡിനോട് 41 റണ്‍സിനുമാണ് പാക് പട തോറ്റമ്പിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/womens-t20-world-cup-2026-harmanpreet-kaur-promises-fearless-cricket-as-india-faces-pakistan-on-june-14-2209512.html">ICC Women’s T20 World Cup 2026: ഒരു പേടിയുമില്ല, പാകിസ്ഥാനെ പൂട്ടും! നയം വ്യക്തമാക്കി ഹര്‍മന്‍പ്രീത്‌</a></strong></p>
<h3>മത്സരം എവിടെ കാണാം?</h3>
<p>ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ടി20 ലോകകപ്പ് മത്സരം ജൂൺ 14 ന് വൈകുന്നേരം 7.00-ന് ആരംഭിക്കും. 6.30-നാണ്‌ ടോസ്. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോഹോട്ട്സ്റ്റാർ ആപ്പിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാകും.</p>
<h3>സാധ്യതാ പ്ലെയിങ് ഇലവന്‍</h3>
<p>ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, യാസ്തിക ഭാട്ടിയ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ, ഭാരതി ഫുൾമാലി, ശ്രേയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ.</p>
<p>പാകിസ്ഥാൻ: മുനീബ അലി (വിക്കറ്റ് കീപ്പർ), ഗുൾ ഫിറോസ, ആലിയ റിയാസ്, ആയിഷ സഫർ, ഫാത്തിമ സന ​​(ക്യാപ്റ്റൻ), ഇറാം ജാവേദ്, നതാലിയ പെർവൈസ്, തുബ ഹസ്സൻ, ദൈന ബെയ്ഗ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാൽ.</p>
<h3>രണ്ട് ഗ്രൂപ്പുകള്‍</h3>
<p>എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഗ്രൂപ്പ് എയിലെ മറ്റ് അംഗങ്ങള്‍.</p>
<p>നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയും മാത്രമാണ് എ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് കഠിനപരീക്ഷണങ്ങള്‍. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.</p>
<h3>English Summary</h3>
<p>India will face Pakistan in the ICC Women's T20 World Cup in Birmingham tomorrow. India holds a strong historical advantage, winning 13 out of their 16 previous T20 encounters against Pakistan. India enters the match with high confidence, while Pakistan struggles after losing both of their warm-up matches. Fans can watch the live broadcast on Star Sports Network channels and stream it online via the JioHotstar app.</p>
]]></content:encoded>
				</item>
					</channel>
	</rss>
	