<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Movie News in Malayalam: സിനിമാ വാർത്ത, Mollywood News, Latest Film News in Malayalam, Cinema News in Malayalam, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/entertainment" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/entertainment</link>
		 
			<description>Malayalam Movie News, Entertainment News in Malayalam, സിനിമാ വാർത്ത: Latest Mollywood News, Entertainment News and Malayalam Cinema live updates Online at TV9 Malayalam. Read ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Wed, 29 Jul 2026 21:51:05 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Movie News in Malayalam: സിനിമാ വാർത്ത, Mollywood News, Latest Film News in Malayalam, Cinema News in Malayalam, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/entertainment</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!</title>
					<link>https://www.malayalamtv9.com/entertainment/mohanlal-wraps-up-shoot-for-khalifa-part-1-director-vysakh-confirms-his-return-for-the-sequel-2219779.html</link>
					<pubDate>Wed, 29 Jul 2026 20:47:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mohanlal-wraps-up-shoot-for-khalifa-part-1-director-vysakh-confirms-his-return-for-the-sequel-2219779.html</guid>
					<description><![CDATA[<p>Vysakh Drops a Massive Update on &#8216;Khalifa&#8217;: 2025 ഓഗസ്റ്റ് അദ്യ വാരത്തിലാണ് സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചത്. ദുബായ് നേപ്പാൾ, കേരളം എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിരുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഖലിഫ ഗ്ലിംപ്സ് എന്ന ടീസറും ജേയ്ക്സ് ബിജോയിയുടെ പശ്ചത്തല സംഗീതവും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ജൂലൈയിൽ സിനിമയിലെ “അസലായവളെ” എന്ന ഗാനവും പുറത്തുവിട്ടിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Khalifa.jpg" class="attachment-large size-large wp-post-image" alt="Khalifa" /></figure><p>മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ്-വൈശാഖ് ചിത്രം ഖലീഫ. പ്രഖ്യാപനം വന്ന സമയം മുതൽ തന്നെ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ കൂടി ഭാഗമാകുന്നുണ്ട് എന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വമ്പൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ്</p>
<p>ചിത്രത്തിൻ്റെ ഒന്നാം ഭാഗത്തിൽ മോഹൻലാലിൻ്റെ ചിത്രീകരണം പൂർത്തിയായെന്ന വിവരമാണ് വൈശാഖ് തൻ്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിലും മോഹൻലാൽ ഉണ്ടാകുമെന്ന വമ്പൻ പ്രഖ്യാപനം കൂടിയാണ് വൈശാഖിൻ്റെ കുറിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ 'മാമ്പറക്കൽ അഹമ്മദാലി' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.</p>
<p>"മാമ്പറക്കൽ അഹമ്മദാലി ഒന്നാം ഭാഗത്തിലെ തൻ്റെ മാജിക് പൂർത്തിയാക്കിയിരിക്കുന്നു. മോഹൻലാൽ സാറിന് ഒരുപാട് നന്ദി. യഥാർത്ഥ കാത്തിരിപ്പ് ആരംഭിക്കുന്നത് ഇനിയാണ്. ഖലീഫയുടെ രണ്ടാം രണ്ടാം ഭാഗത്തിനായി. അദ്ദേഹം ഞങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന വിസ്മയങ്ങൾ നേരിൽ കാണാനുള്ള കാത്തിപ്പിലാണ് ഞാൻ. ഇത് യത്രയുടെ ആരംഭം മാത്രമാണ്.” വൈശാഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. വൈശാഖിൻ്റെ കുറിപ്പ് ഇതിനോടകം തരംഗമായി മാറി കഴിഞ്ഞു. നിരവധി പേരാണ് തീപാറുന്ന കമൻ്റുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvysakh.film.director%2Fposts%2Fpfbid02xJsdN8khzHhdfWTxmYHxcwM8jmG3H7dyghH6SVoHE9WcjBJ7CHGxp69BspmNdegUl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/kunchacko-boban-reveals-how-he-was-cast-in-aniyathipravu-and-his-first-salary-2219697.html">Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ</a></strong></p>
<p>ഖലീഫയിൽ അതിഥി വേഷത്തിലാകും മോഹൻലാൽ എത്തുകയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ രണ്ടാം ഭാഗം അഹമ്മദാലിയുടെ തന്നെ കഥയായിരിക്കും എന്ന് കൂടുതൽ ഉറപ്പിക്കുന്നതാണ് വൈശാഖിൻ്റെ പുതിയ പ്രതികരണം. 2025 ഓഗസ്റ്റ് അദ്യ വാരത്തിലാണ് സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചത്. ദുബായ് നേപ്പാൾ, കേരളം എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിരുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഖലിഫ ഗ്ലിംപ്സ് എന്ന ടീസറും ജേയ്ക്സ് ബിജോയിയുടെ പശ്ചത്തല സംഗീതവും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ജൂലൈയിൽ സിനിമയിലെ “അസലായവളെ” എന്ന ഗാനവും പുറത്തുവിട്ടിരുന്നു. സിദ് ശ്രീറാം പാടിയ ഗാനം 3 മില്യണിലധികം ആളുകളാണ് കണ്ടത്. .</p>
<p>'കടുവ' എന്ന ചിത്രത്തിന് ശേഷം ജിനു വി. എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഖലീഫ. പോകിരിരാജ എന്ന സിനിമക്ക് ശേഷം വൈശക്ഹും പൃഥ്വിരാജും ഒന്നിഉക്കുന്നു എന്ന പ്രത്യേകാതയും സിനിമക്കുണ്ട്. ജോമോൺ ടി ജോണാന് ഛായാഗ്രാഹണം. ഓണം റിലീസായി ആഗസ്റ്റ് 20 നാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജും മോഹൻലാലും വൈശാഖും ഒന്നിക്കുന്നതോടെ വമ്പൻ ആക്ഷൻ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളുമായി ഒരു മാസ്സ് സിനിമ ഓണ സമ്മാനമായി ലഭിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. നിവിൻ പൊളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റും, ദുൽഖർ സൽമാൻ്റെ അയാം ഗേയിം എന്ന സിനിമയും കൂടി എത്തുന്നതോടെ ഓണം മലയാളികൾക്ക് തികഞ്ഞ ആഘോഷമായി മാറും എന്നതിൽ തർക്കം വേണ്ട.</p>
<p><strong>English Summary</strong></p>
<p>\Director Vysakh announced that Mohanlal has completed his shoot as 'Mambarakkal Ahmedali' for the first part of the Prithviraj-starrer Khalifa, confirming the superstar's return in the sequel. Scripted by Jinu V. Abraham, the highly anticipated mass-action thriller is set to hit theaters on August 20 as a grand Onam release.</p>
]]></content:encoded>
				</item>
							<item>
					<title>Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ&#8230; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ</title>
					<link>https://www.malayalamtv9.com/entertainment/kunchacko-boban-reveals-how-he-was-cast-in-aniyathipravu-and-his-first-salary-2219697.html</link>
					<pubDate>Wed, 29 Jul 2026 14:21:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/kunchacko-boban-reveals-how-he-was-cast-in-aniyathipravu-and-his-first-salary-2219697.html</guid>
					<description><![CDATA[<p>Kunchacko Boban About Aniyathipravu Movie : മലയാളികളെ സംബന്ധിച്ചിടത്തോളം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അനിയത്തിപ്രാവ് എന്ന സിനിമയായിരിക്കും. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയും അനിയത്തിപ്രാവ് ആണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം തന്റെ ആദ്യ സിനിമകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുക എന്നത് വളരെ അപൂർവതയുള്ള കാര്യമാണ്. 1997 ൽ പുറത്തിറങ്ങിയ ആ സിനിമ ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് മലയാളികൾ കാണുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kunchacko-Boban-.jpg" class="attachment-large size-large wp-post-image" alt="Kunchacko Boban" /></figure><p>മലയാളികളെ സംബന്ധിച്ചിടത്തോളം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അനിയത്തിപ്രാവ് എന്ന സിനിമയായിരിക്കും. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയും അനിയത്തിപ്രാവ് ആണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം തന്റെ ആദ്യ സിനിമകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുക എന്നത് വളരെ അപൂർവതയുള്ള കാര്യമാണ്. 1997 ൽ പുറത്തിറങ്ങിയ ആ സിനിമ ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് മലയാളികൾ കാണുന്നത്. സിനിമയിലെ സുധി എന്ന കഥാപാത്രവും പ്രണയവും പാട്ടും എന്തിന് അതിൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ബൈക്ക് വരെ ഇന്നും നൊസ്റ്റാൾജിക് ഓർമ്മയായി ആരാധകരുടെ മനസ്സിലുണ്ട്.</p>
<p>പ്രശസ്ത സംവിധായകൻ ഫാസിൽ ഒരുക്കിയ ഈ സിനിമയിലേക്ക് കുഞ്ചാക്കോ ബോബൻ എങ്ങനെ എത്തി എന്നതിനെ കുറിച്ച് അധികമാർക്കും അറിയില്ല. നടൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഉന്മാദം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അറിയാകഥകൾ വെളിപ്പെടുത്തിയത്. ഓഡിഷൻ വഴിയായിരുന്നു താൻ സിനിമയിലേക്ക് എത്തിയത്. വലിയ പ്രതീക്ഷ ഒന്നുമില്ലാതെ പോയി ഓഡിഷൻ അറ്റൻഡ് ചെയ്യുകയും തിരികെ വരികയും ചെയ്തു. താനൊരിക്കലും സെലക്ട് ആവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചു. സെലക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം പോകുന്നില്ല എന്നാണ് തീരുമാനിച്ചത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/i-was-getting-tired-of-myself-kunchacko-boban-opens-up-about-his-break-from-cinema-2219543.html">“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ</a></h3>
<p>സെലക്ട് ആയി എന്ന് വിളി വന്നപ്പോൾ തന്റെ സുഹൃത്തായ മാത്യുവും ഒപ്പം ഉണ്ടായിരുന്നു. അവനാണ് തന്നെ മോട്ടിവേറ്റ് ചെയ്തത്. ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ട് നീ പോകാതിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു അവൻ ശകാരിച്ചു. അങ്ങനെ പോയി അഭിനയിക്കുകയായിരുന്നു. ആ സിനിമയിൽ തനിക്ക് പ്രതിഫലമായി ലഭിച്ചത് 50000 രൂപയാണ്. അത് താൻ നേരെ അപ്പന്റെയും അമ്മയുടെയും കൈവശം ഏൽപ്പിച്ചു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.</p>
<p>അനിയത്തിപ്രാവിൽ താനല്ല ഡബ് ചെയ്ത്. മലയാള സിനിമയിലെ മികച്ച ഡാൻസർ മാരിൽ ഒരാളാണ് താനെന്ന് പറയുമ്പോഴും പ്രൊഫഷണൽ ഡാൻസ് ഒന്നും പ്രത്യേകിച്ച് പഠിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു. അഭിനയത്തിൽ തന്നെ തുടരാനാണ് താല്പര്യം. എന്നും സിനിമാ സംവിധാനം ചെയ്യമോ എന്ന ചോദ്യത്തിന് അത് ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം മറുപടി നൽകി. കാരണം അത് അത്ര എളുപ്പമുള്ള പരിപാടിയല്ല. സിനിമയെക്കുറിച്ച് അധികം അറിയില്ലാത്ത അവസ്ഥയാണെങ്കിൽ ചിലപ്പോൾ ചെയ്തുപോയേനെ. പക്ഷേ സിനിമയെക്കുറിച്ച് അറിഞ്ഞപ്പോൾ സംവിധാനം എന്നത് വേറെ ആഴമുള്ള ജോലിയാണെന്ന് മനസ്സിലായി എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.</p>
<h3>English Summary</h3>
<p>For Malayalis, the name of actor Kunchacko Boban immediately brings to mind the movie Aniyathipravu. It was also his debut film. It is a rarity for an actor to secure a place in the hearts of the audience with their very first movie. Even today, Malayalis watch this film—released in 1997—without it losing its freshness.</p>
]]></content:encoded>
				</item>
							<item>
					<title>BTS: ഗ്രാമിയോട് &#8216;നോ&#8217; പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്</title>
					<link>https://www.malayalamtv9.com/entertainment/bts-boycotts-grammys-rejects-submissions-in-protest-against-new-asian-pop-category-2219687.html</link>
					<pubDate>Wed, 29 Jul 2026 13:56:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bts-boycotts-grammys-rejects-submissions-in-protest-against-new-asian-pop-category-2219687.html</guid>
					<description><![CDATA[<p>BTS Refuses Grammy Submissions: സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ച ബിടിഎസ്, പ്രശസ്തമായ ഗ്രാമി അവാർഡിനുള്ള നാമനിർദ്ദേശ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഗ്രാമി സംഘാടകർ അടുത്തിടെ അവതരിപ്പിച്ച &#8216;ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക്&#8217; എന്ന പുതിയ വിഭാഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിടിഎസിന്റെ തീരുമാനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/bts-grammy.jpg" class="attachment-large size-large wp-post-image" alt="Bts Grammy" /></figure><p>സംഗീത ലോകത്തെ ഞെട്ടിച്ച് ബിടിഎസ്. ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ഇപ്പോഴിതാ, ബാൻഡ് എടുത്ത തീരുമാനം ആഗോള സംഗീത ലോകത്തെയും ആരാധകരായ ആർമിയെയും ഞെട്ടിച്ചിരിക്കുകയാണ്. സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ച ബിടിഎസ്, പ്രശസ്തമായ ഗ്രാമി അവാർഡിനുള്ള നാമനിർദ്ദേശ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.</p>
<h3>തീരുമാനത്തിന് പിന്നിലെ കാരണം</h3>
<p>ഗ്രാമി സംഘാടകർ അടുത്തിടെ അവതരിപ്പിച്ച 'ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക്' (Best Asian Pop Music) എന്ന പുതിയ വിഭാഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിടിഎസിന്റെ തീരുമാനം. കോടിക്കണക്കിന് ആരാധകരുള്ള ബിടിഎസ്, പ്രധാന വിഭാഗങ്ങളായ 'ആൽബം ഓഫ് ദി ഇയർ', 'റെക്കോർഡ് ഓഫ് ദി ഇയർ', 'ബെസ്റ്റ് പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്' എന്നിവയിലായിരുന്നു മുൻവർഷങ്ങളിൽ മത്സരിച്ചിരുന്നത്.</p>
<p>ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബിടിഎസ് താരങ്ങൾ തീരുമാനം അറിയിച്ചത്. "ഈ വർഷത്തെ ഗ്രാമി പുരസ്കാരങ്ങൾക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.<br />
രാജ്യത്തിന്റെയോ ഭാഷയുടെയോ വേർതിരിവുകളില്ലാതെ, സംഗീതത്തെ സംഗീതമായി തന്നെ ആളുകൾ കേൾക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.<br />
എപ്പോഴും എന്നോടൊപ്പം നിൽക്കുന്ന ആർമിക്കും മറ്റ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി." എന്നായിരുന്നു താരങ്ങളുടെ പോസ്റ്റ്.</p>
<h3>ഗ്രാമിയെ വെട്ടിലാക്കി പുതിയ വിഭാഗം</h3>
<p>ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് , 'ബെസ്റ്റ് ആർ ആൻഡ് ബി കൊളാബറേഷൻ/ ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്' തുടങ്ങിയ വിഭാഗങ്ങളാണ് ഗ്രാമി പുതുതായി സൃഷ്ടിച്ചത്. ചില വിഭാഗങ്ങളുടെ പേരുകളിൽ മാറ്റമുണ്ട്. ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് എന്ന പുതിയ വിഭാഗമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഏഷ്യൻ ആർട്ടിസ്റ്റുകളെ മാത്രം വേർതിരിച്ചു കാണിക്കുന്ന രീതിയിൽ ഒരു പ്രത്യേക കാറ്റഗറി സൃഷ്ടിക്കുന്നത് റേസിസത്തിനും വിവേചനത്തിനും വഴിവെക്കുമെന്നാണ് ബിടിഎസിന്റെയും സംഗീത നിരീക്ഷകരുടെയും അഭിപ്രായം.</p>
<p>ഏഷ്യൻ കലാകാരന്മാരെ മാറ്റിനിർത്താനുള്ള ശ്രമമായിട്ടാണ് ഈ പുതിയ വിഭാഗത്തെ പലരും കാണുന്നത്. ആഗോളതലത്തിൽ ട്രെൻഡ് സൃഷ്ടിക്കുന്ന സംഗീതത്തിന് പ്രധാന ഗ്രാമി കാറ്റഗറികളിൽ തുല്യ അവസരം നൽകുന്നതിന് പകരം, ഇത്തരത്തിൽ വേർതിരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുയരുന്നുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/bts-arirang-story-of-1896-korean-students-and-first-audio-recording-2192637.html">അരിരം​ഗ് എന്താണ്? ബിടിഎസ് പറയുന്നത് ആ ചരിത്രം</a></strong></p>
<h3>ആരാധകരുടെ പിന്തുണ</h3>
<p>ബിടിഎസിന്റെ തീരുമാനത്തെ ആരാധകരും സംഗീത പ്രേമികളും കൈയടിയോടെയാണ് സ്വീകരിച്ചത്. ഗ്രാമി ബിടിഎസിനോട് മുമ്പും വേർതിരിവ് കാണിച്ചിട്ടുണ്ടെന്ന് ആർമി പറയുന്നു. മുൻവർഷങ്ങളിൽ ബിടിഎസ് നോമിനേഷനുകളിൽ ഇടംപിടിച്ചെങ്കിലും അവസാന നിമിഷം തള്ളപ്പെടുമായിരുന്നു. ഗ്രാമി പോലുള്ള പുരസ്കാര വേദിയിലെ അംഗീകാരത്തേക്കാൾ പ്രധാനം തങ്ങളുടെ നിലപാടുകളും ഏഷ്യൻ കലാകാരന്മാരുടെ ആത്മാഭിമാനവുമാണെന്ന് തെളിയിക്കുകയാണ് ബിടിഎസ്. കെ പോപ്പിനെ അന്താരാഷ്ട്ര തലത്തിൽ പ്രധാന ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച ബിടിഎസിന്റെ ഈ തീരുമാനം, വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.</p>
<h3>English Summary:</h3>
<p>BTS has announced that it will not submit any of its music for consideration at the 2027 Grammy Awards, describing the decision as a protest against the Recording Academy’s newly introduced Best Asian Pop Music Performance category. The group said music should be appreciated for its artistic value rather than being separated by region or language</p>
]]></content:encoded>
				</item>
							<item>
					<title>Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും</title>
					<link>https://www.malayalamtv9.com/entertainment/dhyan-sreenivasan-clarifies-what-he-said-about-thalapathy-vijays-charity-work-2219671.html</link>
					<pubDate>Wed, 29 Jul 2026 13:01:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/dhyan-sreenivasan-clarifies-what-he-said-about-thalapathy-vijays-charity-work-2219671.html</guid>
					<description><![CDATA[<p>Dhyan Sreenivasan:ഞാൻ പറഞ്ഞത് വിജയി ചാരിറ്റി ചെയ്യുന്നതുപോലെ നമ്മൾ ചാരിറ്റി ചെയ്ത് കണ്ണിൽ പൊടി ഇടാമെന്ന് അജു പറഞ്ഞു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത് ഞങ്ങൾ ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത് എന്നും ധ്യാൻ വിശദീകരണം നൽകുന്നു.അങ്ങനെ ഒരു പരാമർശം നടത്തിയതിന്റെ പേരിൽ താൻ ഇന്ന് രാവിലെ കൂടി ചീത്തവിളി കേട്ടു എന്നും ധ്യാൻ പറയുന്നു. നമ്മൾ ഒരു കാര്യം പറഞ്ഞിട്ട് ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ട ഉത്തരവാദിത്യം നമുക്കുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dhyan-Sreenivasan-Vijay.jpg" class="attachment-large size-large wp-post-image" alt="Dhyan Sreenivasan, Vijay" /></figure><p>ഇപ്പോൾ വ്യക്തതകളുടെ കാലമാണെന്ന് തോന്നുന്നു. ഒരാൾ ഒരു കാര്യം പറഞ്ഞു കഴിഞ്ഞാൽ അത് ഒന്നോ രണ്ടോ തവണ കേട്ടാലും കേൾക്കുന്നവന് മനസ്സിലാകണമെന്നില്ല അത് കേൾക്കുന്നവന്റെ മൂഡ് അനുസരിച്ച് ഇരിക്കും. ചിലത് അവർ ഉദ്ദേശിക്കുന്ന ടോണിൽ ആയിരിക്കില്ല മറ്റുള്ളവരുടെ ടോൺ. അങ്ങനെ മൊത്തത്തിൽ പറയുന്നവനും കേൾക്കുന്നവനും തമ്മിൽ ഒരു ക്ലാരിഫിക്കേഷൻ കുറവാണ് സോഷ്യൽ മീഡിയയിൽ മൊത്തത്തിൽ നടക്കുന്നത്. കഴിഞ്ഞദിവസം താൻ പറഞ്ഞ ഒരു കാര്യത്തിലെ വ്യക്തതയുമായി നടിയും അവതാരകയുമായ പേളി മാണി രംഗത്തെത്തിയിരുന്നു.</p>
<p>ഡൽഹിയിലെ ജന്ദർ മന്ദറിലെ കുട്ടികളുടെ പ്രതിഷേധത്തെ താൻ പറഞ്ഞ അല്ലെങ്കിൽ ഉദ്ദേശിച്ച ടോണിൽ അല്ല നിങ്ങൾ വായിച്ചത് എന്ന ഒരു വിശദീകരണം ആയിരുന്നു പേളി മാണി നൽകിയത്. അതുപോലെ വിജയുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയിൽ നിങ്ങൾ ഞാൻ ഉദ്ദേശിച്ചതല്ല ഉദ്ദേശിച്ചത് എന്നാണ് ഇപ്പോൾ ധ്യാൻ ശ്രീനിവാസനും പറയുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/photo-gallery/pearle-maaney-getting-criticism-on-her-clarification-video-about-her-cjp-protest-post-2219638.html">വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്</a></strong></p>
<p>അത് മറ്റൊന്നുമല്ല നടൻ വിജയുമായി ബന്ധപ്പെട്ട് ധ്യാൻ നടത്തിയ ചില പരാമർശങ്ങൾ ആണ്. അതിൽ വിജയിയുടെ മുഖ്യമന്ത്രി ആയിട്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയുമായി ബന്ധപ്പെടുത്തി ധ്യാൻ പറഞ്ഞ ചില പരാമർശങ്ങൾ അദ്ദേഹത്തെ ഏറെയിലാക്കിയിരുന്നു. അതിനൊപ്പം തന്നെ ഇപ്പോൾ മറ്റൊരു വിമർശനത്തിന് കാരണമാവുകയാണ് ധ്യാൻ ശ്രീനിവാസൻ വിജയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങൾ. തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതക്ക് ഒരു കുറവും ഇല്ലെങ്കിലും ഈ കാര്യത്തിൽ നടൻ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്.</p>
<h3>അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത്....</h3>
<p>വിജയ് ഫാൻ ആയിട്ടുള്ള എന്റെ കൂടെ സുഹൃത്തായ ഒരു തമിഴനാണ് ഇതിനെക്കുറിച്ച് തന്നെ ഫോൺ വിളിച്ചു സംസാരിച്ചത് എന്നും ഈ സാഹചര്യത്തിൽ താൻ അതിനെക്കുറിച്ച് വ്യക്തത വരുത്തുവാൻ ആഗ്രഹിക്കുന്നു എന്നുമാണ് ധ്യാൻ പറയുന്നത്. വിജയിയുടെ ചാരിറ്റി കണ്ണിൽ പൊടിയാണ് എന്ന് പറഞ്ഞത് ശരിയായില്ല എന്നാണത്രേ ആ സുഹൃത്ത് തന്നെ വിളിച്ചു പറഞ്ഞത്. എന്നാൽ ഇതിൽ പറയാനുള്ളത് വിജയിയുടെ ചാരിറ്റിയെ അല്ല കുറ്റം പറഞ്ഞത്. ഞാൻ പറഞ്ഞത് വിജയി ചാരിറ്റി ചെയ്യുന്നതുപോലെ നമ്മൾ ചാരിറ്റി ചെയ്ത് കണ്ണിൽ പൊടി ഇടാമെന്ന് അജു പറഞ്ഞു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത് ഞങ്ങൾ ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത് എന്നും ധ്യാൻ വിശദീകരണം നൽകുന്നു.</p>
<p>അങ്ങനെ ഒരു പരാമർശം നടത്തിയതിന്റെ പേരിൽ താൻ ഇന്ന് രാവിലെ കൂടി ചീത്തവിളി കേട്ടു എന്നും ധ്യാൻ പറയുന്നു. നമ്മൾ ഒരു കാര്യം പറഞ്ഞിട്ട് ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ട ഉത്തരവാദിത്യം നമുക്കുണ്ട്. ചില സമയങ്ങളിൽ നമ്മളോട് കൈവിട്ടുപോകും അങ്ങനെയുള്ള സാഹചര്യങ്ങൾ അതിൽ വ്യക്തത വരുത്തുകയും മാപ്പ് പറയേണ്ടതാണെങ്കിൽ അത് പറയുകയും വേണം എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>These are some of the remarks made by Dhyan regarding actor Vijay. Among them, some of the remarks made by Dhyan regarding Trisha during Vijay's swearing-in ceremony as the Chief Minister had made him a target. Along with this, now some of the remarks made by Dhyan Sreenivasan regarding Vijay's charity are also causing another criticism.</p>
]]></content:encoded>
				</item>
							<item>
					<title>Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ&#8230; നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്</title>
					<link>https://www.malayalamtv9.com/photo-gallery/pearle-maaney-getting-criticism-on-her-clarification-video-about-her-cjp-protest-post-2219638.html</link>
					<pubDate>Wed, 29 Jul 2026 11:25:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/pearle-maaney-getting-criticism-on-her-clarification-video-about-her-cjp-protest-post-2219638.html</guid>
					<description><![CDATA[<p>Pearle Maaney Getting Criticized:നീറ്റ് യുജി പരീക്ഷയുടെ ക്രമക്കേടിനെ തുടർന്ന് ഡൽഹിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് കുറിച്ച് നിലപാട് പറഞ്ഞതാണ് പേളി മാണി ആദ്യം തന്നെ എയറിലെത്തുവാൻ കാരണം. പ്രതിഷേധം മതിയാക്കി കുട്ടികളോട് വീട്ടിൽ പോകാൻ ആയിരുന്നു പേളി മാണിയുടെ ആഹ്വാനം.അതിനു പിന്നാലെ തന്റെ ഇഷ്ട നിറം കാവിയാണെന്നും പറഞ്ഞ് എത്തിയ മറ്റൊരു പോസ്റ്റും പേളിക്ക് ആളുകളിൽ നിന്നും കൂടുതൽ വിദ്വേശം വരുത്തിവെക്കുവാൻ കാരണമായി. 5.7 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന താരത്തിന്&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg" class="attachment-large size-large wp-post-image" alt="Pearle Maaney" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2219638 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney" aria-describedby="gallery-1-2219643" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219643'>
				ഒരൊറ്റ നിലപാട് കൊണ്ട് ഏയറിലോട്ടും അതിന് വ്യക്തത വരുത്താൻ പോയി ഇപ്പോൾ സ്പേസിലോട്ടും എത്തിയ അവസ്ഥയാണ് നടിയും അവതാരകയുമായ പേളി മാണിയുടേത്. നീറ്റ് യുജി പരീക്ഷയുടെ ക്രമക്കേടിനെ തുടർന്ന് ഡൽഹിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് കുറിച്ച് നിലപാട് പറഞ്ഞതാണ് പേളി മാണി ആദ്യം തന്നെ എയറിലെത്തുവാൻ കാരണം. പ്രതിഷേധം മതിയാക്കി കുട്ടികളോട് വീട്ടിൽ പോകാൻ ആയിരുന്നു പേളി മാണിയുടെ ആഹ്വാനം.(IMAGE CREDIT SOURCE: TV9 NETWORK)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-3.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (3)" aria-describedby="gallery-1-2219641" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219641'>
				അതിനു പിന്നാലെ തന്റെ ഇഷ്ട നിറം കാവിയാണെന്നും പറഞ്ഞ് എത്തിയ മറ്റൊരു പോസ്റ്റും പേളിക്ക് ആളുകളിൽ നിന്നും കൂടുതൽ വിദ്വേശം വരുത്തിവെക്കുവാൻ കാരണമായി. 5.7 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന താരത്തിന് വെറും രണ്ടുദിവസം കൊണ്ട് 5 ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് ഒറ്റ നിലപാട് കൊണ്ട് താരം നഷ്ടപ്പെടുത്തിയത്. പറഞ്ഞതിൽ പിഴവ് പറ്റി പോയതോടെ പേളിയും രണ്ടു മൂന്നു ദിവസത്തേക്ക് സോഷ്യൽ മീഡിയയുടെ പ്രദേശത്തേക്ക് പോലും വന്നില്ല. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-1-1.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (1)" aria-describedby="gallery-1-2219639" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-1-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219639'>
				എന്നാൽ താരത്തിനെതിരായ സോഷ്യൽ മീഡിയ ക്യാമ്പയിൻ വളരെ ശക്തമായി സജീവമായി തന്നെ ഉണ്ടായിരുന്നു. ഇവളെയാണ് സ്നേഹിച്ചത് ഇപ്പോൾ തനിനിറം പുറത്തുകാട്ടി ഇടിയെ പേടിച്ചിട്ടായിരിക്കാം ബിജെപിയെ പിന്തുണയ്ക്കുന്നത് കയ്യിൽ കാശുണ്ടെങ്കിൽ ആർക്കും വീട്ടിൽ സുഖമായി ഇരിക്കാം എന്നിങ്ങനെ ആളുകൾ വിമർശനവുമായി രംഗത്തെത്തി. 
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-4.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (4)" aria-describedby="gallery-1-2219642" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219642'>
				ഇപ്പോഴിതാ പിണങ്ങിപ്പോയ ഫോളോവേഴ്സിനെ വീണ്ടും തിരിച്ചെത്തിക്കുന്നതിനായി പേളി പങ്കുവെച്ച ഒരു വിശദീകരണം വീഡിയോ ആണ് താരത്തെ ഇപ്പോൾ സ്പേസിൽ എത്തിച്ചിരിക്കുന്നത്. പറഞ്ഞുപോയതിലെ തെറ്റോ കുറ്റബോധമോ അല്ലായിരുന്നു, താൻ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നതിന് ഇംഗ്ലീഷിൽ നൽകിയ പോസ്റ്റിന് മലയാളത്തിൽ ഒരു തർജ്ജമ ക്ലാസ് ആയിരുന്നു പേളി മാണി പങ്കുവെച്ചത്. അതായത് അവരുടെ വാക്കുകളിലല്ല പ്രശ്നം നമ്മൾ വായിച്ച ടോണിലാണെന്ന തരത്തിലാണ് പേളി വിശദീകരണം നൽകിയത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-2.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney (2)" aria-describedby="gallery-1-2219640" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Pearle-Maaney-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219640'>
				ഈ ക്ലാരിഫിക്കേഷൻ പോലും സത്യസന്ധമായി തോന്നുന്നില്ല എന്ന് തോന്നിയവർ ഇവിടെ ഉണ്ട്.പലർക്കും അഭിനയം പോലെ തോന്നിട്ടുണ്ടാവും ഇതെന്നും പലരും ഇതോടുകൂടി പേളിയുടെ വീഡിയോ കാണുന്നത് അവസാനിപ്പിക്കുകയാണെന്നും കുറിച്ചു. സീരിയസ് ആയി പറഞ്ഞതാണോ,എങ്കിൽ നല്ല ആർട്ടിഫിഷ്യലായിട്ടുണ്ട്,പതിവ് പോലെ എന്റെ അഭിനയം ഗംഭീരം ആയിട്ടുണ്ട്&#8230; പക്ഷേ പടം പൊട്ടും, സത്യം പറഞ്ഞാൽ യൂട്യൂബിൽ അൺസബസ്ക്രൈബ് ചെയ്യാൻ ഓർത്തില്ല ഇങ്ങനെ ഒരു വീഡിയോ ഇട്ടു ഓർമിപ്പിച്ചതിനു നന്ദി എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ</title>
					<link>https://www.malayalamtv9.com/entertainment/i-was-getting-tired-of-myself-kunchacko-boban-opens-up-about-his-break-from-cinema-2219543.html</link>
					<pubDate>Tue, 28 Jul 2026 22:47:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/i-was-getting-tired-of-myself-kunchacko-boban-opens-up-about-his-break-from-cinema-2219543.html</guid>
					<description><![CDATA[<p>Why Kunchacko Boban Took a Break From Films: The Actor Reveals the Real Reason: ആളുകൾക്ക് തന്നോടും താൻ ചെയ്ത കഥാപാത്രങ്ങളോടുമുള്ള ഇഷ്ടം എത്ര വലുതാണെന്ന് മനസ്സിലാക്കി തന്നാത് ആ ഇടവേളയായിരുന്നു. ഭാര്യയാണ് അത് കൂടുതൽ മനസ്സിലാക്കിയത്. ആളുകളുടെ ഈ സ്നേഹം തിരിച്ചറിയണം എന്ന് ഭാര്യ പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ പ്രചോദനമായത് ഭാര്യയുടെ പിന്തുണയാണ്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kunchacko.jpg" class="attachment-large size-large wp-post-image" alt="Kunchacko" /></figure><p>മലയാള സിനിമയിലേക്കുള്ള കുഞ്ചാക്കോ ബോബൻ്റെ വരവ് തന്നെ ഒരു യുവ താരാംഗമായിരുന്നു. അനിയത്തി പ്രാവ് എന്ന ആദ്യ സിനിമയിലൂടെ തന്നെ കുഞ്ചാക്കോ ബോബന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചെറ്യ് പ്രായത്തിൽ തന്നെ യുവ സൂപ്പർ താര പദവിയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ആരാധകർക്കിടയിൽ അത് വലിയ നിരാശയ്ക്ക് കാരണമാവുകയും ചെയ്തു. എന്നാൽ എന്തായിരുന്നു ആ തീരുമാനത്തിന് പിന്നിലെ കാരണം എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ താരം.</p>
<p>സ്വയം മടുപ്പ് തോന്നി തുടങ്ങിയ ഒരു സാഹചര്യത്തിലാണ് സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത് എന്ന് കഞ്ചാക്കോ ബോബൻ പറയുന്നു. ഉന്മാദം എന്ന സിനിമയുടെ പ്രാമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിർബ്ബന്ധത്തിന് വഴങ്ങിയാണ് പലപ്പോഴും കാര്യങ്ങൾ ചെയ്തിരുന്നത്. തനിക്ക് അതിനെ ഒരിക്കലും അംഗീകരിക്കാനോ ഇഷ്ടാപ്പെടാനോ കഴിഞ്ഞിരുന്നില്ല. ഒരേ രീതിയിലുള്ള കഥാപാത്രങ്ങളിലും സിനിമകളിലും പെട്ടുപോയ അവസ്ഥയാണ് അന്നുണ്ടായിരുന്നത്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് കുഞ്ചാകോ ബോബൻ പറയുന്നു.\</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/ravi-mohan-divorce-case-court-rejects-rs-40-lakh-alimony-plea-fixes-maintenance-at-rs-3-lakh-2219504.html">Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി</a></strong></p>
<p>ഒരേ തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളുമാണ് തന്നെ തേടിയെത്തിരുന്നത്. തൻ്റെ മുഖത്ത് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. മീശയിൽ പോലും ഒരു മാറ്റം വരുത്താൻ അനുവദിച്ചിരുന്നില്ല. അതോടെ എല്ലാത്തിനോടും മടുപ്പ് തോന്നി എന്ന് താരം പറയുന്നു “കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ മടുപ്പ് തോന്നി തുടങ്ങിയിരുന്നു. എനിക്ക് എന്നെ തന്നെ ബോറടിക്കുന്നു എങ്കിൽ പ്രേക്ഷകരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന് തോന്നിയപ്പോഴാണ് മറ്റു കാര്യങ്ങളിലേക്ക് തിരിയാം എന്ന ചിന്ത ഉണ്ടായത്” ചാക്കോച്ചൻ പറഞ്ഞു.</p>
<p>ആ സമയത്താണ് വിവാഹിതനാകുന്നത്. പിന്നീട് സിനിമായിൽ നിന്നും ഒരു ഇടവേളയെടുത്ത് അക്കാഡമിക്സ് ഉൾപ്പടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എന്നാൽ ആളുകൾക്ക് തന്നോടും താൻ ചെയ്ത കഥാപാത്രങ്ങളോടുമുള്ള ഇഷ്ടം എത്ര വലുതാണെന്ന് മനസ്സിലാക്കി തന്നാത് ആ ഇടവേളയായിരുന്നു എന്ന് താരം പറയുന്നു. തൻ്റെ ഭാര്യയാണ് അത് കൂടുതൽ മനസ്സിലാക്കിയത്. ആളുകളുടെ ഈ സ്നേഹം തിരിച്ചറിയണം എന്ന് ഭാര്യ പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ തനിക്ക് പ്രചോദനമായത് ഭാര്യയുടെ പിന്തുണയാണെന്ന് കുഞ്ചാക്കോ ബോബൻ ഓർത്തെടുത്തു. ചെറിയ വേഷങ്ങളും അതിഥി വേഷങ്ങളും ചെയ്ത് ഗ്രൗണ്ട് സീറോയിൽ നിന്നുമാണ് വീണ്ടും സിനിമയിൽ സജീവമായത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.</p>
<p><strong>English Summary</strong></p>
<p>Kunchacko Boban revealed he took a break from Malayalam cinema because he felt tired of himself and stuck in repetitive roles. Bored with his unchanging onscreen image, he pursued other interests after marriage. However, realizing the audience's immense love, and with his wife's support, he successfully returned to acting.</p>
]]></content:encoded>
				</item>
							<item>
					<title>Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി</title>
					<link>https://www.malayalamtv9.com/entertainment/ravi-mohan-divorce-case-court-rejects-rs-40-lakh-alimony-plea-fixes-maintenance-at-rs-3-lakh-2219504.html</link>
					<pubDate>Tue, 28 Jul 2026 19:39:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/ravi-mohan-divorce-case-court-rejects-rs-40-lakh-alimony-plea-fixes-maintenance-at-rs-3-lakh-2219504.html</guid>
					<description><![CDATA[<p>Chennai Family Court Grants Actor Ravi Mohan Unrestricted Visitation Rights to Meet His Sons: കുട്ടികളെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് സ്കൂളിൽ അയക്കുന്നത്. മക്കള കാണാനൊ അവരോടൊപ്പം സമയം ചിലവഴിക്കാനോ ആരതി അനുവദിക്കുന്നില്ല. മക്കൾ ഒരു വാഹനാപകടത്തിൽ പെട്ടപ്പോൾപോലും തന്നെ അറിയിച്ചില്ല. മറ്റുള്ളവർ പറഞ്ഞാണ് ഈ വിവരം അറിഞ്ഞത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Ravi-Mohan.jpg" class="attachment-large size-large wp-post-image" alt="Ravi Mohan" /></figure><p>തമിഴ് നടൻ രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള വിവാഹ മോചന കേസിൽ നിർണ്ണായ ഇടക്കാല ഉത്തരവ് പുരപ്പെടുവിച്ച് ചെന്നൈ കുടുംബ കോടതി. മാസം തോറും 40 ലക്ഷം രൂപ ജീവനാംശമായി നൽകണമെന്ന ആരതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോടതി നടപടികൾ പൂർത്തിയാക്കുന്നത് വരെ മാസം മൂന്ന് ലക്ഷം രൂപ വീതം നൽകാൻ കോടതി രവി മോഹനോട് നിർദ്ദേശിച്ചു. കുട്ടികളെ കാണുന്നതുമായി ബന്ധപ്പെട്ട് രവി മോഹൻ ഉന്നയിച്ച ആവശ്യവും കോടതി അംഗീകരിച്ചു.</p>
<p>വിവാഹ മോചന കേസിൽ വിധി വരുന്നത് വരെ ഇടക്കാല ജീവനാംശമായി മാസം തോറും 40 ലക്ഷം രൂപ നൽകണം എന്നായിരുന്നു ആരതിയുടെ അവശ്യം. ഇരു വിഭാഗങ്ങളുടെയും വാദം വിശദമാായി കേട്ട കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. പകരം കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ വീതം മാസം തോറും നൽകണം എന്ന് കോടതി വ്യക്തമാക്കി.</p>
<p>മക്കളെ കാണാൻ ആരതി തന്നെ അനുവദിക്കുന്നില്ല എന്ന രവി മോഹൻ്റെ പരാതിയും കോടതി തിർപ്പാക്കി. കുട്ടികൾക്ക് അവരുടെ പിതാവിനെ കാണുന്നതിനോ അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനോ യാത്രൊരു നിയന്ത്രണങ്ങളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. മക്കളെ കാണാൻ ആരതി തന്നെ അനുവദിക്കുന്നില്ല എന്ന് രവി മോഹൻ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/vijays-jana-nayagan-faces-legal-trouble-over-defamation-claims-2219468.html">Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി</a></strong></p>
<p>കുട്ടികളെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് സ്കൂളിൽ അയക്കുന്നത്. മക്കള കാണാനൊ അവരോടൊപ്പം സമയം ചിലവഴിക്കാനോ ആരതി അനുവദിക്കുന്നില്ല. മക്കൾ ഒരു വാഹനാപകടത്തിൽ പെട്ടപ്പോൾപോലും തന്നെ അറിയിച്ചില്ല. മറ്റുള്ളവർ പറഞ്ഞാണ് ഈ വിവരം അറിഞ്ഞത് എന്നും അപകട വിവരം അറിഞ്ഞിട്ടും കുട്ടികളെ കാണാൻ കഴിയാത്തതിൽ വലിയ വിഷമം ഉണ്ടെന്നും രവി മോഹൻ നേരത്തെ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നലെയാണ് രവി മോഹന് അനുകൂലമായ ഉത്തരവ് ഉണ്ടായാത്.</p>
<p>2009 ജൂണിലാണ് രവി മോഹനും ആരതിയും വിവാഹിതരായത്. 15 വർഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവിൽ, വിവാഹ മോചനത്തിന് ഹാർജി നൽകിയതായി 2024 സെപ്റ്റംബറിൽ രവി മോഹനാണ് വെളിപ്പെടുത്തിയത്. ആരതിയുമായി പൊരുത്തെപ്പെടാനാവത്ത അഭിപ്രായ വ്യത്യസങ്ങൾ നിലാനിൽക്കുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു വിവാഹ മോചനം സംബന്ധിച്ച പ്രതികരണം. എന്നാൽ വിവാഹ മോചനത്തിനുള്ള നീക്കം തൻ്റെ അറിവോടെയല്ല എന്ന് വ്യക്തമാക്കി ആരതി രാംഗത്തെത്തുകയായിരുന്നു. ഇതോടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇത് വലിയ വാർത്തയായി മാറി. വിവഹ മോചനവുമായി ബന്ധപ്പെട്ട് വിശദമായ വിചാരണ തുടരുകയാണ്.</p>
<p><strong>English Summary</strong></p>
<p>The Chennai Family Welfare Court issued an interim order in actor Ravi Mohan's divorce case with his estranged wife Aarti. The court rejected Aarti's demand for Rs 40 lakh monthly maintenance, fixing it at Rs 3 lakh instead. Additionally, the court granted Ravi Mohan unrestricted rights to meet his two sons.</p>
]]></content:encoded>
				</item>
							<item>
					<title>Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി</title>
					<link>https://www.malayalamtv9.com/entertainment/vijays-jana-nayagan-faces-legal-trouble-over-defamation-claims-2219468.html</link>
					<pubDate>Tue, 28 Jul 2026 16:07:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/vijays-jana-nayagan-faces-legal-trouble-over-defamation-claims-2219468.html</guid>
					<description><![CDATA[<p>Petition Filed in Madras High Court to Revoke Censor Certificate of Vijay&#8217;s &#8216;Jana Nayagan&#8217;: ജനനായകനിലെ ഡിലീറ്റ്ഡ് സീനുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ട് എന്ന് സിനിമയുടെ സംവിധായകൻ എച്ച് വിനോദ് അടിത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിൽ ഉൾപ്പെട്ട രംഗങ്ങൾ തന്നെ വിവാദങ്ങളിലേക്കും നിയമ കുരുക്കുകളിലേക്കും നീങ്ങിയിരിക്കുന്നത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Jananayakan-2.jpg" class="attachment-large size-large wp-post-image" alt="Jananayakan (2)" /></figure><p>ഏഴ് മാസം നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാന ചിത്രം ‘ജനനായകൻ’ തീയറ്ററുകളിലെത്തിയത്. എന്നാൽ. പ്രേക്ഷകരിലേക്ക് എത്തിയ ശേഷവും നിയമ കുരുക്കുകൾ സിനിമയെ വിട്ടൊഴിയുന്നില്ല. ചിത്രത്തിൻ്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. മധുരയിലെ ഒരു ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും അപകീർത്തിപ്പെടുത്തി എന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.</p>
<p>മധുര ജില്ലയിലെ ഉസിലംപട്ടി സ്വദേശിയായ ചിന്നസാമിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. 'ജനനായകൻ' എന്ന ചിത്രത്തിലെ ചില രംഗങ്ങൾ പാപ്പാപ്പട്ടി ഗ്രാമവാസികളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. സിനിമയുടെ പ്രദർശനം അടിയന്തരമായി നിർത്തിവെക്കണമെന്നും സെൻസർ സർട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രദർശനം നിർത്തിവക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിൽ അടുത്ത വാദം കേൾക്കുന്നതിന് മുൻപായി മറുപടി നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p><strong>നോട്ടീസ് അയച്ച് കോടതി</strong></p>
<p>ഹർജി പരിഗണിച്ച ഹൈക്കോടതി ബെഞ്ച്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്‌സൺ, ചിത്രത്തിൻ്റെ നിർമ്മാതാവ്, സംവിധായകൻ എന്നിവരോട് ആരോപണങ്ങളിൽ മറുപടി നൽകാൻ ഉത്തരവിട്ടു. തുടർനടപടികൾ സ്വീകരിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട എല്ലാ കക്ഷികളിൽ നിന്നും പ്രതികരണം തേടാനാണ് കോടതിയുടെ തീരുമാനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/pearle-maaneys-response-regarding-the-sibi-malayil-controversy-latest-first-reaction-2219410.html">Pearle Maaney : ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി</a></strong></p>
<p>ജനനായകനിലെ ഡിലീറ്റ്ഡ് സീനുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ട് എന്ന് സിനിമയുടെ സംവിധായകൻ എച്ച് വിനോദ് അടിത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിൽ ഉൾപ്പെട്ട രംഗങ്ങൾ തന്നെ വിവാദങ്ങളിലേക്കും നിയമ കുരുക്കുകളിലേക്കും നീങ്ങിയിരിക്കുന്നത്. സിനിമയിൽ ആറ് ഡിലീറ്റഡ് സീനുകളാണ് ഉള്ളത്. ഇതിൽ നാലെണ്ണം ഫൈറ്റ് സീനുകളും രണ്ടെണ്ണം ഇമേഷണൽ സീനുകളുമാണ് എന്നാമായിരുന്നു എച്ച് വിനോദിൻ്റെ പ്രതികരണം. നിർമ്മാതാക്കളുമായി ചേർന്ന് ഇത് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p><strong>പ്രതിസന്ധികൾക്ക് അവസാനമില്ല</strong></p>
<p>തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പൊങ്കൽ റിലീസ് എന്ന നിലയിൽ ജനുവരി 9-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 2025 ഡിസംബർ 18-ന് തന്നെ സർട്ടിഫിക്കേഷനായി സി.ബി.എഫ്.സിക്ക് മുന്നിൽ നിർമ്മാതാക്കൾ ‘ജനനായകൻ’ സമർപ്പിച്ചിരുന്നു. ബോർഡിലെ അഞ്ചംഗ സമിതി സിനിമ കാണുകയും ചില മാറ്റങ്ങൾ വരുത്തിയ ശേഷം യു/എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ ചെയർപേഴ്സൺ തീരുമാനിച്ചതോടെ റിലീസിന് ദിവസങ്ങൾക്ക് മുൻപ് സർട്ടിഫിക്കേഷൻ നടപടികൾ നിർത്തിവെക്കുകയായിരുന്നു.</p>
<p>ഇതിനെതിരെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. തുടർന്ന് റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയാണ് ഉണ്ടായത്. പിന്നീട് സിംഗിൾ ബെഞ്ച് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. നിയമക്കുരുക്കുകളിൽ പെട്ട് റിലീസ് നീണ്ടുപോയതോടെ നിർമ്മാതാക്കൾ സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ചിരുന്നു.</p>
<p>അതേസമയം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ സി.ബി.എഫ്.സിക്കെതിരെയും ആരോപണം ഉയർന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സെൻസർ ബോർഡ് വ്യക്തമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് ഫിലിം എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ തമിഴ്‌നാട് പോലീസ് പിടികൂടുകയും ചെയ്തു. ഇത്രയധികം പ്രതിസന്ധികൾ മറികടന്നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസിന് പിന്നാലെ ‘എ’ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമക്ക് കുട്ടികളുമായി മാതാപിതാക്കൾ തീയറ്ററുകളിൽ എത്തിയത് പ്രദർശനങ്ങൾ വൈകുന്നതിന് കാരണമായിരുന്നു. പുതിയ ഹർജിയോടെ സിനിമ വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്.</p>
<p><strong>English Summary</strong></p>
<p>Vijay's hit film 'Jana Nayagan' has landed in legal trouble after a petition in the Madras High Court alleged it defames Pappapatti village residents. While the petitioner sought an interim ban and a censor certificate review, the court refused a stay, instead ordering the CBFC and makers to file replies.</p>
]]></content:encoded>
				</item>
							<item>
					<title>Onam Movie Release 2026: താരപുത്രിയുടെ അരങ്ങേറ്റവും യുവ നായകന്മാരുടെ തേരോട്ടവും! ഓണം ചിത്രം ആര് തൂക്കും?</title>
					<link>https://www.malayalamtv9.com/entertainment/onam-2026-releasing-movies-big-releases-from-mohanlal-daughter-vismaya-mohanlal-thudakkam-to-dulquer-salman-i-am-game-2219414.html</link>
					<pubDate>Tue, 28 Jul 2026 13:33:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/onam-2026-releasing-movies-big-releases-from-mohanlal-daughter-vismaya-mohanlal-thudakkam-to-dulquer-salman-i-am-game-2219414.html</guid>
					<description><![CDATA[<p>Onam Movie Release 2026: തന്നെ ഓണത്തിനോട് അനുബന്ധിച്ച് എല്ലാവർഷവും ചില സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അത്തരത്തിൽ ഇത്തവണയും ഓണക്കാലം കൂടുതൽ കളർ ആക്കുന്നതിന് ഒരുപിടി മികച്ച ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്.. പ്രേക്ഷകരെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ആ സിനിമകളും അവയുടെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ആണ് ഈ ലേഖനത്തിൽ&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Onam-Release-Movies.jpg" class="attachment-large size-large wp-post-image" alt="Onam Release Movies" /></figure><p>ഓണം എന്നത് മലയാളികൾക്ക് ആഘോഷങ്ങളുടെ വേളയാണ് സദ്യയും ഓണക്കോടിയും ഒത്തുചേരലുകളും മാത്രമല്ല നല്ല കിടിലൻ സിനിമ കാണലും ഓണം ആഘോഷത്തിന്റെ ഭാഗമാണ്. അതിനാൽ തന്നെ ഓണത്തിനോട് അനുബന്ധിച്ച് എല്ലാവർഷവും ചില സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അത്തരത്തിൽ ഇത്തവണയും ഓണക്കാലം കൂടുതൽ കളർ ആക്കുന്നതിന് ഒരുപിടി മികച്ച ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്.. പ്രേക്ഷകരെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ആ സിനിമകളും അവയുടെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ആണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>
<h3>തുടക്കം</h3>
<p>നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തുടക്കം. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. കൂടാതെ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് ഏഴിനാണ് സിനിമ തീയറ്ററുകളിൽ പ്രദർശനത്തിനായി എത്തുക.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/pearle-maaneys-response-regarding-the-sibi-malayil-controversy-latest-first-reaction-2219410.html">ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി</a></strong></p>
<h3>ഖലീഫ</h3>
<p>നടൻ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി മാസ് സിനിമകളുടെ സംവിധായകനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ മോഹൻലാലും ടോവിനോ തോമസും പദാന കഥാപാത്രങ്ങളെ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മാളവിക ശർമയാണ് ചിത്രത്തിലെ നായിക അസ്സലായവളെ എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു. മാസ്സ് എന്റർടൈനറായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ഖലീഫ ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുക.</p>
<h3>ഐ ആം ഗെയിം</h3>
<p>മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ നായിക വേഷത്തിലെത്തുന്ന മാസ് ആക്ഷൻ ചിത്രമാണ് ഐ ആം ഗെയിം. പ്രേക്ഷകർക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലും കഥാപാത്രത്തിലുമാണ് ഈ സിനിമയിലെത്തുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം ഇസ്മായിൽ അബൂബക്കറും സജീർബാബയും ചേർന്നാണ്. ഈ സിനിമ ഓഗസ്റ്റ് 20നാണ് തിയേറ്ററിൽ എത്തുന്നത്</p>
<h3>ബത്ലഹേം കുടുംബയൂണിറ്റ്</h3>
<p>നിവിൻ പോളിയും മമിതാ ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫീൽ ​ഗുഡ് കോമഡി റൊമാൻസ് ചിത്രമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ശ്യാം പുഷ്കരൻ എന്നിവർ നിർമ്മിച്ച ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 21ന് തിയേറ്ററുകൾ എത്തും.</p>
<h3>ENGLISH SUMMARY</h3>
<p>This time too, a handful of great films are gearing up for release to make the Onam season more colorful. This article includes those films that the audience is eagerly waiting for, their release dates, and other information.</p>
]]></content:encoded>
				</item>
							<item>
					<title>Pearle Maaney : ചെയ്തത് തെറ്റായിപ്പോയി&#8230; മാപ്പ്&#8230; ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി</title>
					<link>https://www.malayalamtv9.com/entertainment/pearle-maaneys-response-regarding-the-sibi-malayil-controversy-latest-first-reaction-2219410.html</link>
					<pubDate>Tue, 28 Jul 2026 13:12:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/pearle-maaneys-response-regarding-the-sibi-malayil-controversy-latest-first-reaction-2219410.html</guid>
					<description><![CDATA[<p>Pearle Maaney reaction on controversy : ഒടുവിൽ വിവാദങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് പേളി മാണി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താൻ ഇട്ട പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകവെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഫെയിൽ‍ഡ് ഫിലീം മേക്കർ എന്ന തന്റെ പരാമർശം വളരെ തെറ്റായി പോയി എന്നും ഒരിക്കലും തന്റെ ഭാ​ഗത്ത് നിന്ന് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും പേളി പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-1.jpg" class="attachment-large size-large wp-post-image" alt="Pearle Maaney (1)" /></figure><p>ഒടുവിൽ വിവാദങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് പേളി മാണി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താൻ ഇട്ട പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകവെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഫെയിൽ‍ഡ് ഫിലീം മേക്കർ എന്ന തന്റെ പരാമർശം വളരെ തെറ്റായി പോയി എന്നും ഒരിക്കലും തന്റെ ഭാ​ഗത്ത് നിന്ന് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും പേളി പറയുന്നു. തന്റെ യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വിവാദങ്ങൾക്ക് പേളി മറുപടി നൽകിയിരിക്കുന്നത്.</p>
<p><strong>ഫെയിൽഡ് ഫിലിം മേക്കർ</strong></p>
<p>തന്റെ പോസ്റ്റിനെ വിമർശിച്ച വ്യക്തിയെ 'ഫെയിൽഡ് ഫിലിം മേക്കർ' എന്ന് വിളിച്ചത് വലിയ തെറ്റായിരുന്നുവെന്നും ആ വ്യക്തിയോട് മാപ്പ് ചോദിക്കുന്നു എന്ന് വീഡിയോയിൽ പറഞ്ഞ പേളി വിഷയത്തിൽ തന്റെ ഭാ​ഗം വിശദീകരിക്കുകയും ചെയ്തു. തനിക്കെതിരെ പത്ത് പേജ് പോസ്റ്റ് എഴുതിയ ആളെയാണ് താൻ മറുപടിയിൽ ഉദ്ദേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അച്ഛനായ സംവിധായകൻ സിബി മലയിൽ സാറിനെയാണ് താൻ ഉദ്ദേശിച്ചതെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഇത്തരത്തിലേക്ക് കാര്യങ്ങൾ പോയപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. താൻ സിബി മലയിൽ സാറിന്റെ വലിയൊരു ആരാധികയാണെന്നും, അദ്ദേഹത്തെക്കുറിച്ച് സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു കാര്യം ചിന്തിക്കില്ലെന്നും പേളി തന്റെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/dhyan-sreenivasan-made-interviewer-mastani-tear-up-again-2219388.html">കൈയ്യിലിരുപ്പ് കൊണ്ട് ചീത്തകേട്ടതിന് നമ്മൾ എന്ത് ചെയ്യാനാ, ധ്യാന്റെ ഒറ്റ ഡയലോ​ഗിൽ മസ്താനി കരഞ്ഞു പോയി</a></h3>
<p><strong>അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു</strong></p>
<p>ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആ പോസ്റ്റിട്ട വ്യക്തിയെ പരാജയപ്പെട്ട ചലച്ചിത്രകാരൻ എന്ന് വിളിച്ചത്. അത് വളരെ വലിയൊരു തെറ്റാണ് നമ്മളാരും അങ്ങനെ വിളിക്കാൻ പാടില്ല. ഒരാളെ പരാജയപ്പെട്ടവൻ എന്ന് വിളിക്കാൻ നമ്മൾ ആരുമല്ല. തന്റെ മാതാപിതാക്കൾ അങ്ങനെയല്ല തന്നെ വളർത്തിയത്. എന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയൊരു പിഴവാണത്. അങ്ങനെ വിളിച്ചതിൽ അദ്ദേഹത്തോട് ഈ അവസരത്തിൽ ഹൃദയം തുറന്ന് മാപ്പ് ചോദിക്കുന്നു. ഇങ്ങനെയായിരുന്നു പേളിയുടെ വാക്കുകൾ.</p>
<p><strong>ഉദ്ദേശിച്ചത് സിബി മലയിലിനെ അല്ല</strong></p>
<p>അദ്ദേഹത്തിന്റെ അച്ഛൻ നമ്മളെല്ലാവരും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ സിബി മലയിൽ സാറാണ്. ഞാൻ സാറിന്റെ വലിയൊരു ആരാധികയാണ്. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഈ ഒരു കാര്യമാണ്. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലാണ് കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടത്. അദ്ദേഹത്തെ അല്ല താൻ വിമർശിച്ചത്. വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അക്കാര്യം എനിക്ക് വ്യക്തമാക്കിയേ പറ്റൂ. എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ എഴുതിയ ആ വ്യക്തിക്ക് മറുപടിയായാണ് ഞാൻ സ്റ്റോറി ഇട്ടത്. പക്ഷേ അതിലേക്ക് സിബി മലയിൽ സാറിന്റെ പേര് എങ്ങനെ വന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇതെങ്ങനെ വിശദീകരിക്കും എന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു. വീണ്ടുമൊരു പോസ്റ്റിട്ടാൽ വിവാദം കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുമോ എന്ന് കരുതിയാണ് കുറച്ചു ദിവസം പ്രതികരിക്കാതിരുന്നത് എന്നും പേളി വീഡിയോയിൽ പറയുന്നു.</p>
<h3>English Summary</h3>
<p>Pearle Maaney has finally come forward to address the controversies. A remark she made while replying to a comment on a post regarding the student protests in Delhi had sparked significant controversy. Pearle admits that her comment referring to someone as a "failed filmmaker" was completely wrong and acknowledges that such a remark should never have come from her.</p>
]]></content:encoded>
				</item>
							<item>
					<title>Akhil Marar: നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ മരിക്കാം! സാബുവിന് സ്വന്തം കാര്യം മാത്രം&#8230; അന്നേ പ്രശ്നങ്ങൾ ഉണ്ടായി! ട്വന്റി ട്വന്റി വിട്ട് അഖിൽ മാരാർ</title>
					<link>https://www.malayalamtv9.com/entertainment/bigg-boss-star-and-director-akhil-marar-quits-twenty-twenty-serious-allegations-against-sabu-m-jacob-2219407.html</link>
					<pubDate>Tue, 28 Jul 2026 12:55:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bigg-boss-star-and-director-akhil-marar-quits-twenty-twenty-serious-allegations-against-sabu-m-jacob-2219407.html</guid>
					<description><![CDATA[<p>Akhil Marar Quit Twenty 20:എനിക്ക് പറ്റിയ ഒരു തെറ്റ് പൊതുസമൂഹത്തിന് മനസ്സിലാക്കി മാപ്പ് പറഞ്ഞു പിന്മാറാം എന്ന രീതിയിൽ മെസ്സേജ് അയച്ചിരുന്നു ഇതിന്റെ പേരിൽ ആ സമയത്ത് തന്നെ വലിയ ബഹളങ്ങളും ഉണ്ടായി. സാബു ജേക്കബിനോട് ഞാൻ തർക്കിക്കുന്ന രീതിയിൽ വരെ എത്തി.സാബു ജേക്കബ് തൃക്കാക്കരയിൽ തിരിഞ്ഞു നോക്കിയിട്ടില്ല. കൂടാതെ നടി അഞ്ജലി മേനോനും നേരിട്ട് ദുരനുഭവത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ ആര്യയ്ക്കും പല പ്രശ്നങ്ങളും നേരിടേണ്ടതായി വന്നു&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sabu-M-Jacob-Akhil-Marar.jpg" class="attachment-large size-large wp-post-image" alt="Sabu M Jacob, Akhil Marar" /></figure><p>ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി20 വിട്ടു. പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അഖിൽ മാരാർ രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ചത്. പ്രധാനമായും പാർട്ടി അധ്യക്ഷനായ സാബു എം ജേക്കബിനെതിരെയാണ് അഖിൽ മാരാർ വിമർശനം ഉന്നയിച്ചത്. സാബു എം ജേക്കബിന് സ്വന്തം കാര്യം മാത്രമാണ് നോക്കേണ്ടത്.'</p>
<p>അയാൾക്ക് അയാളുടെ കമ്പനിയിൽ ഉണ്ടായ നഷ്ടങ്ങൾ നികത്തണം അങ്ങനെയുള്ള ഉദ്ദേശങ്ങൾ മാത്രമേ ഉള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നെ സാബു ഫോൺ വിളിച്ചാൽ പോലും എടുക്കില്ല. കൊട്ടാരക്കരയിൽ സീറ്റ് നൽകാം എന്ന വാഗ്ദാനത്തിലാണ് തന്നെ മത്സരിപ്പിക്കാനായി ഇറങ്ങിയത്.അത് നൽകിയില്ല പിന്നീട് തൃപ്പൂണിത്തറയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് താൻ ട്വന്റി 20 യിൽ ചേരുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/tovino-thomas-have-religious-bigotry-says-bjp-leader-and-actor-krishna-kumar-for-his-supports-to-cjp-protest-2219355.html">ടോവിനോ തോമസിന് മതാന്ധത.. എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്? വിമർശനവുമായി കൃഷ്ണകുമാർ</a></strong></p>
<p>കൊട്ടാരക്കരയിൽ സീറ്റ് തരാം എന്ന് പറഞ്ഞ് തന്നെ പിന്നീട് തൃപ്പൂണിത്തറയിൽ നൽകാമെന്ന് പറഞ്ഞു വഞ്ചിച്ചു. തൃക്കാക്കരയിൽ തന്നെ ബോധപൂർവ്വം നിർത്തിയത് തന്റെ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ആണെന്നും അഖിൽ മാരാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മാർച്ച് 15 ന് തന്നെ ഞാൻ സാബു ജേക്കബിന് മെസ്സേജ് അയച്ചിരുന്നു.</p>
<h3>തന്നെ വെടിവെച്ച് കൊന്ന് ഞാൻ ആത്മഹത്യ ചെയ്തോളാം......</h3>
<p>എനിക്ക് പറ്റിയ ഒരു തെറ്റ് പൊതുസമൂഹത്തിന് മനസ്സിലാക്കി മാപ്പ് പറഞ്ഞു പിന്മാറാം എന്ന രീതിയിൽ മെസ്സേജ് അയച്ചിരുന്നു ഇതിന്റെ പേരിൽ ആ സമയത്ത് തന്നെ വലിയ ബഹളങ്ങളും ഉണ്ടായി. സാബു ജേക്കബിനോട് ഞാൻ തർക്കിക്കുന്ന രീതിയിൽ വരെ എത്തി. പാർട്ടിയുടെ ഓഫീസിൽ വച്ച് ഞാൻ വേണമെങ്കിൽ തന്നെ വെടിവെച്ച് കൊന്ന് ഞാൻ ആത്മഹത്യ ചെയ്തോളാം എന്ന രീതിയിൽ വരെ പറഞ്ഞിരുന്നു എന്നും അഖിൽ മാരാർ പ്രതികരിക്കുന്നു.</p>
<p>സാബു ജേക്കബിന് വ്യക്തിപരമായ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ് ട്വന്റി ട്വന്റി എന്ന പാർട്ടി. 20 ലക്ഷം രൂപ കൊടുത്ത് ആശിച്ചു വാങ്ങിയ ബൈക്ക് വിറ്റാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യവും താൻ ഉന്നയിച്ചിരുന്നു. എന്നാൽ രണ്ടുമാസമായി ഒരു മറുപടിയും തനിക്ക് നൽകിയിട്ടില്ല.</p>
<p>ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമ്പോൾ ഒരു പ്രതികരണവും ഇല്ല എന്നും അഖിൽമാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബ് തൃക്കാക്കരയിൽ തിരിഞ്ഞു നോക്കിയിട്ടില്ല. കൂടാതെ നടി അഞ്ജലി മേനോനും നേരിട്ട് ദുരനുഭവത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ ആര്യയ്ക്കും പല പ്രശ്നങ്ങളും നേരിടേണ്ടതായി വന്നു എന്നും പറയുന്നു.</p>
<p>ENGLISH SUMMARY</p>
<p>Bigg Boss star and director Akhil Marar has left T20. Akhil Marar quit politics after making serious allegations against the party. Akhil Marar mainly criticized party president Sabu M Jacob. Sabu M Jacob should only look after his own affairs.</p>
]]></content:encoded>
				</item>
							<item>
					<title>Dhyan Sreenivasan : കൈയ്യിലിരുപ്പ് കൊണ്ട് ചീത്തകേട്ടതിന് നമ്മൾ എന്ത് ചെയ്യാനാ, ധ്യാന്റെ ഒറ്റ ഡയലോ​ഗിൽ മസ്താനി കരഞ്ഞു പോയി</title>
					<link>https://www.malayalamtv9.com/entertainment/dhyan-sreenivasan-made-interviewer-mastani-tear-up-again-2219388.html</link>
					<pubDate>Tue, 28 Jul 2026 12:43:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/dhyan-sreenivasan-made-interviewer-mastani-tear-up-again-2219388.html</guid>
					<description><![CDATA[<p>ഒരുപക്ഷേ സിനിമയെക്കാളേറെ ധ്യാൻ ശ്രീനിവാസനെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ധ്യാന്റെ എല്ലാ അഭിമുഖങ്ങളും മിക്കവാറും ട്രെൻഡിങ് ആയി മാറാറുണ്ട്. മുഖവര ഇല്ലാത്ത സംസാരവും തുറന്നടിച്ചുള്ള ശൈലിയും എല്ലാം താരത്തെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. പുതുതായി ഇറങ്ങാൻ പോകുന്ന സിനിമയുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞോടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dhyan-Sreenivsan-Mastani.jpg" class="attachment-large size-large wp-post-image" alt="Dhyan Sreenivsan, Mastani" /></figure><p>ഒരുപക്ഷേ സിനിമയെക്കാളേറെ ധ്യാൻ ശ്രീനിവാസനെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ധ്യാന്റെ എല്ലാ അഭിമുഖങ്ങളും മിക്കവാറും ട്രെൻഡിങ് ആയി മാറാറുണ്ട്. മുഖവര ഇല്ലാത്ത സംസാരവും തുറന്നടിച്ചുള്ള ശൈലിയും എല്ലാം താരത്തെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. പുതുതായി ഇറങ്ങാൻ പോകുന്ന സിനിമയുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞോടുന്നത്. ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മസ്താനിയാണ് ധ്യാനിന്റെ ഇന്റർവ്യൂ എടുത്തത്. ഇന്റർവ്യൂവിന് ഇടയിൽ ധ്യാനിന്റെ പതിവ് ശൈലിയിലുള്ള മറുപടിയിൽ മസ്താനി കരഞ്ഞു പോയി.</p>
<p>സംഭവം ഇങ്ങനെയാണ്, പുതിയ സിനിമയിൽ ധ്യാനിന് ഒപ്പം അഭിഷേക് എന്ന മുൻ ബിഗ് ബോസ് താരവും വേഷമിട്ടിട്ടുണ്ട്. അഭിമുഖത്തിനായി അഭിഷേകും ധ്യാനൊപ്പം ഉണ്ടായിരുന്നു. സംസാരിച്ചു വരവെ ബിഗ് ബോസ് എന്ന വിഷയവും കയറി വന്നു. അഭിഷേക് മൂന്നാം സ്ഥാനം നേടിയാണ് ബിഗ് ബോസിൽ നിന്ന് വിജയിച്ചു വന്നത്. എന്നാൽ മസ്താനി വളരെ കുറച്ചു ദിവസം മാത്രം നിന്ന് പുറത്താവുകയും ചെയ്തു. ഇരുവരും രണ്ടു സീസണിലാണ് മത്സരിച്ചത്. ഈ വിഷയം സംസാരിച്ച് വരെ ധ്യാൻ മസ്താനിയെ തമാശ രൂപേണ കളിയാക്കി. അവൻ ബിഗ് ബോസിൽ മത്സരിക്കുകയും ചെയ്തു ജയിക്കുകയും ചെയ്തു. നീയാണേൽ തോറ്റു പുറത്താവുകയും ചെയ്തു.</p>
<p>തന്നെപ്പോലെ നെഗറ്റീവ് വന്നിട്ട് അതൊക്കെ ക്ലിയർ ചെയ്ത വേറെ ആരുണ്ട് എന്ന് മസ്താനി തിരിച്ച് ധ്യാനിനോട് ചോദിച്ചു. നീയതിന് ബിഗ് ബോസില്‍ അല്ലല്ലോ നാട്ടിലല്ലേ റീ എൻട്രി നടത്തിയത്. നീ തോറ്റിട്ടല്ലേ വന്നത്. നീ ബിഗ് ബോസിൽ എന്താ ചെയ്തേ എന്നുള്ളത് ചരിത്രമാണ്. നീ എല്ലാം ക്ലിയർ ചെയ്തിട്ടാണ് വന്നത് എന്നുള്ളത് നിന്റെ വെറും തോന്നൽ മാത്രമാണ്. ഞങ്ങളുടെയൊക്കെ മനസ്സിൽ അതൊരു കരട് പോലെയാണ് നിൽക്കുന്നത്. അറ്റാക്ക് ചെയ്തു മടുത്തിട്ട് ഇവളോട് ആളുകൾക്ക് ഇഷ്ടം തോന്നിയതാകും. ഇതൊക്കെ സത്യമാണ് പറയുന്നതുകൊണ്ട് വിഷമിച്ചിട്ട് കാര്യമില്ല, ധ്യാൻ പറഞ്ഞു.</p>
<p>ഇത് ശരിക്കും ഫീൽ ചെയ്ത മസ്താനി കരയാൻ തുടങ്ങുകയും ധ്യാൻ പിന്നീട് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആശ്വസിപ്പിക്കലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആയിരുന്നു എന്ന് മാത്രം. നീ വീണ്ടും ക്ലിയർ ചെയ്യുകയാണോ. ആർക്കും ഇഷ്ടമല്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ കളിയാക്കിയില്ലെങ്കിൽ പിന്നെ ആരാണ് നിന്നെ കളിയാക്കുക. അവൾ കയ്യിൽ ഇരുപ്പിന്റെ പേരിൽ ചീത്ത കേട്ടതിന് നമ്മൾ ഇപ്പൊ എന്ത് ചെയ്യാനാ. ധ്യാൻ അങ്ങനെ പറഞ്ഞ് ആ വിഷയം അവിടെ അവസാനിപ്പിച്ചു.</p>
<h3>English Summary</h3>
<p>An interview given by Dhyan Sreenivasan to 'Variety Media' regarding his upcoming film is currently making waves on social media. The interview was conducted by Mastani, a Bigg Boss star and social media influencer. During the conversation, Mastani was moved to tears by one of Dhyan's characteristic responses.</p>
]]></content:encoded>
				</item>
							<item>
					<title>YouTuber Dilshad Missing : അഞ്ച് ദിവസമായി ഒരു വിവരവുമില്ല, മലയാളി യുടൂബർ ദിൽഷാദ് എവിടെ?</title>
					<link>https://www.malayalamtv9.com/entertainment/malayali-youtuber-dilshad-yathra-today-missing-police-started-investigation-2219353.html</link>
					<pubDate>Tue, 28 Jul 2026 09:34:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/malayali-youtuber-dilshad-yathra-today-missing-police-started-investigation-2219353.html</guid>
					<description><![CDATA[<p>മലപ്പുറം സ്വദേശിയായ മലയാളി യൂട്യൂബർ ദിൽഷാദിനെ ( 31 ) കാണാനില്ലെന്ന് പോലീസിൽ പരാതി. ദിൽഷാദിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ചേലമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിയായ ദിൽഷാദ് ജൂലൈ ആറിനാണ് ചേലബ്രയിൽ നിന്ന് യാത്ര പോയത്. കഴിഞ്ഞ 22 ആം തീയതി വരെ ദിൽഷാദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dilshad-yathra-today.jpg" class="attachment-large size-large wp-post-image" alt="Dilshad Yathra Today" /></figure><p><strong> ചേലമ്പ്ര :</strong> മലപ്പുറം സ്വദേശിയായ മലയാളി യൂട്യൂബർ ദിൽഷാദിനെ ( 31 ) കാണാനില്ലെന്ന് പോലീസിൽ പരാതി. ദിൽഷാദിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ചേലമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിയായ ദിൽഷാദ് ജൂലൈ ആറിനാണ് ചേലബ്രയിൽ നിന്ന് യാത്ര പോയത്. കഴിഞ്ഞ 22 ആം തീയതി വരെ ദിൽഷാദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസമായി ഇയാളെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറയുന്നു. യാത്ര ടുഡേ എന്ന ട്രാവലോഗ് യൂട്യൂബ് ചാനലിന്റെ ഉടമയാണ് ദിൽഷാദ്. 9 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ഉള്ള ദിൽഷാദ് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി യാത്രകൾ ചെയ്യുന്ന കണ്ടന്റ് ക്രീയേറ്ററാണ്. പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>ഈ കഴിഞ്ഞ ജൂലൈ 6-ാം തീയതിയാണ് ദിൽഷാദ് വ്ലോഗിംഗിനായി വീട്ടിൽ നിന്നും യാത്ര തിരിക്കുന്നത്. തുടർന്ന് കൊൽക്കത്ത ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ദിൽഷാദുമായി ജൂലൈ 22 വരെ കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം കഴിഞ്ഞ 5 ദിവസങ്ങളായി ദിൽഷാദിനെക്കുറിച്ച് യാതൊരു വിവരവുമില്ല, ഫോണിലും ലഭ്യമാകുന്നില്ല. ഒടുവിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് അദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അസം ഒഡീഷ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിരിക്കാം എന്നാണ് കരുതുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി അവസാനമായി പങ്കുവച്ച പോസ്റ്റ്‌ " Quite, I am quit " എന്നായിരുന്നു. ഈ കുറിപ്പാണ് പ്രധാനമായും ആശങ്കയ്ക്ക് വഴി വെയ്ക്കുന്നത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/kundara-custody-torture-complainant-confirms-assault-in-police-jeep-crime-branch-launches-probe-2219321.html">കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലീസ് ജീപ്പിൽ മർദ്ദനം സ്ഥിരീകരിച്ച് പരാതിക്കാരി, ക്രൈംബ്രാഞ്ച് അന്വേഷണം</a></h3>
<p>ദിൽഷാദ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ സ്വന്തം വാഹനത്തിൽ നടത്തിയ സാഹസിക യാത്രകളും, ആഫ്രിക്കയിലെ ഗ്രാമീണർക്ക് 'യാത്ര ടുഡേ' കൂട്ടായ്മയിലൂടെ ശുദ്ധജല കിണറുകൾ നിർമ്മിച്ച് നൽകിയതും വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ദിൽഷാദിനെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ആശങ്കയാണ് പടരുന്നത്. തങ്ങളുടെ പ്രിയ വ്ലോഗറുടെ തിരോധാനത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയും സുരക്ഷിതമായി മടങ്ങിവരാൻ പ്രാർത്ഥിച്ചും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് രംഗത്തെത്തുന്നത്.</p>
<h3>English Summary</h3>
<p>A police complaint has been filed regarding the disappearance of Dilshad (31), a Malayali YouTuber from Malappuram. His family lodged the complaint. Dilshad, a native of Pullipparamba in Chelambra, Malappuram, had set out on a journey from Chelambra on July 6. He was reachable by phone until the 22nd, but his family states that there has been no information about him for the past five days.</p>
]]></content:encoded>
				</item>
							<item>
					<title>Tovino Thomas: ടോവിനോ തോമസിന് മതാന്ധത.. എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്? വിമർശനവുമായി കൃഷ്ണകുമാർ</title>
					<link>https://www.malayalamtv9.com/entertainment/tovino-thomas-have-religious-bigotry-says-bjp-leader-and-actor-krishna-kumar-for-his-supports-to-cjp-protest-2219355.html</link>
					<pubDate>Tue, 28 Jul 2026 09:01:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/tovino-thomas-have-religious-bigotry-says-bjp-leader-and-actor-krishna-kumar-for-his-supports-to-cjp-protest-2219355.html</guid>
					<description><![CDATA[<p>Krishna Kumar against Tovino Thomas:ഭാരതത്തിൽ ഇത് ആദ്യമായിട്ടാണോ ചോദ്യപേപ്പർ ചോരുന്നത് എന്നും കൃഷ്ണകുമാർ ചോദിക്കുന്നു. നമ്മുടെ ചരിത്രം എടുത്തു പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത്.ടോവിനോ തോമസിന് മത അന്ധതയാണോ അതോ രാഷ്ട്രീയ അന്ധതയാണോ എന്നാണ് കൃഷ്ണകുമാർ ചോദിക്കുന്നത്. എന്ത് അറിഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് അവിടെ പൊതുമുതൽ നശിപ്പിച്ചിട്ടില്ല പോലീസുകാരെ ആക്രമിച്ചിട്ടില്ല&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Krishna-Kumar-Pinarayi-Vijayan.jpg" class="attachment-large size-large wp-post-image" alt="Krishna Kumar, Pinarayi Vijayan" /></figure><p>ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനെ പിന്തുണച്ച് നടൻ ടോവിനോ തോമസിനെ വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ടോവിനോ തോമസിന് മത അന്ധതയാണോ അതോ രാഷ്ട്രീയ അന്ധതയാണോ എന്നാണ് കൃഷ്ണകുമാർ ചോദിക്കുന്നത്. എന്ത് അറിഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് അവിടെ പൊതുമുതൽ നശിപ്പിച്ചിട്ടില്ല പോലീസുകാരെ ആക്രമിച്ചിട്ടില്ല എന്നൊക്കെ ടോവിനോ തോമസ് പറയുന്നുണ്ട്, എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ത് അന്ധതയാണ് അദ്ദേഹത്തിന് ബാധിച്ചത് എന്നും കൃഷ്ണകുമാർ ചോദിക്കുന്നു.</p>
<h3>കൃഷ്ണകുമാറിന്റെ വാക്കുകൾ</h3>
<p>ടോവിനോ തോമസ് അക്രമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്? എന്തെങ്കിലും വാഹനം നശിപ്പിച്ചിട്ടുണ്ടോ പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടോ എന്നൊക്കെയാണ്... എന്തറിഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് എന്ത് അന്ധതയാണ് അദ്ദേഹത്തെ ബാധിച്ചത് മതാന്ധതയോ രാഷ്ട്രീയ അന്ധതയോ? പിന്നെ നടൻ ജോജു ജോർജ് അദ്ദേഹമൊക്കെ എന്റെ സഹോദരങ്ങളാണ് അദ്ദേഹം മഹാരാജ കോളേജിൽ പോയി നടത്തിയ പ്രസംഗം അമ്പരപ്പിച്ചു . അദ്ദേഹം ഒരു കോൺഗ്രസുകാരനാണ് അടിയന്തരാവസ്ഥയാണ് ഇത് മറ്റൊരു അടിയന്തരാവസ്ഥ എന്നാണ് ജോജു പറഞ്ഞത്. അപ്പോൾ അടിയന്തരാവസ്ഥ നടന്നതൊരു കുഴപ്പമായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് എന്നും കൃഷ്ണകുമാർ പറയുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/bjp-files-complaint-against-jaanmoni-das-derogatory-remarks-against-the-prime-minister-2219092.html">പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി</a></strong></p>
<h3>ചരിത്രം എടുത്തു പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ</h3>
<p>പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് തെറ്റാണോ എന്ന് ചോദിച്ചാൽ തെറ്റാണ്. പക്ഷേ ഭാരതത്തിൽ ഇത് ആദ്യമായിട്ടാണോ ചോദ്യപേപ്പർ ചോരുന്നത് എന്നും കൃഷ്ണകുമാർ ചോദിക്കുന്നു. നമ്മുടെ ചരിത്രം എടുത്തു പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത്. എല്ലാവരും ചരിത്രം പഠിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺഗ്രസുകാർ. അന്ന് മൻമോഹൻസിങ്ങോ രാഹുൽഗാന്ധിയോ സോണിയ ഗാന്ധിയോ ആരെങ്കിലും രാജിവച്ചോ ഇല്ല. അവരുടെ കാലത്ത് ഇതൊക്കെ നിസ്സാരമായി തള്ളിക്കളഞ്ഞു.</p>
<p>ഇന്ന് സംഭവിച്ചത് എന്താണ്? ആദ്യം അവിടെ കോക്രോച്ച് പാർട്ടി എന്നും പറഞ്ഞ് കുറച്ച് പിള്ളേര് വന്നു. അവര് നീറ്റ് ആണ് വിഷയം എന്ന് പറഞ്ഞാണ് എത്തിയത്. അതുകഴിഞ്ഞ് കുറച്ച് ആളുകൾ വന്നു. അപ്പോഴേക്കും നീറ്റ് എന്ന വിഷയം മാറി രാമമന്ദിർ ആയി ആർഎസ്എസ് ആയി ഇതൊക്കെയായി അവിടുത്തെ ചർച്ച വിഷയം. ഇവരുടെ ഇത്തരം പ്രശ്നങ്ങൾക്ക് വേണ്ടി ഒരാളെ മാറ്റി നിർത്തിയാൽ ഇനി ഇവർ അടുത്ത പ്രശ്നങ്ങളുമായിട്ട് വരുമെന്നും കൃഷ്ണകുമാർ പറയുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>Actor and BJP leader Krishnakumar has criticized actor Tovino Thomas for supporting the protest led by the Cockroach Janata Party against NEET UG exam irregularities at Delhi's Jantar Mantar. Krishnakumar asks whether Tovino Thomas has religious blindness or political blindness.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Dhyan Sreenivasan: “അശ്വന്ത് കോക്ക് ജെൻ്റിൽമാൻ, പണം വാങ്ങി റിവ്യു ചെയ്യുന്ന ആളല്ല”; സൗഹൃദം തുറന്നുപറഞ്ഞ് ധ്യാൻ</title>
					<link>https://www.malayalamtv9.com/entertainment/actor-dhyan-sreenivasan-defended-movie-reviewer-aswanth-kok-against-madhav-sureshs-allegations-2219300.html</link>
					<pubDate>Mon, 27 Jul 2026 22:29:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-dhyan-sreenivasan-defended-movie-reviewer-aswanth-kok-against-madhav-sureshs-allegations-2219300.html</guid>
					<description><![CDATA[<p>&#8220;Aswanth KoK is a Gentleman&#8221;: Dhyan Sreenivasan Dismisses Paid Review Allegations: സിനിമയിൽ വരുന്നതിന് മുൻപ് വരെ താനും അങ്ങനെ ഒരാളായിരുന്നു. അച്ഛൻ്റെ സിനിമകളെ വരെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അച്ഛന് അത് ഇഷ്ടപ്പെടാതെ വന്നിട്ടുണ്ട്. എന്നാൽ സിനിമയിൽ വാന്നതിന് ശേഷം വിമാർശനങ്ങളെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കി</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/dhyan.jpg" class="attachment-large size-large wp-post-image" alt="Dhyan" /></figure><p>അശ്വന്ത് കോക്ക് പണം വാങ്ങി സിനിമ റിവ്യു ചെയ്യുന്ന ആളാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നും തൻ്റെ സിനിമകളെ നിരന്തരം കടുത്ത ഭാഷയിൽ വിമർശിക്കുന്ന ആളായിട്ടുകൂടി അദ്ദേഹവുമായി വളരെ അടൂത്ത സൗഹൃദമുണ്ടെന്നും തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്കുമായുള്ള സൗഹൃദത്തെ കുറിച്ചും മാധവ് സുരേഷ് നടത്തിയ ആരോപണത്തെ കുറിച്ചുമെല്ലാം ധ്യാൻ പ്രതികരിച്ചത്. അത്തരം ഒരു ആരോപണം വന്നതിനാലാകാം അദ്ദേഹം അൽപ്പം പരിധിവിട്ട് സംസാരിച്ചത് എന്നും അത്ര കടന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു എന്നും ധ്യാൻ പറയുന്നു.</p>
<p>അശ്വാന്തിൻ്റെ സബ്സ്ക്രൈബർമാരിൽ പകുതിയോളം സിനിമാക്കാാരാണ്. അദ്ദേഹത്തിൻ്റെ റിവ്യു എല്ലാവരും ആസ്വദിക്കാറുമുണ്ട്. നാട്ടുമ്പുറത്തൊക്കൊ ആളുകൾ സിനിമയെ കുറിച്ച് സംസാരിക്കുന്നതുപോലെ വളരെ ഓർഗാനിക്കായാണ് അദ്ദേഹം റിവ്യു പറയാറുള്ളത്. അതുകൊണ്ടാണ് അദ്ദേഹം സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. അദ്ദേഹം പറയുന്ന രീതി തനിക്കും ഇഷ്ടമാണെന്ന് ധ്യാൻ പറയുന്നു. ബാക്കിയുള്ളവരുടെ റിവ്യു വരുന്ന സമയത്ത് അത് ആസ്വദിക്കുകയും തൻ്റെ സിനിമയെ വിമർശിക്കുമ്പോൾ അതിനെതിരെ ഇറങ്ങിപുറപ്പെടുകയും ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം സിനിമയെ കുറിച്ചാണ് പറയുന്നത് എന്നും അതിനെ വ്യക്തിപരമായി കാണേണ്ടതില്ല എന്നും ധ്യാൻ പറയുന്നു.</p>
<p>“ഞാനും അശ്വന്തും തമ്മിൽ വ്യക്തിപരാമായി ഒരു പ്രശ്നവുമില്ല. ഞങ്ങൾ ഒരുമിച്ച് മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ഇൻ്റർവ്യൂവിൽ ഒരുമിച്ചിരുന്നിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ജെൻ്റിൽമാനായ ഒരാളെ ഞാൻ അടുത്ത കാലത്ത് കണ്ടിട്ടില്ല. അത്രയും മാന്യമായാണ് അദ്ദേഹം എൻ്റെയടുത്ത് സംസാരിച്ചത്. അധികം സംസാരിക്കാത്ത ഒരു ഇൻട്രോവേർട്ട് ടൈപ്പ് മനുഷ്യനാണ് അദ്ദേഹം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്” ധ്യാൻ പറഞ്ഞൂ.\</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/dhyan-sreenivasan-reveals-he-was-invited-to-contest-in-the-recent-kerala-assembly-elections-2219287.html">Dhyan Sreenivasan: “ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചിരുന്നു”; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ</a></strong></p>
<p>സിനിമയെ ഗൗരവാത്തോടെ കാണുന്നയാളാണ് അദ്ദേഹം. അതിനാലാണ് അത്തരത്തിൽ റിവ്യു അവതരിപ്പിക്കുന്നത്. സിനിമയിൽ വരുന്നതിന് മുൻപ് വരെ താനും അങ്ങനെ ഒരാളായിരുന്നു. അച്ഛൻ്റെ സിനിമകളെ വരെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അച്ഛന് അത് ഇഷ്ടപ്പെടാതെ വന്നിട്ടുണ്ട്. എന്നാൽ സിനിമയിൽ വാന്നതിന് ശേഷം വിമാർശനങ്ങളെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കിയെന്ന് ധ്യാൻ പറയുന്നു. അശ്വന്തുമായി ഇടക്ക് സംസാരിക്കാറുണ്ടെന്നും നല്ല സൗഹൃദം നിലനിർത്തുന്നുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു.</p>
<p>പോസിറ്റീവ് റിവ്യു പറയാനായി അശ്വന്ത് പണം ആവശ്യപ്പെട്ടു എന്ന മാധവ് സുരേഷിൻ്റെ ആരോപണത്തെ കുറിച്ചും ആതിന് അശ്വന്ത് കോക്ക് നൽകിയ മറുപടിയെ കുറിച്ചും ധ്യാൻ പ്രതികരിച്ചു. അശ്വന്തിനെ വളരെ കാലമായി അടുത്തറിയാമെന്നും പണം വാങ്ങി റിവ്യു ചെയ്യുന്ന ആളാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നും ധ്യാൻ പറയുന്നു. “അത്തരം ഒരു ആരോപണം വന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചതാകാം. അദ്ദേഹം പണം വാങ്ങുന്ന ആളല്ല എന്നാണ് എൻ്റെ അറിവ്. എന്നാൽ അശ്വന്ത് അതിനോട് റിയാക്ട് ചെയ്ത രീതിയോട് എനിക്ക് എതിർപ്പുണ്ട്. ഒരു ആരോപണം ഉന്നയിക്കുമ്പോൾ മാധാവ് സുരേഷും ശ്രദ്ധിക്കണമായിരുന്നു” എന്നും ധ്യാൻ പറയുന്നു.</p>
<p><strong>English Summary</strong></p>
<p>Actor Dhyan Sreenivasan defended movie reviewer Aswanth KoK against Madhav Suresh's allegations of paid reviews. Dhyan described Aswanth KoK as a respectful gentleman and genuine cinema lover. While maintaining a close friendship despite his harsh movie critiques, Dhyan expressed slight disagreement with the aggressive manner of Aswanth KoK's response to the allegations.</p>
]]></content:encoded>
				</item>
							<item>
					<title>Dhyan Sreenivasan: &#8220;ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചിരുന്നു&#8221;; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ</title>
					<link>https://www.malayalamtv9.com/entertainment/dhyan-sreenivasan-reveals-he-was-invited-to-contest-in-the-recent-kerala-assembly-elections-2219287.html</link>
					<pubDate>Mon, 27 Jul 2026 21:14:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/dhyan-sreenivasan-reveals-he-was-invited-to-contest-in-the-recent-kerala-assembly-elections-2219287.html</guid>
					<description><![CDATA[<p>&#8216;Was Offered to be a Candidate in Kerala Elections,&#8217; Reveals Actor Dhyan Sreenivasan: മലയാള സിനിമയിൽ നിന്നുള്ള രമേഷ് പിഷാരടി ഇപ്പോൾ എം.എൽ.എയാണ്. അടുത്ത ടേം ലഭിക്കുകയാണെങ്കിൽ മന്ത്രിയാകാൻ സാധ്യതയുള്ള ആളാണ് അദ്ദേഹം. സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രിയാണ്. അതിനാൽ സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയത്തിലെത്തുന്നത് അത്ര ചെറിയ കാര്യമായി കാണേണ്ടതില്ല</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/dhyan-Sreenivasan.jpg" class="attachment-large size-large wp-post-image" alt="Dhyan Sreenivasan" /></figure><p>അടുത്തിടെ ധ്യാൻ ശ്രീനിവസൻ നടത്തിയ പരാമർശം താമിഴ്നാട്ടിൽ വരെ എത്തുകയും വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. നടനും മുഖ്യമന്ത്രിയുമായ വിജയിയുടെ സത്യപ്രതിഞ്ഞാ ചടങ്ങിൽ തൃഷ എല്ലാ കാര്യങ്ങളും നോക്കി ഓടിനടന്ന പോലെ ഒരു കാലത്ത് താൻ മുഖ്യമന്ത്രിയാകുമ്പോൾ നവ്യാ നായർ ആ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ നിർവഹിക്കണം എന്നായിരുന്നു ഒരു ചടങ്ങിൽ സംസാരിക്കവെ തമാശയായി ധ്യാൻ പറഞ്ഞത്. അന്ന് ആ സംഭാഷണത്തിലേക്ക് നയിച്ചത് ഉറ്റ സുഹൃത്ത് അജു വർഗീസിൻ്റെ ഫോൺ കോളാണെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. ഈ തമാശകൾക്കെല്ലാം അപ്പുറം ഒരു വെളിപ്പെടുത്തൽ കൂടി ധ്യാൻ ശ്രിനിവാസൻ നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്നാണ് താരം തുറന്നുപറയുന്നത്. അത് നിരസിച്ചതിന് പിന്നിലെ കാരണവും ധ്യാൻ പറയുന്നുണ്ട്</p>
<p>വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുമായി ധ്യാൻ രംഗത്തെത്തിയത്. അന്നത്തെ പരാമർശം രണ്ട് മണ്ടന്മാർ തമ്മിലുള്ള ഒരു സംഭാഷണമായി മാത്രമേ പുറത്ത് നിന്ന് കേൾക്കുന്നവാർ കാണാവു എന്ന് തമാശയായി ധ്യാൻ പറയുന്നുണ്ട്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ അജുവർഗീസ് വിളിച്ചിരുന്നു. സിനിമ മേഖലയിൽ നിന്നും കേരളത്തിൽ ആരെ മുഖ്യമന്ത്രിയാക്കാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആലോചന. മുഖ്യമന്ത്രിയായി തന്നെയാണ് അജു വർഗീസ് കണ്ടത്. ആദ്യം അമ്മയുടെ പ്രസിഡൻ്റാകാം, പിന്നീട് ഘട്ടം ഘട്ടമായി മുഖ്യമന്ത്രിയാകാം എന്ന് താനും മറുപടി പറഞ്ഞു എന്ന് ധ്യാൻ പറയുന്നു.ഇതെല്ലാം തമാശയായി മാത്രം പറയുന്നതാണെന്നും അതിനെ ആ അർത്ഥത്തിൽ മാത്രം കണ്ടാൽ മതിയെന്നും താരം പറയുന്നുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/parents-clash-with-theatre-staff-after-minors-denied-entry-to-vijays-jana-nayagan-2219231.html">VIDEO: ‘ജനനായകൻ’ കാണാൻ കുട്ടികളുമായി എത്തുന്നു; ചെന്നൈയിലെ തീയറ്ററുകളിൽ പൊലീസും തർക്കവും</a></strong></p>
<p>മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം ഇപ്പോൾ തൽക്കാലത്തേക്കില്ല. മലയാള സിനിമയിൽ നിന്നുള്ള രമേഷ് പിഷാരടി ഇപ്പോൾ എം.എൽ.എയാണ്. അടുത്ത ടേം ലഭിക്കുകയാണെങ്കിൽ മന്ത്രിയാകാൻ സാധ്യതയുള്ള ആളാണ് അദ്ദേഹം. സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രിയാണ്. അതിനാൽ സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയത്തിലെത്തുന്നത് അത്ര ചെറിയ കാര്യമായി കാണേണ്ടതില്ല. തമിഴ്നാടിൻ്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയവും സിനിമയും എപ്പോഴും ഇഴുകിച്ചേർന്ന് കിടക്കുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയല്ല. മന്ത്രിമാർ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ സിനിമയിൽ നിന്ന് വന്ന ആരും കേരളത്തിൻ്റെ മുഖ്യമന്ത്രിയായിട്ടില്ല എന്ന് ധ്യാൻ പറയുന്നു.</p>
<p><strong>"പാർട്ടി ഏതെന്ന് പറയില്ല, സ്ഥാനാർത്ഥിയാകാൻ ക്ഷണം ലഭിച്ചിരുന്നു"</strong></p>
<p>ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തുന്നുണ്ട്</p>
<p>‘നിരവധി സിനിമാ നടന്മാർ മത്സരിച്ച് ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് എൻ്റേതായ രാഷ്ട്രീയമുണ്ട്. എന്നുകരുതി നാളെ ഒരു പാർട്ടി ഉണ്ടാക്കി മത്സരിച്ച് മുഖ്യമന്ത്രിയാവുക എന്നതൊന്നും കേരളത്തിൽ നടക്കില്ല. ഇവിടെ ജനങ്ങൾക്കിടയിൽ വേരേട്ടമുള്ള രണ്ട് മുന്നണികൾ ഉണ്ട്. ഒന്ന് എൽ.ഡി.എഫും മറ്റൊന്ന് യു.ഡി.എഫുമാണ്. എന്നെങ്കിലും അതിൻ്റെ ഭാഗമയി നിന്ന് മത്സരിക്കാനേ സാധിക്കു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിലിറങ്ങാൻ എനിക്ക് താല്പര്യമില്ല. എന്നെങ്കിലും ഒരിക്കൽ അങ്ങനെയൊരു താല്പര്യം തോന്നിയാൽ കൃത്യമായി പഠിച്ച് രാഷ്ട്രീയത്തോട് പാകപ്പെട്ടതിന് ശേഷം മുന്നിട്ടിറങ്ങാം എന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്” ധ്യാൻ പറഞ്ഞു.</p>
<p><strong>English Summary</strong></p>
<p>Actor Dhyan Sreenivasan revealed he declined an offer to contest in the recent elections, stating he currently has no interest in politics. He also clarified that his recent controversial remarks about becoming Chief Minister were just an innocent, joking conversation with his friend Aju Varghese, meant to be taken lightly.</p>
]]></content:encoded>
				</item>
							<item>
					<title>VIDEO: ‘ജനനായകൻ’ കാണാൻ കുട്ടികളുമായി എത്തുന്നു; ചെന്നൈയിലെ തീയറ്ററുകളിൽ പൊലീസും തർക്കവും</title>
					<link>https://www.malayalamtv9.com/entertainment/parents-clash-with-theatre-staff-after-minors-denied-entry-to-vijays-jana-nayagan-2219231.html</link>
					<pubDate>Mon, 27 Jul 2026 15:20:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/parents-clash-with-theatre-staff-after-minors-denied-entry-to-vijays-jana-nayagan-2219231.html</guid>
					<description><![CDATA[<p>Vijay&#8217;s Final Film &#8216;Jana Nayagan&#8217; Faces Delays Over A-Certificate Rule Violations: സംഭവങ്ങളിൽ മാതാപിതാക്കളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. ചിത്രത്തിന് ക്ലീൻ യു/എ നൽകാമായിരുന്നു എന്നും ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം ഒന്നും സിനിമയിൽ ഇല്ലെന്നും ചിലർ വാദിക്കുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Jananayakan-1.jpg" class="attachment-large size-large wp-post-image" alt="Jananayakan (1)" /></figure><p>ഏഴ് മാസത്തെ വിവാദങ്ങൾക്കും നിയമ പോർട്ടങ്ങൾക്കും ഒടുവിലാണ്. കാത്തിരുന്ന ആരാധകരിലേക്ക് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാനം ചിത്രം ‘ജനനായകൻ’ എത്തിയത്. സിനിമക്ക് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത് എന്നതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സിനിമ കാണാനാകില്ല. ഇതാണിപ്പോൾ തമിഴ്നാട്ടിലെ തിയറ്ററുകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സിനിമ കാണാൻ മാതാപിതാക്കൾ കുട്ടികളുമായി എത്തുന്നതിനെ തുടർന്ന് പലയിടത്തും പ്രദർശനം മണിക്കൂറുകൾ വൈകുകയാണ്.</p>
<p>പ്രായപൂർത്തിയാകാത്ത കുട്ടികളുമായി സിനിമ കാണാനെത്തിയവരും തിയേറ്റർ ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കമാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങളുടെ നിരവധി വീഡിയോകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങലിലൂടെ പുറത്തുവന്നിട്ടുണ്ട്. പലയിടത്തും പൊലീസ് ഇടപെടലിനെ തുടർന്നാണ് പ്രദർശനം നടത്താനായത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്.</p>
<p>ചെന്നൈയിലെ അമ്പാ മാളിലെ പി.വി.ആർ തീയറ്ററിൽ സിനിമ കാണാൻ മാതാപിതാക്കൾ കുട്ടികളുമായി എത്തിയതോടെ ഒരു മണിക്കൂറോളമാണ് പ്രദർശനം നിർത്തിവെക്കേണ്ടി വന്നത്. കുട്ടികളെ മാറ്റാൻ തിയേറ്റർ അധികൃതർ ആവശ്യപ്പെട്ടതോടെ മാതാപിതാക്കളും ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഒടുവിൽ ടിക്കറ്റ് തുക തിരികെ നൽകാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്. പോലീസ് എത്തി കുട്ടികളുമായി വന്നവരോട് പുറത്തുപോകാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DbQFYBFSMuC/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DbQFYBFSMuC/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by _bettyvictoria_ (@___randomaaa___)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/mallika-sukumaran-opens-up-about-her-royal-life-with-sukumaran-and-his-sudden-demise-2219053.html">‘സുകുവേട്ടൻ എന്നെ കൊണ്ടുനടന്നത്’രാജകുമാരിയെ പോലെ’: ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ</a></strong></p>
<p>പല്ലാവരം പി.വി.ആർ ഗ്രാൻഡിലും സമാനമായ സംഭവമുണ്ടായി. കുട്ടികളുമായി എത്തിയവരെ തിയേറ്ററിനുള്ളിൽ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് തർക്കം ഉണ്ടാായത്. ഇവിടെയും പോലീസിന് ഇടപെടേണ്ടി വന്നു. പ്രവേശനം നിഷേധിച്ചവർക്ക് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തർക്കം. ചെറിയ കുട്ടികളുമായി നിരവധി പേർ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ പണം തിരികെ വാങ്ങാൻ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DbPe7HSzXFZ/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DbPe7HSzXFZ/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by @auto_rider_king_tn14</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>അതേസമയം സംഭവങ്ങളിൽ മാതാപിതാക്കളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. ചിത്രത്തിന് ക്ലീൻ യു/എ നൽകാമായിരുന്നു എന്നും ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം ഒന്നും സിനിമയിൽ ഇല്ലെന്നും ചിലർ വാദിക്കുമ്പോൾ, ‘എ’ സർട്ടിഫിക്കേറ്റാണ് നൽകിയിരിക്കുന്നത് എന്നത് അറിഞ്ഞും കുട്ടികളുമായി സിനിമക്ക് എത്തുന്നത് ശരിയല്ലെന്നും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ തീയറ്ററുകൾക്ക് ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകും എന്നും മറ്റു ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്. പല തീയറ്ററുകളിലും സമാനമായ അനുഭവങ്ങൾ ഉണ്ടായതായി വീഡിയോയുടെ കമൻ്റുകളിൽ നിന്നും വ്യക്തമാണ്.</p>
<p><strong>English Summary</strong></p>
<p>H. Vinoth’s 'Jana Nayagan', actor Vijay’s final film, faced significant screening delays across Chennai after parents brought minors to the A-rated movie. Theatres halted shows, leading to heated arguments between parents and management over entry and refunds. Police intervened to resolve conflicts, while netizens heavily criticized the parents' negligence.</p>
]]></content:encoded>
				</item>
							<item>
					<title>Renu Sudhi: വേദനകൾക്കിടയിലും ആ നേട്ടം സ്വന്തമാക്കി രേണു സുധി! ആശംസകൾ അറിയിച്ച് ആരാധകർ</title>
					<link>https://www.malayalamtv9.com/entertainment/renu-sudhi-achieved-the-feat-despite-amid-fight-against-cancer-fans-congratulate-her-2219183.html</link>
					<pubDate>Mon, 27 Jul 2026 13:18:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/renu-sudhi-achieved-the-feat-despite-amid-fight-against-cancer-fans-congratulate-her-2219183.html</guid>
					<description><![CDATA[<p>Renu Sudhi: ഈ ഘട്ടത്തിൽ തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകരമായ എല്ലാ സബ്സ്ക്രൈബേഴ്സിനും രേണു സുധി വീഡിയോയിൽ നന്ദിയും അറിയിക്കുന്നുണ്ട്. എന്നാൽ തനിക്ക് ഇത്ര പെട്ടെന്ന് യൂട്യൂബിൽ നിന്നും പ്ലേ ബട്ടൺ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇതുവരെ തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ എത്രയും പെട്ടെന്ന് അത് സബ്സ്ക്രൈബ് ചെയ്ത് തന്റെ ജീവിതത്തിൽ തന്നെ&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Renu-SUdhi-15.jpg" class="attachment-large size-large wp-post-image" alt="Renu Sudhi" /></figure><p>ക്യാൻസർ രോഗം തന്നെ പിടികൂടിയിട്ടും തളരാത്ത മനസ്സുമായി മുന്നോട്ടുപോകുന്ന രേണു സുധി ഇന്ന് ക്യാൻസർ എന്ന മഹാവ്യാധിയുടെ ഭീതിയിൽ കഴിയുന്ന ഓരോ രോഗികൾക്കും ഒരു പ്രചോദനമായി മാറുകയാണ്. ഓരോ ഘട്ടത്തിലും കൂടെ നിന്നവരും അപ്രതീക്ഷിതമായി തന്നെ തള്ളിപ്പറഞ്ഞു കുറ്റം പറഞ്ഞു പോകുമ്പോഴും തന്റെ ജീവിതം തന്റെ ഉത്തരവാദിത്തമാണ് എന്ന ഉറച്ച ബോധത്തോടെയാണ് ഓരോ ദിവസവും മുന്നോട്ടുവരുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. യൂട്യൂബിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് പിന്നിട്ടതിന് പിന്നാലെ രേണുവിനെ യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടൺ ലഭിച്ചിരിക്കുകയാണ്.</p>
<h3>ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല...</h3>
<p>രേണു തന്നെയാണ് ഈ സന്തോഷവാർത്ത തന്റെ ആരാധകരുമായി പങ്കുവെച്ചത്. യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ ലഭിച്ചതിന്റെ ആഘോഷം യൂട്യൂബിന്റെ ലോക പതിപ്പിച്ച പ്രത്യേക കേക്ക് മുറിച്ച് ആണ് രേണുവും കുടുംബവും ആഘോഷമാക്കിയത്. ഈ ഘട്ടത്തിൽ തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകരമായ എല്ലാ സബ്സ്ക്രൈബേഴ്സിനും രേണു സുധി വീഡിയോയിൽ നന്ദിയും അറിയിക്കുന്നുണ്ട്. എന്നാൽ തനിക്ക് ഇത്ര പെട്ടെന്ന് യൂട്യൂബിൽ നിന്നും പ്ലേ ബട്ടൺ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇതുവരെ തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ എത്രയും പെട്ടെന്ന് അത് സബ്സ്ക്രൈബ് ചെയ്ത് തന്റെ ജീവിതത്തിൽ തന്നെ പിന്തുണയ്ക്കണമെന്നും അഭ്യർത്ഥിച്ചു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/bjp-files-complaint-against-jaanmoni-das-derogatory-remarks-against-the-prime-minister-2219092.html">പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി</a></strong></p>
<p>ഈ സാഹചര്യത്തിൽ തനിക്കത് വലിയ സഹായകരമാകും എന്നും താരം പറയുന്നു. ഒപ്പം തന്റെ രോഗം സംബന്ധിച്ച അപ്ഡേറ്റുകളും വെളിപ്പെടുത്തിയിട്ടുണ്ട് രണ്ടാമത്തെ കീമോതെറാപ്പിയും പൂർത്തിയായി എന്നും ചികിത്സയുടെ ഭാഗമായി കയ്യിൽ ഘടിപ്പിക്കുന്ന കാണിച്ചുകൊണ്ട് തന്നെയാണ് താരം സംസാരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി തന്റെ ക്യാൻസർ ചികിത്സയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടി എന്നാണ് രേണു ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.</p>
<p>ഏതു സാഹചര്യത്തിലും തന്നെ മുന്നോട്ടു നയിക്കുന്നത് തന്റെ മനോധൈര്യം മാത്രമാണെന്നാണ് രേണു പറയുന്നത്. ഈ മോശം സമയത്തും തനിക്ക് തന്നെ തള്ളിപ്പറയുന്നവരും കുറ്റം പറയുന്നവരും ഉണ്ട് എന്നാൽ അതിനോടൊപ്പം തന്നെ തന്റെ ജീവനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരുപാട് പേരുടെ സ്നേഹവും കരുതലും തനിക്ക് ചുറ്റുമുണ്ട് എന്നും രേണു സുധി പറയുന്നു.</p>
<p>അവരാണ് തന്റെ ഈ പോരാട്ടത്തിലെ ഏറ്റവും വലിയ കരുത്ത്. കൂടാതെ ആരോഗ്യം വീണ്ടെടുത്ത ശേഷം വിവിധ ഇടങ്ങളിൽ യാത്ര ചെയ്യാനാണ് തന്റെ ആഗ്രഹം. ആശുപത്രിയിൽ കിടക്കുമ്പോഴും തന്റെ മനസ്സിൽ ഭാവിയിൽ ജീവിതത്തിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് അതിലെ വിജയങ്ങളെ കുറിച്ചും മാത്രമാണ്. ജീവിതത്തെ കുറിച്ചുള്ള പോസിറ്റീവായ ചിന്ത മാത്രമാണ് മുന്നോട്ടുപോകാനുള്ള പ്രതീക്ഷയും കരുത്തും തനിക്ക് നൽകുന്നത് എന്നും രേണു പറയുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>Renu Sudhi has shared a new joy in her life with her fans. After crossing one lakh subscribers on YouTube, Renu has been awarded YouTube's Silver Play Button.</p>
]]></content:encoded>
				</item>
							<item>
					<title>Jaanmoni Das:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി</title>
					<link>https://www.malayalamtv9.com/kerala/bjp-files-complaint-against-jaanmoni-das-derogatory-remarks-against-the-prime-minister-2219092.html</link>
					<pubDate>Mon, 27 Jul 2026 08:29:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/kerala/bjp-files-complaint-against-jaanmoni-das-derogatory-remarks-against-the-prime-minister-2219092.html</guid>
					<description><![CDATA[<p>Case aagainst Jaanmoni Das:സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെയും മാതാവിനെയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാൻമണി ദാസിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്അത് തന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു ഗുരുതരമായ പിഴവാണ് അങ്ങനെ ഒരു പ്രസ്താവന നടത്തുന്നതിന് മുന്നോടിയായി അതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തണം ആയിരുന്നു&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Jaanmony-Das.jpg" class="attachment-large size-large wp-post-image" alt="Jaanmony Das" /></figure><p>പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജന്മണി ദാസിനെതിരെ ബിജെപി പരാതി നൽകി. സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെയും മാതാവിനെയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാൻമണി ദാസിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.</p>
<h3>ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല അങ്ങനെ പറഞ്ഞത്...</h3>
<p>കൂടാതെ ഇന്ന് രാവിലെയോടു കൂടെ ഉന്നത പോലീസ് മേധാവി പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. അതിനിടെ തന്റെ പരാമർശത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് ജാൻമണി രംഗത്തെത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല അങ്ങനെ പറഞ്ഞത് എന്നും തന്റെ കയ്യിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നും ആണ് ജാൻമണി പറഞ്ഞത്. അത് തന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു ഗുരുതരമായ പിഴവാണ് അങ്ങനെ ഒരു പ്രസ്താവന നടത്തുന്നതിന് മുന്നോടിയായി അതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തണം ആയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/photo-gallery/famous-celebrity-makeup-artist-jaanmoni-das-criticize-pearle-maaney-on-her-post-about-jantar-mantar-protest-says-doesnt-she-remember-the-pain-of-mothers-whose-children-died-2219001.html">പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി</a></strong></p>
<h3>ഒരു തമാശയായി മാത്രം കണ്ടാൽ മതി...</h3>
<p>ആരും ഈ കാര്യം ഗൗരവത്തിൽ എടുക്കരുത് എന്നും ഒരു തമാശയായി മാത്രം കണ്ടാൽ മതി എന്നുമാണ് ജാൻമണി ദാസ് വീഡിയോയിൽ പറഞ്ഞിരുന്നത്. എന്നാൽ അതിനു മുൻപ് പ്രചരിച്ച വീഡിയോയിൽ മോദിയുടെ മാതാപിതാക്കളെ പരിഹസിച്ചു കൊണ്ടുള്ള പരാമർശം ആയിരുന്നു ജൻമണി നടത്തിയിരുന്നത്. അതേസമയം സി.ജെ.പി സമരത്തിന് പിന്തുണയുമായി ജാൻമണി ദാസ് ഡൽഹിയിൽ എത്തിയിരുന്നു. രണ്ടു ദിവസമാണ് ജാന്മണി പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നത്.</p>
<p>അതേസമയം നീറ്റ് പ്രക്ഷോഭത്തിൽ പേളി മാണി മുന്നോട്ടുവച്ച നിലപാടിനെതിരെയും ജാൻമണി പ്രതികരിച്ചു. പേളി ഒരു അമ്മ ആയിരുന്നില്ലേ എന്നിട്ടും എന്തുകൊണ്ട് മറ്റുള്ള അമ്മമാരുടെ സങ്കടം പേളിക്ക് ഈ വിഷയത്തിൽ കാണാൻ സാധിച്ചില്ല എന്നാണ് ജാൻമണി ചോദിച്ചത്. ഈയൊരു വിഷയത്തിൽ അവരെ എന്തുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് എന്ന് മനസ്സിലാകുന്നില്ല.</p>
<p>അങ്ങനെ പറയുമ്പോൾ അവരുടെ മനസ്സിൽ എന്തായിരുന്നു എന്നും ‌ജാന്മണി ദാസ് ചോദിക്കുന്നു.നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മനംനൊന്ത് നിരവധി കുട്ടികൾ ആണ് ആത്മഹത്യ ചെയ്തത്. ആ കുട്ടികളുടെ അമ്മമാരുടെ വിഷമത്തെക്കുറിച്ച് ഒരു നിമിഷം ഓർക്കണമായിരുന്നു എന്നും ജാൻമണി കുറ്റപ്പെടുത്തി.</p>
<h3>ENGLISH SUMMARY</h3>
<p>The BJP has filed a complaint against celebrity makeup artist Janmani Das for allegedly making derogatory remarks about Prime Minister Narendra Modi. It has urged its workers to file complaints at various police stations across the state.</p>
]]></content:encoded>
				</item>
							<item>
					<title>‘സുകുവേട്ടൻ എന്നെ കൊണ്ടുനടന്നത്’രാജകുമാരിയെ പോലെ’: ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ</title>
					<link>https://www.malayalamtv9.com/entertainment/mallika-sukumaran-opens-up-about-her-royal-life-with-sukumaran-and-his-sudden-demise-2219053.html</link>
					<pubDate>Sun, 26 Jul 2026 22:16:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mallika-sukumaran-opens-up-about-her-royal-life-with-sukumaran-and-his-sudden-demise-2219053.html</guid>
					<description><![CDATA[<p>Mallika Sukumaran Recalls Her Beautiful Journey With Sukumaran: അന്ന് വീട്ടിൽ വന്നതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്ന് അദ്ദേഹം ഔദ്യോഗികമായി അവതരിപ്പിച്ചത്. അച്ചൻ ഒരുപാട് പേരോട് ആന്വേഷിച്ചു. നല്ല പയ്യൻ എന്നാണ് എല്ലാവരും പറഞ്ഞത്. രണ്ടെണ്ണം അടിക്കും എന്നത് മാത്രമാണ് ചിലർ എടുത്തുപറഞ്ഞ കുറ്റം</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mallika-Sukumaran.jpg" class="attachment-large size-large wp-post-image" alt="Mallika Sukumaran" /></figure><p>മലയയാള സിനിമയിലെ മികച്ച ഒരു കൂട്ടം അഭിനയതാക്കൾ ഒരു കുംബത്തിൽ നിന്ന് തന്നെ വന്നാലോ, അത്തരം ഒരു കുടുംബമാണ് സക്ഷാൽ സ്കുകുമാരൻ്റേത്. നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സുകുമാരൻ, ഭാര്യ മല്ലിക സുകുമാരൻ, മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും, മരുകൾ പൂർണിമ ഇന്ദ്രജിത്ത്. സുകുമാരനിൽ തുടങ്ങി പൃഥ്വിരാജിൻ്റെയും ഇന്ദ്രജിത്തിൻ്റെയും മക്കളിലേക്ക് അടക്കം നീളുന്ന താരനിര. ഇപ്പോഴിതാ സുകുമാരൻ എങ്ങനെ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നു എന്നും ആദ്ദേഹത്തോടൊപ്പമുള്ള ജീവിതവും ഓർത്തെടുക്കുകയാണ് മാല്ലിക സുകുമാരൻ.</p>
<p>പരിചയപ്പെട്ട കാലം മുതൽ സുകുമാരൻ തനിക്ക് ഒരു നല്ല സുഹൃത്തായിരുന്നു എന്ന് മല്ലിക സുകുമാരൻ പറയുന്നു. തൻ്റെ എല്ലാ പ്രശ്നങ്ങളും അദ്ദേഹം ചോദിച്ചറിയുകയും തന്നെ കെൾക്കുകയും ചെയ്തിരുന്നു. വീട്ടുകാരുമായി വർഷങ്ങളായി ബന്ധം ഉണ്ടായിരുന്നില്ല. നാലര വർഷങ്ങൾക്ക് ശേഷം അച്ഛനെ ഒന്ന് കണണം എന്ന് തോന്നിയപ്പോൾ അദ്ദേഹത്തിൻ്റെ കാറിലാണ് തിരുവനതപുരത്തേക്ക് അയച്ചത്. വീട്ടിലേക്ക് തിരികെയെത്തിയ ശേഷം ഒരിക്കൽ അദ്ദേഹം വീട്ടിലെത്തി അച്ചനുമായൊക്കെ സംസാരിച്ചു. അച്ചന് അദ്ദേഹത്തെ നാന്നായി ബോധിച്ചിരുന്നു എന്ന് മല്ലിക സുകുമാരൻ പാറയുന്നു.</p>
<p>അന്ന് വീട്ടിൽ വന്നതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്ന് അദ്ദേഹം ഔദ്യോഗികമായി അവതരിപ്പിച്ചത്. അച്ചൻ ഒരുപാട് പേരോട് ആന്വേഷിച്ചു. നല്ല പയ്യൻ എന്നാണ് എല്ലാവരും പറഞ്ഞത്. രണ്ടെണ്ണം അടിക്കും എന്നത് മാത്രമാണ് ചിലർ എടുത്തുപറഞ്ഞ കുറ്റം. പിന്നീട് അദ്ദേഹത്തോടൊപ്പം ജീവിതം ആരംഭിച്ചു. രാജകീയമായ ജീവിതമായിരുന്നു അതെന്നും തന്നെ ഒരു രാജകുമാരിയെ പോലെയാണ് അദ്ദേഹം കൊണ്ടു നടന്നത് എന്നും മല്ലിക സുകുമാരൻ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/my-friend-is-crazy-hilarious-rescue-act-of-aju-varghese-for-dhyan-sreenivasan-2219037.html">‘എൻ്റെ നൻപന് പൈത്യമാണ്’; ധ്യാൻ ശ്രീനിവാസനുവേണ്ടി അജു വർഗീസിൻ്റെ രക്ഷാപ്രവർത്തനം</a></strong></p>
<p>“രാജകുമാരിയെ കൊണ്ടുനടക്കുന്ന അതേ സ്നേഹത്തോടും, പ്രൗഢിയോടുമാണ് അദ്ദേഹം എന്നെ കൊണ്ടുനടന്നത്. ആഗ്രഹിച്ച ഒരു സ്ഥനത്ത് ഞാനെത്തി. നല്ല ഒരു കുടുംബ ജീവിതം എനിക്ക് കിട്ടി, നല്ല ഭാര്യായാകാനും അമ്മയാകാനും കഴിഞ്ഞു” അവർ പറഞ്ഞു</p>
<p>ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹരം സുകുമാരൻ്റെ മരണമാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. 39-മത്തെ വയസ്സിൽ അദ്ദേഹം പോകുമെന്ന് ഒരിക്കലും കരുതിയില്ല. മൂന്നാറിലെ ഫാം ഹൗസിൽ പോയി മടങ്ങി വരുമ്പോഴാണ് പുറം വേദന തോന്നുന്നത്. ലീഡർ കരുണാകരൻ്റെ മകൾ പത്മജയുടെ ഭർത്താവ് ഡോക്ടറാണ്. അദ്ദേഹത്തെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് ഇ.സി.ജിയിൽ വേരിയേഷൻ ഉണ്ട് എന്ന് മനസ്സിലാകുന്നത്. പിന്നീട് അഡ്മിറ്റ് ചെയ്തു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഐ.സി.യുവിൽ നിന്നും മാറ്റിയിരുന്നു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും നില വശളാവുകയും മരണപ്പെടുകയുമായിരുന്നു എന്ന് മല്ലിക സുകുമാരൻ ഓർത്ത് പറഞ്ഞു.</p>
<p><strong>English Summary</strong></p>
<p>Veteran actress Mallika Sukumaran fondly recalled her life with her late husband, actor Sukumaran, describing how he treated her like a princess. She shared memories of their marriage, his caring nature, and how he helped reconcile her with her estranged father, before recounting the tragic circumstances of his sudden passing.</p>
]]></content:encoded>
				</item>
							<item>
					<title>‘എൻ്റെ നൻപന് പൈത്യമാണ്’; ധ്യാൻ ശ്രീനിവാസനുവേണ്ടി അജു വർഗീസിൻ്റെ രക്ഷാപ്രവർത്തനം</title>
					<link>https://www.malayalamtv9.com/entertainment/my-friend-is-crazy-hilarious-rescue-act-of-aju-varghese-for-dhyan-sreenivasan-2219037.html</link>
					<pubDate>Sun, 26 Jul 2026 20:50:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/my-friend-is-crazy-hilarious-rescue-act-of-aju-varghese-for-dhyan-sreenivasan-2219037.html</guid>
					<description><![CDATA[<p>Aju Varghese and Neeraj Madhav Talk Friendship and Upcoming Sci-Fi Comedy &#8216;Pluto&#8217;: അജു വർഗീസിനെ പൊലുള്ള സുഹൃത്തുക്കളാണ് തന്നെ കുഴിയിൽ ചാടിക്കുന്നത് എന്ന് വിവാദമായ പ്രതിക്രണത്തിന് ശേഷം ധ്യാൻ നൽകിയ ഒരു അഭിമുഖത്തിൽ തമാശയെന്നോണം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് തമിഴ്നാട്ടുകാരോട് പറയുന്ന മട്ടിൽ ‘എൻ്റെ സുഹൃത്തിന് വട്ടാണ് എന്ന് അജു വർഗീസ് തമിഴിൽ പറഞ്ഞത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Aju-Varghese.jpg" class="attachment-large size-large wp-post-image" alt="Aju Varghese" /></figure><p>ധ്യാൻ ശ്രീനിവാസൻ്റെ ഇൻ്റർവ്യൂകളിലെയും മറ്റും അഭിപ്രായപ്രകടനങ്ങൾക്ക് വലിയ ആരാധകവൃദ്ധം തന്നെയുണ്ട്. തമാശയും ആത്മവിമർശനവും അക്ഷേപഹാസ്യവും കലർന്ന ധ്യാനിൻ്റെ പ്രതികരണങ്ങളെ പ്രേക്ഷകർ ആ മട്ടിൽ തന്നെയാണ് കാണാറുള്ളത്. എന്നാൽ അടുത്തിടെ ഒരു പരിപാടിയിൽ ധ്യാൻ നടത്തിയ പ്രതികരണങ്ങൾ തമിമിഴ്നാട്ടിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു\. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് തമാശ രൂപേണ താരം പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.</p>
<p>ഈ പ്രശ്നങ്ങളിൽ തമാശ കലർത്തി തന്നെ മറുപടി പറയുകയാണ് നടനും ധ്യാനിൻ്റെ അടുത്ത സുഹൃത്തുമായ അജു വർഗീസ്. എൻ്റെ നൻപന് പൈത്യമാണ് എന്ന് തമിഴ്നാട്ടുകാരോടായി അജു വർഗീസ് വീണ്ടും പറയുന്നു. പ്ലൂട്ടൊ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസിൻ്റെ പ്രതികരണം. ധ്യാൻ ഒരു ടീ ഷർട്ടും ലുങ്കിലും വച്ച് ഒരാഴ്ച ഓടിക്കും എന്ന് നീരജ് മാധവും അഭിമുഖത്തിൽ പറയുന്നുണ്ട്. അടി കാപ്യാരെ കൂട്ടമണി എന്ന സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ഈ പ്രതികരണം..</p>
<p>അജു വർഗീസിനെ പൊലുള്ള സുഹൃത്തുക്കളാണ് തന്നെ കുഴിയിൽ ചാടിക്കുന്നത് എന്ന് വിവാദമായ പ്രതിക്രണത്തിന് ശേഷം ധ്യാൻ നൽകിയ ഒരു അഭിമുഖത്തിൽ തമാശയെന്നോണം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് തമിഴ്നാട്ടുകാരോട് പറയുന്ന മട്ടിൽ ‘എൻ്റെ സുഹൃത്തിന് വട്ടാണ് എന്ന് അജു വർഗീസ് തമിഴിൽ പറഞ്ഞത്. ധ്യാൻ പരിപാടികളിലും അഭിമുഖങ്ങളിലും പറയുന്ന കാര്യങ്ങൾ ഏറിയ പങ്കും അദ്ദേഹത്തിൻ്റെ ഇമാജിനേഷനാണെന്ന് അജു വർഗീസ് പറയുന്നു. അന്ന് തന്നെ ‘എൻ്റെ നൻപന് പൈത്യമാണ്’ എന്ന് പറഞ്ഞിരുന്നു. ഉറ്റ സുഹൃത്തിന് വട്ടായാൽ എന്തു ചെയ്യാനാകും എന്നും അജു വർഗീസ് ചോദിക്കുന്നുണ്ട്. അങ്ങനെ പറയുന്നാതാണ് സേഫെന്ന് തൊട്ടടുത്തിരിക്കുന്ന നീരജ് മാധവ് പറയുന്നാതും കേൾക്കാം.</p>
<p><strong>Also Read:<a href="https://www.malayalamtv9.com/entertainment/actor-cochin-haneefa-family-move-to-new-home-today-without-anyones-help-and-says-how-dileep-did-dileep-support-them-2218969.html"> Cochin Haneefa:ആരുടെ സഹായവുമില്ലാതെ ഉമ്മയും മക്കളും ഇന്ന് പുത്തൻ വീട്ടിലേക്ക്! അഭിമാനിയായ ഹനീഫ്ക്കയുടെ കുടുംബത്തെ സഹായാക്കാൻ ദിലീപ് ചെയ്തത്</a></strong></p>
<p>പ്ലൂട്ടോ എന്ന സിനിമയെ കുറിച്ചും താരങ്ങൾ വിവരിക്കുന്നുണ്ട്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ അകർഷിക്കുന്ന തരത്തിലുള്ള ഒരു ഏലിയൻ സൈ-ഫൈ കോമഡി സിനിമയാണ് പ്ലൂട്ടോ എന്ന് അജു വർഗീസ് പറയുന്നു. സിനിമയുടെ കളർ സ്കീം ഉൾപ്പടെ ഇപ്പോഴത്തെ തലമുറയെ ആകർഷിക്കുന്ന തരത്തിലാണ്. ഈ സിനിമക്കായി തന്നെ ആദ്യം വിളിച്ചത് നീരജ് മാധാവാണ് എന്നും അജു വർഗീസ് പറയുന്നു. മലയാള സിനിമയിൽ താൻ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഒരു കൂട്ടുകാരൻ അജു വർഗീസ് അണെന്ന് സഹതാരം നീരജ് മാധവ് പറയുന്നു. ഒരു അഭിമുഖത്തിൽ നൽകിയ മറുപടി ഓർത്തുകൊണ്ടായിരുന്നു ഈ പ്രതികരണം.</p>
<p>“ഞാൻ വിളിച്ചാൽ കഥ പോലും കേൾക്കാതെ അജുവേട്ടൻ വരാറുണ്ട്. അടുത്ത പടം ഏലിയൻ കോമഡിയാണ്. അജുവേട്ടനാണ് വില്ലൻ എന്നാണ് ഈ പടത്തിന് വേണ്ടി വിളിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞത്. കഥ കേൾക്കേണ്ടേ എന്ന് ചോദിച്ചപ്പോൾ, കഥയൊന്നും കേൾക്കേണ്ട എത്ര ദിവസം ഡേറ്റ് വേണം എന്ന് പറഞ്ഞാൽ മതി എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.” ഈ സിനിമയിൽ തങ്ങൾ സുഹൃത്തുക്കളല്ലെന്നും അജു വർഗീസ് സിനിമയിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നും നീരജ് മാധവ് പറയുന്നു.</p>
<p><strong>English Summary</strong></p>
<p>Amid severe backlash from Tamil Nadu over Dhyan Sreenivasan's controversial remarks on CM Vijay's swearing-in, his close friend Aju Varghese humorously defended him, stating Dhyan's claims are mostly imaginary. Speaking during the promotion of their sci-fi comedy Pluto, Aju and Neeraj Madhav highlighted their strong bond in the Malayalam industry.</p>
]]></content:encoded>
				</item>
							<item>
					<title>Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി</title>
					<link>https://www.malayalamtv9.com/photo-gallery/famous-celebrity-makeup-artist-jaanmoni-das-criticize-pearle-maaney-on-her-post-about-jantar-mantar-protest-says-doesnt-she-remember-the-pain-of-mothers-whose-children-died-2219001.html</link>
					<pubDate>Sun, 26 Jul 2026 18:03:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/famous-celebrity-makeup-artist-jaanmoni-das-criticize-pearle-maaney-on-her-post-about-jantar-mantar-protest-says-doesnt-she-remember-the-pain-of-mothers-whose-children-died-2219001.html</guid>
					<description><![CDATA[<p>JaanMoni aganist Pearle Maaney: എന്തുകൊണ്ടാണ് അങ്ങനെ പറയാൻ തോന്നിയത് എന്തായിരിക്കും അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് അവർക്ക് മാത്രമേ അറിയാൻ സാധിക്കു എന്നാണ് ജാൻമണി പറയുന്നത്. എന്നിരുന്നാലും താനും ഒരു അമ്മയായിരുന്നു എന്ന കാര്യം പേളി മാണി ഈ അവസരത്തിൽ മറന്നു പോയി എന്നും ജാൻമണി കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മനംനൊന്ത് നിരവധി കുട്ടികൾ ആണ് ആത്മഹത്യ ചെയ്തത്. ആ കുട്ടികളുടെ അമ്മമാരുടെ വിഷമത്തെക്കുറിച്ച് ഒരു നിമിഷം ഓർക്കണമായിരുന്നു എന്നും ജാൻമണി&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni.jpg" class="attachment-large size-large wp-post-image" alt="Pearle Maaney,jaan Moni" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2219001 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney,jaan Moni" aria-describedby="gallery-2-2219006" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni.jpg 150w, https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219006'>
				 നീറ്റ് യൂജി പരീക്ഷകൾക്കെതിരെ ഡൽഹിയിലെ ജർമന്തറിൽ നടന്ന ബിജെപി സമരത്തിനെതിരെ നടിയും അവതാരകയുമായ പേളി മാണി സ്വീകരിച്ച നിലപാടിനെതിരെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജാൻമണി ദാസ്. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ തോന്നിയത് എന്തായിരിക്കും അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് അവർക്ക് മാത്രമേ അറിയാൻ സാധിക്കു എന്നാണ് ജാൻമണി പറയുന്നത്. എന്നിരുന്നാലും താനും ഒരു അമ്മയായിരുന്നു എന്ന കാര്യം പേളി മാണി ഈ അവസരത്തിൽ മറന്നു പോയി എന്നും ജാൻമണി കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മനംനൊന്ത് നിരവധി കുട്ടികൾ ആണ് ആത്മഹത്യ ചെയ്തത്. ആ കുട്ടികളുടെ അമ്മമാരുടെ വിഷമത്തെക്കുറിച്ച് ഒരു നിമിഷം ഓർക്കണമായിരുന്നു എന്നും ജാൻമണി പറയുന്നു.(IMAGE CREDIT SOURCE: TV9 NETWORK)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-1.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney,jaan Moni (1)" aria-describedby="gallery-2-2219002" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-1.jpg 150w, https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219002'>
				ജാന്മണിയുടെ വാക്കുകൾ.., പേളി എന്ത് വിചാരിച്ചിട്ടാണ് അങ്ങനെ പറയുന്നത് എന്ന് നമുക്ക് ആർക്കും അറിയില്ല. അവളുടെ മനസ്സിൽ എന്താണ് നമുക്ക് ആർക്കും അറിയില്ല പക്ഷേ അവളും ഒരു അമ്മയല്ലേ എത്ര അമ്മമാരാണ് ഇപ്പോൾ കരയുന്നത്? സ്വന്തം മക്കൾ മരിച്ചു പോയ അമ്മമാരെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ അതായത് പഠിപ്പിച്ച വളർത്തി വലുതാക്കിയ മക്കളാണ് ഈ ഒരു വിഷയത്തിന്റെ പേരിൽ ജീവനൊടുക്കിയത്. ആ അമ്മമാരെ സംബന്ധിച്ച് അവർ ഇനി മരിക്കുന്ന കാലത്തോളം അവരുടെ മനസ്സിൽ ആ വേദന ഇപ്പോഴും ഉണ്ടാകും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-2.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney,jaan Moni (2)" aria-describedby="gallery-2-2219003" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-2.jpg 150w, https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219003'>
				മാത്രമല്ല പോലീസുകാരെല്ലാം കുട്ടികളെ ആക്രമിച്ചത് എന്നും വെളിപ്പെടുത്തി ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥരും ഈ രീതിയിൽ പെരുമാറിയിട്ടില്ല എന്നാൽ പുറത്തുനിന്നുള്ള ചില ആളുകളാണ് ആക്രമം അഴിച്ചുവിട്ടത് എന്നും അവർ പറയുന്നു.അതേസമയം പേളി മാണിക്ക് എതിരായ സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ കെട്ടിടങ്ങുന്നില്ല ദിനംപ്രതി നിരവധി ഫോളോവേഴ്സ് ആണ് താരത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-3.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney,jaan Moni (3)" aria-describedby="gallery-2-2219004" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-3.jpg 150w, https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219004'>
				5.7 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന പേളിക്ക് ഇപ്പോൾ രണ്ടുദിവസം കൊണ്ട് തന്നെ 5.4 മില്ല്യൺ ഫോളോവേഴ്സ് ആയി മാറിയിരിക്കുകയാണ്. അതായത് ഏകദേശം 3 ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ നിന്നും നഷ്ടപ്പെട്ടത്. ഈ രീതിയിൽ തന്നെയാണ് യൂട്യൂബിലും യൂട്യൂബ് സബ്സ്ക്രൈബ് ചെയ്ത ആളുകളും അൺസബ്സ്ക്രൈബ് ചെയ്തു കൊണ്ടാണ് താരത്തിനുള്ള പ്രതിഷേധം അറിയിച്ചത്. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-4.jpg" class="attachment-thumbnail size-thumbnail" alt="Pearle Maaney,jaan Moni (4)" aria-describedby="gallery-2-2219005" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-4.jpg 150w, https://images.malayalamtv9.com/uploads/2026/07/pearle-MaaneyJaan-Moni-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219005'>
				
അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി കൊണ്ടാണ് പേളി മാണി എത്തിയിരുന്നത്. താരത്തിന്റെ നിലപാട് വിഷയത്തിന്റെ ഗൗരവം കുറച്ചു കാണിക്കുന്ന തരത്തിൽ എന്ന ആരോപിച്ച ആയിരുന്നു വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നത്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Cochin Haneefa:ആരുടെ സഹായവുമില്ലാതെ ഉമ്മയും മക്കളും ഇന്ന് പുത്തൻ വീട്ടിലേക്ക്! അഭിമാനിയായ ഹനീഫ്ക്കയുടെ കുടുംബത്തെ സഹായാക്കാൻ ദിലീപ് ചെയ്തത്</title>
					<link>https://www.malayalamtv9.com/entertainment/actor-cochin-haneefa-family-move-to-new-home-today-without-anyones-help-and-says-how-dileep-did-dileep-support-them-2218969.html</link>
					<pubDate>Sun, 26 Jul 2026 16:30:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-cochin-haneefa-family-move-to-new-home-today-without-anyones-help-and-says-how-dileep-did-dileep-support-them-2218969.html</guid>
					<description><![CDATA[<p>Actor Cochin Haneefa House Warming:വെണ്ണല അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ. പിതാവായ എബി മുഹമ്മദിന്റെ പേരിൽ ആകണം തന്റെ വീട് എന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അഞ്ചു ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത ഒരു മൂന്നു നില കെട്ടിടമാണ് ഇവർ നിർമ്മിച്ചത്. ഇന്റീരിയർസ് ഒക്കെ ചെയ്തിരിക്കുന്നത് രണ്ട് പെൺമക്കൾ ചേർന്നാണ്&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Cochin-haneefa-new-home.jpg" class="attachment-large size-large wp-post-image" alt="Cochin Haneefa New Home" /></figure><p>മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് കൊച്ചിൻ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും നടനുമായി കൊച്ചിൻ ഹനീഫ ഒരുകാലത്തെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു. ക്രൂരനായ വില്ലിൽ നിന്നും തുടങ്ങി പ്രേക്ഷകരെ ചിരിപ്പിച്ചു മണ്ണ് കപ്പിച്ച നടനായും അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ശരീരഭാഷ കൊണ്ടും സംഭാഷണ ശൈലികൊണ്ടും പ്രത്യേക ചിരിത്തനിമ സൃഷ്ടിക്കാൻ അദ്ദേഹത്തിനെക്കാലവും കഴിഞ്ഞിരുന്നു. തുടക്കകാലങ്ങളിൽ വില്ലനായി എത്തിയ അദ്ദേഹത്തിന്റെ സ്വഭാവ നടനായിട്ടുള്ള മാറ്റവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.</p>
<p>അദ്ദേഹം മരിച്ച് 16 വർഷം കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഒരു പുതിയ വീട്ടിലേക്ക് പുത്തൻ പ്രതീക്ഷകളുമായി മാറുകയാണ്. കൊച്ചി വെണ്ണലയിലാണ് പുതിയ വീട് പണിതത്. കൊച്ചിൻ ഹനീഫയുടെ ആകസ്മികമായ മരണത്തെ തുടർന്ന് കഴിഞ്ഞ 16 വർഷമായി ഭാര്യയും രണ്ട് പെൺകുട്ടികളും വാടകവീട്ടിലായിരുന്നു താമസിച്ചത്. ഭാര്യയായ ഫാസിലെയും കൊച്ചിൻ ഹനീഫയുടെ മക്കളായ സഭയും മർവയും കുടുംബക്കാർ ഏറെ പറഞ്ഞിട്ടും കൊച്ചി വിട്ടു പോയിരുന്നില്ല. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ ഒരു വീട് എന്ന ലക്ഷ്യത്തെ സാക്ഷാത്കരിച്ചിരിക്കുകയാണ് ഭാര്യയും മക്കളും ചേർന്ന്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/is-siby-malayil-a-failed-director-these-movies-will-give-the-answer-2218915.html">സിബി മലയിൽ പരാജയപ്പെട്ട സംവിധായകനോ ? ഈ സിനിമകൾ മറുപടി പറയും</a></strong></p>
<h3>ദിലീപിൽ നിന്നും തങ്ങൾക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് പറയാൻ മറന്നില്ല...</h3>
<p>വെണ്ണല അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ. പിതാവായ എബി മുഹമ്മദിന്റെ പേരിൽ ആകണം തന്റെ വീട് എന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അഞ്ചു ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത ഒരു മൂന്നു നില കെട്ടിടമാണ് ഇവർ നിർമ്മിച്ചത്. ഇന്റീരിയർസ് ഒക്കെ ചെയ്തിരിക്കുന്നത് രണ്ട് പെൺമക്കൾ ചേർന്നാണ്. ഈ സന്തോഷത്തിനിടയിലും കുടുംബം ദിലീപിൽ നിന്നും തങ്ങൾക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് പറയാൻ മറന്നില്ല. ജീവിച്ചിരുന്ന കാലത്തോളം വലിയ അഭിമാനിയായിരുന്നു കൊച്ചിൻ ഹനീഫ അതിനാൽ തന്നെ ആരുടെയും സഹായം വാങ്ങുവാനായി ഭാര്യക്കും മക്കൾക്കും മനസ്സ് വന്നില്ല കാരണം അദ്ദേഹത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു.</p>
<p>എന്നാൽ കൊച്ചിൻ ഹനീഫ മരിച്ചതോടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആണ് അഭിമാനിയായ കൊച്ചിൻ ഹനീഫയെ എങ്ങനെ പിന്തുണയ്ക്കണം എന്ന ദിലീപിന്റെ ചിന്ത ഇവർക്ക് ഒരു താങ്ങായി മാറിയത്. നേരിട്ട് സഹായങ്ങൾ നൽകി കഴിഞ്ഞാൽ ഇവർ സ്വീകരിക്കില്ല എന്ന് മനസ്സിലായ ദിലീപ് ഒരു ഉപായം കാണുകയായിരുന്നു. കൊച്ചിൻ ഹനീഫയുടെ ഇന്നോവ കാറുകൾ മൂവി സെറ്റുകളിൽ ഓടിക്കോട്ടെ എന്ന് ദിലീപ് വന്നു ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അവിചാരിതമായ വിയോഗത്തിൽ അങ്ങനെയൊരു തീരുമാനമെടുത്തത് അവർക്ക് വലിയ പിന്തുണയായി മാറിയിരുന്നു. ഫുഡ് കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കാൻ ദിലീപ് നടത്തിയ ഇടപെടൽ ഫസീലയുടെ സഹോദരൻ ആണ് ഈ വേളയിലും പറഞ്ഞത്.</p>
<p>അതേസമയം കൊച്ചിൻ ഹനീഫ അന്തരിക്കുന്ന സമയത്ത് ഇരട്ടകളായ സഭയ്ക്കും മർവയ്ക്കും നാലു വയസ്സായിരുന്നു. 16 കൊല്ലം കൊച്ചി കടവന്ത്രയിലെ വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. നിയമക്കുരുക്കിൽ ആയിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങൾ കുട്ടികൾക്ക് 18 വയസ്സായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ഇപ്പോൾ വലിയ ആശ്വാസമായി മാറിയത്.</p>
<h3>ENGLISH SUMMARY</h3>
<p>16 years after the death of Cochin Haneefa, his family is now moving to a new house with new hopes. The new house has been built in Vennala, Kochi. Following the sudden death of Cochin Haneefa, his wife and two daughters had been living in a rented house for the past 16 years.</p>
]]></content:encoded>
				</item>
							<item>
					<title>Siby Malayil : സിബി മലയിൽ പരാജയപ്പെട്ട സംവിധായകനോ ? ഈ സിനിമകൾ മറുപടി പറയും</title>
					<link>https://www.malayalamtv9.com/entertainment/is-siby-malayil-a-failed-director-these-movies-will-give-the-answer-2218915.html</link>
					<pubDate>Sun, 26 Jul 2026 14:57:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/is-siby-malayil-a-failed-director-these-movies-will-give-the-answer-2218915.html</guid>
					<description><![CDATA[<p>Sibi Malayil Hit Movies : സിബി മലയിൽ എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിലേക്ക് കുറഞ്ഞത് ഒരു അഞ്ച് സിനിമകളുടെ പേരെങ്കിലും  കടന്നുവരും.  എന്നെന്നും ഓർമ്മയിൽ നിൽക്കാൻ കഴിയുന്ന  ഒരുപിടി ക്ലാസ്സ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ എന്ന കാര്യത്തിൽ തർക്കമില്ല. ഇമോഷണൽ ഡ്രാമ ആയിക്കോട്ടെ, ഫീൽ ഗുഡ് ആയിക്കോട്ടെ, ട്രാജഡി ആയിക്കോട്ടെ, മാസ് ആയിക്കോട്ടെ, കോമഡി ആയിക്കോട്ടെ അങ്ങനെ സകല  വിഭാഗത്തിലും സിനിമ ചെയ്ത് വിജയിപ്പിച്ച സംവിധായകനാണ് അദ്ദേഹം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Siby-Malayil.jpg" class="attachment-large size-large wp-post-image" alt="Siby Malayil" /></figure><p>സിബി മലയിൽ എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിലേക്ക് കുറഞ്ഞത് ഒരു അഞ്ച് സിനിമകളുടെ പേരെങ്കിലും കടന്നുവരും. എന്നെന്നും ഓർമ്മയിൽ നിൽക്കാൻ കഴിയുന്ന ഒരുപിടി ക്ലാസ്സ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ എന്ന കാര്യത്തിൽ തർക്കമില്ല. ഇമോഷണൽ ഡ്രാമ ആയിക്കോട്ടെ, ഫീൽ ഗുഡ് ആയിക്കോട്ടെ, ട്രാജഡി ആയിക്കോട്ടെ, മാസ് ആയിക്കോട്ടെ, കോമഡി ആയിക്കോട്ടെ അങ്ങനെ സകല വിഭാഗത്തിലും സിനിമ ചെയ്ത് വിജയിപ്പിച്ച സംവിധായകനാണ് അദ്ദേഹം. കഴിഞ്ഞദിവസം പേളി മാണിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് സിബി മലയിൽ പരാജയപ്പെട്ട സംവിധായകൻ ആണോ വിജയിച്ച സംവിധായകനാണോ എന്നുള്ള തരത്തിൽ ചർച്ചകൾ വന്നത്.</p>
<p>ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സിനിമകൾ ഏതൊക്കെയെന്ന് നോക്കിയാലോ. സിബി മലയിൽ എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം വരുന്ന സിനിമയുടെ പേര് കിരീടം എന്നായിരിക്കും. ലോഹിത ദാസിന്റെ തിരക്കഥയിൽ 1989 ൽ അദ്ദേഹം ഒരുക്കിയ സിനിമ ഇന്നും ഒരു ക്ലാസിക് ഉദാഹരണമായി നമുക്ക് മുന്നിൽ നിൽക്കുന്നുണ്ട്. ഈ അടുത്തിടെയാണ് ആ സിനിമയുടെ 4Kപതിപ്പ് തിയേറ്ററുകളിൽ എത്തിയത്. മോഹന്‍ഹാലിന്റെ കരിയര്‍ എടുത്ത് നേക്കിയാല്‍ തന്നെ സിബി മലയില്‍ എന്ന സംവിധായന്റെ സക്സസ് റേറ്റ് വായിച്ചെടുക്കാം. രണ്ട് ദേശീയ അവാര്‍ഡുകള്‍ മോഹന്‍ലാലിന് ലഭിച്ചത് ഈ സംവിധായകന്റെ സിനിമയിലൂടെയാണ്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/pearle-maaney-faces-massive-social-media-backlash-loses-lakhs-of-followers-over-protest-remarks-2218892.html">അൺഫോളോ ചെയ്തത് ലക്ഷങ്ങൾ, കെട്ടടങ്ങാതെ പേളി മാണി വിവാദം</a></h3>
<p>ആകാശദൂത്, ഒരുപക്ഷേ മലയാളിയെ ഇത്രയധികം കരയിപ്പിച്ച ഒരു കുടുംബ സിനിമ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. 1993 ൽ മുരളിയെയും മാധവിയേയും നായികാ നായകന്മാർ ആക്കി ഒരുക്കിയ സിനിമ ബോക്സ് ഓഫീസിൽ വൻ വിജയം ആണ് നേടിയത്. അടുത്തത് ഹിസ് ഹൈനസ് അബ്ദുള്ളയാണ്. മോഹൻലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമ ഈ സിനിമ 1990 ലാണ് പുറത്ത് ഇറങ്ങിയത്. പാട്ടുകൾ കൊണ്ടും വൈകാരികത കൊണ്ടും അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും ഇപ്പോഴും ഈ സിനിമ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. കിരീടത്തിനുശേഷം മോഹൻലാലിന് രണ്ടാമതും ദേശീയ അവാർഡ് നേടിക്കൊടുത്ത ഭരതം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുക്കിയ സിനിമ സിബി മലയിലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. 1991 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ദേവദൂതൻ, കമലദളം, ചെങ്കോൽ, കളിവീട്, സദയം അങ്ങനെ നീളുന്നു ക്ലാസിക്കുകളുടെ പേരുകൾ.</p>
<p>ഇനി ക്ലാസുകൾ വിട്ട് എന്റർടൈൻമെന്റ്ലേക്ക് നോക്കിയാൽ ആ വിഭാഗത്തിലും എടുത്തു പറയാവുന്ന നിരവധി ചിത്രങ്ങൾ സിബി മലയിൽ ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപിയെയും ജയറാമിനെയും നായകനാക്കി 1998 ൽ അദ്ദേഹം ഒരുക്കിയ സമ്മർ ഇൻ ബേത്ലഹേം എന്ന ചിത്രം ഇന്നും എവർഗ്രീൻ സിനിമയായി ഇൻഡസ്ട്രിയിൽ നിലനിൽക്കുകയാണ്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി നിരവധി പേരാണ് ഇപ്പോഴും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ദിലീപിനെ നായകനാക്കി 2001 ൽ അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് ഇഷ്ടം. തമാശയ്ക്കും അതുപോലെതന്നെ ഇമോഷനും പ്രാധാന്യം നൽകി ഇറക്കിയ സിനിമ ഇന്നും ആസ്വദിച്ചാണ് മലയാളികൾ കാണുന്നത്.</p>
<h3>English Summary</h3>
<p>The mere mention of Sibi Malayil’s name instantly brings to mind at least five of his films. There is no doubt that he is a director who has gifted audiences a collection of timeless, classic movies. He is a filmmaker who has successfully ventured into and excelled in every genre, be it emotional drama, feel-good cinema, tragedy, mass entertainers, or comedy.</p>
]]></content:encoded>
				</item>
							<item>
					<title>AMMA Controversy: ശ്വേതാ മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്ത് തുടരണോ? വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അഭിപ്രായ സർവ്വേ</title>
					<link>https://www.malayalamtv9.com/entertainment/opinion-poll-by-forming-a-whatsapp-group-in-amma-seeks-should-shweta-menon-continue-as-president-2218923.html</link>
					<pubDate>Sun, 26 Jul 2026 14:31:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/opinion-poll-by-forming-a-whatsapp-group-in-amma-seeks-should-shweta-menon-continue-as-president-2218923.html</guid>
					<description><![CDATA[<p>AMMA Controversy: അമ്മ അധ്യക്ഷയായി ശ്വേതാമേനോൻ തുടരണമോ അതോ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് പോകണമോ എന്നാണ് അഭിപ്രായ സർവേ എടുത്തത്. അതിൽ 90 ശതമാനം അംഗങ്ങളും തിരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യപ്പെടുന്നത് 120 ഓളം അംഗങ്ങൾ മാത്രമാണ് ഗ്രൂപ്പിൽ ഉള്ളത്. ഈ ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Shwetha-Menon-1-1.jpg" class="attachment-large size-large wp-post-image" alt="Shwetha Menon" /></figure><p>താര സംഘടനയായ അമ്മയിലെ തർക്കം അവസാനിക്കുന്നില്ല. വിഷയത്തിൽ കുറ്റാരോപിതരായവർ മാറിനിൽക്കരുതെന്നാണ് മാല പാർവതി ആഹ്വാനം ചെയ്യുന്നത്. പെൺമക്കൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. പിന്തുണ നൽകിയാൽ നയിക്കാൻ വലിയ സംഘം വരുമെന്നും മാല പാർവതി പറയുന്നു. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഇനി ശ്വേതാ മേനോൻ തുടരരുത് എന്നും തിരഞ്ഞെടുപ്പ് വീണ്ടും വേണമെന്നും ആണ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. അമ്മയിലെ വാക്കുപോരുകൾ രൂക്ഷമാകുന്നതിനിടയിലാണ് നടി ശ്വേതാ മേനോന് എതിരെ സ്ത്രീകൾ തന്നെ പടയൊരുക്കുന്നത്.</p>
<h3>മുതിർന്ന രണ്ട് അംഗങ്ങളോട് താൻ സംസാരിച്ചു‌....</h3>
<p>ഇതിനായി പെൺമക്കൾ എന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആ നേതൃത്വത്തിലാണ് ശ്വേതാ മേനോന് എതിരെയുള്ള കരുക്കൾ നീക്കുന്നത്. അമ്മ അധ്യക്ഷയായി ശ്വേതാമേനോൻ തുടരണമോ അതോ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് പോകണമോ എന്നാണ് അഭിപ്രായ സർവേ എടുത്തത്. അതിൽ 90 ശതമാനം അംഗങ്ങളും തിരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യപ്പെടുന്നത് 120 ഓളം അംഗങ്ങൾ മാത്രമാണ് ഗ്രൂപ്പിൽ ഉള്ളത്. ഈ ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുറ്റാരോപിതർ മാറിനിൽക്കരുതെന്നും മുതിർന്ന രണ്ട് അംഗങ്ങളോട് താൻ സംസാരിച്ചു എന്നും മാലാപാർവതി അവകാശപ്പെടുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/worth-45-crore-look-inside-the-luxurious-house-of-jana-nayagan-heroine-2218865.html">വില 45 കോടി ! ആരെയും അമ്പരപ്പിക്കും ജനനായകനിലെ നായികയുടെ വീട്</a></strong></p>
<p>ഇപ്പോഴത്തെ ഈ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ നയിക്കാൻ വലിയ സംഘം തന്നെ നിരയിലേക്ക് എത്തുമെന്നും മാലാപാർവ്വതി ഗ്രൂപ്പിൽ അവകാശപ്പെടുന്നുണ്ട് ഉഷാ ഹസീന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ് ആരംഭിച്ചത്. എന്നാൽ അധ്യക്ഷസ്ഥാനത്തിൽ നിന്നും താൻ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് ശ്വേതാ മേനോൻ. തന്റെ യുദ്ധം ഹേമ കമ്മിറ്റിയിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോട് മാത്രമാണ് എന്നും കഴിഞ്ഞ അമ്മ മീറ്റിങ്ങിൽ തന്നെ അവർ അതിക്രമിച്ചു പുറത്താക്കുവാനായി ശ്രമം നടത്തി.</p>
<p>അവർക്കെതിരെയുള്ള തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അവരുടെ ഇരകളെ താനെന്നും ചേർത്തുപിടിച്ചിട്ടുണ്ട്. അതൊരിക്കലും മാധ്യമ നേടാനും അല്ലെങ്കിൽ തനിക്ക് വ്യക്തിപരമായി എന്തെങ്കിലും നേട്ടങ്ങൾക്കോ വേണ്ടിയല്ല. അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് താൻ ചോദ്യം ഉയർത്തിയപ്പോൾ അതിന് മറുപടി പറയുന്നതിനുപകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഉണ്ടായത്. താൻ ഉയർത്തുന്ന യഥാർത്ഥ വിഷയങ്ങളെ മറച്ചുവെക്കുന്നതിനു വേണ്ടി തന്നെക്കുറിച്ച് എല്ലാ കഥകൾ മെനയുകയാണ് എന്നും ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ ഇതിനോടകം കുറിച്ചിരുന്നു.</p>
<p>കൂടാതെ തനിക്ക് എതിരെ ഉയർന്ന ബിജെപി ബന്ധത്തെക്കുറിച്ചും ശ്വേതാമേനോൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ ഭരണം നേടാൻ തന്റെ സഹായം വേണം എന്ന് പറയുന്നതിലെ ലോകകപ്പ് തനിക്ക് മനസ്സിലാകുന്നില്ല എന്നും താൻ ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണെങ്കിൽ അത് പുറത്ത് പറയുന്നതിന് ആരെയും ഭയക്കണം എന്നും ശ്വേതാ മേനോൻ ചോദിച്ചിരുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>The majority of the group members are of the opinion that Shweta Menon should not continue as the president of AMMA and that new elections should be held. Amidst the escalating spats within AMMA, women themselves are taking up arms against actress Shweta Menon.</p>
]]></content:encoded>
				</item>
							<item>
					<title>Pearle Maaney : അൺഫോളോ ചെയ്തത് ലക്ഷങ്ങൾ, കെട്ടടങ്ങാതെ പേളി മാണി വിവാദം</title>
					<link>https://www.malayalamtv9.com/entertainment/pearle-maaney-faces-massive-social-media-backlash-loses-lakhs-of-followers-over-protest-remarks-2218892.html</link>
					<pubDate>Sun, 26 Jul 2026 12:45:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/pearle-maaney-faces-massive-social-media-backlash-loses-lakhs-of-followers-over-protest-remarks-2218892.html</guid>
					<description><![CDATA[<p>Pearle Maaney Controversy : പേളി മാണിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങാതെ തുടരുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴി തുറന്നത്. വിവാദങ്ങൾക്ക് മുൻപ് പേളിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഫോളെ ചെയ്തിരുന്നത് 57 ലക്ഷം പേരായിരുന്നു. എന്നാൽ വിഷയം ചൂടേറിയ ചർച്ചയായി മാറിയതോടെ ഇത് ഇപ്പോൾ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ 54 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney.jpg" class="attachment-large size-large wp-post-image" alt="Pearle Maaney" /></figure><p>പേളി മാണിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങാതെ തുടരുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴി തുറന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും എന്നാൽ വിദ്യാർത്ഥികൾ അക്രമത്തിൽ നിന്ന് പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നും പറഞ്ഞ് പേളി പങ്കുവെച്ച കുറിപ്പാണ് ആദ്യം വിവാദം ആയത്. സംവിധായകൻ സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ച നടപടിയായിരുന്നു അടുത്ത വിവാദം. വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി മാണി  സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സിബി മലയിലിന്റെ മകൻ ജോ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി നൽകവേ ആണ് പേളി സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ചത്.</p>
<p>ഈ രണ്ട് വിവാദങ്ങളും തനിക്ക് കാവിയാണ് ഇഷ്ടമെന്ന പരാമർശം കൂടി വന്നതോടെ സംഭവം അങ്ങ് ചൂട് പിടിച്ചു. ഇതിൽ ഏറ്റവും തിരിച്ചടിയായത് സിബി മലയിൽ വിവാ​ദമാണ്. സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് യുടൂബറും അവതാരകയുമായ പേളിക്കെതിരെ ഉയർന്നത്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം അവസാനിച്ചെങ്കിലും താരത്തിനെതിരെയുള്ള സോഷ്യൽ മീഡയ യുദ്ധത്തിന് അറുതി വന്നിട്ടില്ല.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/pearle-maaney-vs-sibi-malayil-directors-son-fires-back-over-insulting-remark-2218542.html">‘സിബി മലയിൽ പരാജയപ്പെട്ട സിനിമക്കാരൻ’, പേളിയുടെ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി മകൻ! പോര്</a></h3>
<p>വിവാദങ്ങൾക്ക് മുൻപ് പേളിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് 57 ലക്ഷം പേരായിരുന്നു. എന്നാൽ വിഷയം ചൂടേറിയ ചർച്ചയായി മാറിയതോടെ  ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ 54 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് ഏകദേശം മൂന്ന് ലക്ഷം ഫോളോവേഴ്സാണ് കൊഴിഞ്ഞുപോയത്. അതിൽ ഒരു കമന്റ് ഇങ്ങനെ 'Privileged and comfort zone ൽ ഇരുന്ന് "No cause is worth losing a life over " എന്നൊക്കെ വായ്ത്താളം പറയാതെ ഇരിക്കുക. നമ്മൾ ഓരോത്തരും ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ആരെങ്കിലുമൊക്കെ തെരുവിൽ ഇറങ്ങിയും ജീവൻ വെടിഞ്ഞും നേടി തന്നതിൻ്റെ ഫലമാണ്.'</p>
<p>എന്നാൽ പേളിക്കെതിരെ നിലവിൽ നടക്കുന്നത് അനാവശ്യമായ നീക്കമാണെന്ന് വാദിക്കുന്നവരും ഉണ്ട്. പരാജയപ്പെട്ട സംവിധായകൻ എന്ന് സിബി മലയിലിനെ അല്ല. അദ്ദേഹത്തിന്റെ മകനെയാണ് പേളി വിശേഷിപ്പിച്ചതെന്നും മനപ്പൂർവ്വം അതിനെ വളച്ചൊടിയ്ക്കുകയാണ് ചിലർ ചെയ്തത് എന്നും അവരെ അനുകൂലിക്കുന്നവർ പറയുന്നു.</p>
<h3>English Summary</h3>
<p>Controversies surrounding Pearle Maaney show no signs of subsiding. It was a remark she made regarding the student protests in Delhi that sparked the heated debate and controversy. Prior to this, Pearle had 5.7 million followers on Instagram; however, as the issue became a subject of intense discussion, her follower count has dropped to 5.4 million.</p>
]]></content:encoded>
				</item>
							<item>
					<title>വില 45 കോടി ! ആരെയും അമ്പരപ്പിക്കും ജനനായകനിലെ നായികയുടെ വീട്</title>
					<link>https://www.malayalamtv9.com/entertainment/worth-45-crore-look-inside-the-luxurious-house-of-jana-nayagan-heroine-2218865.html</link>
					<pubDate>Sun, 26 Jul 2026 11:39:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/worth-45-crore-look-inside-the-luxurious-house-of-jana-nayagan-heroine-2218865.html</guid>
					<description><![CDATA[<p>Pooja Hegde&#8217;s Luxurious Home : കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ് ചിത്രം ജനനായകൻ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ നായികമാരിൽ ഒരാൾ ബോളിവുഡ് താരം പൂജ ​ഹെ​ഗ്ഡെ ആണ്. വർഷങ്ങളായി താരം മുംബൈയിലെ പ്രശസ്തമായ ബാന്ദ്രയിലാണ് താമസിച്ച് വരുന്നത്. 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 45 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട്ടിലാണ് അവർ കഴിയുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pooja-Hegde-1.jpg" class="attachment-large size-large wp-post-image" alt="Pooja Hegde" /></figure><p>കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ് ചിത്രം ജനനായകൻ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ നായികമാരിൽ ഒരാൾ ബോളിവുഡ് താരം പൂജ ​ഹെ​ഗ്ഡെ ആണ്. വർഷങ്ങളായി താരം മുംബൈയിലെ പ്രശസ്തമായ ബാന്ദ്രയിലാണ് താമസിച്ച് വരുന്നത്. 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 45 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട്ടിലാണ് അവർ കഴിയുന്നത്. ഈ വിടിന്റെ വിശേഷങ്ങളിപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.</p>
<p>ഏതാനും വർഷങ്ങൾക്ക് മുമ്പ് 'ഏഷ്യൻ പെയിന്റ്‌സു'മായുള്ള ഒരു വീഡിയോ അഭിമുഖത്തിൽ താരം തന്റെ വീടിന്റെ എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നു. വെള്ള നിറത്തിലുള്ള ഇന്റീരിയറുകൾ കൊണ്ട് മനോഹരമായാണ് വീട് ഒരുക്കിയിരിക്കുന്നത്. ഈ വീട് ഇൻഡോർ പ്ലാന്റുകൾ കൊണ്ടും വ്യത്യസ്തമായ ഫർണിച്ചറുകൾകൊണ്ടും വീടിന്റെ അകത്തളങ്ങൾ ആകർഷകമാക്കിയിരിക്കുന്നു. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്മെന്റിന്റെ ഓരോ ഭാ​ഗവും മനോഹരമാക്കാൻ കരാറുകാരും തൊഴിലാളികളും വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.</p>
<h3>Also Read:<a href="https://www.malayalamtv9.com/entertainment/from-success-to-rock-bottom-producer-dinesh-panicker-shares-heartbreaking-story-of-huge-failure-2218787.html"> അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്</a></h3>
<p>വീടിനൊരു ആമുഖം പോലെയാകണം മുൻവശം എന്നും ന്യൂയോർക്ക്-ലണ്ടൻ ശൈലിയിലുള്ള ഒരു ഉന്നത നിലവാരമുള്ള അന്തരീക്ഷം പ്രതിഫലിക്കണമെന്നും തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ലിവിംഗ് റൂം പൂർണ്ണമായും വെള്ള നിറത്തിലാണ്. പക്ഷെ അതിനെ കോൺട്രാസ്റ്റ് ചെയ്യുന്ന വിധത്തിൽ 'എൽ' ആകൃതിയിലുള്ള ബേബി പിങ്ക് നിറത്തിലുള്ള സോഫ നൽകിയിരിക്കുന്നു. ലിവിംഗ് റൂമുമായി ഉൾച്ചേരുന്ന രീതിയിലാണ് ഓപ്പൺ കിച്ചൺ ഒരുക്കിയിരിക്കുന്നത്. വെള്ള ടൈലുകൾ, നീല നിറത്തിലുള്ള കാബിനറ്റുകൾ, തടിയുടെ ഫിനിഷിംഗുള്ള ഡ്രോയറുകൾ എന്നിവ ഈ അടുക്കളയെ ആകർഷകമാക്കുന്നുണ്ട്.</p>
<p>വീടിന്റെ ഇടനാഴികളിലൊന്നിൽ 'ഗാലറി വാൾ' ഒരുക്കിയിട്ടുണ്ട്. കുടുംബചിത്രങ്ങൾക്ക് പകരം, 'രംഗ് ദേ ബസന്തി', 'ചുപ്കെ ചുപ്കെ' തുടങ്ങിയവ മുതൽ ക്രിസ്റ്റഫർ നോളന്റെ സിനിമകളും 'സൈഡ്‌വേയ്‌സ്' (Sideways) വരെയുള്ള സിനിമകളുടെ ഫ്രെയിം ചെയ്ത പോസ്റ്ററുകളാണ് ഇവിടെ നടി പ്രദർശിപ്പിച്ചിരിക്കുന്നത്.ഏറെ ശാന്തമായ അന്തരീക്ഷത്തിലാണ് പൂജയുടെ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. ഇവിടെ സമയം ചെലവഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. സിനിമകൾ കാണുന്നതും ഇവിടെയിരുന്നാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വസ്ഥമായിരിക്കാൻ ഞാൻ തിരഞ്ഞെടുക്കുന്ന ഇടമാണിതെന്നും പൂജ പറയുന്നു. ടെലിവിഷൻ, ഹോം തിയേറ്റർ സംവിധാനം, കൂടാതെ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു കോർണർ കാബിനറ്റ് എന്നിവയും ഈ മുറിയോട് ചേർന്ന് ഒരുക്കിയിരിക്കുന്നു.</p>
<h3>English Summary</h3>
<p>Vijay's film Jananayakan, released recently, continues to screen to an excellent audience response. Bollywood star Pooja Hegde is one of the female leads in the movie. For years, she has been residing in the famous Bandra area of ​​Mumbai. She lives in a luxurious home spanning 4,000 square feet, valued at 45 crore.</p>
]]></content:encoded>
				</item>
							<item>
					<title>അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു&#8230; സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്</title>
					<link>https://www.malayalamtv9.com/entertainment/from-success-to-rock-bottom-producer-dinesh-panicker-shares-heartbreaking-story-of-huge-failure-2218787.html</link>
					<pubDate>Sat, 25 Jul 2026 19:30:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/from-success-to-rock-bottom-producer-dinesh-panicker-shares-heartbreaking-story-of-huge-failure-2218787.html</guid>
					<description><![CDATA[<p>Producer Dinesh Panicker : കിരീടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് നിർമ്മാതാവ് എന്ന പരിവേഷം ലഭിച്ച ആളാണ് ദിനേശ് പണിക്കർ. സാമ്പത്തിക ലാഭം മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി കിരീടം മാറുകയും ചെയ്തു. പിന്നീട് നിരവധി സിനിമകൾ ചെയ്ത് ഇൻഡസ്ട്രിയിൽ തുടർന്നെങ്കിലും പെട്ടെന്നൊരു ഘട്ടത്തിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു അദ്ദേഹത്തിന്. കരിയറിൻ്റെ പീക് സക്സസിൽ നിന്ന് വലിയൊരു പത്തനമാണ് അദ്ദേഹത്തിന് സംഭവിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dinesh-Panicker-1.jpg" class="attachment-large size-large wp-post-image" alt="Dinesh Panicker" /></figure><p>കിരീടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് നിർമ്മാതാവ് എന്ന പരിവേഷം ലഭിച്ച ആളാണ് ദിനേശ് പണിക്കർ. സാമ്പത്തിക ലാഭം മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി കിരീടം മാറുകയും ചെയ്തു. പിന്നീട് നിരവധി സിനിമകൾ ചെയ്ത് ഇൻഡസ്ട്രിയിൽ തുടർന്നെങ്കിലും പെട്ടെന്നൊരു ഘട്ടത്തിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു അദ്ദേഹത്തിന്. കരിയറിൻ്റെ പീക് സക്സസിൽ നിന്ന് വലിയൊരു പത്തനമാണ് അദ്ദേഹത്തിന് സംഭവിച്ചത്. അന്നത്തെ ആ വീഴ്ചയെ കുറിച്ചും അവിടെ നിന്ന് കരകയറിയത് എങ്ങനെ എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<p>പ്രൊഡ്യൂസർ എന്ന നിലയിൽ തന്നെ സംബന്ധിച്ചിടത്തോളം 1989 മുതൽ 1999 വരെ പീക് ടൈം ആയിരുന്നു. അന്നത്തെ കാലത്ത് ഒരേ സമയം രണ്ട് സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്ന തലത്തിലേക്ക് വരെ താൻ എത്തിയിരുന്നു. സുരേഷ് ഗോപിയെ വച്ച് രജപുത്രർ എന്ന സിനിമയും ജയറാമും മഞ്ജു വാര്യറും അഭിനയിച്ച കളിവീടുമാണ് അന്ന് ഒരുമിച്ച് നിർമ്മിച്ചത്. അതിനുശേഷമാണ് പ്രണയവർണ്ണങ്ങൾ എടുക്കുന്നത്. ഒപ്പം ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. മയിൽപീലിക്കാവ് എന്ന പ്രൊജക്ട് വരുന്നു. മമ്മൂട്ടിയെ നായകനാക്കി സ്റ്റാലിൻ ശിവദാസ് ഒരുക്കുന്നു. പക്ഷേ 1999 വർഷം കഴിയുമ്പോഴേക്കും മൂന്ന് സിനിമകളിലാണ് തനിക്ക് നഷ്ടം വരുന്നത്. അതുവഴി അന്നത്തെ കാലത്ത് രണ്ടര കോടിയോളം രൂപ നഷ്ടമായി.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/bethlehem-kudumbayunit-movie-song-receives-mixed-reactions-fans-praise-nivin-pauly-mamitha-baiju-combo-critique-music-2218758.html">ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും</a></h3>
<p>അന്നത്തെ, 2.5 കോടിക്ക്‌ ഇന്നത്തെ 25 കോടിയേക്കാൾ വിലയുണ്ടായിരുന്നു.വലിയ തിരിച്ചടിയാണ് നേരിട്ടത് എങ്കിലും താൻ പരമാവധി പിടചിച്ചു നിൽക്കാൻ പറ്റി. എറണാകുളത്തും തിരുവനന്തപുരത്തുമായി സ്ഥലവും കൊമേഴ്സ്യൽ ബിൽഡിങ് ഉൾപ്പെടെ അത്യാവശ്യം പ്രോപ്പർട്ടികളിൽ ഇൻവെസ്റ്റ്‌ ചെയ്തു വച്ചിട്ടുണ്ടായിരുന്നു. അതിൽ ഞാൻ പിടിച്ചു നിന്നു. ഈ സ്ഥലങ്ങൾ പെട്ടെന്ന് വിൽക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. നഷ്ടം വരുമെന്ന് കണ്ട് രണ്ട് വർഷത്തോളം വിൽപന നീട്ടിക്കൊണ്ട് പോയി.</p>
<p>അങ്ങനെ 2003 - 2004 കാലഘട്ടത്തിൽ ഞാൻ തിരിച്ചു വന്നു.സ്ഥലങ്ങൾ വിറ്റു, പുതിയ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി തുടങ്ങി. തുടർന്ന് കാശ് വന്നുതുടങ്ങി, സന്തോഷം വന്നു, താൻ കടങ്ങളെല്ലാം വീട്ടി. അതിന് ശേഷം സ്വന്തം പൈസകൊണ്ട്, ഒരു രൂപ കടം ഇല്ലാതെ സ്വന്തം വില്ല പണിതു. വീഴ്ച ഉണ്ടായ രണ്ട് വർഷക്കാലം കാറില്ലാതെ ഓട്ടോയിൽ ആണ് നടന്നത്. തന്റെ മാനേജരുടെ ബൈക്കിൽ വരെ യാത്ര ചെയ്തു. അതിൽ തനിക്ക് ഒരു നാണക്കേട് തോന്നിയിട്ടില്ല. തിരിച്ചു വരാൻ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ താൻ ഏറെ സന്തോഷവാനാണെന്നും ദിനേശ് പണിക്കർ പറയുന്നു.</p>
<h3>English Summary</h3>
<p>Dinesh Panicker earned the reputation of a hit producer with his very first film, *Kireedam*. Beyond just financial success, the movie went on to become one of the greatest films in Malayalam cinema history. Although he continued in the industry by producing several subsequent films, he eventually faced a major setback, experiencing a drastic fall from the peak of his career success.</p>
]]></content:encoded>
				</item>
							<item>
					<title>ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ&#8230; ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും</title>
					<link>https://www.malayalamtv9.com/entertainment/bethlehem-kudumbayunit-movie-song-receives-mixed-reactions-fans-praise-nivin-pauly-mamitha-baiju-combo-critique-music-2218758.html</link>
					<pubDate>Sat, 25 Jul 2026 17:58:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bethlehem-kudumbayunit-movie-song-receives-mixed-reactions-fans-praise-nivin-pauly-mamitha-baiju-combo-critique-music-2218758.html</guid>
					<description><![CDATA[<p>Bethlehem Kudumbayunit Song : നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് ബത്‌ലഹേം കുടുംബയൂണിറ്റ്. മമിത ബൈജുവാണ് നിവിൻ്റെ നായികയായി സിനിമയിൽ എത്തുന്നത്. ഓണം റിലീസായി അണിയറയിൽ ഒരുങ്ങുന്ന സിനിമയിലെ ഒരു പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാന്ത്രികം എന്ന് തുടങ്ങുന്ന പാട്ടാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bethlehem-Kudumba-Unit-Movie.jpg" class="attachment-large size-large wp-post-image" alt="Bethlehem Kudumba Unit Movie" /></figure><p>നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് ബത്‌ലഹേം കുടുംബയൂണിറ്റ്. മമിത ബൈജുവാണ് നിവിൻ്റെ നായികയായി സിനിമയിൽ എത്തുന്നത്. ഓണം റിലീസായി അണിയറയിൽ ഒരുങ്ങുന്ന സിനിമയിലെ ഒരു പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാന്ത്രികം എന്ന് തുടങ്ങുന്ന പാട്ടാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ ആണ്.</p>
<p>സമ്മിശ്ര പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ലെറിക് വീഡിയോ ആയി ഭാവന സ്റ്റുഡിയോസിൻ്റെ യുടൂബ് ചാനലിലൂടെ ഇറങ്ങിയിരിക്കുന്ന സോങ്ങിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'പാട്ട് കേട്ടിട്ട് എന്തോ ഒരു സുഖം കിട്ടുന്നില്ല ചെലപ്പോ കുറച്ചുകഴിഞ്ഞ് ശരിയാകുമായിരിക്കും, പെട്ടന്ന് ആ കണക്ഷൻ പോയ പോലെ... മൊത്തത്തിൽ ഒരു ട്യൂൺ ഇല്ലാത്തപോലെ, വരികളിൽ പ്രാസം ഒപ്പിക്കാൻ വേണ്ടി എഴുതിയത് പോലെ തോന്നി , ആ കുട്ടികൾ കോറസ് പാടുന്നത് ഒഴിച്ച് ബാക്കി വരികളും ട്യൂണും രണ്ട് വഴിക്ക് പോകുന്ന പോലെ. വിഷ്വൽസ് കൊള്ളാം പക്ഷേ പാട്ട് കേട്ടിട്ട് അതിനോടൊരു ഇമോഷ്ണൽ കണക്ഷൻ തോന്നണില്ല, ആ നോക്കാം ചിലപ്പോൾ പടം കാണുമ്പോൾ തോന്നുമായിരിക്കും' -എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/actress-padmapriya-becomes-a-mother-at-46-shares-motherhood-photos-surprise-2218706.html">ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ</a></h3>
<p>എന്നാൽ നിവിൻ പോളിയുടെയും മമിത ബൈജുവിൻ്റെയും കോംബോയെ നിരവധി പേർ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമകൂടിയാണ് ഇത്. 'ആ പഴയ നിവിൻ തിരിച്ചു വന്നു ഗയ്‌സ്, മമിത നിവിൻ കോംബോ കത്തും, നിവിൻ മമിത കോംബോ കൊള്ളാം, ഈ കോംബോയിക്കായി കട്ട വെയ്റ്റിങ്, ഫീൽ ഗുഡ് ആണെന്ന് തോന്നുന്നു മിന്നിച്ചേക്കണേ', എന്ന് നീളുന്നു ആ കമൻ്റുകൾ.</p>
<p>പ്രായ വ്യത്യാസമുള്ള രണ്ട് പേര്‍ തമ്മിലുള്ള പ്രണയത്ത ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ഗിരീഷ് എ ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏറെ പ്രശസ്തമായ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒന്നിച്ചാണ് സിനിമയുടെ നിര്‍മ്മാണം, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജ്മല്‍ സാബുവും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയ വലിയൊരു താരനിരയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.</p>
<p><strong>ബത്‌ലഹേം കുടുംബയൂണിറ്റിലെ പാട്ട് </strong><br />
<iframe title="Maanthrikam | Bethlehem Kudumba Unit | Vishnu Vijay | Girish AD | Nivin Pauly | Mamitha Baiju" src="https://www.youtube.com/embed/tp2sVLiT4lU" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<h3>English Summary</h3>
<p>Bethlehem Kudumbayunit is a film directed by Girish A.D., starring Nivin Pauly in the lead role. Mamitha Baiju plays the female lead opposite Nivin. A song from the film, which is currently in production for an Onam release, was unveiled recently; the track released by the makers is titled "Manthrikam."</p>
]]></content:encoded>
				</item>
							<item>
					<title>Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല&#8230; 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ</title>
					<link>https://www.malayalamtv9.com/entertainment/actress-padmapriya-becomes-a-mother-at-46-shares-motherhood-photos-surprise-2218706.html</link>
					<pubDate>Sat, 25 Jul 2026 15:32:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-padmapriya-becomes-a-mother-at-46-shares-motherhood-photos-surprise-2218706.html</guid>
					<description><![CDATA[<p>Actress Padmapriya Becomes a Mother : ഒടുവിൽ ആരെയും അറിയിക്കാതെ കൊണ്ടുനടന്ന ആ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ തെന്നിന്ത്യൻ നായികയായ പത്മപ്രിയ. താൻ അമ്മയായ വിവരം കുഞ്ഞിന് ഒരു വയസ്സ് ആകുന്ന വേളയിലാണ് മലയാളികളുടെ പ്രിയ നടി കൂടിയായ പത്മപ്രിയ പങ്കുവെച്ചത്. തീർത്തും അപ്രതീക്ഷിതമായി എത്തിയ വാർത്തയെ സിനിമ പ്രേമികളും ആരാധകരും അമ്പരപ്പോടെയാണ് കേട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Padmapriya.jpg" class="attachment-large size-large wp-post-image" alt="Padmapriya" /></figure><p>ഒടുവിൽ ആരെയും അറിയിക്കാതെ കൊണ്ടുനടന്ന ആ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ തെന്നിന്ത്യൻ നായികയായ പത്മപ്രിയ. താൻ അമ്മയായ വിവരം കുഞ്ഞിന് ഒരു വയസ്സ് ആകുന്ന വേളയിലാണ് മലയാളികളുടെ പ്രിയ നടി കൂടിയായ പത്മപ്രിയ പങ്കുവെച്ചത്. തീർത്തും അപ്രതീക്ഷിതമായി എത്തിയ വാർത്തയെ സിനിമ പ്രേമികളും ആരാധകരും അമ്പരപ്പോടെയാണ് കേട്ടത്. സ്വാഭാവികമായും ഫേക്ക് ന്യൂസുകളുടെ കാലം ആയതിനാൽ ഇതും അത്തരത്തിൽ ഒരു വാർത്തയാണോ എന്ന് പലരും സംശയിച്ചു.</p>
<p>നടി തന്റെ ഗർഭകാലമോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പുറത്തറിയിച്ചിരുന്നില്ല. ഇപ്പോൾ കുഞ്ഞു ജനിച്ച് ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് വിവരം പുറത്തുവിടുന്നത്. ജീവിതത്തിന്റെ 365 ദിവസങ്ങൾ എന്ന അടിക്കുറിപ്പോടെ കുഞ്ഞിന്റെ കൈകൾ അടങ്ങുന്ന ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവെച്ചത്. നിരവധി അഭിനന്ദനവും ആശംസകളും അർപ്പിച്ചുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് നടി അഭിരാമിയുടെ കമന്റ് ആണ്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/actor-kunchacko-boban-clarifies-stance-on-cjp-protest-2218692.html">എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ</a></h3>
<p>ഞാൻ നിന്നെയും നിന്റെ കുഞ്ഞിനെയും സ്നേഹിക്കുന്നു എന്നാണ് ( you know I love you and the little one! ) അഭിരാമി കമന്റ് ആയി രേഖപ്പെടുത്തിയത്. ഞങ്ങൾക്ക് ഇത് ലഭിച്ചക്കാൻ കാരണം നീ ആണ് ( we got this cause of u and r ) എന്ന് കമന്റിനു മറുപടിയായി പത്മപ്രിയ കുറിച്ചു. ഈ കമന്റ് മറുപടിയും മറ്റൊരു സംശയത്തിലേക്ക് കൂടി വൈവയ്ക്കുന്നുണ്ട്. അഭിരാമിയുടെ പാതയിൽ ആണോ പത്മപ്രിയയും അമ്മയായത് എന്നാണ് പലരും ചോദിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷം കുഞ്ഞിന് ദത്തെടുത്തു കൊണ്ടാണ് അഭിരാമിയും ഭർത്താവും മാതാപിതാക്കൾ ആയത്.</p>
<p>അഭിരാമിക്ക് പുറമേ സിനിമ മേഖലയിലെ മറ്റു പ്രമുഖരും ആശംസകൾ അറിയിച്ച കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ജലി മേനോൻ, സമ്പ്രദാ സുനിൽ, റിമാ കല്ലിങ്കൽ, നിത്യ മേനോൻ, സോനാ നായർ, പാർവതി തിരുവോത്ത് തുടങ്ങിയവരാണ് ആശംസകളുമായി എത്തിയത്. 2014 ലായിരുന്നു പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിനും തമ്മിൽ വിവാഹിതരാകുന്നത്. അമേരിക്കയിൽ പഠിക്കുന്ന കാലത്ത് ഉണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയതും വിവാഹത്തിൽ കലാശിച്ചതും.</p>
<p><strong>പത്മപ്രിയയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്</strong></p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DbLPrELGEOO/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DbLPrELGEOO/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Padmapriya Janakiraman (@padmapriya_offl)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<h3>English Summary</h3>
<p>Prominent South Indian actress Padmapriya has finally revealed the news she had kept private until now. The beloved Malayalam actress shared the news of becoming a mother just as her child turned one. Film enthusiasts and fans were taken by surprise by this completely unexpected announcement.</p>
]]></content:encoded>
				</item>
							<item>
					<title>‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി</title>
					<link>https://www.malayalamtv9.com/entertainment/singer-gowry-lakshmi-opens-up-about-her-controversial-song-murivu-and-life-after-divorce-2218712.html</link>
					<pubDate>Sat, 25 Jul 2026 14:54:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/singer-gowry-lakshmi-opens-up-about-her-controversial-song-murivu-and-life-after-divorce-2218712.html</guid>
					<description><![CDATA[<p>&#8220;I Can Only Share My Experiences&#8221; Singer Gowry Lakshmi on &#8216;Murivu&#8217; Controversy and Divorce: സങ്കടം വന്നാൽ താൻ പെട്ടെന്ന് തകർന്നുപോകും, ഭക്ഷണം കഴിക്കാൻ പോലും കഴിയില്ല. ഒരുപാട് കരയുകയും ഉറങ്ങുകയും ചെയ്യും. എന്നാൽ ദേഷ്യമോ പൊട്ടിത്തെറിയോ ഉണ്ടാകാറില്ല. സങ്കടം മുഴുവനായി ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഇറക്കിവിടാതെ ഒന്നിനും കഴിയില്ല</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Gowry-.jpg" class="attachment-large size-large wp-post-image" alt="Gowry" /></figure><p>മലയാളത്തിലെ സ്വതന്ത്ര സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയും സംഗീത സംവിധായകയുമാണ് ഗൗരി ലക്ഷ്മി. ചെറിയ പ്രായത്തിൽ തന്നെ 'കാസനോവ' എന്ന ചിത്രത്തിലെ ഗാനത്തിന് ഈണം നൽകി ശ്രദ്ധ നേടിയ ഗൗരി, പിന്നീട് 'തോണി' എന്ന ഇൻഡിപെൻഡൻ്റ് ആൽബത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി. പാട്ടുകളിലൂടെ തൻ്റെ നിലപാടുകളും ചിന്തകളും ഉറക്കെ പറയാൻ മടികാണിക്കാത്ത ഒരാളാണ് ഗൗരി ലക്ഷ്മി. ഇപ്പോഴിതാ, തൻ്റെ ഗാനമായ 'മുറിവ്' ഉണ്ടാക്കിയ വിവാദങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മനസ്സുതുറക്കുകയാണ് താരം.</p>
<p>കോളേജ് പഠനകാലത്ത് പുറത്തിറങ്ങിയ 'തോണി' മുതൽ തനിക്ക് പറയാൻ തോന്നുന്ന കാര്യങ്ങളാണ് പാട്ടുകളിലൂടെ ആവിഷ്കരിക്കുന്നതെന്ന് ഗൗരി പറയുന്നു. വലിയ ചർച്ചയായ 'മുറിവ്' എന്ന പാട്ടിനെയും അങ്ങനെ തന്നെയാണ് കണ്ടത്. പാട്ടിറങ്ങുമ്പോൾ അതിലെ വരികൾ ചിലർക്കെങ്കിലും കൊള്ളുമെന്ന് കൂടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ ഇത്ര വലിയ രീതിയിൽ ആളുകളെ അത് അസ്വസ്ഥരാക്കുമെന്നോ ഇത്ര വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നോ ഒരിക്കലും കരുതിയില്ല.</p>
<p>"എല്ലാവരെയും ഒന്ന് ട്രിഗർ ചെയ്യിക്കാം എന്ന് കരുതി ചെയ്തതല്ല അത്. ആ പാട്ടിൽ ആണുങ്ങൾ എന്ന് എടുത്തു പറയുന്നില്ല. ഞാൻ ഒരു പെണ്ണാണ്, ഞാൻ നേരിട്ടിട്ടുള്ള അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്. എനിക്ക് എൻ്റെ അനുഭവം മാത്രമേ പറയാൻ സാധിക്കൂ, അതാണ് ഞാൻ പറഞ്ഞത്," ഗൗരി ലക്ഷ്മി വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/actor-kunchacko-boban-clarifies-stance-on-cjp-protest-2218692.html">എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ</a></strong></p>
<p>ജീവിതത്തിലെ സങ്കടങ്ങൾ തന്നെ വലിയ രീതിയിൽ ബാധിക്കാറുണ്ടെന്നും താരം തുറന്നുപറയുന്നു. സങ്കടം വന്നാൽ താൻ പെട്ടെന്ന് തകർന്നുപോകും, ഭക്ഷണം കഴിക്കാൻ പോലും കഴിയില്ല. ഒരുപാട് കരയുകയും ഉറങ്ങുകയും ചെയ്യും. എന്നാൽ ദേഷ്യമോ പൊട്ടിത്തെറിയോ ഉണ്ടാകാറില്ല. സങ്കടം മുഴുവനായി ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഇറക്കിവിടാതെ ഒന്നിനും കഴിയില്ല. അതിനാൽ ആ സങ്കടം പൂർണ്ണമായും അനുഭവിച്ചു തീർക്കുകയാണ് ചെയ്യാറുള്ളതെന്ന് ഗൗരി പറയുന്നു.</p>
<p>വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവുമായുള്ള ഇപ്പോഴത്തെ സൗഹൃദത്തെക്കുറിച്ചും ഗൗരി അഭിമുഖത്തിൽ മനസ്സ് തുറന്നു. വിവാഹമോചനത്തിന് ശേഷം മറ്റൊരു ജീവിതത്തിലേക്ക് സുഗമമായി കടക്കുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു പ്രിവിലേജ് അല്ല. വലിയ ബുദ്ധിമുട്ടുകൾ സഹിച്ച്, ഗത്യന്തരമില്ലാതെ വിവാഹബന്ധത്തിൽ നിന്നും ഇറങ്ങിപ്പോരുന്നവരുണ്ട്. അവരോട് പോയി മുൻ ഭർത്താവുമായി സൗഹൃദം നിലനിർത്തണമെന്ന് ഉപദേശിക്കാനാകില്ല.</p>
<p>വിവാഹ മോചനത്തിന് ശേഷവും ആ വ്യക്തിയുമായി സൗഹൃദം തുടരുക എന്നത് വലിയ ശ്രമം ആവശ്യമുള്ള കാര്യമാണ്. രണ്ടുപേർക്കും അത് വേണമെന്ന് തോന്നിയാൽ മാത്രമേ നടക്കൂ. മുൻ ഭർത്താവ് ഗണേശ് തന്നെയാണ് ഇപ്പോഴും തൻ്റെ ഡ്രമ്മർ. വർക്കാവാത്ത കാര്യങ്ങൾ മാറ്റി നിർത്തി സൗഹൃദം നിലനിർത്തിക്കൊണ്ടുപോകാനാണ് ഇരുവരും ശ്രമിച്ചതെന്നും, യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഒരുമിച്ച് ജോലി ചെയ്യാൻ ഇപ്പോൾ തങ്ങൾക്ക് കഴിയുന്നുണ്ടെന്നും ഗൗരി കൂട്ടിച്ചേർത്തു.</p>
<p><strong>English Summary</strong></p>
<p>Malayalam indie singer Gowry Lakshmi recently addressed the controversy surrounding her song Murivu. Responding to the backlash, she clarified that the song reflects her personal experiences, stating that all the abuse she faced in her life came from men. She also spoke candidly about her emotional struggles and her divorce. Despite parting ways, she maintains a healthy professional relationship with her ex-husband, Ganesh, who continues to be her band's drummer</p>
]]></content:encoded>
				</item>
							<item>
					<title>എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ</title>
					<link>https://www.malayalamtv9.com/entertainment/actor-kunchacko-boban-clarifies-stance-on-cjp-protest-2218692.html</link>
					<pubDate>Sat, 25 Jul 2026 13:47:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-kunchacko-boban-clarifies-stance-on-cjp-protest-2218692.html</guid>
					<description><![CDATA[<p>&#8220;Can&#8217;t Be Forced to React to Everything&#8221;: Kunchacko Boban on CJP Protests: എല്ലാം രാഷ്ട്രീയ വൽക്കരിക്കപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങളെല്ലാം ഒരു ബാധ്യതയായി മാറുന്നത്. ആ പ്രതിഷേധങ്ങൾക്ക് ഒരു മനുഷ്യത്വപാരമായ പരിഗണനയാണ് എല്ലാരും നൽകുന്നത്. ഏതെങ്കിലും ഒരു പൊളിറ്റിക്കൽ പാർട്ടിക്കെതിരെയണ് ഈ പ്രതിഷേധം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ, അതേ പാർട്ടിയിലുള്ള ആളുകൾ തന്നെ പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kunchakko.jpg" class="attachment-large size-large wp-post-image" alt="Kunchakko" /></figure><p>മലയാള സിനിമയിൽ ഒരു യുവ തരംഗം സൃഷ്ടിച്ച അഭിനയതാക്കളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കോളേജ് പയ്യനായി ഒരുപാട് വേഷങ്ങളാണ് കരിയറിൻ്റെ തുടക്ക കാലത്ത് കുഞ്ചാക്കോ ബോബാൻ ചെയ്തിട്ടുള്ളത്. യുവ കഥാപാത്രങ്ങളിൽ നിന്നും അദ്ദേഹം ഒന്ന് ട്രാക്ക് മാറ്റിപ്പിടിച്ചെങ്കിലും ആളുകളുടെ മനസ്സിൽ ഇപ്പോഴും അദ്ദേഹം യുവ നടൻ തന്നെയാണ്. ഇപ്പോഴിതാ ഡൽഹിയിൽ നടക്കുന്ന യുവതയുടെ പ്രതിഷേധത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. എല്ലാം രാഷ്ട്രീയവൽക്കരിക്കുന്നതാണ് പ്രശ്നം എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണം എന്ന് ആരെയും നിർബ്ബന്ധിക്കുന്നത് ശരിയല്ല എന്നും താരം പറയുന്നു. സ്കൈലാർക്ക് പിക്ചേഴ്സ് എൻ്റർടെയിൻമെൻ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.</p>
<p>എല്ലാം രാഷ്ട്രീയ വൽക്കരിക്കപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങളെല്ലാം ഒരു ബാധ്യതയായി മാറുന്നത്. ആ പ്രതിഷേധങ്ങൾക്ക് ഒരു മനുഷ്യത്വപാരമായ പരിഗണനയാണ് എല്ലാരും നൽകുന്നത്. ഏതെങ്കിലും ഒരു പൊളിറ്റിക്കൽ പാർട്ടിക്കെതിരെയണ് ഈ പ്രതിഷേധം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ, അതേ പാർട്ടിയിലുള്ള ആളുകൾ തന്നെ പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയം മാറ്റി നിർത്തിക്കൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങളെ കാണേണ്ടത് എന്നാണ് അതിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. പ്രതിഷേധങ്ങളുടെ നല്ല വശങ്ങളെയാണ് കാണേണ്ടത് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/legal-notice-against-major-ravi-by-a-plus-two-student-on-his-controversial-remark-about-jantar-mantar-protest-2218651.html">Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്</a></strong></p>
<p>എന്നാൽ രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും എല്ലാവരും പ്രതികരിക്കണം എന്ന് നിർബ്ബന്ധം പിടിക്കുന്നത് ശരിയല്ല എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുന്നുണ്ട്. സെലിബ്രിറ്റികൾ ഇത്തരം കാര്യങ്ങളിൽ നിർബ്ബന്ധമായും അഭിപ്രാായം പറയണം എന്ന ആവശ്യം ഉയരുന്നത് ഒരു ബാധ്യതയായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം ഇക്കാര്യം പറയുന്നത്. എല്ലാ കാര്യത്തിലും പ്രതികരിക്കുക എന്നതല്ല നമ്മുടെ ജോലി. എല്ലാ കാര്യങ്ങളോടും നിങ്ങൾ പ്രതികരിക്കുന്നുണ്ടോ എന്ന് അത്തരം വിമർശനം ഉന്നയിക്കുന്നവരോട് തിരിച്ച് ചോദിക്കേണ്ടിവരും. പക്ഷേ, നമ്മുടെ രാജ്യത്തെ ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും അതിനോട് പ്രതികാരിക്കാറുണ്ട് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഉന്മാദം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.</p>
<p><strong>English Summary</strong></p>
<p>Malayalam actor Kunchacko Boban has clarified his stance on the ongoing youth protests in Delhi, stating that issues should not be overly politicized but viewed from a humanitarian perspective. Speaking during the promotion of his upcoming movie Unmadam, he emphasized that celebrities shouldn't be forced to express opinions on every national issue. He noted that while major issues demand attention, it is unfair to expect constant reactions to everything.</p>
]]></content:encoded>
				</item>
							<item>
					<title>Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്</title>
					<link>https://www.malayalamtv9.com/entertainment/legal-notice-against-major-ravi-by-a-plus-two-student-on-his-controversial-remark-about-jantar-mantar-protest-2218651.html</link>
					<pubDate>Sat, 25 Jul 2026 11:39:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/legal-notice-against-major-ravi-by-a-plus-two-student-on-his-controversial-remark-about-jantar-mantar-protest-2218651.html</guid>
					<description><![CDATA[<p>Legal Notice agasint Major Ravi:നല്ല മാതാപിതാക്കളുടെ മക്കൾ ഒന്നും സമരം ചെയ്യാൻ പോകില്ല ഇത്തരത്തിൽ എന്നായിരുന്നു മേജർ രവിയുടെ പരാമർശം. കൂടാതെ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ പങ്കുവെച്ച കുറുപ്പിനെയും മേജർ രവി തിരുത്തിയിരുന്നു. വിസ്മയുടെ പ്രതികരണം രാഷ്ട്രീയപരമായിട്ടല്ല എന്നും രാഷ്ട്രീയമായ യാതൊരുവിധത്തിലുള്ള അറിവും വിസ്മയക്കില്ല എന്നായിരുന്നു മേജർ രവിയുടെ പരാമർശം&#8230;&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Major-Ravi.jpg" class="attachment-large size-large wp-post-image" alt="Major Ravi" /></figure><p>തിരുവനന്തപുരം: ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ്, യുജി പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് വിവാദപരമായ പരാമർശം നടത്തിയതിന് മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും പ്രസ്തുത വീഡിയോ നീക്കം ചെയ്യണമെന്നുമാണ് വിദ്യാർഥിനി അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നത്</p>
<p>നല്ല മാതാപിതാക്കളുടെ മക്കൾ ഒന്നും സമരം ചെയ്യാൻ പോകില്ല ഇത്തരത്തിൽ എന്നായിരുന്നു മേജർ രവിയുടെ പരാമർശം. കൂടാതെ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ പങ്കുവെച്ച കുറുപ്പിനെയും മേജർ രവി തിരുത്തിയിരുന്നു. വിസ്മയുടെ പ്രതികരണം രാഷ്ട്രീയപരമായിട്ടല്ല എന്നും രാഷ്ട്രീയമായ യാതൊരുവിധത്തിലുള്ള അറിവും വിസ്മയക്കില്ല എന്നായിരുന്നു മേജർ രവിയുടെ പരാമർശം. മാത്രമല്ല സിജെപിക്കുള്ള പിന്തുണയല്ല വിസ്മയ കുറിച്ചത് എന്നും മേജർ രവി പറഞ്ഞിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/major-ravi-on-jantar-mantar-protest-says-mohanlals-daughter-did-not-support-cjp-vismaya-has-no-political-knowledge-2218265.html">വിസ്മയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല, നല്ല മാതാപിതാക്കളുടെ മക്കൾ സമരത്തിന് പോകില്ല; മേജർ രവി</a></strong></p>
<p>പ്രതിഷേധം നടത്തുന്നത് നീറ്റ് പരീക്ഷയെ കുറിച്ച് അറിവില്ലാത്തവരാണ്. ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പോലീസിന്റെ വണ്ടി തകർക്കുകയും അടിക്കുകയും ചെയ്താൽ തിരിച്ചു കിട്ടും അതിനു കിടന്നു മോങ്ങിയിട്ട് കാര്യമില്ല എന്നൊക്കെയായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച് ലൈവിലൂടെ പറഞ്ഞത്. നന്നായി വളർത്തിയ മാതാപിതാക്കളുടെ മക്കൾ ഒരിക്കലും ഇത്തരത്തിലുള്ള സമരങ്ങൾക്ക് ഒന്നും പോകില്ല ദയവുചെയ്ത് രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ പഠിക്കണം.</p>
<p>സിബിഎസ്ഇയുടെയോ നെറ്റിന്റെയോ ഫുൾഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തുന്നത് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൂടാതെ ഇത് ഒരു സ്ഥിര സംഭവമാണ് എന്നും കോൺഗ്രസിന്റെ കാലത്തും നടന്നിരുന്നു എന്നും വ്യക്തമാക്കുന്നതിനായി കോൺഗ്രസ് ഭരിക്കുന്ന കാലത്ത് എത്രയോ തവണ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്, വിദേശ ശക്തികളുടെ കയ്യിൽ നിന്നും പണം വാങ്ങി സ്വന്തം രാജ്യത്തിന് ഒറ്റു കൊടുക്കരുത് എന്നൊക്കെയുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു.</p>
<p>നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയത്തെക്കുറിച്ച് അല്ലാ അവിടെ ഉയരുന്ന മുദ്രാവാക്യങ്ങൾ എന്നും നരേന്ദ്രമോദിയെ പുറത്താക്കുവാനും ഉമർ ഖാലിദിനെയും ഷെർജിയിൽ ഇമാമിനെയും മോചിപ്പിക്കുന്നതിനും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭമാണ് ഡൽഹിയിൽ നടക്കുന്നത് ഇതൊക്കെ ആവശ്യപ്പെട്ടുകൊണ്ടാണ് അവിടെ ഒത്തുചേർന്നിട്ടുള്ള വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നത് ചോദ്യപേപ്പർ ചോരുന്നത് ഇന്നോ ഇന്നലെ ഉണ്ടായ ഒരു വിഷയമല്ലെന്നും പറഞ്ഞിരുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>A legal notice has been issued to Major Ravi for making controversial remarks about the students' protest against NEET and UG exam irregularities at Jantar Mantar in Delhi. The notice was sent by Malavika, a Plus Two student. The student has been asked to withdraw the remarks and apologize within seven days of receiving the notice and to remove the video from social media.</p>
]]></content:encoded>
				</item>
							<item>
					<title>എന്തുകൊണ്ട് താൻ കിരീടത്തിന്റെ രണ്ടാം ഭാ​ഗം നിർമ്മിച്ചില്ല, വെളിപ്പെടുത്തി ദിനേശ് പണിക്കർ</title>
					<link>https://www.malayalamtv9.com/entertainment/dinesh-panicker-reveals-why-he-didnt-produce-kireedam-sequel-chenkol-2218589.html</link>
					<pubDate>Fri, 24 Jul 2026 22:43:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/dinesh-panicker-reveals-why-he-didnt-produce-kireedam-sequel-chenkol-2218589.html</guid>
					<description><![CDATA[<p>Dinesh Panicker About Kireedam and Chenkol Movie :മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഐക്കോണിക് ഹിറ്റ് ചിത്രമാണ് കിരീടം.മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഈ സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കരും കിരീടം ഉണ്ണിയും ചേർന്നാണ്. എന്നാൽ കിരീടത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നതിൽ ദിനേശ് പണിക്കർ പങ്കാളി ആയിരുന്നില്ല. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dinesh-Panicker.jpg" class="attachment-large size-large wp-post-image" alt="Dinesh Panicker" /></figure><p>മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഐക്കോണിക് ഹിറ്റ് ചിത്രമാണ് കിരീടം. 37 വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഈ സിനിമയുടെ റീമാസ്റ്റർ പതിപ്പ് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് തിയേറ്ററിൽ വീണ്ടും റിലീസിന് എത്തിയത്. കാലം ഇത്ര കഴിഞ്ഞിട്ടും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഈ സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കരും കിരീടം ഉണ്ണിയും ചേർന്നാണ്. എന്നാൽ കിരീടത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നതിൽ ദിനേശ് പണിക്കർ പങ്കാളി ആയിരുന്നില്ല. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നിർമാതാവും നടനും കൂടിയായ ദിനേശ് പണിക്കർ ഇക്കാര്യം തുറന്നുപറഞ്ഞത്.</p>
<p>കിരീടം എന്ന സിനിമ അവസാനിക്കുമ്പോൾ ഉണ്ണിയുമായി അത്ര നല്ല ബന്ധത്തിലല്ല പിരിഞ്ഞത്. താൻ സ്വന്തമായി എടുത്ത തീരുമാനമായിരുന്നു ഉണ്ണിയുമായുള്ള പാർട്ണർഷിപ്പ് പിരിയുക എന്നത്. പടം ഹിറ്റായെങ്കിലും എനിക്ക് സിനിമാക്കാരൻ എന്ന് അറിയപ്പെടാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് സ്വന്തമായി ബിസിനസും ജോലിയും എല്ലാം ഉണ്ടായിരുന്നു. അങ്ങനെ നിൽക്കുമ്പോഴാണ് ഉണ്ണി വന്ന് സിനിമയുടെ റൈറ്റ്സ് തരുമോ എന്ന് ചോദിക്കുന്നത്. അങ്ങനെ തരുകയാണെങ്കിൽ സിനിമയുടെ രണ്ടാം ഭാഗം തനിക്ക് എടുക്കാൻ ആലോചനയുണ്ട് എന്നും പറഞ്ഞു. അതുമായി ബന്ധപ്പെട്ട കരാറെല്ലാം തയ്യാറാക്കി കൊണ്ടായിരുന്നു ഉണ്ണി വന്നത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/joju-george-and-joshiy-reunite-for-big-budget-film-written-by-anoop-menon-updates-2218016.html">ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം</a></h3>
<p>തീർച്ചയായും എടുത്തോളൂ എന്ന മറുപടിയാണ് താൻ നൽകിയത്. വേണമെങ്കിൽ തനിക്ക് എതിർത്തു നിൽക്കാമായിരുന്നു. അല്ലെങ്കിൽ നിബന്ധനകൾ വയ്ക്കാമായിരുന്നു. ഇത് ഒന്നും നോക്കാതെ റൈറ്റ്സ്‌ അദ്ദേഹത്തിന് നൽകുക ആയിരുന്നു. ഒരു പൈസ പോലും വാങ്ങാതെ ആണ് റൈറ്റ്സ് കൈമാറിയത്. ഇന്നും തിരിഞ്ഞുനോക്കുമ്പോൾ അതിൽ തനിക്ക് യാതൊരുവിധ പശ്ചാത്താപവും ഇല്ല. കാരണം അതുകൊണ്ട് ഒരാൾ നന്നാവുകയാണല്ലോ ഉണ്ടായത്. ഉണ്ണിയുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത് കിരീടം എന്ന സിനിമ കൊണ്ടാണ്. നെഗറ്റീവ് ആയിട്ടില്ല പോസിറ്റീവ് ആയിട്ടാണ് താൻ ഇക്കാര്യം പറയുന്നത്. ഞാനും അറിയപ്പെടുന്നത് ഈ സിനിമയിലൂടെ ആയിരുന്നു.</p>
<p>പിന്നീട് സെക്കൻഡ് പാർട്ട് എടുക്കാൻ തുടങ്ങിയപ്പോൾ തന്നെ അറിയിക്കുകയും ചെയ്തു. അപ്പോഴും ഒരു റിമാർക്സിനപ്പുറം താൻ മറ്റൊന്നും ആവശ്യപ്പെട്ടില്ല. എന്നാൽ അത് ഉണ്ടായില്ല. അതിന്റെ പേരിൽ ആ സമയത്ത് താൻ ചെറിയ ഉടക്ക് ഇടുകയും ചെയ്തു. പക്ഷെ ചെങ്കോൽ നന്നായതിൽ സന്തോഷിച്ചിട്ടെ ഉള്ളൂ. ആദ്യദിനം തന്നെ സിനിമ പോയി കണ്ടിരുന്നു. എന്നാൽ ഇപ്പോഴും ആലോചിക്കുമ്പോൾ മോഹൻലാലിനെ അവസാനം കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു എന്നും ദിനേഷ് പണിക്കർ പറഞ്ഞു.</p>
<h3>English Summary</h3>
<p>Kireedam is an iconic hit film directed by Sibi Malayil and starring Mohanlal. Produced jointly by Dinesh Panicker and Kireedam Unni, the movie earned Mohanlal the National Award for Best Actor. However, Dinesh Panicker was not involved in the production of the film's sequel. He has now revealed the actual reasons behind this.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;സിബി മലയിൽ പരാജയപ്പെട്ട സിനിമക്കാരൻ&#8217;, പേളിയുടെ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി മകൻ! പോര്</title>
					<link>https://www.malayalamtv9.com/entertainment/pearle-maaney-vs-sibi-malayil-directors-son-fires-back-over-insulting-remark-2218542.html</link>
					<pubDate>Fri, 24 Jul 2026 17:44:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/pearle-maaney-vs-sibi-malayil-directors-son-fires-back-over-insulting-remark-2218542.html</guid>
					<description><![CDATA[<p>Pearle Maaney controversy latest : സംവിധായകൻ സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ച പേളി മാണിയുടെ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തി ഇരിക്കുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി മാണി മാണി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സിബി മലയിലിന്റെ മകൻ ജോ രംഗത്ത് എത്തിയിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pearle-Maaney-Joe-Siby-Malayil.jpg" class="attachment-large size-large wp-post-image" alt="Pearle Maaney, Joe, Siby Malayil" /></figure><p>സംവിധായകൻ സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ച പേളി മാണിയുടെ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തി ഇരിക്കുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി മാണി മാണി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സിബി മലയിലിന്റെ മകൻ ജോ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി നൽകവേ ആണ് പേളി സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ചത്. ഈ വിശേഷണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സംവിധായകന്റെ മകൻ ജോ രംഗത്ത് എത്തിയത്.</p>
<p>ആ പരാജയപ്പെട്ട സിനിമക്കാരൻ നട്ടെല്ലില്ലാത്ത മകനെ ആയിരുന്നില്ല വളർത്തിയത് എന്നും ഒരു ഭീരുവിനെ ആണ് നിങ്ങളുടെ അച്ഛൻ വളർത്തി വലുതാക്കിയത് എന്നും ജോ തന്റെ മറുപടിയിൽ പറയുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും എന്നാൽ വിദ്യാർത്ഥികൾ അക്രമത്തിൽ നിന്ന് പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നും പറഞ്ഞ് പേളി പങ്കുവെച്ച കുറിപ്പാണ് വിവാദം ആയതും ജോ അടക്കമുള്ള മറ്റുള്ളവരെ പ്രകോപിപ്പിച്ചതും. ഈ കുറിപ്പിന് ജോ നൽകിയ മറുപടി, സിബി മലയിലിന്റേത് ആണെന്ന് ധരിച്ച് തീർത്തും അധിക്ഷേപകരമായ രീതിയിലാണ് പേളി പ്രതികരിച്ചത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/actor-and-bjp-leader-krishna-kumar-being-criticized-for-sharing-post-against-jantar-mantar-protest-says-you-are-the-father-who-encouraged-his-own-children-to-cheat-in-exams-2218334.html">സ്വന്തം മക്കളെ കോപ്പിയടിച്ച് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അച്ഛനല്ലേ… ഈ കണ്ണീരിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല! കൃഷ്ണകുമാറിന് വിമർശനം</a></h3>
<p>'ഹായ് പേർളി, ഞാൻ ജോ. നമുക്ക് പരസ്പരം അറിയില്ലായിരിക്കാം, പക്ഷേ അതൊരു പ്രശ്നമല്ല. വിദ്യാർത്ഥി സമരത്തെക്കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റും, അതിനൊപ്പം നിങ്ങൾ നൽകിയ "കമന്റ് ബോക്സ് എന്റെ 'ആവിഷ്കാര സ്വാതന്ത്ര്യ'ത്തിന്റെ യഥാർത്ഥ പ്രതിഫലനമായിരിക്കും" എന്ന കുറിപ്പും ഞാൻ കാണാനിടയായി.</p>
<p>അതുകൊണ്ട് തന്നെയാണ് നിങ്ങളുടെ കമന്റ് ബോക്സിൽ 'നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു' (shame on you) എന്ന് ഞാൻ കമന്റ് ചെയ്തത്. എന്നാൽ, നിങ്ങൾ സ്വീകരിച്ച നിലപാടിലെ പിഴവുകളെക്കുറിച്ച് എനിക്ക് വിശദമായി പറയാനുള്ള കാര്യങ്ങൾ ഒരു കമന്റ് ബോക്സിൽ ഒതുങ്ങുന്നതല്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത് ' എന്ന ആമുഖത്തോടെയാണ് ജോ യുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വന്നത്. നലവിൽ സമൂ​ഹ മാധ്യമങ്ങളിലും സിനിമാ ലോകത്തും സംഭവം ഏറെ ചൂട് പിടിച്ച ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്.</p>
<p><strong>സിബി മലയിലിന്റെ മകൻ ജോയുടെ പോസ്റ്റ്</strong></p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DbIXb3AEpjK/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DbIXb3AEpjK/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Joe Siby Malayil (@joemalayilofficial)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<h3>English Summary</h3>
<p>Pearle Maaney has sparked a fresh controversy by describing a filmmaker as someone who "defeated" director Sibi Malayil. Jo, the son of Sibi Malayil, had previously come forward to criticize the stance Pearle Maaney took regarding the student protests in Delhi.</p>
]]></content:encoded>
				</item>
							<item>
					<title>ദുബായ് ഫാമിലി വിസിറ്റ് വിസയിൽ ബന്ധുക്കളെ എങ്ങനെ സ്പോൺസർ ചെയ്യാം? കാത്തിരിക്കുന്നത് 3000 ദിർഹം!</title>
					<link>https://www.malayalamtv9.com/entertainment/how-to-sponsor-relatives-on-a-dubai-family-visit-visa-and-claim-aed-3000-in-rewards-2218540.html</link>
					<pubDate>Fri, 24 Jul 2026 15:59:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/entertainment/how-to-sponsor-relatives-on-a-dubai-family-visit-visa-and-claim-aed-3000-in-rewards-2218540.html</guid>
					<description><![CDATA[<p>Dubai Family Visit Visa: How UAE Expats Can Unlock AED 3,000 Worth of Offers: ദുബായ് പുതുതായി ആരംഭിച്ച &#8216;എ ദുബായ് ഇൻവൈറ്റ്&#8217; പദ്ധതിക്ക് കീഴിലാണ് ഈ ഓഫർ ലഭിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ അതിഥികളെ ദുബായിൽ എത്തിക്കുന്ന താമസക്കാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിഥികൾ എത്തുന്നതിന് മുമ്പ് തന്നെ താമസക്കാർ ഓൺലൈനായി അതിഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അതിഥി ദുബായിൽ എത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ സമ്മാനങ്ങൾ അനുവദിക്കും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/UAE-1.jpg" class="attachment-large size-large wp-post-image" alt="Uae" /></figure><p>ദുബായ്: അവധിക്കാലം ആഘോഷിക്കാൻ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ദുബായിലേക്ക് കൊണ്ടുവരാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. യു.എ.ഇയിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസിറ്റ് വിസ സംവിധാനത്തെക്കുറിച്ച് പലർക്കും അറിയാം, എന്നൽ ടൂറിസ്റ്റുകളെ ദുബായിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ പദ്ധതി കൂടി ചേരുന്നതോടെ സ്പോൺസർ ചെയ്യുന്നവർക്കും വലിയ നേട്ടമാണ് ഉണ്ടാവുക. പ്രിയപ്പെട്ടവരെ ദുബായിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ആഢംബര ഹോട്ടലുകളിളെ താമസം, ഡൈനിംഗ് ഓഫറുകൾ, മറ്റു ടിക്കറ്റുകൾ എന്നിവയുൾപ്പെടെ 3,000 ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങൾ നേടാനാകും.</p>
<p>ദുബായ് പുതുതായി ആരംഭിച്ച 'എ ദുബായ് ഇൻവൈറ്റ്' പദ്ധതിക്ക് കീഴിലാണ് ഈ ഓഫർ ലഭിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ അതിഥികളെ ദുബായിൽ എത്തിക്കുന്ന താമസക്കാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിഥികൾ എത്തുന്നതിന് മുമ്പ് തന്നെ താമസക്കാർ ഓൺലൈനായി അതിഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അതിഥി ദുബായിൽ എത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ സമ്മാനങ്ങൾ അനുവദിക്കും. ഡബ്ല്യു ദുബായ് മിന സിയാഹി, കരീം, ഹാല തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഈ പദ്ധതിയുടെ ഭാഗമാണ്.</p>
<p>18 വയസ്സിന് മുകളിലുള്ളവർക്കാണ് അതിഥികളെ നോമിനേറ്റ് ചെയ്യാനാവുക. സാധുവായ എമിറേറ്റ്സ് ഐഡിയുള്ള യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും ഈ പദ്ധതിയിൽ പങ്കെടുക്കാം. ഇതിനായി പ്രത്യേകം വിസ നൽകുന്നില്ല. സന്ദർശകർ സ്വയം വിസ എടുക്കുണം. ഓൺ-അറൈവൽ വിസയ്ക്ക് യോഗ്യതയുള്ളവരാണെങ്കിൽ ആ വിധത്തിലും ദുബായിലെത്താം. പല രാജ്യക്കാർക്കും വിസയില്ലാതെ തന്നെ യു.എ.ഇയിൽ പ്രവേശിക്കാനാകും. ഇന്ത്യക്കാർക്ക് ഉൾപ്പടെ ഓൺ-അറൈവൽ വിസയും ലഭ്യമാണ്. യു.എ.ഇയിലെ താമസക്കാർക്ക് ദുബായിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസിറ്റ് വിസ വഴി അതിഥികളെ സ്പോൺസർ ചെയ്യാനുമാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/inoperative-pan-card-a-guide-for-uae-expats-to-update-nri-status-2218490.html">പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!</a></strong></p>
<p>30 ദിവസത്തും, 60 ദിവസത്തേക്കും, 90 ദിവസത്തേക്കും വിസ ലഭ്യമാണ്. ചില സാഹചര്യങ്ങളിൽ ഇത് 120 ദിവസം വരെ നീട്ടാനും സാധിക്കും. ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ്, ദുബായ് നൗവ് ആപ്പ്, ആമർ സെൻ്ററുകൾ എന്നിവ വഴി വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്പോൺസർ ചെയ്ത ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ അല്ലെങ്കിൽ സന്ദർശനത്തിൻ്റെ ഉദ്ദേശം വ്യക്തമാക്കുന്ന രേഖകൾ എന്നിവയാണ് നൽകേണ്ട പ്രധാന രേഖകൾ</p>
<p>30 ദിവസത്തെ വിസക്ക് 200 ദിർഹമാണ് വിസാ ഫീസ്. 40 ദിർഹം മെഡിക്കൽ ഇൻഷുറൻസിനായും നൽകണം. 60 ദിവസത്തെ വിസ\ 300 ദിർഹം ഫീസായി നൽകണം. 60 ദിർഹമാണ് ഇൻഷുറൻസിന് നൽകേണ്ടത്. ഇനി 90 ദിവസത്തെ വിസയാണെങ്കിൽ ഫീസായി നൽകേണ്ടി വരിക 400 ദിർഹമായിരികും. മെഡിക്കൽ ഇൻഷുറൻസിനായി 90 ദിർഹവും നൽകേണ്ടിവരും. ഇതിനുപുറമെ 5 ശതമാനം വാറ്റ്, 1,000 ദിർഹം റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്, മറ്റ് സർവീസ് നിരക്കുകളായി 60 ദിർഹം എന്നിവയും നൽകണം.</p>
<p><strong>English Summary</strong></p>
<p>UAE residents can now claim over AED 3,000 in lifestyle and dining rewards by inviting family or friends to Dubai between July 20 and October 31, 2026. Under the 'A Dubai Invite' initiative, eligible sponsors must register their guests online. Tourist visas are available for 30, 60, or 90 days.</p>
]]></content:encoded>
				</item>
							<item>
					<title>“എൻ്റെ കല്യാണത്തിന് കമ്മലുമായി വന്നത് ആദ്യ ഭർത്താവ്”; വിവാഹ ജീവിതത്തെ കുറിച്ച് ഗൗരി ലക്ഷ്മി</title>
					<link>https://www.malayalamtv9.com/entertainment/gauri-lakshmi-on-maintaining-friendship-with-her-ex-husband-2218538.html</link>
					<pubDate>Fri, 24 Jul 2026 15:13:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/gauri-lakshmi-on-maintaining-friendship-with-her-ex-husband-2218538.html</guid>
					<description><![CDATA[<p>Singer Gauri Lakshmi Opens Up on Life After Divorce: പരസ്പരം പഴി ചാരുകയും തർക്കിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടാകുമെന്നും, എന്നാൽ അത് കഴിഞ്ഞാൽ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദം നിലനിർത്തി പോകാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത് എന്നും ഗൗരി പറയുന്നു. പ്രശ്നമുള്ള ഭാഗം മാത്രം മാറ്റിവച്ച് മറ്റുള്ള കാര്യങ്ങളിൽ ഒരുമിച്ച് പോകാൻ സാധിക്കുമോ എന്നാണ് നോക്കിയത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Gowry-Lakshmi.jpg" class="attachment-large size-large wp-post-image" alt="Gowry Lakshmi" /></figure><p>കേരളത്തിൽ സ്വതന്ത്ര സംഗീത രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടച്ച ഗായികയാണ് ഗൗരി ലക്ഷ്മി, സംഗീത്തിലൂടെയും നിലപാടുകലിലൂടെയും രാഷ്ട്രിയം മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് അവർ. പാലപ്പോഴും ഇത്തരം നിലപാടുകളും പാട്ടിലെ വരികളും വിവാദമായി മാറാറുണ്ട്. എങ്കിലും തൻ്റെ രാഷ്ട്രീയം തുറന്നു പറയുന്നതിലോ നിലപാടുകൾ വെളിപ്പെടുത്തുന്നതിലോ ഗൗരി ലക്ഷ്മി ഒരു മാറ്റവും വരുത്താറില്ല. ഇപ്പോഴിതാ തൻ്റെ വിവാഹവും വേർപിരിയലും പുനർവിവാഹവും എല്ലാം ഏത് രീതിയിലാണ് ജീവിതത്തെ ബാധിച്ചത് എന്ന് തുറന്നു പറയുകയാണ് താരം</p>
<p>വിവാഹം വേർപിരിഞ്ഞു എന്ന് കരുതി മുൻ ഭർത്താവിനെ ശത്രുവായി കാണേണ്ട കാര്യമില്ല എന്ന് പറയുകയാണ് ഗൗരി ലക്ഷ്മി. പരസ്പരം പഴി ചാരുകയും തർക്കിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടാകുമെന്നും, എന്നാൽ അത് കഴിഞ്ഞാൽ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദം നിലനിർത്തി പോകാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത് എന്നും ഗൗരി പറയുന്നു. പ്രശ്നമുള്ള ഭാഗം മാത്രം മാറ്റിവച്ച് മറ്റുള്ള കാര്യങ്ങളിൽ ഒരുമിച്ച് പോകാൻ <span style="font-weight: 400;">സാധിക്കുമോ എന്നാണ്</span> നോക്കിയത് എന്നും അതിന് വലിയ എഫേർട്ട് ആവശ്യമാണെന്നും ഗൗരി ലക്ഷ്മി പറയുന്നു.</p>
<p>ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല, ഓല ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തുക. ഡിവോഴ്സ് കഴിഞ്ഞ് കുറച്ചുകാലം ഒരു ഗ്യാപ്പ് ഉണ്ടാകും. ഒരോ സ്റ്റേജിലും മുന്നോട്ടുപോകുന്തോറും ഓരോ പ്രശ്നങ്ങളും പരിഹരിച്ചാണ് പോകുന്നത്. ആദ്യ ഘട്ടത്തില്ലാണ് വിഷമവും അങ്ങോട്ടും ഇങ്ങോട്ടുമുള്ള പാരാതി പറച്ചിലുകളും ദേഷ്യവും പൊട്ടിത്തെറിയും ഒക്കെ ഉണ്ടാവുക. ഇതെല്ലാം അവസാനിച്ച ശേഷമാണ് അടുത്ത വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത് എന്ന് ഗൗരി പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/mamitha-baiju-opens-up-about-her-unforgettable-dance-experience-with-vijay-2218514.html">“ഡാൻസ് മോണിറ്ററിൽ കണ്ട ശേഷം വിജയ് സാർ പറഞ്ഞ ആ വാക്കുകൾ”: അനുഭവം തുറന്നുപറഞ്ഞ് മമിത ബൈജു</a></strong></p>
<p>“കല്യാണത്തിന് രാവിലെ എൻ്റെ കമ്മല് കൊച്ചിയിൽ നിന്ന് എടുക്കൻ മറന്നിരുന്നു. ആദ്യ ഭർത്താവാണ് അത് കൊണ്ടുവന്നത്. ഞങ്ങൾ തമ്മിലുള്ള അത്തരം പിണക്കങ്ങളും പരാതികളും പൂർണമായും ഇല്ലാതായിരുന്നു. എന്താണോ വർക്കാവാത്തത്, അത് മാറ്റിവച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. അതിൽ എനിക്കോ അവനോ വിഷമമില്ല ” ഗൗരി പറയുന്നു.</p>
<p>സോഷ്യൽ മീഡിയിലെ തലക്കെട്ടുകളൂടെ പിന്നിലെ ഉദ്ദേശം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അതൊന്നും അത്ര കാര്യമാക്കാറില്ല. മുൻ ഭർത്താവ് വിവാഹത്തിന് വന്നില്ലായിരുന്നു എങ്കിൽ ആദ്യ ഭർത്താവിനെ തേച്ച് പുതിയൊരുത്തൻ്റെ കൂടെ പോയ് എന്നേ പറയൂ. ആളുകൾക്ക് അധികം ശീലമില്ലാത്ത ഒരു കാര്യമായതിനാൽ എന്താണെങ്കിലും ഇത്തരത്തിലുള്ള നരേറ്റീവുകൾ ഉണ്ടാകുമെന്നും പൊതുരംഗത്ത് നിൽക്കുന്ന ഒരാളെന്ന നിലയിൽ ഇത്തരം പ്രചരണങ്ങൾ വന്നുകൊണ്ടേയിരിക്കുമെന്നും ഗൗരി ലക്ഷ്മി കൂട്ടിച്ചേർത്തു.</p>
<p><strong>English Summary</strong></p>
<p>Singer Gauri Lakshmi recently opened up about her marriage, divorce, and remarriage. Known for her bold political stances, she emphasized that separating doesn't mean treating an ex-husband as an enemy. She shared that her ex-husband amicably attended her second wedding, even bringing the earrings she forgot. Gauri noted that while reaching this level of understanding takes time and effort, she remains unbothered by negative social media narratives.</p>
]]></content:encoded>
				</item>
							<item>
					<title>“ഡാൻസ് മോണിറ്ററിൽ കണ്ട ശേഷം വിജയ് സാർ പറഞ്ഞ ആ വാക്കുകൾ”: അനുഭവം തുറന്നുപറഞ്ഞ് മമിത ബൈജു</title>
					<link>https://www.malayalamtv9.com/entertainment/mamitha-baiju-opens-up-about-her-unforgettable-dance-experience-with-vijay-2218514.html</link>
					<pubDate>Fri, 24 Jul 2026 14:17:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mamitha-baiju-opens-up-about-her-unforgettable-dance-experience-with-vijay-2218514.html</guid>
					<description><![CDATA[<p>Mamitha Baiju Recalls Her Fan-Girl Moment on Jananayakan Sets: എനിക്ക് ഒരു ചെറിയ ഭാഗം മാത്രമേ ഡാൻസ് സീനിൽ ഉണ്ടായിരുന്നൊള്ളു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. വിജയ് സാറിൻ്റെ പാട്ടുകൾക്ക് ഉത്സവ പറമ്പുകളിലും, സ്റ്റേജുകളിലും ഒക്കെ ഡാൻസ് കളിച്ചാണ് നമ്മൾ വളർന്നത്. സ്ക്രീൻ ഒപ്പം നിന്ന് ഡാൻസ് കളിക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയതല്ല</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Vijay-And-Mamitha-Baiju.jpg" class="attachment-large size-large wp-post-image" alt="Vijay And Mamitha Baiju" /></figure><p>ഹണീബി, വരത്തൻ എന്നീ സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയാണ് മമിത ബൈജു മലയാള സിനിമയിലേക്ക് എത്തുന്നത്. ഇതിന് പിന്നാലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ മമിത ചെയ്തു എങ്കിലും പ്രേമലു എന്ന ഗിരീഷ് എ.ഡി ചിത്രം മമിതയെ ഒരു തെന്നിന്ത്യൻ താരം എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു. വിജയുടെ അവസന ചിത്രമായി തീയറ്ററുകളിൽ എത്തിയ ജനനായകനിൽ ഒരു പ്രധാന കഥാപത്രത്തെ തന്നെ മമിത അവതരിപ്പിക്കുന്നുണ്ട്. സൂപ്പർ താാരം സൂര്യക്കൊപ്പമുള്ള സിനിമയും വരാനിരിക്കുന്നു. ജനനായകൻ തീയറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ്</p>
<p>ഇപ്പോഴിതാ മമിതയുടെ ചില അഭിമുഖങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നേരത്തെ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വിജയിയുമൊത്ത് നൃത്തം ചെയ്തപ്പോഴുള്ള അനുഭവവും അദ്ദേഹം അന്ന് പറഞ്ഞ വാക്കുകളും വെളിപ്പെടുത്തിയിരുന്നു. സിനിമ റിലീസായതിന് പിന്നാലെ മമിതയുടെ പ്രതികരണം വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. താൻ ചെറിയ ഒരു ഭാഗത്ത് മാത്രമേ സിനിമയിൽ അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നൊള്ളു എന്നും അത് താനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മമിത അഭിമുഖത്തിൽ പറയുന്നുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/jana-nayagan-day-1-box-office-collection-check-opening-day-world-india-gross-of-vijays-last-movie-2218455.html">Jana Nayagan Box Office Collection: ജനനായകൻ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്; ലിയോയെയും ഗോട്ടിനെയും മറികടന്നോ?</a></strong></p>
<p>സിനിമയിലെ തൻ്റെ ആദ്യ ദിനത്തിൽ തന്നെ ചിത്രീകരിച്ചത് ഡാൻസ് സീനായിരുന്നു എന്ന് മമിത പറയുന്നു. “എനിക്ക് ഒരു ചെറിയ ഭാഗം മാത്രമേ ഡാൻസ് സീനിൽ ഉണ്ടായിരുന്നൊള്ളു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. വിജയ് സാറിൻ്റെ പാട്ടുകൾക്ക് ഉത്സവ പറമ്പുകളിലും, സ്റ്റേജുകളിലും ഒക്കെ ഡാൻസ് കളിച്ചാണ് നമ്മൾ വളർന്നത്. സ്ക്രീൻ ഒപ്പം നിന്ന് ഡാൻസ് കളിക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയതല്ല” മമിത പറഞ്ഞു.</p>
<p>അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തത് വലിയ ഒരു മൊമൻ്റ് തന്നെയായിരുന്നു. ‘നീ നാന്ന്യി ഡാൻസ് കളിക്കുമെന്ന് എനിക്കാറിയാം’ എന്ന് ആദ്യം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ അമ്പരന്ന് പോയി. അത് താന്നെ വലിയ അംഗീകാരമായിരുന്നു. എന്നാൽ ശരിക്കും ഞെട്ടിപ്പോയത് അടുത്ത ദിവസമാണെന്ന് മമിത പറയുന്നു. “അടുത്ത ദിവസം ഡാൻസിൻ്റെ ബാക്കി ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ആ സമയത്ത് വിജയ് സാർ അടുത്തുന്നു ’ഡാൻസ് സ്ക്രീനിൽ കണ്ടു നന്നായിട്ടുണ്ട്” എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ മതിമറന്നുപോയി” എന്ന് മമിത പറയുന്നു.</p>
<p><strong>English Summary</strong></p>
<p>Actress Mamitha Baiju, who rose to pan-Indian fame with Premalu, recently shared her thrilling experience of dancing alongside Thalapathy Vijay in his final film, Jananayakaan. In a viral interview, she revealed that the dance sequence was shot on her very first day. Calling it a dream come true, Mamitha expressed her absolute shock and joy when Vijay personally complimented her dancing skills, making the moment unforgettable for the young star.</p>
]]></content:encoded>
				</item>
							<item>
					<title>Jana Nayagan Box Office Collection: ജനനായകൻ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്; ലിയോയെയും ഗോട്ടിനെയും മറികടന്നോ?</title>
					<link>https://www.malayalamtv9.com/entertainment/jana-nayagan-day-1-box-office-collection-check-opening-day-world-india-gross-of-vijays-last-movie-2218455.html</link>
					<pubDate>Fri, 24 Jul 2026 09:57:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/jana-nayagan-day-1-box-office-collection-check-opening-day-world-india-gross-of-vijays-last-movie-2218455.html</guid>
					<description><![CDATA[<p>Jana Nayagan Day 1 Box Office Collection: കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഒപ്പം സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ട് തന്നെ വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന നിലയ്ക്ക് വൻ ഹൈപ്പാണ് ജനനായകന് ഉണ്ടായിരുന്നത്. പൊങ്കൽ റിലീസ് ആയി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത വെല്ലുവിളികളാണ് ചിത്രം നേരിട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Jana-Nayagan-.jpg" class="attachment-large size-large wp-post-image" alt="Jana Nayagan" /></figure><p>ആരാധക ആവേശത്തോടെ തിയേറ്ററുകളിൽ ജനനായകൻ കുതിക്കുന്നു. ഇളയ ദളപതിയുടെ അവസാന ചിത്രമായി കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ജനനായകന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷനുകൾ പുറത്ത്. ചിത്രം ആദ്യ ദിനം തന്നെ 100 കോടി കടക്കുമോ എന്ന ചോദ്യം ഇൻഡസ്ട്രിയിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അത് സാധ്യമായില്ല.</p>
<h3>സെൻസർ പ്രതിസന്ധിയും വ്യാജ പതിപ്പും</h3>
<p>കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഒപ്പം സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ട് തന്നെ വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന നിലയ്ക്ക് വൻ ഹൈപ്പാണ് ജനനായകന് ഉണ്ടായിരുന്നത്. പൊങ്കൽ റിലീസ് ആയി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത വെല്ലുവിളികളാണ് ചിത്രം നേരിട്ടത്.</p>
<p>ചിത്രം സെന്‍സര്‍ പ്രതിസന്ധികളില്‍ കുടുങ്ങി ആറ് മാസങ്ങള്‍ക്കിപ്പുറം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പും പ്രചരിച്ചു. ഇതെല്ലാം ബോക്സ് ഓഫീസ് സാധ്യതകളെ കാര്യമായി പിന്നോട്ടടിച്ചേക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ, ഈ പ്രതിസന്ധികളൊന്നും ചിത്രത്തെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്നാണ് ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ വ്യക്തമാക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/vijays-jana-nayagan-movie-first-show-response-full-review-2218175.html">ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…</a></strong></p>
<h3>ബോക്സ്ഓഫീസ് കളക്ഷൻ എത്ര?</h3>
<p>അതേസമയം പ്രതീക്ഷിച്ചിരുന്ന ഒരു നേട്ടം ഓപണിംഗില്‍ സ്വന്തമാക്കാനുമായില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 78.27 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 48.27 കോടിയും നെറ്റ് 41 കോടിയുമാണ്. ആദ്യദിനം ലഭിച്ച സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും ആദ്യ വാരാന്ത്യ ബുക്കിംഗില്‍ ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്. ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ലോകമെമ്പാടുമായി അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം ജന നായകൻ 60 കോടിക്ക് മേൽ ഗ്രോസ്സ് കളക്ഷൻ നേടിയിരുന്നു.</p>
<p>തമിഴ്നാട്ടില്‍ തിയറ്ററുകളിലെ ആവറേജ് ഒക്കുപ്പന്‍സി ഇന്നലെ 90 ശതമാനത്തിന് അടുത്തായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷന്‍ കൂടി ചേർക്കുമ്പോൾ കളക്ഷന്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെങ്കിലും 100 കോടി കടക്കാന്‍ സാധ്യതയില്ലെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് ആണ് ചിത്രമെന്നും വിലയിരുത്തലുകളുണ്ട്. ലിയോ, ഗോട്ട് എന്നിവയാണ് ഏറ്റവും വലിയ ഓപണിംഗ് നേടിയ വിജയ് ചിത്രങ്ങള്‍.</p>
<h3>ജനനായകൻ തകർത്തോ?</h3>
<p>പാട്ടും ഡാൻസും ആക്ഷനും കോർത്തിണക്കിയ മികച്ച സിനിമയാണ് ജനനായകൻ എന്നാണ് സിനിമ കണ്ടവരിൽ ഏറെ പേരും റിവ്യൂ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎമ്മിൽ വിജയിയെ സ്ക്രീനിൽ കാണുമ്പോൾ വല്ലാത്ത ഒരു അനുഭവമാണെന്നും ആക്ഷൻ രം​ഗങ്ങൾ തകർത്തെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.  പക്കാ തമിഴ് സിനിമാ വിരുന്ന് പ്രതീക്ഷിച്ച് പോകുന്നവരെയും ജനനായകൻ നിരാശപ്പെടുത്തില്ല. തനിക്ക് പറയാനുള്ള പൊളിറ്റിക്സ് വി‌ജയ് കൃത്യമായി സിനിമയിൽ പറഞ്ഞിട്ടുണ്ട്. വിമർശിക്കേണ്ട കാര്യങ്ങളെ കൃത്യമായി വിമർശിക്കുന്നുണ്ട് പൂജ ഹെ​ഗ്ഡെ, മമിത ബൈജു, വില്ലാനായി എത്തിയ ബോബി ഡിയോളും തങ്ങളുടെ റോളുകൾ മനോഹരമാക്കിയെന്നും സിനിമ കണ്ടവർ പറഞ്ഞു.</p>
<h3> English Summary:</h3>
<p>Thalapathy Vijay's Jana Nayagan has made a powerful start at the box office, collecting an estimated Rs 41 crore net in India on its opening day. The film witnessed exceptional occupancy in Tamil Nadu, where Vijay enjoys a massive fan following, while overseas markets also contributed strongly to its opening.</p>
]]></content:encoded>
				</item>
							<item>
					<title>This Week OTT Releases : ദേ എല്ലാം ഇന്നലെ രാത്രി എത്തി; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ</title>
					<link>https://www.malayalamtv9.com/photo-gallery/this-week-new-ott-releases-in-malayalam-tamil-telugu-and-kannada-languages-streaming-tonight-here-is-movies-full-list-enjoy-weekend-2218401.html</link>
					<pubDate>Fri, 24 Jul 2026 00:25:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/this-week-new-ott-releases-in-malayalam-tamil-telugu-and-kannada-languages-streaming-tonight-here-is-movies-full-list-enjoy-weekend-2218401.html</guid>
					<description><![CDATA[<p>Latest OTT Releases July 24 to 27 : രണ്ട് മലയാളം സിനിമകൾ ഉൾപ്പെടെ തമിഴിലും തെലുങ്കിലുമായി ആറ് ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ പുതുതായി എത്തുന്നത്. ഇവയ്ക്ക് പുറമെ ഞായറാഴ്ച രാത്രി മറ്റൊരു മലയാളം സിനിമയും ഒടിടിയിൽ എത്തുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/This-Week-OTT-Updates.jpg" class="attachment-large size-large wp-post-image" alt="This Week Ott Updates" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2218401 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/OTT.jpg" class="attachment-thumbnail size-thumbnail" alt="Ott" aria-describedby="gallery-3-2218402" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/OTT.jpg 150w, https://images.malayalamtv9.com/uploads/2026/07/OTT.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218402'>
				ഓരോ വെള്ളിയാഴ്ചകൾ എത്തുമ്പോഴും തിയറ്ററുകളിലേത് എന്ന പോലെ നിരവധി പേരെയാണ് ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ പോലെ അല്ല, ഇത്തവണ നിരവധി ചിത്രങ്ങൾ ഒടിടിയിൽ സംപ്രേഷണത്തിനായി എത്തുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. (Image Credit Source : Pexels/Social Media)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Pallichattambi-OTT-Release.jpg" class="attachment-thumbnail size-thumbnail" alt="Pallichattambi Ott Release" aria-describedby="gallery-3-2218407" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Pallichattambi-OTT-Release.jpg 150w, https://images.malayalamtv9.com/uploads/2026/07/Pallichattambi-OTT-Release.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218407'>
				മലയാളം ഒടിടി റിലീസുകളിൽ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിൻ്റെ പള്ളിച്ചട്ടമ്പി. ഏപ്രിലിൽ തിയറ്ററിൽ എത്തിയ ചിത്രം ഏകദേശം മൂന്നാം മാസം പിന്നിടുമ്പോഴാണ് ഒടിടിയിലേക്ക് എത്തുന്നത്. പൃഥ്വിരാജ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുയെന്നതും പള്ളിച്ചട്ടമ്പിയുടെ പ്രത്യേകതയാണ്. സോണി ലിവ് ആണ് പള്ളിച്ചട്ടമ്പി സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഇന്ന് (ജൂലൈ 24) രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Secret-Of-Kalinga-OTT.jpg" class="attachment-thumbnail size-thumbnail" alt="Secret Of Kalinga Ott" aria-describedby="gallery-3-2218409" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Secret-Of-Kalinga-OTT.jpg 150w, https://images.malayalamtv9.com/uploads/2026/07/Secret-Of-Kalinga-OTT.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218409'>
				കഴിഞ്ഞ മാസം തിയറ്റിൽ എത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം സീക്രട്ട് ഓഫ് കലിംഗ ആണ് ഇന്ന് രാത്രി സംപ്രേഷണം ആരംഭിക്കുന്ന മറ്റൊരു മലയാളം ഒടിടി റിലീസ്. ഹൊറർ ത്രിലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത് സൺ നെക്സ്റ്റാണ്.  ചിത്രം ഇന്ന് (ജൂലൈ 24) അർധ രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Con-City-OTT.jpg" class="attachment-thumbnail size-thumbnail" alt="Con City Ott" aria-describedby="gallery-3-2218403" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Con-City-OTT.jpg 150w, https://images.malayalamtv9.com/uploads/2026/07/Con-City-OTT.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218403'>
				ഇന്ന് ഒടിടിയിൽ എത്തുന്ന ക്രൈം കോമഡി ചിത്രമാണ് അർജുൻ ദാസ് നായകനായി എത്തുന്ന കോൺ സിറ്റി. മലയാളി താരം അന്ന ബെനാണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്ലിക്സാണ് കോൺ സിറ്റിയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഇന്ന് (ജൂലൈ 24) അർധ രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Mylanchi-OTT.jpg" class="attachment-thumbnail size-thumbnail" alt="Mylanchi Ott" aria-describedby="gallery-3-2218404" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Mylanchi-OTT.jpg 150w, https://images.malayalamtv9.com/uploads/2026/07/Mylanchi-OTT.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218404'>
				കോൺ സിറ്റിക്ക് പുറമെ ഇന്ന് ഒടിടിയിൽ എത്തുന്ന മറ്റൊരു തമിഴ് ചിത്രമാണ് മൈലാഞ്ചി. പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് ഒരുക്കിയ തമിഴ് റൊമാൻ്റിക് ഡ്രാമ ചിത്രം ആഹ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഇന്ന് റിലീസാകുക
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Ego-Raman-OTT.jpg" class="attachment-thumbnail size-thumbnail" alt="Ego Raman Ott" aria-describedby="gallery-3-2218406" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Ego-Raman-OTT.jpg 150w, https://images.malayalamtv9.com/uploads/2026/07/Ego-Raman-OTT.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218406'>
				മറ്റൊരു തമിഴ് ചിത്രം ഈഗോ രാമൻ ഇന്ന് ഒടിടിയിൽ എത്തും. മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ആമസോൺ പ്രൈം, എപി ഇൻ്റർനാഷ്ണൽ സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്യുക
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Euphoria-OTT-Nagabandham-OTT.jpg" class="attachment-thumbnail size-thumbnail" alt="Euphoria Ott Nagabandham Ott" aria-describedby="gallery-3-2218405" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Euphoria-OTT-Nagabandham-OTT.jpg 150w, https://images.malayalamtv9.com/uploads/2026/07/Euphoria-OTT-Nagabandham-OTT.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218405'>
				ഇവയ്ക്ക് പുറമെ രണ്ട് തെലുങ്ക് ചിത്രങ്ങളും ഇന്ന് ഒടിടിയിൽ എത്തുന്നുണ്ട്. സാറ അർജനും ഭൂമിക ചൗളയും പ്രധാനവേഷത്തിലെത്തുന്ന യുഫോറിയ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും. അഡ്വെഞ്ചർ ഡ്രാമ ചിത്രം നാഗബന്ധം &#8211; ദി സീക്രട്ട് ട്രെഷർ ഇന്ന് മുതൽ ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Actor Krishna kumar: സ്വന്തം മക്കളെ കോപ്പിയടിച്ച് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അച്ഛനല്ലേ&#8230; ഈ കണ്ണീരിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല! കൃഷ്ണകുമാറിന് വിമർശനം</title>
					<link>https://www.malayalamtv9.com/entertainment/actor-and-bjp-leader-krishna-kumar-being-criticized-for-sharing-post-against-jantar-mantar-protest-says-you-are-the-father-who-encouraged-his-own-children-to-cheat-in-exams-2218334.html</link>
					<pubDate>Thu, 23 Jul 2026 19:19:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-and-bjp-leader-krishna-kumar-being-criticized-for-sharing-post-against-jantar-mantar-protest-says-you-are-the-father-who-encouraged-his-own-children-to-cheat-in-exams-2218334.html</guid>
					<description><![CDATA[<p>Actor Krishna kumar: ഇതിന് താഴെ വലിയ രീതിയിലുള്ള വിമർശനമാണ് കൃഷ്ണകുമാറിന് നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത കുടുംബമാണ് ഇവരുടെ എന്നാണ് പ്രധാനമായും ആളുകൾ ഉന്നയിക്കുന്ന വിമർശനം. നിങ്ങൾക്കും മക്കളില്ലേ അതിന് എല്ലാവരും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി കാശുണ്ടാക്കുമ്പോൾ പഠിച്ചു ജോലി വാങ്ങിക്കുന്നവരുടെ വിഷമം പറഞ്ഞാൽ അത് മനസ്സിലാകില്ല നിങ്ങളുടെ വീഡിയോകൾ കാണുന്നത് എല്ലാവരും&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Actor-Krishna-Kumar.jpg" class="attachment-large size-large wp-post-image" alt="Actor Krishna Kumar" /></figure><p>ഡൽഹിയിൽ നീറ്റ് യുജി പരീക്ഷ ക്രമക്കേടിനെ ചൊല്ലി വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. നിരവധി പ്രമുഖരും സിനിമ താരങ്ങളും ആണ് വിദ്യാർഥികളുടെ ഈ പ്രതിഷേധത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തുന്നത്. അതിനിടയിൽ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായി കൊണ്ടിരിക്കുന്നത്. മോദിയുടെ ചിത്രമുള്ള ഒരു കാർഡിൽ കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി എന്ന ഒരു ക്യാപ്ഷനോട് കൂടിയുള്ള ഫോട്ടോയായിരുന്നു കൃഷ്ണകുമാർ പങ്കുവെച്ചത്.</p>
<p>ഇതിന് താഴെ വലിയ രീതിയിലുള്ള വിമർശനമാണ് കൃഷ്ണകുമാറിന് നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത കുടുംബമാണ് ഇവരുടെ എന്നാണ് പ്രധാനമായും ആളുകൾ ഉന്നയിക്കുന്ന വിമർശനം. നിങ്ങൾക്കും മക്കളില്ലേ അതിന് എല്ലാവരും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി കാശുണ്ടാക്കുമ്പോൾ പഠിച്ചു ജോലി വാങ്ങിക്കുന്നവരുടെ വിഷമം പറഞ്ഞാൽ അത് മനസ്സിലാകില്ല നിങ്ങളുടെ വീഡിയോകൾ കാണുന്നത് എല്ലാവരും നിർത്തിക്കഴിഞ്ഞാൽ റീച്ച് കുറയുമ്പോൾ തന്നെ ഈ അഹങ്കാരം അവസാനിച്ചോളും എന്നാണ് ഒരാളുടെ കമന്റ്.</p>
<h3>കോപ്പിയടിച്ചാണ് പാസായത് എന്ന് പറയുമ്പോൾ അച്ഛൻ അഭിമാനത്തോടെ ഇരുന്നു ചിരിക്കു...</h3>
<p>മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു സ്വന്തം മോളെ കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിച്ചത് ഒരു ഇന്റർവ്യൂവിൽ ഇരുന്ന് വലിയ അന്തസ്സോടെ പറയുന്നത് കണ്ടിരുന്നു അച്ഛനും അമ്മയും മക്കളും. ബോർഡ് എക്സാമിന് പോലും താൻ കോപ്പിയടിച്ചാണ് പാസായത് എന്ന് പറയുമ്പോൾ അച്ഛൻ അഭിമാനത്തോടെ ഇരുന്നു ചിരിക്കുന്നത് കണ്ടിരുന്നു. അങ്ങനെയുള്ളവർക്ക് എങ്ങനെയാണ് പഠിച്ച ജയിക്കുന്ന കുട്ടികളുടെ കഷ്ടപ്പാടും വിഷമവും മനസ്സിലാക്കുക? ഇവർക്കൊക്കെ എങ്ങനെയെങ്കിലും കാശുണ്ടാക്കിയാൽ മതി മറ്റുള്ളവരുടെ കണ്ണീര് കാണാനുള്ള മനസ്സിലാകില്ല എന്നാണ് ഒരു വ്യക്തി കുറിച്ചിരിക്കുന്നത്.</p>
<p>എല്ലാ പിള്ളേർക്കും യൂട്യൂബ് ചാനലിലൂടെ പണം ഉണ്ടാക്കാൻ പറ്റില്ലല്ലോ അവർക്ക് പഠിച്ച് ജയിക്കാനുള്ള ബുദ്ധി ഉണ്ടാകും അങ്ങനെയുള്ളവർക്ക് അവസരം ലഭിക്കുവാൻ വേണ്ടിയാണ് ഈ സമരം എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. എല്ലാവരും നിങ്ങളുടെ വീട്ടിലെ പിള്ളേരെ പോലെയല്ല പഠിക്കണമെന്ന് വിചാരമുള്ളവർ ഉണ്ടാകും. അതിനുള്ള അവസരമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത് എന്നും ആളുകൾ കുറിക്കുന്നു. കൂടാതെ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ആദ്യം തീർത്തു എന്നും മുന്നേയുള്ള കൃഷ്ണകുമാറിന്റെ വീട്ടിലെ പ്രശ്നങ്ങളെ ചൂണ്ടിക്കൊണ്ട് ആളുകൾ പറയുന്നു. നിങ്ങളുടെ വീട്ടിൽ ആളുകൾ പരസ്പരം കല്ലെറിയുന്നുണ്ട് അത് ആദ്യം നിർത്ത് എന്നിട്ട് മതി രാജ്യത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആളുകൾ വിമർശിച്ചു.</p>
<h3>ENGLISH SUMMARY</h3>
<p>Students are protesting in Delhi over alleged irregularities in the NEET UG exam. Many celebrities and film stars are coming out in support of the students' protest through social media and offline. Meanwhile, a post shared by actor and BJP leader Krishnakumar on social media is now drawing criticism.</p>
]]></content:encoded>
				</item>
							<item>
					<title>Vismaya Mohanlal:വിസ്മയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല, നല്ല മാതാപിതാക്കളുടെ മക്കൾ സമരത്തിന് പോകില്ല; മേജർ രവി</title>
					<link>https://www.malayalamtv9.com/entertainment/major-ravi-on-jantar-mantar-protest-says-mohanlals-daughter-did-not-support-cjp-vismaya-has-no-political-knowledge-2218265.html</link>
					<pubDate>Thu, 23 Jul 2026 14:55:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/major-ravi-on-jantar-mantar-protest-says-mohanlals-daughter-did-not-support-cjp-vismaya-has-no-political-knowledge-2218265.html</guid>
					<description><![CDATA[<p>Vismaya Mohanlal About Jantar Mantar Protest:നീറ്റ് പരീക്ഷയെക്കുറിച്ച് അറിവില്ലാത്തവരാണ് ഈ പ്രതിഷേധം നടത്തുന്നത്. ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല എന്നിട്ടും അവിടെ പോയി പോലീസിന്റെ വണ്ടി തകർക്കുകയും അടിക്കുകയും ചെയ്താൽ തിരിച്ചു കിട്ടുമെന്നും അതിനു കടന്ന് മോങ്ങിയിട്ടൊന്നും കാര്യമില്ല എന്നും മേജർ രവി&#8230;&#8230;&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Major-RaviVismaya-Mohan-Lal.jpg" class="attachment-large size-large wp-post-image" alt="Major Ravi,vismaya Mohan Lal" /></figure><p>ഡൽഹിയിലെ ജന്ദർ മന്ദറിൽ നീറ്റ് യുജി പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ പ്രതികരണം ഒരിക്കലും രാഷ്ട്രീയപരമായി അല്ല എന്ന് സംവിധായകനും നടനുമായ മേജർ രവി. അത് സി.ജെ.പി ക്കുള്ള പിന്തുണയല്ലെന്നും വിസ്മയക്ക് രാഷ്ട്രീയപരമായ അറിവില്ലെന്നും വൈകാരികമായ പോസ്റ്റാണ് പങ്കുവെച്ചത് എന്നും മേജർ രവി പറഞ്ഞു. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>നീറ്റ് പരീക്ഷയെക്കുറിച്ച് അറിവില്ലാത്തവരാണ് ഈ പ്രതിഷേധം നടത്തുന്നത്. ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല എന്നിട്ടും അവിടെ പോയി പോലീസിന്റെ വണ്ടി തകർക്കുകയും അടിക്കുകയും ചെയ്താൽ തിരിച്ചു കിട്ടുമെന്നും അതിനു കടന്ന് മോങ്ങിയിട്ടൊന്നും കാര്യമില്ല എന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവെച്ച് ലൈവിൽ പറയുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/vismaya-mohanlal-and-tovino-thomas-question-the-heavy-handed-response-to-cjp-protests-2217837.html">“ഇതെന്ത് ജനാധിപത്യം ? ഇങ്ങനെയല്ല പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്”; ശബ്ദമുയത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും</a></strong></p>
<p>സിബിഎസ്ഇയുടെയോ നെറ്റിന്റെയോ ഫുൾഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത്. മാതാപിതാക്കൾ നന്നായിട്ട് വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇത്തരത്തിലുള്ള സമരങ്ങൾക്ക് പോകില്ലെന്നും മേജർ രവി വിവാദപരമായ പരാമർശം നടത്തി. ദയവുചെയ്ത് രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ പഠിക്കണമെന്നും അദ്ദേഹം ലൈവിൽ പറയുന്നു.</p>
<h3>വിദേശ ശക്തികളുടെ കയ്യിൽ നിന്നും പണം വാങ്ങി സ്വന്തം രാജ്യത്തിന് ഒറ്റു കൊടുക്കുന്നു....</h3>
<p>കോൺഗ്രസ് ഭരിക്കുന്ന കാലത്തും എത്രയോ തവണ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട് വിദേശ ശക്തികളുടെ കയ്യിൽ നിന്നും പണം വാങ്ങി സ്വന്തം രാജ്യത്തിന് ഒറ്റു കൊടുക്കരുത്. മീറ്റ് ചോദ്യപേപ്പർ ചോർന്നത് എന്ന വിഷയത്തെക്കാൾ ഉപരിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കുവാനും ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുവാനും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുവാനും വേണ്ടിയുള്ള പ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. ഇതൊക്കെ ആവശ്യപ്പെട്ടിട്ടുള്ള മുദ്രാവാക്യങ്ങളാണ് ആ വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നുവരുന്നത്. ചോദ്യപേപ്പർ ചോരുന്നത് ഇന്നോ ഇന്നലെയോ ഉണ്ടായ ഒരു വിഷയമല്ല എന്നും മേജർ രവി പറയുന്നു.</p>
<p>കോൺഗ്രസ് ഭരിക്കുന്ന കാലത്തും എത്രയോ തവണ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്. ഈ സമരത്തിന് പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട് അത് അവർ അവിടെ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കേട്ടാൽ മനസ്സിലാകും. സമരത്തിൽ കുട്ടികൾക്ക് അടി കൊള്ളുന്നത് കണ്ടപ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു എന്നാൽ പിന്നീട് ശ്രദ്ധിക്കുമ്പോഴാണ് കുട്ടികളെയല്ല സമരത്തിൽ കുട്ടന്മാരെയാണ് കാണുന്നത്. സമരത്തിന് തുടക്കം കുറിച്ചത് യുഎസിൽ ഇരുന്നുകൊണ്ടാണ്. യുഎസ് ഫണ്ടിംഗ് ആണ് സമരത്തിനുള്ളത്. ഇതിന് പിന്നിൽ ജോർജ് സോറോസിനെ പോലുള്ളവരുടെ വിദേശ ഫണ്ടിങ്ങും ഇന്ത്യയ്ക്കെതിരെയുള്ള ഗൂഢാലോചനമാണെന്നും അദ്ദേഹം ഫേസ്ബുക്കിലെ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>Director and actor Major Ravi said that actor Mohanlal's daughter Vismaya's response to the students' protest against NEET UG exam irregularities at Jantar Mantar in Delhi was never political. It was not support for CJP and Vismaya has no political knowledge and shared an emotional post, Major Ravi said.</p>
]]></content:encoded>
				</item>
							<item>
					<title>Saiju Kurup: 1.5 കോടി! പ്രതിഫലം കൂട്ടിയതിൽ വെളിപ്പെടുത്തലുമായി സൈജു കുറുപ്പ്</title>
					<link>https://www.malayalamtv9.com/entertainment/actor-saiju-kurup-opens-up-about-his-remuneration-hike-latest-inrerview-2218219.html</link>
					<pubDate>Thu, 23 Jul 2026 14:13:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-saiju-kurup-opens-up-about-his-remuneration-hike-latest-inrerview-2218219.html</guid>
					<description><![CDATA[<p>Saiju Kurup&#8217;s Remuneration: വളരെക്കാലമായി മലയാള സിനിമയിൽ സജീവമാണെങ്കിലും സൈജു കുറുപ്പ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഇപ്പോഴാണ് ഒരു കരിയർ സക്സസ് ലഭിക്കുന്നത്. ഭരതനാട്യം എന്ന സീക്വലിലൂടെ താരം തന്റെ ഇരിപ്പിടം മലയാള സിനിമയിൽ ഉറപ്പിച്ചു. ഈ സീക്വലിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ മോഹിനിയാട്ടം ചരിത്ര വിജയമാണ് നേടിയത്. സക്സസിൽ നിൽക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു കേൾക്കുന്ന ചോദ്യമാണ് പ്രതിഫലം കൂട്ടിയോ എന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Saiju-Kurup.jpg" class="attachment-large size-large wp-post-image" alt="Saiju Kurup" /></figure><p>വളരെക്കാലമായി മലയാള സിനിമയിൽ സജീവമാണെങ്കിലും സൈജു കുറുപ്പ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഇപ്പോഴാണ് ഒരു കരിയർ സക്സസ് ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള സംവിധായകനായ ഹരിഹരന്റെ മയൂഖം എന്ന സിനിമയിൽ നായകനായാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും പിന്നീടങ്ങോട്ട് ഹീറോ റോൾ മെയിന്റൈൻ ചെയ്യാൻ നടന് കഴിഞ്ഞിരുന്നില്ല. തുടർന്നിങ്ങോട്ട് സപ്പോർട്ടിംഗ് കഥാപാത്രമായും വില്ലനായും പ്രാധാന്യം കുറഞ്ഞ മറ്റു റോളുകളും ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട് സൈജുവിന്. ആട് എന്ന സിനിമയിലെ അറക്കയ്ൽ അബു എന്ന കഥാപാത്രം സൈജുവിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു.</p>
<p>ഈയടുത്ത വർഷങ്ങളിലാണ് സൈജുവിന് കൂടുതൽ പ്രാധാന്യമുള്ള റോളുകൾ ലഭിച്ചു തുടങ്ങിയത്. അങ്ങനെ ഭരതനാട്യം എന്ന സീക്വലിലൂടെ താരം തന്റെ ഇരിപ്പിടം മലയാള സിനിമയിൽ ഉറപ്പിച്ചു. ഈ സീക്വലിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ മോഹിനിയാട്ടം ചരിത്ര വിജയമാണ് നേടിയത്. വമ്പൻ താരനിരയോ, വലിയ ബജറ്റോ ഇല്ലാതെ ഇറങ്ങിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടം നേടി. ഒടിടിയിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് സിനിമയുടെ മൂന്നാം ഭാഗം പ്രഖാപിക്കുകയും ഉണ്ടായി. ഇങ്ങനെ സക്സസിൽ നിൽക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു കേൾക്കുന്ന ചോദ്യമാണ് പ്രതിഫലം കൂട്ടിയോ എന്നത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/vijays-jana-nayagan-movie-first-show-response-full-review-2218175.html">ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…</a></h3>
<p>ഒടുവിലിതാ താരം തന്നെ അക്കാര്യം വെളിപ്പെടിത്തിയിരിക്കിക്കുകയാണ്. ലർക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തുറന്നുപറച്ചിൽ. വലിയ വിജയത്തിന് ശേഷം പ്രതിഫലം ഉയർത്തിയോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, നേരത്തെ വാങ്ങി കൊണ്ടിരുന്ന പ്രതിഫലത്തിന്റെ ഇരട്ടി പോലും താൻ ആക്കിയിട്ടില്ല. ഇപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട് പക്ഷേ ആരൊക്കെയോ പറയുന്നത് കേട്ടു താൻ ഇപ്പോൾ 1.5 കോടിയാണ് വാങ്ങുന്നത് എന്ന്. അത് കേട്ടപ്പോൾ താൻ ഞെട്ടി. പക്ഷേ ഒരു സന്തോഷവും തോന്നി. അങ്ങനെ ചില ആൾക്കാർ എന്നെ വാല്യൂ ചെയ്തോട്ടെ, സൈജു പറഞ്ഞു.</p>
<p>കരിയർ സക്സസിൽ നിൽക്കുമ്പോൾ പല താരങ്ങളും വലിയതോതിൽ പ്രതിഫലം കൂട്ടിയിട്ടുണ്ടല്ലോ എന്ന് അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ തനിക്ക് അങ്ങനെ ചോദിക്കണം എന്ന് ആഗ്രമുണ്ട്, പക്ഷെ പ്രായോഗികം അല്ലല്ലോ. എനിക്ക് ഒരു പടം ആണ് 50 കോടി ക്ലബ്ബിൽ ഉള്ളത്. അതിന്റെ പേരിൽ പ്രതിഫലം കൂട്ടിയാൽ അടുത്ത സിനിമയ്ക്ക് പ്രൊഡ്യൂസറെ കിട്ടില്ല. ഈ പറയുന്ന 1.5 കോടിയുടെ നാലിൽ ഒന്നെ ഒള്ളൂ എന്നും സൈജു കുറുപ്പ് വ്യക്തമാക്കി. എം.എ നിഷാദ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ലർക്ക് നാളെയാണ് ( ജൂലൈ 24) തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.</p>
<h3>English Summary</h3>
<p>Although actor Saiju Kurup has been active in Malayalam cinema for a long time, he is only now achieving significant career success. He cemented his position in the industry with the film Bharathanatyam, and its sequel, Mohiniyattam, went on to achieve historic success. Naturally, amidst this success, the question arises as to whether he has hiked his remuneration.</p>
]]></content:encoded>
				</item>
							<item>
					<title>Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ&#8230; തിയേറ്റർ മസ്റ്റ് വാച്ച്&#8230;</title>
					<link>https://www.malayalamtv9.com/entertainment/vijays-jana-nayagan-movie-first-show-response-full-review-2218175.html</link>
					<pubDate>Thu, 23 Jul 2026 08:48:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/vijays-jana-nayagan-movie-first-show-response-full-review-2218175.html</guid>
					<description><![CDATA[<p>Jana Nayagan Movie Full Review: അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ദളപതി വിജയ് നായകനായ ജനനായകൻ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ പൂർത്തിയാകുമ്പോൾ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഫസ്റ്റ് ഷോയുടെ ഇടവേള കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പലരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/jana-Nayagan-Movie.jpg" class="attachment-large size-large wp-post-image" alt="Jana Nayagan Movie" /></figure><p>അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ദളപതി വിജയ് നായകനായ ജനനായകൻ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ പൂർത്തിയാകുമ്പോൾ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഫസ്റ്റ് ഷോയുടെ ഇടവേള കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പലരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. വിജയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഇതെന്നും തീയറ്റർ മസ്റ്റ് വാച്ച് ആണെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു.</p>
<p><strong> വേറെ ലെവൽ</strong></p>
<p>'സിനിമയുടെ തുടക്കവും വിജയുടെ എൻട്രിയും എല്ലാം വേറെ ലെവൽ ആണ്. ആക്ഷനുകൾക്കും മാസിനും പുറമേ ഇമോഷണൽ രംഗങ്ങൾക്കും സിനിമയിൽ പ്രാധാന്യമുണ്ട്. ഫസ്റ്റ് ഹാഫിൽ അണ്ണന്റെ ഒരു ഡാൻസ് ഉണ്ട് ഒരു രക്ഷയുമില്ല' ഇങ്ങനെ പോകുന്നു അഭിപ്രായങ്ങൾ. ഇത് അവസാന പടം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നും, ദളപതി വീണ്ടും തിരിച്ചു വരണമെന്നും പലരും പറയുന്നു.</p>
<p><strong>പാട്ട് ഡാൻസ് ആക്ഷൻ</strong></p>
<p>പാട്ടും ഡാൻസും ആക്ഷനും കോർത്തിണക്കിയ മികച്ച സിനിമയാണ് ജനനായകൻ എന്നാണ് സിനിമ കണ്ടവരിൽ ഏറെ പേരും റിവ്യൂ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎമ്മിൽ വിജയിയെ സ്ക്രീനിൽ കാണുമ്പോൾ വല്ലാത്ത ഒരു അനുഭവമാണെന്നും ആക്ഷൻ രം​ഗങ്ങൾ അടിപൊളിയെന്നും പ്രേക്ഷകർ പറയുന്നു. പക്കാ തമിഴ് സിനിമാ വിരുന്ന് പ്രതീക്ഷിച്ച് പോകുന്നവരെ ജനനായകൻ നിരാശപ്പെടുത്തില്ല. ക്രൗഡിന്റെ കൂടെയിരുന്ന് ബി​ഗ് സ്ക്രീനിൽ കാണേണ്ട സിനിമയാണ് , വിജയ് അവസാന പടത്തിൽ തൂക്കിയടിച്ചു എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/this-week-latest-ott-releases-from-pallichattambi-to-secret-of-kalinga-here-is-full-list-of-movies-and-streaming-details-2218144.html">കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ</a></h3>
<p>തനിക്ക് പറയാനുള്ള പൊളിറ്റിക്സ് വി‌ജയ് കൃത്യമായി സിനിമയിൽ പറഞ്ഞിട്ടുണ്ട്. വിമർശിക്കേണ്ട കാര്യങ്ങളെ കൃത്യമായി വിമർശിക്കുന്നുണ്ട് ഇവിടെത്തെ ഡർട്ടി പൊളിറ്റിക്സിന് കണക്കിന് കൊടുക്കുന്നുണ്ട്.. പൂജ ഹെ​ഗ്ഡെ, മമിത ബൈജു ഇവരും മോശം ആക്കാതെ തന്നെ ചെയ്തു. വില്ലാനായി എത്തി ബോബി ഡിയോളും നന്നായി ചെയ്തു എന്നും സിനിമ കണ്ടവർ പ്രതികരിക്കുന്നു.</p>
<p>ആദ്യ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ ലോകമെമ്പാടുമായി അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം ജന നായകൻ 60 കോടിക്ക് മേൽ ഗ്രോസ്സ് കളക്ഷൻ നേടിയിരുന്നു. റിലീസ് മാസങ്ങളോളം വൈകിയിട്ടും ഹൈ ഡെഫനിഷൻ പ്രിന്റ് ലീക്കായിട്ടും ജന നായകന് ലഭിക്കുന്ന വലിയ സ്വീകരണം വിജയിയുടെ ജനപ്രീതി തന്നെയാണ് വെളിവാക്കുന്നത്. എച്ച്. വിനോദാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസാണ് നിർമ്മാണം. ജനനായകൻ വിജയുടെ അവസാന ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<h3>English Summary</h3>
<p>After a long period of waiting and uncertainty, the film starring Thalapathy Vijay has finally hit the theaters. Fans are brimming with excitement as the first show concludes. Many shared their opinions as they stepped out during the interval.</p>
]]></content:encoded>
				</item>
							<item>
					<title>Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ</title>
					<link>https://www.malayalamtv9.com/entertainment/this-week-latest-ott-releases-from-pallichattambi-to-secret-of-kalinga-here-is-full-list-of-movies-and-streaming-details-2218144.html</link>
					<pubDate>Thu, 23 Jul 2026 00:51:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/this-week-latest-ott-releases-from-pallichattambi-to-secret-of-kalinga-here-is-full-list-of-movies-and-streaming-details-2218144.html</guid>
					<description><![CDATA[<p>New OTT Releases Of This Week (July 24 to 27) : ടൊവിനോ തോമസിൻ്റെ പള്ളിച്ചട്ടമ്പി, ധ്യാൻ ശ്രീനിവാസൻ്റെ സീക്രട്ട് ഓഫ് കലിംഗ തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ചയിൽ എത്തുന്ന ഒടിടി റിലീസുകൾ പ്രമുഖമായ മലയാളം ചിത്രങ്ങൾ. ഇവയ്ക്ക് പുറമെ തമിഴ് ഹിന്ദി സിനിമകളുടെ ഒടിടിയിൽ എത്തുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Latest-OTT-Releases.jpg" class="attachment-large size-large wp-post-image" alt="Latest Ott Releases" /></figure><p>വാരാന്ത്യത്തോട് അടുക്കുമ്പോൾ പലരും കാത്തിരിക്കുന്നത് പുതിയ ഒടിടി റിലീസുകൾക്ക് വേണ്ടിയാണ്. തിയറ്ററിൽ പോയി കാണാൻ സാധിക്കാത്ത ഏറ്റവും പുതിയ ചിത്രങ്ങൾ അല്ലെങ്കിൽ തിയറ്ററിൽ കണ്ട സിനിമകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരുമാണ് ഒടിടി റിലീസിനായി പൊതുവെ കാത്തിരിക്കുന്നത്. ഇപ്പോൾ ഒരു ചിത്രം തിയറ്ററിൽ എത്തി 30-40 ദിവസങ്ങൾക്കൊണ്ട് ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങാറുണ്ട്. തിയേറ്ററിലേത് പോലെ തന്നെ വീക്കെൻഡ് ലക്ഷ്യമിട്ടാണ് പല ഒടിടി റിലീസുകളുമെത്തുന്നത്. അങ്ങനെ ഇത്തവണത്തെ വാരാന്ത്യം ലക്ഷ്യമിട്ട് നിരവധി ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യാനായി തയ്യാറെടുക്കുകയാണ്, അവ ഏത്, എപ്പോൾ, എവിടെ സംപ്രേഷണം ചെയ്യുമെന്ന് പരിശോധിക്കാം.</p>
<h3>പള്ളിച്ചട്ടമ്പി</h3>
<p>ടൊവിനോ തോമസ് നായകനായി എത്തി പള്ളിച്ചട്ടമ്പി റിലീസ് ഏകദേശം മൂന്ന് മാസം പിന്നിട്ടതിന് ശേഷം ഒടിടിയിലേക്കെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ കായിഡു ലോഹറാണ് നായിക. പൃഥ്വിരാജിൻ്റെ തന്നെ ജനഗണമന സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആൻ്റണിയാണ് പള്ളിച്ചട്ടമ്പി ഒരുക്കിയിരിക്കുന്നത്. സോണി ലിവ് ആണ് പള്ളിച്ചട്ടമ്പി സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.</p>
<h3>സീക്രട്ട് ഓഫ് കലിംഗ</h3>
<p>ഈ കഴിഞ്ഞ ജൂണിൽ തിയറ്ററിലെത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം സീക്രട്ട് ഓഫ് കലിംഗ. പതിവ് പോലെ ബോക്സ്ഓഫീസിൽ ശ്രദ്ധേയമാകാതെ പോയ ഒരു ധ്യാൻ ശ്രീനിവാസൻ ചിത്രമാണ് സീക്രട്ട് ഓഫ് കലിംഗ. ഹൊറർ ത്രിലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. സൺ നെക്സ്റ്റാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ സൺ നെക്സ്റ്റിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/entertainment/roopasree-opens-up-about-her-character-urmila-devi-from-the-hit-serial-chandanamazha-2218133.html">ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!</a></strong></p>
<h3>കോൺ സിറ്റി</h3>
<p>തമിഴ് ക്രൈം കോമഡി ചിത്രം അർജുൻ ദാസ് നായകനായി എത്തിയ കോൺ സിറ്റി. മലയാളി താരം അന്ന ബെനാണ് ചിത്രത്തിലെ നായിക. യോഗി ബാബു മറ്റൊരു പ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സാണ് കോൺ സിറ്റിയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.</p>
<h3>മൈലാഞ്ചി</h3>
<p>ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന മറ്റൊരു തമിഴ് ചിത്രമാണ് മൈലാഞ്ചി. ഫെബ്രുവരി തിയറ്റിലെത്തിയ തമിഴ് റൊമാൻ്റിക് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത് ആഹാ ഒടിടി പ്ലാറ്റ്ഫോമാണ്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ ആഹായിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.</p>
<h3>ചിന്ന ചിന്ന ആസൈ</h3>
<p>ഇന്ദ്രൻസ് മാധൂ എന്നിവർ ചേർന്ന് അഭിനയിച്ച് റൊമാൻ്റിക് ചിത്രമാണ് ചിന്ന ചിന്ന ആസൈ. നവാഗതയായ വർഷ വാസുദേവ് ഒരുക്കിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത് ജിയോ ഹോട്ട്സ്റ്റാറാണ്. ചിത്രം ജൂലൈ 27-ാം തീയതി (ഞായറാഴ്ച രാത്രി) മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.</p>
<h3>ഏറ്റവും അവസാനം ബാലനും ഗാട്ടഗുസ്തി 2</h3>
<p>ജൂലൈയുടെ അവസാനമെത്തുന്ന ശ്രദ്ധേയമായ രണ്ട് റിലീസുകളാണ് ബാലനും ഐശ്വര്യ ലക്ഷ്മി വിഷ്ണു വിശാൽ ചിത്രം ഗാട്ട ഗുസ്തി 2. ഇരു ചിത്രങ്ങളും ജൂലൈ 31 ന് ഒടിടിയിൽ എത്തും. സീ5ലൂടെയാണ് മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരത്തിൻ്റെ സിനിമയായ ബാലൻ ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്നത്. നെറ്റ്ഫ്ലിക്ലിലൂടെയാണ് ഗാട്ട ഗുസ്തി 2 ഒടിടിയിൽ റിലീസ് ആകുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!</title>
					<link>https://www.malayalamtv9.com/entertainment/roopasree-opens-up-about-her-character-urmila-devi-from-the-hit-serial-chandanamazha-2218133.html</link>
					<pubDate>Wed, 22 Jul 2026 22:36:00 +0530</pubDate>
					<dc:creator><![CDATA[TV9 Malayalam Desk]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/roopasree-opens-up-about-her-character-urmila-devi-from-the-hit-serial-chandanamazha-2218133.html</guid>
					<description><![CDATA[<p>Actress Roopasree Shares Her Experience Playing Urmila Devi in the Hit Serial Chandanamazha: താൻ വലരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും എന്നാൽ പ്രൊഡ്യൂസറുടെ നിർബ്ബന്ധം കാരണമാണ് ചന്ദാനമഴ സീരിയലിൽ അത്രയധികം ആഭരണങ്ങൾ ധരിച്ചത് എന്നും രൂപശ്രീ തുറന്നുപറയുന്നുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Roopa-Sree.jpg" class="attachment-large size-large wp-post-image" alt="Roopa Sree" /></figure><p>മലയാള സീരിയലുകൾ വീട്ടമ്മമാർക്കിടയിൽ മാത്രമല്ല, നമ്മുടെ ജെൻസികൾക്കിടയിലും തരംഗമാണ്. രസകരമായ ട്രോൾ വീഡിയോകളും മീമുകളുമായാണ് സീരിയലുകളും അതിലെ കഥാപാത്രങ്ങളും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറാറുള്ളത്. അത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ എപ്പോഴും സജീവമായി നിൽക്കുന്ന സിരിയൽ കഥാപാത്രമാണ് ചന്ദനമഴ എന്ന സീരിയലിലെ ഊർമ്മിള ദേവി എന്ന കഥാപാത്രം. ഈ കഥാപാത്രത്തിൻ്റെ വേഷവും നോട്ടവും ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. ആ കഥാപാത്രത്തെ അവതരിപ്പിച്ച രൂപശ്രീ എന്ന അഭിനയത്രി തൻ്റെ വിശേഷങ്ങൾ പങ്കുവയ്കുകയാണ് ഇപ്പോൾ.</p>
<p>ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചന്ദനമഴ എന്ന സീരിയലിലെ വേഷത്തെ കുറിച്ചും മേക്കപ്പിനെ കുറിച്ചും സോഷ്യൽ മീഡിയയിലെ ട്രോളുകളെ കുറിച്ചുമെല്ലാം രൂപശ്രീ സംസാരിക്കുന്നുണ്ട്. താൻ വലരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും എന്നാൽ പ്രൊഡ്യൂസറുടെ നിർബ്ബന്ധം കാരണമാണ് ചന്ദാനമഴ സീരിയലിൽ അത്രയധികം ആഭരണങ്ങൾ ധരിച്ചത് എന്നും രൂപശ്രീ തുറന്നുപറയുന്നുണ്ട്.</p>
<p>താൻ തന്നെയാണ് സീരിയലിന് വേണ്ടിയുള്ള കോസ്റ്റ്യൂം സെലക്ട് ചെയ്തിരുന്നത്. എടുത്ത് കാണിക്കുന്ന തരത്തിൽ ബ്രൈറ്റ് കളറുകളിലുള്ള കോസ്റ്റ്യൂംസും ഹെവിയായിട്ടുള്ള ആഭരണങ്ങളുമാണ് അവർക്ക് വേണ്ടിയിരുന്നത് എന്ന് രൂപശ്രീ പറയുന്നു. “എനിക്ക് ഒരുപാട് ആഭരണങ്ങൾ ധരിക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഒരു ചെയിൻ മാത്രമാണ് ഞാൻ ധരിക്കാരുള്ളത്. ആ കഥാപാത്രത്തിന് വേണ്ടിയാണ് അത്രയും ആഭരണങ്ങൾ അണിഞ്ഞത്.” അവർ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/when-director-shankar-adjusted-his-schedule-for-kalabhavan-shajohn-the-actor-reveals-his-2-0-journey-2218121.html">“ശങ്കർ സാർ എനിക്കുവേണ്ടി ഷൂട്ടിംഗ് മാറ്റിവച്ചു”; 2.0 സിനിമയിൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി കലാഭവൻ ഷാജോൺ</a></strong></p>
<p>ഊർമ്മിളാ ദേവി എല്ലാവരെയും ഭരിക്കുന്ന, ടെറർ കഥാപാത്രമാണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ താൻ വളരെ പാവമാണെന്ന് രൂപശ്രീ പറയുന്നു. “കണ്ടലേ പേടി തോന്നും എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ എന്നെ കണ്ട് അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്ന് ഞാൻ മറുപടി പറയും” രൂപശ്രീ പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പ്രേക്ഷകർ തന്നെ കാണുമ്പോൾ വലിയ സ്നേഹം പ്രകടിപ്പിക്കാറുണ്ടെന്നും അവർ പറയുന്നു. അമ്മമാരെല്ലാം വന്ന് കെട്ടിപ്പിടിക്കാറുണ്ട്. ചിലർ സെൽഫി ചോദിക്കും. അത്തരം സ്നേഹ പ്രകടനങ്ങളിൽ വലിയ സന്തോഷം തോന്നാറുണ്ട്. അത് എല്ലാവർക്കും ലഭിക്കുന്നതല്ല. ടെലിവിഷൻ പരിപാടികളും സീരിയലുമെല്ലാം ആളുകളോട് വളരെ അടുത്ത് നിൽക്കുന്നതാണെന്നും അതിൻ്റെ സ്നേഹം അവർ പ്രകടിപ്പിക്കുമെന്നും രൂപശ്രീ പറയുന്നു.</p>
<p>“അവരുടെയെല്ലാം തൊട്ടയൽക്കാരിയെ പോലെയോ കുടുംബാംഗത്തെ പോലെയോ ഒക്കെയാണ് എന്നെ കാണുന്നത്. അത്രയധികം സ്നേഹമാണ് പ്രേക്ഷകർ നൽകാറുള്ളത്. അതുകൊണ്ട് കേരളമാണ് എൻ്റെ സ്വന്തം നാട് എന്ന് തോന്നിപ്പോകും” രൂപശ്രീ പറഞ്ഞു. തമിഴിൽ നിന്നും മലയാളത്തിൽ എത്തിയ അഭിനയത്രിയാണ് രൂപശ്രീ. കേരളത്തിൽ വലിയ ആരാധകവൃന്ദം തന്നെ ഇപ്പോൾ താരത്തിനുണ്ട്.</p>
<h3>English Summary</h3>
<p>Actress Roopashree, widely known for her iconic role as the strict and heavily accessorized Urmila Devi in the Malayalam serial Chandanamazha, recently opened up about her character. She revealed that contrary to her on-screen persona, she prefers minimal jewelry and is very soft-spoken in real life. Originally from Tamil Nadu, Roopashree expressed deep gratitude for the overwhelming love and acceptance she receives from the Kerala audience, stating that their affection makes her feel at home.</p>
]]></content:encoded>
				</item>
							<item>
					<title>“ശങ്കർ സാർ എനിക്കുവേണ്ടി ഷൂട്ടിംഗ് മാറ്റിവച്ചു”; 2.0 സിനിമയിൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി കലാഭവൻ ഷാജോൺ</title>
					<link>https://www.malayalamtv9.com/entertainment/when-director-shankar-adjusted-his-schedule-for-kalabhavan-shajohn-the-actor-reveals-his-2-0-journey-2218121.html</link>
					<pubDate>Wed, 22 Jul 2026 21:36:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/when-director-shankar-adjusted-his-schedule-for-kalabhavan-shajohn-the-actor-reveals-his-2-0-journey-2218121.html</guid>
					<description><![CDATA[<p>Kalabhavan Shajohn Opens Up About How He Landed a Role in Shankar&#8217;s 2.0: ഡേറ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ആ സമയത്ത് ഒരു അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തിരുന്നു. അത് ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല. അക്കാര്യം അവരെ അറിയിച്ചു. മറ്റേതെങ്കിലും വേഷം ഉണ്ടെങ്കിൽ തീർച്ചയായും പറയണം എന്നും ഒരു സീനാണെങ്കിൽ പോലും താൻ വരാമെന്നും അവരെ അറിയിച്ചിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kalabhavan-Shajohn.jpg" class="attachment-large size-large wp-post-image" alt="Kalabhavan Shajohn" /></figure><p>കലാഭവൻ്റെ മിമിക്രി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ തുടങ്ങി ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തുമാണ് കലാഭവൻ ഷാജോൺ എന്ന നടൻ മലയാള സിനിമയിൽ തൻ്റേതായ ഒരിടം കണ്ടെത്തുന്നത്. ആദ്യമൊക്കെ കോമഡി കഥാപാത്രങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഷാജോൺ എന്ന അഭിനയതാവിൻ്റെ കഴിവ് സിനിമാ ലോകം തിരിച്ചറിഞ്ഞതോടെ പിന്നീട് സ്വഭാവ വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ മലയാളവും കടന്ന് ഷാജോൺ എന്ന നടൻ വളർന്നു.</p>
<p>ഇപ്പോഴിതാ സൂപ്പർ സ്റ്റാർ രജാനികാന്തിൻ്റെ എന്തിരൻ 2.0 എന്ന സിനിമയിൽ അഭിനയിച്ച അനുഭവം തുറന്നു പറയുകയാണ് കലാഭവൻ ഷാജോൺ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ സംവിധായകൻ ഷങ്കറിൻ്റെ സിനിമയിയിൽ ഭാഗമായതിൻ്റെ പിന്നിലെ കഥകൾ ഷാജോൺ വെളിപ്പെടുത്തിയത്. ഒരു അമേരിക്കൻ ഷോയ്ക്കായി നേരത്തെ ഡേറ്റ് നൽകിയിരുന്നതിനാൽ അവർ ആവശ്യപ്പെട്ട ഡേറ്റ് നൽകാനായില്ല. എന്നാൽ താൻ തിരിച്ചു വരുന്നത് വരെ സംവിധായകൻ ശങ്കർ കാത്തിരുന്നു എന്നും കലാഭവാൻ ഷാജോൺ വെളിപ്പെടുത്തി.</p>
<p>തന്നോടൊപ്പം ഒരു സിനിമയിൽ ആർട്ട് ടീമിൽ ഉണ്ടായിരുന്ന ആളാണ് ആദ്യം വിളിച്ച് ഇക്കാര്യം പറഞ്ഞത് എന്നാൽ അപ്പോൾ വിശ്വസിച്ചില്ല. പക്ഷേ പിന്നീട് 2.0 ടീമിൽ നിന്നും വിളിവന്നു. ശങ്കർ സാറിൻ്റെ സിനിയിലേക്കാണ് അഭിനയിക്കാൻ താല്പര്യമുണ്ടൊ എന്നായിരുന്നു ചോദ്യം. മറ്റൊന്നും ആലോചിക്കാതെ താല്പര്യമുണ്ടെന്ന് മറുപടി പറഞ്ഞു. എന്നാൽ ഡേറ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ആ സമയത്ത് ഒരു അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തിരുന്നു. അത് ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല. അക്കാര്യം അവരെ അറിയിച്ചു. മറ്റേതെങ്കിലും വേഷം ഉണ്ടെങ്കിൽ തീർച്ചയായും പറയണം എന്നും ഒരു സീനാണെങ്കിൽ പോലും താൻ വരാമെന്നും അവരെ അറിയിച്ചിരുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/joju-george-and-joshiy-reunite-for-big-budget-film-written-by-anoop-menon-updates-2218016.html">ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം</a></h3>
<p>വലിയ വിഷമത്തോടെയാണ് അത് പറഞ്ഞത്. പിന്നീട് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ വെൽക്കം ടു സെൻട്രൽ ജെയിൽ എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അവർ വീണ്ടും വിളിച്ചു. നേരത്തെ പറഞ്ഞ ക്യാരാക്ടർ ഓക്കെയാണ് നിങ്ങൾ ഷോ കഴിഞ്ഞ് വന്നതിന് ശേഷം ഷൂട്ടിന് ജോയിൻ ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ അമേരിക്കയിലെ ഷോ കഴിഞ്ഞ് നേരെ ചെന്നൈയിലേക്ക് പോവുകയായിരുന്നു എന്നും. ആ സിനിമ വലിയ അനുഭവമായിരുന്നു എന്നും ഷാജോൺ പറയുന്നു.</p>
<p>അന്ന് ഡേറ്റിൽ ക്ലാഷ് വന്നപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ ശങ്കർ സാർ അറിഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നും ഷാജോൺ ഓർത്തെടുത്തു. “ഒരു സീനാണെങ്കിലും വിളിക്കണം എന്ന് ഞാൻ പറഞ്ഞത് അവർ ശങ്കർ സാറിനെ അറിയിച്ചിരുന്നു. അങ്ങനെയാണെങ്കിൽ ആ ഷെഡ്യൂൾ മാറ്റിവയ്ക്കാം എന്ന് ശങ്കർ സാർ പറഞ്ഞുവത്രേ. അദ്ദേഹം എനിക്കായി ഷൂട്ടിംഗ് തന്നെ മാറ്റിവച്ചു. ഞാനത് സിനിമയിൽ അഭിനായിക്കുന്ന സമയത്താണ് അറിയുന്നത്.” അന്ന് തിരികെ വിളിച്ച് അങ്ങനെ പറഞ്ഞത് ഗുണംചെയ്തു എന്ന് കലഭാാവൻ ഷാജോൺ പറയുന്നു.</p>
<h3>English Summary</h3>
<p>Malayalam actor Kalabhavan Shajohn recently revealed how he landed a role in director Shankar’s blockbuster film 2.0. Initially unable to accept the offer due to a prior commitment to an American stage show, Shajohn expressed his willingness to act in even a single scene. Impressed by his dedication, Shankar postponed the film's shooting schedule specifically to accommodate Shajohn upon his return</p>
]]></content:encoded>
				</item>
							<item>
					<title>Renu Sudhi: രേണുവിനെ അധിക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ്! ഇതൊരു ഓർമ്മപ്പെടുത്തൽ എന്നു താരം</title>
					<link>https://www.malayalamtv9.com/entertainment/kerala-police-arrested-youtuber-who-abused-renu-at-home-the-star-says-this-is-a-reminder-2218045.html</link>
					<pubDate>Wed, 22 Jul 2026 17:28:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/kerala-police-arrested-youtuber-who-abused-renu-at-home-the-star-says-this-is-a-reminder-2218045.html</guid>
					<description><![CDATA[<p>Renu Sudhi: രേണു സുധി വ്ലോ​ഗിലൂടെ കാണിച്ച ക്യാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ല് വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നിരവധി യൂട്യൂബർമാർ രംഗത്ത് വരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു.യൂട്യൂബറെ കേരള പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ രേണു തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ആദ്യത്തെ അറസ്റ്റ് യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ് എന്നാണ് രേണു സുധി വീഡിയോ പങ്കുവെച്ച കുറിച്ചിരിക്കുന്നത്&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Renu-Sudhi-14.jpg" class="attachment-large size-large wp-post-image" alt="Renu Sudhi" /></figure><p>ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണു സുധിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബറെ അറസ്റ്റ് ചെയ്തു. രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചത് മുതൽ നിരന്തരം അവരെ അധിക്ഷേപിക്കുന്ന തരത്തിലും രേണു അഭിനയിക്കുകയാണ് അത്തരത്തിൽ ഒരു രോഗം അവർക്കില്ല എന്നുള്ള രീതിയിൽ നിരന്തരമായി വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് യൂട്യൂബർ പിടിയിലായത്.</p>
<p>രേണു സുധി വ്ലോ​ഗിലൂടെ കാണിച്ച ക്യാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ല് വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നിരവധി യൂട്യൂബർമാർ രംഗത്ത് വരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു.</p>
<p>യൂട്യൂബറെ കേരള പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ രേണു തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ആദ്യത്തെ അറസ്റ്റ് യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ് എന്നാണ് രേണു സുധി വീഡിയോ പങ്കുവെച്ച കുറിച്ചിരിക്കുന്നത്.</p>
<p>ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യൂട്യൂബർക്ക് നേരെ ഉണ്ടായ പോലീസ് നീക്കം വളരെ പ്രയോജനകരമാണെന്ന രീതിയിൽ പ്രതികരണം നടത്തിയിരിക്കുന്നത്. കണ്ടവന്റെ പരദൂഷണം പറഞ്ഞു കാശുണ്ടാക്കി തിന്നുന്നവനെ ഒക്കെ പിടിച്ചു ജയിലിൽ ഇടണം.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/cjp-jantar-mantar-protest-film-world-raised-voice-to-support-the-students-in-neet-question-paper-leak-2218031.html">വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല… ശബ്ദമുയർത്തി സിനിമ ലോകവും! നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സിനിമ താരങ്ങളും</a></strong></p>
<h3>ഫോണും യൂട്യൂബ് ചാനലും ഉണ്ടെന്ന് കരുതി ആരെയും എന്തു പറയാമെന്നുള്ള അവസ്ഥ!</h3>
<p>ഈ പാവത്തിനെ കൊന്നു തിന്നാൻ നടക്കുന്നവരിൽ കുറച്ചു പേരെങ്കിലും നിയമത്തിന്റെ മുന്നിൽ എത്തിച്ചാൽ മതി ഒരു ഫോണും യൂട്യൂബ് ചാനലും ഉണ്ടെന്ന് കരുതി ആരെയും എന്തു പറയാമെന്നുള്ള അവസ്ഥ മാറണം സൈബർ ബുള്ളിയിങങിന് അങ്ങേയറ്റം ഇരയായ വ്യക്തിയാണ് രേണു സുധി, സാമൂഹ്യപ്രവർത്തകരായ ഒരു വനിതാ പോലും രേണുവിന്റെ കൂടെ വന്നില്ല നിയമത്തിന്റെ വഴിയിൽ ആരും അവരെ പിന്തുണച്ചില്ല എന്നാണ് മറ്റൊരാളുടെ പ്രതികരണം. മറ്റു ചിലരുടെ ചോദ്യം ഷെഫീനാ ബീവി എന്നാണ് പിടിയിലാവുക എന്നുള്ളതാണ്.</p>
<p>രേണു സുധിയുടെ കീമോയുടെ ഭാഗമായ ഒരു മരുന്നിനെ രണ്ട് ലക്ഷം രൂപ ചിലവാകും എന്ന് ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഒരുപറ്റം യൂട്യൂബർമാർ വ്യാജമാണെന്ന് തരത്തിൽ വീഡിയോയും റിയാക്ഷൻ വീഡിയോകളും ആയി രംഗത്തെത്തിയത്. മാത്രമല്ല തന്റെ ചികിത്സയ്ക്ക് വേണ്ടി കൂടിയാണ് ഇപ്പോൾ താൻ യൂട്യൂബ് ചാനൽ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും രേണു ഇതിനോടകം വ്യക്തമാക്കിയിരുന്നു. കാൻസർ ബാധിച്ചിട്ടു പോലും വലിയ തരത്തിലുള്ള സൈബർ അറ്റാക്ക് ആണ് രേണു സുധ സോഷ്യൽ മീഡിയയിലൂടെ നേരിടുന്നത്. വിഷമഘട്ടത്തിൽ ഒരാൾ കരഞ്ഞെങ്കിൽ മാത്രമേ കാണുന്നവരുടെ മനസ്സിൽ അലിവ് ഉണ്ടാകൂ എന്നൊരു മനോഭാവമായിരുന്നു മലയാളികളിൽ മിക്കവരും രേണു സുധിയോടുള്ള സമീപനം.</p>
<p>തന്റെ രോഗാവസ്ഥയിലും ചിരിച്ചും സുന്ദരിയായും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട താരത്തിന് മനസ്സിന് ശക്തി നൽകുന്നതിനു പകരം വളരെ മോശമായിട്ടുള്ള രീതിയിലുള്ള കമന്റുകളും റിയാക്ഷൻ വീഡിയോകളും ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉടനീളം ഉണ്ടായത്.അതിനിടെ തന്റെ മകന്റെ അവകാശം തട്ടിയെടുക്കുന്നതിനു വേണ്ടി ചിലർ നീക്കം നടത്തുന്നുണ്ടെന്ന് രേണു സുധി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. തന്റെ ഭർത്താവ് മരണപ്പെട്ടതുകൊണ്ടും താൻ ക്യാൻസർ രോഗിയായി ഉടനെ മരിക്കും എന്നും വിധിയെഴുതിയാണ് ഈ നീക്കം എന്നും പറയുന്നു. ഇനി അഥവാ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്വം തന്റെ മാതാപിതാക്കൾക്കും ചേച്ചിക്കും ആണെന്നും ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയത്.</p>
<h3>ENGLISH SUMMARY</h3>
<p>A YouTuber has been arrested for allegedly insulting Renu Sudhi, who is undergoing treatment for cancer, on social media. Ever since Renu Sudhi was diagnosed with cancer, Renu has been acting in a way that constantly insults her and has been posting videos claiming that she does not have such a disease.</p>
]]></content:encoded>
				</item>
							<item>
					<title>ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും&#8230; റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം</title>
					<link>https://www.malayalamtv9.com/entertainment/joju-george-and-joshiy-reunite-for-big-budget-film-written-by-anoop-menon-updates-2218016.html</link>
					<pubDate>Wed, 22 Jul 2026 16:51:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/joju-george-and-joshiy-reunite-for-big-budget-film-written-by-anoop-menon-updates-2218016.html</guid>
					<description><![CDATA[<p>Joju George&#8217;s New Movie: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോജു ജോർജ് ആണ് മലയാള സിനിമ ലോകത്ത് പ്രധാന ചർച്ചാവിഷയം. വിവാദങ്ങൾ ഒരുവശത്ത് തുടരുന്ന സാഹചര്യത്തിലാണ് ജോജു ജോർജിന്റെ പുതിയ സിനിമയെപ്പറ്റി അപ്ഡേറ്റ് വരുന്നത്. അതും ചെറിയ സിനിമയല്ല. ജോഷിയെന്ന ഹിറ്റ് സംവിധായകനുമായി മൂന്നാമതും ജോജു ജോർജ് ഒന്നിക്കുന്ന പടമാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിനേക്കാൾ വലിയ മറ്റൊരു ആകർഷണമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ് എന്ന കാര്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Joju-George-Joshiy-Anoop-Menon.jpg" class="attachment-large size-large wp-post-image" alt="Joju George, Joshiy, Anoop Menon" /></figure><p>കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോജു ജോർജ് ആണ് മലയാള സിനിമ ലോകത്ത് പ്രധാന ചർച്ചാവിഷയം. വരവ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നെഗറ്റീവ് റിവ്യൂകളാണ് തുടക്കം. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് പ്രമുഖ റിവ്യൂവർമാർ എല്ലാം മോശം അഭിപ്രായമാണ് പങ്കുവെച്ചത്. തനിക്കെതിരെ മനപ്പൂർവ്വം നെഗറ്റീവ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്ന് ആരോപിച്ച് ജോജു ജോർജ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്കെതിരെ മലയാളത്തിലെ പ്രമുഖ താര ദമ്പതിമാർ പി ആർ വർക്ക് നടത്തുന്നു എന്ന ഗുരുതര ആരോപണവും  ജോജു ജോർജ് ഉന്നയിക്കുകയുണ്ടായി.</p>
<p>ഇത്തരം വിഷയങ്ങൾ വിവാദമായി തുടരുന്ന ഈ സാഹചര്യത്തിലാണ് ജോജു ജോർജിന്റെ പുതിയ സിനിമയെപ്പറ്റി അപ്ഡേറ്റ് വരുന്നത്. അതും ചെറിയ സിനിമയല്ല. ജോഷിയെന്ന ഹിറ്റ് സംവിധായകനുമായി മൂന്നാമതും ജോജു ജോർജ് ഒന്നിക്കുന്ന പടമാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിനേക്കാൾ വലിയ മറ്റൊരു ആകർഷണമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ് എന്ന കാര്യം.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/joju-georges-pr-campaign-allegation-lakshmi-menon-exposes-couple-behind-2217976.html">‘ഇത് ആ ഭർത്താവിൻ്റെയും ഭാര്യയുടെയും സ്ഥിരം പരിപാടി’, ജോജുവിനെതിരെ പി.ആർ ചെയ്യുന്ന ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തി ലക്ഷ്മി</a></h3>
<p>ജോജു, ജോഷി,അനൂപ് മേനോൻ' ഇങ്ങനെ ഒരു കോംബോ പുതിയ പ്രോജക്റ്റുമായി എത്തുമ്പോൾ പ്രേക്ഷകർ സ്വാഭാവികമായും അമിത പ്രതീക്ഷയിൽ ആകും.ബിഗ് ബജറ്റിൽ 5 ഭാഷകളിലാണ് ആണ് സിനിമ ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നിവയാണ് ജോജിയുടെ സംവിധാനത്തിൽ ജോജു നായകനായി പുറത്തിറങ്ങിയ സിനിമകൾ.</p>
<p>'കനാൻദേശം' എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര്. 'ഇത് നിന്റെ ഭൂമി നിന്റെ ആകാശം' എന്ന ടാഗ്ലൈനോടെയാണ് സിനിമ എത്തുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ ലെവലിലാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. ജോജു ജോർജിനു പുറമേ മലയാളത്തിലെ വൻ താരനിരയും മികച്ച അണിയറ പ്രവർത്തകരും സിനിമയുടെ ഭാഗമാകും. പുതിയ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും. കാസ്റ്റ് , റീലീസ് തീയതി തുടങ്ങിയ വിവരങ്ങൾ നിലവിൽ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിടും.</p>
<h3>English Summary</h3>
<p>Joju George has been a major topic of discussion in the Malayalam film industry over the past few days. Amidst ongoing controversies, an update regarding his new film has emerged and it is no small project. The film marks his third collaboration with hit-maker Joshiy. An even greater highlight is that Anoop Menon is penning the screenplay.</p>
]]></content:encoded>
				</item>
							<item>
					<title>Jantar Mantar protest:വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല&#8230; ശബ്ദമുയർത്തി സിനിമ ലോകവും! നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സിനിമ താരങ്ങളും</title>
					<link>https://www.malayalamtv9.com/entertainment/cjp-jantar-mantar-protest-film-world-raised-voice-to-support-the-students-in-neet-question-paper-leak-2218031.html</link>
					<pubDate>Wed, 22 Jul 2026 16:51:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/cjp-jantar-mantar-protest-film-world-raised-voice-to-support-the-students-in-neet-question-paper-leak-2218031.html</guid>
					<description><![CDATA[<p>Film Stars Supports Jantar Mantar protest:പ്രമുഖരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും ആണ് നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാഗതകളിലും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ തലസ്ഥാനത്തേക്ക് ഇരച്ചെത്തുന്നത്. വിദ്യാർഥികൾ നടത്തുന്ന ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും കൂടുതൽ ആളുകളാണ് രംഗത്തെത്തുന്നത്&#8230;&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Film-Stars-supports-CJP-Protest.jpg" class="attachment-large size-large wp-post-image" alt="Film Stars Supports Cjp Protest" /></figure><p>ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ആളിക്കത്തുകയാണ്. നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും ആണ് നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാഗതകളിലും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ തലസ്ഥാനത്തേക്ക് ഇരച്ചെത്തുന്നത്. വിദ്യാർഥികൾ നടത്തുന്ന ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും കൂടുതൽ ആളുകളാണ് രംഗത്തെത്തുന്നത്. വിദ്യാർത്ഥികളുടെ ഈ പ്രക്ഷോഭത്തിന് സോഷ്യൽ മീഡിയയിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>മലയാള സിനിമ ലോകത്ത് നിന്നും ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, ഗ്രേസ് ആന്റണി, ദീപ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി തുതായി രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിസ്മയ മോഹൻലാൽ, ടോവിനോ തോമസ്, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, സംവിധായകനായ ആഷിക് അബു എന്നിവരും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.</p>
<p><strong>ALSO READ<a href="https://www.malayalamtv9.com/entertainment/vismaya-mohanlal-and-tovino-thomas-question-the-heavy-handed-response-to-cjp-protests-2217837.html">:“ഇതെന്ത് ജനാധിപത്യം ? ഇങ്ങനെയല്ല പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്”; ശബ്ദമുയത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും</a></strong></p>
<p>താൻ അവിടെയുണ്ടായിരുന്നു താൻ കണ്ടതും തനിക്ക് അനുഭവപ്പെട്ടതും തന്റെ മനസ്സിൽ താൻ സൂക്ഷിക്കുന്നതും ഇതാണ്. അവിടെ ആയിരുന്നപ്പോൾ താൻ കണ്ടുമുട്ടിയ ഓരോ ധീരഹൃദയങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ഉള്ളിലെ ആത്മവീര്യത്തിനും തളരാത്ത മനസ്സിനും ഒന്നിനും പ്രതീക്ഷകളെ തകർക്കാൻ കഴിയില്ലെന്ന് ഓർമ്മപ്പെടുത്തലിനും ഈ ധീരഹൃദയങ്ങൾക്ക് പ്രണാമം എന്നാണ് നടി ശാലിനി പാണ്ഡ കുറിച്ചത്.</p>
<h3>വിദ്യാർഥികളോട് പെരുമാറിയ രീതി തികച്ചും മൃ​ഗീയമായിരുന്നു...</h3>
<p>കൂടാതെ ജന്തർ മന്തറിലെ വിദ്യാർഥികളോട് പെരുമാറിയ രീതി തികച്ചും മൃ​ഗീയമായിരുന്നുവെന്നാണ് നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ വിമർശനം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താനും സമാധാനപരമായ പ്രതിഷേധിക്കുവാനും ഉള്ള അവകാശം ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ്. അത് സമാധാനപരമായിരിക്കുമ്പോൾ ഒരു അധികാര കേന്ദ്രവും അവരെ നേരിടാൻ ആക്രമം ഉപയോഗിക്കാൻ പാടില്ല. ചോർന്ന ചോദ്യപേപ്പർ കാരണം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കും ഇന്നത്തെ പ്രതിഷേധത്തിൽ പരിക്കേറ്റവർക്കും ഹൃദയം നിറഞ്ഞ സഹതാപം മാത്രം. നിങ്ങളുടെ വേദനയും ആശങ്കങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ട് താൻ നിങ്ങളോടൊപ്പം നിൽക്കുന്നു. അധികാരത്തിലുള്ളവരെക്കാൾ ശക്തമാണ് ജനങ്ങളുടെ ശക്തി ജയ് ഹിന്ദ് എന്നാണ് ഇന്ദ്രജിത്ത് സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.</p>
<p>നടി രേവതിയും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. ചില ചിത്രങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടുകൂടി ചില ദൃശ്യങ്ങൾ ആണ് രേവതി പങ്കുവെച്ചത്. ഒരു വിദ്യാർത്ഥിയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെയായിരുന്നു.ഒരു ആൺകുട്ടിക്ക് പരിക്കേറ്റു, പക്ഷേ അവൻ സുഖമായിരിക്കുന്നുവെന്ന് അമ്മയോട് സംസാരിക്കുന്നു. കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു, ആത്മഹത്യ ചെയ്ത മക്കൾക്ക് നീതി തേടി അച്ഛന്മാർ, ഡിസിപിയുടെ കരണത്തടിച്ച ഒരു പെൺകുട്ടി, അക്രമം നിർത്താൻ പോലീസിനോട് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ, മനുഷ്യത്വം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലാണെന്നാണ് രേവതി കുറിച്ചത്.</p>
<p>കൂടാതെ കുട്ടികൾ അനിശ്ചിതമായ ഭാവിയിലേക്ക് നോക്കുന്നു, സർഗ്ഗാത്മകത അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ - ദശലക്ഷക്കണക്കിന് നേതാക്കളെ ശ്രദ്ധിക്കാനും, കേൾക്കാനും, ഇരുന്ന് സംഭാഷണം നടത്താനും വ്യത്യസ്ത വഴികളെക്കുറിച്ച് ചിന്തിക്കുന്നു - ഞങ്ങളുടെ വോട്ടുകൾ കാരണം നേതാക്കളായ നേതാക്കൾ... സോനം വാങ്ചുക്കിനൊപ്പം, പ്രതിഷേധത്തിലെ വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പിഴവുകൾ കാരണം കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കൾ എന്നും നടി കുറിച്ചു.</p>
<h3>ENGLISH SUMMARY</h3>
<p>The student protest at Jantar Mantar in Delhi is heating up. More people from Malayalam, Bollywood and other fields are coming forward.</p>
]]></content:encoded>
				</item>
					</channel>
	</rss>
	