<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Business News in Malayalam: ബിസിനസ്സ് മലയാളം വാർത്തകൾ, Latest Business News in Malayalam Online, ബിസിനസ്സ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/business" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/business</link>
		 
			<description>Business News in Malayalam, ബിസിനസ്സ് മലയാളം വാർത്തകൾ: Latest Business News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Tue, 16 Jun 2026 22:50:42 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Business News in Malayalam: ബിസിനസ്സ് മലയാളം വാർത്തകൾ, Latest Business News in Malayalam Online, ബിസിനസ്സ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/business</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Post Office RD Scheme: 300 രൂപ കൊടുത്ത് 17 ലക്ഷം നേടുന്ന മാജിക്ക്; ഇനിയും തുടങ്ങിയില്ലേ&#8230;</title>
					<link>https://www.malayalamtv9.com/business/post-office-recurring-deposit-calculator-how-to-turn-rs-333-daily-into-rs-17-lakh-2210590.html</link>
					<pubDate>Tue, 16 Jun 2026 14:34:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/post-office-recurring-deposit-calculator-how-to-turn-rs-333-daily-into-rs-17-lakh-2210590.html</guid>
					<description><![CDATA[<p>Post Office Recurring Deposit Calculator: ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ആർഡി അക്കൗണ്ടുകൾ ലഭ്യമാണെങ്കിലും, പോസ്റ്റ് ഓഫീസ് ആർഡി പദ്ധതിക്കാണ് ആരാധകർ കൂടുതൽ. വലിയൊരു തുക ഒരുമിച്ച് നിക്ഷേപിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസ് ആർഡിയിലൂടെ 17 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നോക്കിയാലോ&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/RD-Scheme-.jpg" class="attachment-large size-large wp-post-image" alt="Rd Scheme" /></figure><p>ചെറിയ തുകകൾ ഓരോ മാസവും മാറ്റിവെച്ച് വലിയൊരു തുക കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ആർഡി (Recurring Deposit). ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ആർഡി അക്കൗണ്ടുകൾ ലഭ്യമാണെങ്കിലും, പോസ്റ്റ് ഓഫീസ് ആർഡി പദ്ധതിക്കാണ് ആരാധകർ കൂടുതൽ. വലിയൊരു തുക ഒരുമിച്ച് നിക്ഷേപിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസ് ആർഡിയിലൂടെ 17 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നോക്കിയാലോ....</p>
<h3>കാലാവധിയും പലിശ നിരക്കും</h3>
<p>പോസ്റ്റ് ഓഫീസ് ആർഡിയിൽ നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും സർക്കാർ നിങ്ങൾക്ക് ഉറപ്പായ പലിശ നൽകുകയും ചെയ്യുന്നു.  കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാമെന്നതിനാൽ കുറഞ്ഞ വരുമാനക്കാർക്ക് ഇത് മികച്ചതാണ്. പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ടിന്റെ കാലാവധി 5 വർഷമാണ്. എന്നാൽ ഇത് വീണ്ടും ഒരു 5 വർഷത്തേക്ക് കൂടി നീട്ടി ആകെ 10 വർഷത്തെ കാലാവധിയാക്കി മാറ്റുമ്പോൾ കൂട്ടുപലിശയുടെ നേട്ടം നിക്ഷേപകന് ലഭിക്കുന്നു.</p>
<p>അക്കൗണ്ട് ആരംഭിച്ച് 1 വർഷം പൂർത്തിയായാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള തുകയുടെ 50% വരെ ആവശ്യഘട്ടങ്ങളിൽ ലോൺ ആയി കൈപ്പറ്റാവുന്നതാണ്. മാസമാസം അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് 6 മാസത്തെയും 12 മാസത്തെയും തുക ഒന്നിച്ച് മുൻകൂറായി അടയ്ക്കാനും സൗകര്യമുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/post-office-monthly-income-scheme-calculator-know-how-to-earn-rs-16650-per-month-2210584.html">കൈയ്യിലുള്ള പണം വെറുതെ കളയേണ്ട; മാസം 16,650 രൂപ നേടാം….</a></strong></p>
<h3>അക്കൗണ്ട് എങ്ങനെ തുടങ്ങാം?</h3>
<p>നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ചെന്ന് ഐഡന്റിറ്റി പ്രൂഫും ഫോട്ടോയും നൽകി വെറും 100 രൂപയ്ക്ക് പോലും ഈ ആർഡി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഓൺലൈൻ ബാങ്കിംഗ് സൗകര്യമുള്ളവർക്ക് വീട്ടിലിരുന്ന് തന്നെ മൊബൈൽ ആപ്പ് വഴിയും നിക്ഷേപം തുടങ്ങാം.</p>
<h3>കാലാവധി കൂട്ടിയാൽ?</h3>
<p>കാലാവധി 5 വർഷമാണ്. എന്നാൽ ഇത്  വർഷത്തെ കാലാവധിയാക്കി മാറ്റുമ്പോൾ കൂട്ടുപലിശയുടെ നേട്ടം നിക്ഷേപകന് ലഭിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഓരോ മാസവും 10,000 രൂപ വീതം 5 വർഷത്തേക്ക് നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇതോടെ ആകെ നിക്ഷേപിച്ച തുക 6  രൂപയാകുന്നു.  പലിശ ചേർത്ത് 5 വർഷത്തിന് ശേഷം ലഭിക്കുന്ന ആകെ തുക 7,13,659 രൂപ. ഇവിടെ 1,13,659 രൂപയാണ് പലിശ നിരക്കിൽ ലഭിക്കുന്നത്. ഇനി, പദ്ധതി 10 വർഷത്തേക്ക് നീട്ടുമ്പോൾ ആകെ 120 മാസങ്ങൾ ആകുന്നു. 10 വർഷത്തെ ആകെ നിക്ഷേപിച്ച തുക 12 ലക്ഷം രൂപ. 10 വർഷത്തിന് ശേഷം ലഭിക്കുന്ന അന്തിമ തുക 17,08,546 രൂപ. അതായത്, പലിശ നിരക്കിൽ മാത്രം 5,08,546 രൂപ ഉറപ്പാക്കാം.</p>
<h3>17 ലക്ഷം രൂപ നേടുന്നത് എങ്ങനെ?</h3>
<p>ദിവസവും ഏകദേശം മുന്നൂറ് രൂപയിൽ കൂടുതൽ മാറ്റിവെച്ചാൽ 17 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതായത്, ദിവസവും 333 രൂപ മിച്ചം വെച്ചാൽ മാസം ഏകദേശം 10,000 രൂപയാകും. അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 6 ലക്ഷമാകും, പലിശ സഹിതം ഇത് 7,13,659 രൂപയിലെത്തും. 10 വർഷം തുടർന്നാൽ നിക്ഷേപം 12 ലക്ഷവും പലിശയടക്കം മൊത്തം തുക 17,08,546 രൂപയുമാകും. അതായത്, പലിശയിൽ നിന്ന് മാത്രം 5 ലക്ഷത്തിലധികം രൂപ നിങ്ങൾ സമ്പാദിച്ചു.</p>
<p><strong><em>നിരാകരണം: ഈ ലേഖനം വിവരങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്, സാമ്പത്തിക ഉപദേശമല്ല. നിക്ഷേപത്തിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിൻ്റെ സഹായം തേടുക.</em></strong></p>
<h3>English Summary:</h3>
<p>Post Office Recurring Deposit (RD) Scheme, a government-backed savings plan that helps investors build a large corpus through small, regular deposits. By saving around Rs 333 per day and investing it in a Post Office RD account, an individual can accumulate approximately Rs 7.13 lakh in 5 years, including interest.</p>
]]></content:encoded>
				</item>
							<item>
					<title>Post Office Monthly Income Scheme: കൈയ്യിലുള്ള പണം വെറുതെ കളയേണ്ട; മാസം 16,650 രൂപ നേടാം&#8230;.</title>
					<link>https://www.malayalamtv9.com/business/post-office-monthly-income-scheme-calculator-know-how-to-earn-rs-16650-per-month-2210584.html</link>
					<pubDate>Tue, 16 Jun 2026 14:03:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/post-office-monthly-income-scheme-calculator-know-how-to-earn-rs-16650-per-month-2210584.html</guid>
					<description><![CDATA[<p>Post Office Monthly Income Scheme Calculator: മാസം തോറും കൃത്യമായ ഒരു വരുമാനം കൂടി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സർക്കാർ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇവയിൽ എങ്ങനെ ഭാഗമാകാം, എത്ര നിക്ഷേപിക്കണം, എത്ര രൂപ സമ്പാദിക്കാം&#8230;.. തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Monthly-Income-Scheme-.jpg" class="attachment-large size-large wp-post-image" alt="Monthly Income Scheme" /></figure><p>എത്ര കഷ്ടപ്പെട്ട് പണിയെടുത്താലും കൈയിൽ പണം തികയാതെ വരുന്നത് ഏതൊരു സാധാരണക്കാരനും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. വളരെ പെട്ടെന്ന് അസുഖങ്ങളോ അപകടങ്ങളോ സംഭവിക്കുമ്പോഴാണ് കൈവശം പണമില്ലാത്തത് വളരെയധികം അലട്ടുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷിതമായ നിക്ഷേപ പദ്ധതികളിൽ ഭാഗമാകേണ്ടത് അനിവാര്യമാണ്.</p>
<p>മാസം തോറും കൃത്യമായ ഒരു വരുമാനം കൂടി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സർക്കാർ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഇവയിൽ എങ്ങനെ ഭാഗമാകാം, എത്ര നിക്ഷേപിക്കണം, എത്ര രൂപ സമ്പാദിക്കാം..... തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ...</p>
<h3>പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി</h3>
<p>കുറഞ്ഞ റിസ്കിൽ സ്ഥിരവരുമാനം നേടാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 7.4% വാർഷിക പലിശ നിരക്കാണ് പദ്ധതി വാഗ്ഗാനം ചെയ്യുന്നത്. ഈ പലിശ തുക തുല്യ ഗഡുക്കളായി തിരിച്ച് എല്ലാ മാസവും നിക്ഷേപകന്റെ സേവിങ്സ് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമെന്നത് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. 5 വർഷമാണ് കാലാവധി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-20000-salary-in-india-know-these-smart-expense-and-savings-guide-2210230.html">മാസം 20,000 രൂപയാണോ ശമ്പളം? ചെലവെല്ലാം കഴിഞ്ഞ് പണം ലാഭിക്കാൻ ഈ റൂൾ നോക്കൂ…</a></strong></p>
<p>സിംഗിൾ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും പദ്ധതിയുടെ ഭാഗമാകാം. ഒരാൾക്ക് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. പരമാവധി 3 മുതിർന്ന വ്യക്തികൾ ചേർന്ന് തുടങ്ങാവുന്ന ജോയിന്റ് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ആയിരം രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്.</p>
<p>അതേസമയം, അക്കൗണ്ട് തുറന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. 3 വര്‍ഷത്തിന് മുമ്പാണ് പിന്‍വലിക്കലെങ്കില്‍, നിക്ഷേപത്തിന്റെ 2 ശതമാനത്തിന് തുല്യമായ തുക പിഴയായി പിടിക്കുന്നതാണ്. 3 വര്‍ഷത്തിനു ശേഷമാണ് പിന്‍വലിക്കലെങ്കില്‍ നിക്ഷേപത്തിന്റെ 1% ന് തുല്യമായ തുക പിഴ നൽകണം.</p>
<h3>മാസം 16,650 രൂപ എങ്ങനെ നേടാം?</h3>
<p>ഒരു വ്യക്തിക്ക് സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷവും, ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷവുമാണ്. മാസം 16,650 രൂപ പലിശയായി ലഭിക്കണമെങ്കിൽ ആകെ 27 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഇതിന്റെ പലിശ കണക്ക് ഇപ്രകാരമാണ്....</p>
<p>ആകെ നിക്ഷേപം: 27 ലക്ഷം രൂപ</p>
<p>വാർഷിക പലിശ നിരക്ക്: 7.4 %</p>
<p>ഒരു വർഷത്തെ ആകെ പലിശ വരുമാനം: (27,00,000 * 7.4) / 100 = 1,99,800 രൂപ</p>
<p>പ്രതിമാസ പലിശ വരുമാനം: 199800/12 = 16,650 രൂപ</p>
<h3>ഈ തുക എങ്ങനെ നിക്ഷേപിക്കാം?</h3>
<p>ഒരു ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. അതിനാൽ ഒരൊറ്റ അക്കൗണ്ട് വഴി 27 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കില്ല. എന്നാൽ, ഒരു കുടുംബത്തിലെ രണ്ട് അല്ലെങ്കിൽ മൂന്ന് പേരുടെ പേരിൽ അക്കൗണ്ടുകൾ ആരംഭിച്ച് പണം നിക്ഷേപിക്കാവുന്നതാണ്.</p>
<p><strong><em>നിരാകരണം: ഈ ലേഖനം വിവരങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്, സാമ്പത്തിക ഉപദേശമല്ല. നിക്ഷേപത്തിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിൻ്റെ സഹായം തേടുക.</em></strong></p>
<h3>English Summary:</h3>
<p>Post Office Monthly Income Scheme is a government-backed savings scheme designed for people seeking a safe and regular monthly income. Under the current rules, investors can deposit up to Rs 9 lakh in a single account and Rs 15 lakh in a joint account. Present interest rate is 7.4%.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ദേ പോയി താഴേക്ക്&#8230;. മാറിമറിഞ്ഞ് സ്വർണവില; പവന് എത്ര?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-gold-prices-on-june-16-amid-us-iran-conflict-2210517.html</link>
					<pubDate>Tue, 16 Jun 2026 08:37:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-gold-prices-on-june-16-amid-us-iran-conflict-2210517.html</guid>
					<description><![CDATA[<p>Kerala Gold Rate Today: പശ്ചിമേഷ്യൻ സംഘർഷത്തിലെ സമാധാന ചർച്ചകൾ ഫലം കണ്ടതോടെ സ്വർണവില വീണ്ടും ഉയരുന്നു. ഇറാനും യു.എസും തമ്മിൽ സമാധാന കരാറിലേക്ക് കടക്കാൻ ധാരണയായതും, ജൂൺ 19ന് ജനീവയിൽ വച്ച് കരാർ ഒപ്പിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. സംഘർഷം അവസാനിക്കുന്നുവെന്ന സൂചന ക്രൂഡ് ഓയിൽ വില താഴാൻ കാരണമായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-rate-30.jpg" class="attachment-large size-large wp-post-image" alt="Gold Rate (30)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. കഴിഞ്ഞ ദിവസം പവന് 1,11,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,890 രൂപയും. എന്നാൽ ഇന്ന് വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയാണ് നൽകേണ്ടത്. 13,875 രൂപ നിരക്കിലാണ് ഗ്രാമിന്റെ വ്യാപാരം. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 280.10 രൂപയും ഒരു കിലോയ്ക്ക് 2,80,100 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണവില കൂടാൻ കാരണം</h3>
<p>പശ്ചിമേഷ്യൻ സംഘർഷത്തിലെ സമാധാന ചർച്ചകൾ ഫലം കണ്ടതോടെ സ്വർണവില വീണ്ടും ഉയരുന്നു. ഇറാനും യു.എസും തമ്മിൽ സമാധാന കരാറിലേക്ക് കടക്കാൻ ധാരണയായതും, ജൂൺ 19ന് ജനീവയിൽ വച്ച് കരാർ ഒപ്പിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. സംഘർഷം അവസാനിക്കുന്നുവെന്ന സൂചന ക്രൂഡ് ഓയിൽ വില താഴാൻ കാരണമായി. ഇതോടെ ഡോളറും ബോണ്ട് യീൽഡും തളർന്നു. ഇത് സ്വർണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി.</p>
<p>സംഘർഷങ്ങൾ അവസാനിക്കുന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കും. കപ്പലുകൾക്ക് സഞ്ചാരം സാധ്യമാകും. ഇതോടെ പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദനം സജീവമാവുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്യും. ഇതോടെ പണപ്പെരുപ്പ, പലിശഭാരപ്പേടി മാറുകയും ഡോളർ മൂല്യത്തിന് തിരിച്ചടി സംഭവിക്കുകയും ചെയ്യും. യുഎസ് ഡോളർ തകരുന്നത് സ്വർണത്തിനും ഓഹരി വിപണികൾക്കും നേട്ടമുണ്ടാക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-on-june-15-how-the-us-iran-peace-deal-impacted-gold-prices-2210282.html">സ്വര്‍ണം ഇനി വേണോ? യുദ്ധം തീര്‍ന്നു, പൊന്ന് കുതിച്ചു; ഇന്നത്തെ സ്വര്‍ണവില</a></strong></p>
<h3>സ്വർണവില റെക്കോർഡിലേക്കോ?</h3>
<p>നിലവിലെ ട്രെൻഡ് തുടർന്നാൽ സ്വർണവില ഇനിയും ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2026 അവസാനത്തോടെ സ്വർണവില ഔൺസിന് 6000 ഡോളറിൽ എത്തുമെന്ന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ അഭിപ്രായപ്പെട്ടു. കൂടാതെ, 2027ൽ 6300 ഡോളറും കടക്കും. കേന്ദ്രബാങ്കുകൾ വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് വഴിയൊരുക്കുമെന്നാണ് പ്രവചനം.</p>
<h3>സ്വർണവില ഇതുവരെ</h3>
<p>2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില കുതിച്ചത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പാണ് സ്വർണം നടത്തിയത്. ഇതിനിടെ മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.</p>
<p>ജൂൺ മാസത്തിൽ സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ജൂൺ 1,2,3 തീയതികളിൽ പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. നാലാം തീയതി 114480 രൂപയായി വില വീണ്ടും കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയും. എട്ടാം തീയതി 1,11,240 രൂപയുമാണ് രേഖപ്പെടുത്തിയത്. ജൂൺ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 109160 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ വില 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.</p>
<p>ജൂൺ പതിനൊന്നിന് 1,560 രൂപ കുറഞ്ഞ് പവൻ വില 1,06,800 രൂപയായി.  എന്നാൽ ജൂൺ 12-ഓടെ വില വീണ്ടും ഉയർന്നു.  തുടർന്നുള്ള ദിവസങ്ങളിൽ 108960, 109320, 1,11,120 രൂപ എന്നിങ്ങനെ വില കുതിച്ചു.  പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനയാണ് നിലവിലെ കുതിപ്പിന് കാരണം.</p>
]]></content:encoded>
				</item>
							<item>
					<title>Sthree Suraksha Scheme: സ്ത്രീ സുരക്ഷ പെൻഷൻ നിർത്തുന്നു, കണക്ട് ടു വർക്കിലും ആശങ്ക?</title>
					<link>https://www.malayalamtv9.com/kerala/is-udf-government-planning-to-discontinue-sthree-suraksha-pension-scheme-and-connect-to-work-scholarship-2210388.html</link>
					<pubDate>Mon, 15 Jun 2026 15:40:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/is-udf-government-planning-to-discontinue-sthree-suraksha-pension-scheme-and-connect-to-work-scholarship-2210388.html</guid>
					<description><![CDATA[<p>Sthree Suraksha Pension Scheme Updates: രണ്ടാം പിണറായി സർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി കണക്ട് ടു വർക്ക് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ ഈ രണ്ട് പദ്ധതികളും നിർത്തലാക്കുന്നു എന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/sthree-suraksha.jpg" class="attachment-large size-large wp-post-image" alt="Sthree Suraksha" /></figure><p>കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീ സുരക്ഷ പെൻഷൻ. സംസ്ഥാനത്തെ 35 നും 60 നും ഇടയില്‍ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി കണക്ട് ടു വർക്ക് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ ഈ രണ്ട് പദ്ധതികളും നിർത്തലാക്കുന്നു എന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? പരിശോധിക്കാം.....</p>
<h3>സ്ത്രീ സുരക്ഷാ പദ്ധതി</h3>
<p>2025 ഒക്‌ടോബർ 29നാണ്‌ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11ന്‌ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിക്ക് എൽഡിഎഫ് സർക്കാർ 3720 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്തവർക്കാണ് പദ്ധതി പ്രകാരം തുക ലഭിക്കുന്നത്. ട്രാൻസ് സ്ത്രീകളെയും പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിച്ചാൽ തൊട്ടടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. തുക ലഭിക്കുമോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/12th-pay-revision-commission-updates-kerala-government-to-revamp-salary-scales-and-modify-participatory-pension-2209894.html">സമയം കഴിഞ്ഞു, ശമ്പള കമ്മീഷനിൽ അഴിച്ചുപണി; പങ്കാളിത്ത പെൻഷൻ പുതുക്കും!</a></strong></p>
<h3>കണക്ട് ടു വർക്ക്</h3>
<p>സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ജോലി കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഒരു വ്യക്തിക്ക്, പ്രതിമാസം 1,000 രൂപ വീതം പരമാവധി 12 മാസം മാത്രമാണ് സഹായം ലഭിക്കുന്നത്. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കളാണ് സഹായത്തിന് യോഗ്യർ. പ്ലസ് ടൂ / വി.എച്ച്.എസ്.സി / ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി വിജയത്തിന് ശേഷം ജോലി തേടുന്നവർക്ക് അപേക്ഷിക്കാം. വിവിധ സ്കിൽ കോഴ്സുകൾ പഠിക്കുന്നവരും ഉൾപ്പെടും മത്സര പരീക്ഷകൾക്ക് (PSC, UPSC, ബാങ്ക്, റെയിൽവേ, സൈന്യം തുടങ്ങിയവ) തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.</p>
<h4>രണ്ട് പദ്ധതികളും നിർത്തലാക്കിയോ?</h4>
<p>സത്രീസുരക്ഷ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രമാണ് ലഭിച്ചത്. ചിലർക്ക് ഉദ്ഘാടന മാസമായ ഫെബ്രുവരിയിൽ മാത്രം. തുടർന്ന് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ തുക ലഭിച്ചിട്ടില്ല. മാർച്ചിലെ കണക്ക്‌ പ്രകാരം 18,18,047 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ, 16,24,091 പേരാണ് സഹായത്തിന് അർഹരായത്. ഏപ്രിലിലും മെയിലും അപേക്ഷകരുടെ എണ്ണം വീണ്ടുമുയർന്നു, 18,18,047 പേരായി. ഇതിൽ 16,40,343 പേർ അർഹരെന്ന്‌ കണ്ടെത്തി പണം അനുവദിക്കാൻ ധനവകുപ്പിൽ ഫയലെത്തിയെങ്കിലും തീരുമാനമായില്ലെന്നാണ് വിവരം. കണക്ട് ടു വർക്ക് സ്കോളർഷിപ്പിലും ഏപ്രിൽ, മെയ് മാസങ്ങളിൽ തുക കിട്ടിയിട്ടില്ല.</p>
<p>പദ്ധതികൾ നിർത്തലാക്കിയതായി ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും തുക ലഭിക്കാൻ വൈകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. യുഡിഎഫ് സർക്കാർ പദ്ധതികൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായാണ് എൽഡിഎഫ് ആരോപിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത് വെറും തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്നാണ് കോൺഗ്രസ് വിമർശിച്ചിരുന്നത്. പദ്ധതികൾ നിർത്തലാക്കില്ലെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ, ആദ്യത്തെ നിയമ സഭ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതികളെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല.</p>
<h3>English Summary:</h3>
<p>Sthree Suraksha Pension is a social security scheme of the Kerala government. The scheme aims to provide financial assistance of Rs. 1,000 per month to unemployed women in the state between the ages of 35 and 60. The Sthree Suraksha Scheme was announced in the last months of the second Pinarayi Vijayan government.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate Today: സ്വര്‍ണം ഇനി വേണോ? യുദ്ധം തീര്‍ന്നു, പൊന്ന് കുതിച്ചു; ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-on-june-15-how-the-us-iran-peace-deal-impacted-gold-prices-2210282.html</link>
					<pubDate>Mon, 15 Jun 2026 08:49:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-on-june-15-how-the-us-iran-peace-deal-impacted-gold-prices-2210282.html</guid>
					<description><![CDATA[<p>One Pavan Gold Rate on June 15 Monday: പണപ്പെരുപ്പത്തിന്റെ ആശങ്കകള്‍ ഇല്ലാതാകുന്നതോടെ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്കുകള്‍ എത്തും. പലിശ നിരക്ക് കുറയുകയോ അല്ലെങ്കിലും നിലവിലേത് പോലെ തുടരുകയോ ചെയ്താല്‍, ആ അവസരം മുതലെടുത്ത് സ്വര്‍ണം തിരികെ കയറും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/One-Pavan-Gold-Rate-on-June-15.jpg" class="attachment-large size-large wp-post-image" alt="One Pavan Gold Rate On June 15" /></figure><p>സ്വര്‍ണം ഇനി നോക്കേണ്ടാ, കുറഞ്ഞതെല്ലാം കൂട്ടി പൊന്ന് മുന്നേറുകയാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ച് ഇന്നത്തെ വിലയുമെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 1,800 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്, ഇതോടെ 1,111,20 ലേക്ക് നിരക്കെത്തി. ഒരു ഗ്രാമിന് 225 രൂപ ഉയര്‍ന്ന് 13,890 രൂപയുമാണ് ഇന്നത്തെ വില.</p>
<p>സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇനിയുള്ള ദിവസങ്ങള്‍ അത്ര സന്തോഷം നല്‍കുന്നത് ആകില്ല. ഇറാനും യുഎസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് തീര്‍ത്ത് വരുന്ന വെള്ളിയാഴ്ചയോടെ അതായത് ജൂണ്‍ 19 ഓടെ സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ പോകുകയാണ്. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ കരാര്‍ സാധ്യമാകുമ്പോള്‍ സ്വര്‍ണാഭരണപ്രമികള്‍ക്ക് ഒട്ടും സന്തോഷം ഉണ്ടാകില്ല. കാരണം യുദ്ധം അവസാനിച്ചാല്‍ ക്രൂഡ് ഓയില്‍ വില സാധാരണ നിലയിലാകും, ഇതോടെ പണപ്പെരുപ്പ ആശങ്ക കുറയുകയും സ്വര്‍ണം പോലുള്ള ലോഹങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യുന്നതോടെ വില വീണ്ടും മറ്റൊരു റെക്കോര്‍ഡ് തീര്‍ക്കും.</p>
<p>പണപ്പെരുപ്പത്തിന്റെ ആശങ്കകള്‍ ഇല്ലാതാകുന്നതോടെ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്കുകള്‍ എത്തും. പലിശ നിരക്ക് കുറയുകയോ അല്ലെങ്കിലും നിലവിലേത് പോലെ തുടരുകയോ ചെയ്താല്‍, ആ അവസരം മുതലെടുത്ത് സ്വര്‍ണം തിരികെ കയറും.</p>
<p>എന്നാല്‍ കരാറില്‍ ഒപ്പുവെക്കുന്നതില്‍ നിന്ന് ട്രംപ് പിന്മാറുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയരും, ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കും. ചിലപ്പോള്‍ 1 ലക്ഷത്തിന് താഴേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കരാര്‍ പൊളിഞ്ഞാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരും, ഇതിന് പിന്നാലെ ഡോളര്‍ ശക്തിപ്രാപിക്കും, സ്വര്‍ണം താഴോട്ടിറങ്ങും, ഇതാണ് രീതി.</p>
<h3>യുദ്ധം സ്വര്‍ണത്തെ എങ്ങനെ ബാധിക്കുന്നു?</h3>
<p>പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു, ഇത് ആഗോള പണപ്പെരുപ്പത്തിനാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളും ശക്തമായി, ഇതായിരുന്നു പ്രധാനമായും ഫെബ്രുവരി മുതല്‍ സ്വര്‍ണവിലയില്‍ സംഭവിച്ച ചാഞ്ചാട്ടങ്ങള്‍ക്ക് കാരണം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/jpmorgan-predicts-gold-could-hit-6000-dollar-an-ounce-by-year-end-will-kerala-gold-rates-rise-further-2210118.html" target="_blank" rel="noopener">Gold Rate Forecast: സ്വര്‍ണവില വീണ്ടും ഉന്നതങ്ങളിലേക്ക്; 6,000 ഡോളര്‍ ഈ വര്‍ഷം തന്നെ കടക്കും</a></strong></p>
<p>യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കരുതുന്നത്. യുദ്ധവും മറ്റ് ആഗോള സംഭവവികാസങ്ങളും ഉണ്ടാകുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരും. ഇത് നിയന്ത്രിക്കാനായി കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താറുണ്ട്. പലിശ ഉയരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും സ്വര്‍ണം ഉപേക്ഷിച്ച്, ഉയര്‍ന്ന നേട്ടം ലഭിക്കുന്ന മറ്റ് ആസ്തികളിലേക്ക് ചേക്കേറും. ഇതോടെ സ്വര്‍ണവില കുറയാന്‍ തുടങ്ങും.</p>
<p>യുദ്ധം അവസാനിപ്പിക്കാനായി സമാധാന ചര്‍ച്ചകളും മറ്റും നടക്കുകയോ അല്ലെങ്കില്‍ യുദ്ധം അവസാനിക്കുകയോ ചെയ്താല്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും പലിശ നിരക്ക് പഴയത് പോലെ തുടരാനും കാരണമാകുന്നത് സ്വര്‍ണത്തിന് നേട്ടം കൊണ്ടുവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വര്‍ണത്തിന്റെ മൂല്യം ഉയരുകയും വില റെക്കോഡുകള്‍ തീര്‍ക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നതാണ്.</p>
<p>നിലവില്‍ അത്തരമൊരു സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. യുദ്ധം അവസാനിക്കാന്‍ പോകുന്നു, ഇറാനും യുഎസും തമ്മില്‍ അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും പറഞ്ഞു. ഇതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്ന് മുന്നേറ്റമുണ്ടായി. ഇത് ലോകരാജ്യങ്ങളിലെല്ലാം പ്രതിഫലിക്കുകയാണ്.</p>
<h3>English Summary</h3>
<p>Gold prices in Kerala witnessed movement on June 15 following reports that the United States and Iran had reached a final agreement. The easing of geopolitical tensions in the Middle East influenced global safe-haven demand for gold, with the developments having a direct impact on domestic gold prices.</p>
]]></content:encoded>
				</item>
							<item>
					<title>Salary Management: മാസം 20,000 രൂപയാണോ ശമ്പളം? ചെലവെല്ലാം കഴിഞ്ഞ് പണം ലാഭിക്കാൻ ഈ റൂൾ നോക്കൂ&#8230;</title>
					<link>https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-20000-salary-in-india-know-these-smart-expense-and-savings-guide-2210230.html</link>
					<pubDate>Sun, 14 Jun 2026 21:51:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-20000-salary-in-india-know-these-smart-expense-and-savings-guide-2210230.html</guid>
					<description><![CDATA[<p>Monthly Budget Plan for Rs 20,000 Salary: കൃത്യമായ സാമ്പത്തിക ആസൂത്രണവും ബജറ്റും ഉണ്ടെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മാസം തോറും മികച്ചൊരു തുക സമ്പാദിക്കാൻ സാധിക്കും. 50-30-20 റൂളാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്.  അതുപോലെ, പണം ലാഭിക്കാൻ ചില ടിപ്സുകൾ കൂടി പിന്തുടരേണ്ടതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Salary-Management-2.jpg" class="attachment-large size-large wp-post-image" alt="Salary Management (2)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2210230 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management.jpg" class="attachment-thumbnail size-thumbnail" alt="Salary Management" aria-describedby="gallery-1-2210237" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210237'>
				പ്രതിമാസം 20,000 രൂപ മാത്രം ശമ്പളമുള്ളവർക്ക് ഇതിൽ നിന്ന് പണം മിച്ചം പിടിക്കാം എന്നത് വലിയ വെല്ലുവിളിയാണ്. വാടക, ഭക്ഷണം, യാത്ര, മറ്റ് കുടുംബ ആവശ്യങ്ങൾ എന്നിവയെല്ലാം ഈ തുകയ്ക്കുള്ളിൽ ഒതുക്കുക എന്നത് അൽപം പ്രയാസമാണ്. എന്നാൽ കൃത്യമായ സാമ്പത്തിക ആസൂത്രണവും ബജറ്റും ഉണ്ടെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മാസം തോറും മികച്ചൊരു തുക സമ്പാദിക്കാൻ സാധിക്കും. (Image Credit source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-5.jpg" class="attachment-thumbnail size-thumbnail" alt="Salary Management (5)" aria-describedby="gallery-1-2210232" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-5.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210232'>
				50-30-20 റൂളാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. അതായത് വരുമാനത്തിന്റെ 50% അത്യാവശ്യ കാര്യങ്ങൾക്കും, 30% വ്യക്തിഗത താല്പര്യങ്ങൾക്കും, 20% സമ്പാദ്യത്തിലേക്കും മാറ്റിവെക്കുക. എന്നാൽ, 20,000 രൂപ ശമ്പളമുള്ളവർക്ക് 60% അത്യാവശ്യങ്ങൾക്ക് 20% വ്യക്തിഗത താല്പര്യങ്ങൾ, 20% സമ്പാദ്യം എന്ന രീതിയിലേക്ക് മാറ്റി പ്രയോഗിക്കാവുന്നതാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-4.jpg" class="attachment-thumbnail size-thumbnail" alt="Salary Management (4)" aria-describedby="gallery-1-2210233" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210233'>
				അതുപോലെ, പണം ലാഭിക്കാൻ ചില ടിപ്സുകൾ കൂടി പിന്തുടരേണ്ടതാണ്. ദിവസേനയുള്ള ചെലവുകൾ ട്രാക്ക് ചെയ്യാൻ മറക്കരുത്. ചെലവുകൾ കൃത്യമായി നിരീക്ഷിക്കാൻ യുപിഐ എക്സ്പെൻസ് ട്രാക്കർ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കാം. ഇതിലൂടെ വലിയ തുക ലാഭിക്കാം.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-3.jpg" class="attachment-thumbnail size-thumbnail" alt="Salary Management (3)" aria-describedby="gallery-1-2210234" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210234'>
				പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നത് പോലെ, ഇഎംഐ പർച്ചേസുകളും ഒഴിവാക്കേണ്ടതാണ്. വരുമാനം കുറവായിരിക്കുമ്പോൾ ക്രെഡിറ്റ് കാർഡുകൾ വഴിയോ ആപ്പുകൾ വഴിയോ ഉള്ള ഇഎംഐ കെണികളിൽ വീഴാതിരിക്കുക എന്നതാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Salary-Management-1.jpg" class="attachment-thumbnail size-thumbnail" alt="Salary Management (1)" aria-describedby="gallery-1-2210236" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Salary-Management-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Salary-Management-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210236'>
				പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നതും പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. യാത്രകൾക്കായി മെട്രോയോ ബസ്സുകളെയോ ആശ്രയിക്കുന്നത് വഴി പെട്രോൾ ചെലവോ ടാക്സി ചെലവോ ഗണ്യമായി കുറയ്ക്കാവുന്നതാണ്. ചെറിയ ശമ്പളമാണെങ്കിലും ശരിയായ ആസൂത്രണവും അച്ചടക്കവുമുണ്ടെങ്കിൽ കട ബാധ്യതകളില്ലാതെ സുഖകരമായി ജീവിക്കാൻ സാധിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: അടിസ്ഥാന ശമ്പളം 52,600 രൂപ! ശമ്പള കമ്മിഷന് മുന്നിൽ റെയിൽവേ ജീവനക്കാർ</title>
					<link>https://www.malayalamtv9.com/business/8th-pay-commission-update-railway-employees-submitted-proposal-to-raise-minimum-salary-to-rs-52600-2210222.html</link>
					<pubDate>Sun, 14 Jun 2026 21:12:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-update-railway-employees-submitted-proposal-to-raise-minimum-salary-to-rs-52600-2210222.html</guid>
					<description><![CDATA[<p>8th Pay Commission Update: അടിസ്ഥാന ശമ്പളം, ഡിഎ, പെൻഷൻ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, റെയിൽവേ ജീവനക്കാർ അടിസ്ഥാന ശമ്പളം സംബന്ധിച്ച് ഉന്നയിച്ച ആവശ്യമാണ് ചർച്ചയായിരിക്കുന്നത്. ജീവനക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Pay-commission-24.jpg" class="attachment-large size-large wp-post-image" alt="Pay Commission (24)" /></figure><p>എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാലതാമസം നീളുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട്പോവുന്നുണ്ട്. അടിസ്ഥാന ശമ്പളം, ഡിഎ, പെൻഷൻ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, റെയിൽവേ ജീവനക്കാർ അടിസ്ഥാന ശമ്പളം സംബന്ധിച്ച് ഉന്നയിച്ച ആവശ്യമാണ് ചർച്ചയായിരിക്കുന്നത്. ജീവനക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം.....</p>
<h3>റെയിൽവേ ജീവനക്കാരുടെ ആവശ്യം</h3>
<p>ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (ഐആർടിഎസ്എ), റെയിൽവേ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി (ആർഎസ്സിഡബ്ല്യുഎസ്) എന്നിവയുൾപ്പെടെയുള്ള പ്രധാന ജീവനക്കാരുടെ ഗ്രൂപ്പുകൾ വിശദമായ നിർദ്ദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം എട്ടാം ശമ്പള കമ്മീഷൻ യോഗ്യരായ പങ്കാളികളിൽ നിന്ന് മെമ്മോറാണ്ടം ക്ഷണിച്ചതിന് പിന്നാലെയാണ് ആവശ്യം ഉന്നയിച്ചത്.</p>
<p>ശമ്പളപരിഷ്കരണത്തിൽ, ഇന്ത്യൻ റെയിൽവേയിലെ നിരവധി ജീവനക്കാരെയും പെൻഷൻകാരെയും നിർദ്ദേശങ്ങൾ പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ, റെയിൽവേ പ്രതിനിധീകരിച്ച് ഐആർടിഎസ്എ, ആർഎസ്സിഡബ്ല്യുഎസ് എന്നീ രണ്ട് ഗ്രൂപ്പുകളാണുള്ളത്. ശമ്പള ഘടനയിൽ അഴിച്ചുപണി, വാർഷിക ഇൻക്രിമെന്റ്, ജീവനക്കാർക്കായുള്ള അലവൻസുകൾ എന്നിവയിൽ ഇവർ തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-delayed-da-hike-expected-soon-for-central-government-employees-2209685.html">ശമ്പള പരിഷ്കരണം വൈകിയാലും ജീവനക്കാർക്ക് ആശ്വാസം; ഡിഎ വർദ്ധനവ് ഉടൻ</a></strong></p>
<p>നിലവിലെ സാമ്പത്തിക ചെലവുകളെ അടിസ്ഥാനമാക്കി, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 52,600 രൂപയായി പരിഷ്‌കരിക്കണമെന്നാണ് ഐആർടിഎസ്എ ആവശ്യപ്പെടുന്നത്. ആർഎസ്ഡബ്ല്യൂഎസ് ശമ്പളം എത്രയാക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ 2026 ജനുവരി 1ലെ വില സൂചികയെ അടിസ്ഥാനമാക്കി കണക്കാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.</p>
<h3>ഫിറ്റ്മെന്റ് ഫാക്ടറും മറ്റ് ആവശ്യങ്ങളും</h3>
<p>ശമ്പള വർധനവ് പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ മാത്രമുള്ളതാകരുത്, യഥാർത്ഥ  വരുമാന വളർച്ച ഉറപ്പാക്കണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ഫിറ്റ്മെന്റ് ഫാക്ടറിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ലെവൽ 1 തസ്തികകൾക്ക് 2.92 ഫിറ്റ്മെന്റ് ഫാക്ടറും, ലെവൽ 6, 7, 8 തസ്തികകൾക്ക് 3.50-ഉം, ഇടത്തരം തസ്തികകളായ ലെവൽ 9 മുതൽ 12 വരെയുള്ളവയ്ക്ക് 3.80 എന്നിങ്ങനെയാണ് ആവശ്യം.</p>
<p>ജൂനിയർ എഞ്ചിനീയർമാർ, സീനിയർ സെക്ഷൻ എഞ്ചിനീയർമാർ എന്നിവരുടെ ജോലിയിലെ ഉത്തരവാദിത്തങ്ങളും അപകടസാധ്യതകളും കണക്കിലെടുത്ത് അവരുടെ പേ ലെവലുകൾ ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ജൂനിയർ എഞ്ചിനീയർമാർക്കായി ലെവൽ 7-ൽ ആരംഭിക്കുന്ന 5-ഗ്രേഡ് ശമ്പള ഘടന നടപ്പിലാക്കണമെന്നും, സീനിയർ സെക്ഷൻ എഞ്ചിനീയർമാർക്ക് ഗ്രൂപ്പ്-ബി ഗസറ്റഡ് പദവി നൽകണമെന്നും ഐആർടിഎസ്എ-യും പ്രൊമോഷനുകൾ കൂടുതൽ സുഗമമാക്കുന്ന രീതിയിൽ ശമ്പള ലെവലുകൾ പുന:ക്രമീകരിക്കണമെന്ന് ആർഎസ്സിഡബ്ല്യുഎസ്-ഉം ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് നിരക്ക് 5 ശതമാനമായി ഉയർത്തണം എന്നതാണ് മറ്റൊരു ആവശ്യം. പ്രത്യേക അഡീഷണൽ ഇൻക്രിമെന്റുകൾ നൽകാനുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. കൂടാതെ, ടെക്നിക്കൽ സൂപ്പർവൈസർക്ക് നൈറ്റ് ഡ്യൂട്ടി അലവൻസ്, ഓവർടൈം അലവൻസ്, പ്രൊഡക്ഷൻ കൺട്രോൾ ഓർഗനൈസേഷൻ അലവൻസ് എന്നിവ നൽകണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്.</p>
<h3>English Summary:</h3>
<p>Employee and pensioner organisations associated with Indian Railways have submitted a series of demands to the 8th Pay Commission, seeking substantial revisions in salaries, pensions, allowances and annual increments. The Indian Railways Technical Supervisors’ Association has proposed raising the minimum basic pay to Rs. 52,600.</p>
]]></content:encoded>
				</item>
							<item>
					<title>Gold Rate Forecast: സ്വര്‍ണവില വീണ്ടും ഉന്നതങ്ങളിലേക്ക്; 6,000 ഡോളര്‍ ഈ വര്‍ഷം തന്നെ കടക്കും</title>
					<link>https://www.malayalamtv9.com/business/jpmorgan-predicts-gold-could-hit-6000-dollar-an-ounce-by-year-end-will-kerala-gold-rates-rise-further-2210118.html</link>
					<pubDate>Sun, 14 Jun 2026 13:30:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/jpmorgan-predicts-gold-could-hit-6000-dollar-an-ounce-by-year-end-will-kerala-gold-rates-rise-further-2210118.html</guid>
					<description><![CDATA[<p>Planning to Buy Gold in Kerala? JPMorgan Predicts Prices Could Soar Further: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ മുമ്പുണ്ടായിരുന്ന എല്ലാ നിരക്കുകളും പൊന്ന് വൈകാതെ കീഴടക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gold-Rate-Forecast-June-15-20-1.jpg" class="attachment-large size-large wp-post-image" alt="Gold Rate Forecast June 15 20 (1)" /></figure><p>താഴോട്ടിറങ്ങി...പിന്നെ വീണ്ടും മുകളിലേക്ക്, നിലവില്‍ സ്വര്‍ണത്തിന്റെ യാത്ര ഇങ്ങനെയാണ്. ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചായിരുന്നു ജൂണ്‍ മാസം പകുതി വരെ സ്വര്‍ണ വ്യാപാരം നടന്നതെങ്കിലും, പിന്നീട് അവിടെ നിന്നും പൊന്ന് എല്ലാവരെയും ഞെട്ടിച്ച് വീണ്ടും കുതിച്ചു. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം ഇനി അറിയേണ്ടത്, സ്വര്‍ണവില 1 ലക്ഷത്തിന് താഴേക്കിറങ്ങാന്‍ സാധ്യതയുണ്ടോ എന്നാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ മുമ്പുണ്ടായിരുന്ന എല്ലാ നിരക്കുകളും പൊന്ന് വൈകാതെ കീഴടക്കും.</p>
<h3>സ്വര്‍ണം വീണ്ടും റെക്കോഡുകള്‍ തീര്‍ക്കും</h3>
<p>2026ന്റെ അവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോഡുകള്‍ തീര്‍ക്കുമെന്നാണ് ജെപി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച് വിശകലന വിദഗ്ധര്‍ പറയുന്നത്. 2026ന്റെ നാലാം പാദത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,000 ഡോളറിലെത്തുമെന്നും 2027ല്‍ ഔണ്‍സിന് 6,300 ഡോളറാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.</p>
<p>2026ന്റെ തുടക്കത്തില്‍ സ്വര്‍ണം സ്‌പോട്ട് വില ശക്തമായി ഉയര്‍ന്നിരുന്നുവെങ്കിലും, മാര്‍ച്ച് മാസത്തോടെ അവിടെ നിന്നും താഴോട്ടിറങ്ങി 4,170 ഡോളറിലേക്ക് എത്തി. ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു ഇത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പണനയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമെല്ലാം സ്വര്‍ണത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന വില വര്‍ധനവും ഇതിനെയെല്ലാം ആശ്രയിച്ച് തന്നെ ആയിരിക്കാം.</p>
<p>സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ജെപി മോര്‍ഗനിലെ ബേസ് ആന്‍ഡ് പ്രെഷ്യസ് മെറ്റല്‍സ് മേധാവി ഗ്രെഗ് ഷിയറര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശക്തമായ സ്വര്‍ണ ആവശ്യകതയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-june-13-check-the-latest-rates-amid-iran-us-peace-signals-2209847.html" target="_blank" rel="noopener">Kerala Gold Rate: പൊന്ന് പറപറക്കും, യുദ്ധം പരിസമാപ്തിയിലേക്ക്; ഇന്നത്തെ സ്വര്‍ണവില</a></strong></p>
<p>ഉയര്‍ന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷിയില്‍ സംഭവിച്ച ഇടിവ്, യുഎസ് സാമ്പത്തിക സമ്മര്‍ദങ്ങള്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണത്തെ പിന്തുണയ്ക്കുന്നു.</p>
<h3>കേന്ദ്ര ബാങ്കുകളുടെ നിലപാട്</h3>
<p>കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വര്‍ണവില കുതിച്ചുയരുന്നതിന് പ്രധാന കാരണക്കാര്‍ കേന്ദ്ര ബാങ്കുകളാണ്. 2026ന്റെ ആദ്യ പാദത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ 129 ടണ്‍ സ്വര്‍ണം വിറ്റഴിച്ചിരുന്നു. എന്നാല്‍ വെറും 16 ടണ്ഡ മാത്രമേ വാങ്ങലുകള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. ഔദ്യോഗിക കണക്കുകളില്‍ യഥാര്‍ഥ വാങ്ങല്‍ വിവരങ്ങള്‍ ശക്തമായി തുടരുമെന്നും ജെപി മോര്‍ഗന്‍ പറഞ്ഞു.</p>
<p>ഓവര്‍ ദി കൗണ്ടര്‍ മാര്‍ക്കറ്റ് ഡാറ്റയും സ്വിസ് റിഫൈനറി ഫ്‌ളോകളും അടിസ്ഥാനമാക്കി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന കണക്കുകളില്‍, 2026ന്റെ ആദ്യ പാദത്തില്‍ സ്വര്‍ണ വാങ്ങലുകള്‍ 244 ടണ്ണില്‍ എത്തിയിരിക്കാം. മുന്‍ പാദത്തില്‍ 208 ടണ്ണായിരുന്നു ഇത്.</p>
<p>ചൈനയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്ന രാജ്യം. 2026ലെ ആദ്യപാദത്തില്‍ ചൈനയുടെ മൊത്തം സ്വര്‍ണം ഇറക്കുമതി 31 ടണ്ണായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണിത്. ഫെബ്രുവരി വരെയുള്ള ആറ് മാസത്തേക്ക് പ്രതിമാസം ഒരു ടണ്‍ എന്ന രീതിയിലായിരുന്നു വാങ്ങല്‍. എന്നാല്‍ മാര്‍ച്ചില്‍ അത് അഞ്ച് ടണ്ണായും ഏപ്രിലില്‍ എട്ട് ടണ്ണായും ഉയര്‍ന്നു.</p>
<h3>English Summary</h3>
<p>JPMorgan has forecast that gold prices could rise to $6,000 an ounce by the end of the year, a move that could push gold rates in Kerala even higher. The prediction is significant for investors, jewellery buyers, and families planning gold purchases for weddings and festive occasions.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Beef Price: ബീഫ് കഴിച്ചാല്‍ പോക്കറ്റ് കീറും; വിലക്കയറ്റം അതിരൂക്ഷം, 9 ദിവസത്തേക്ക് കടകള്‍ അടച്ചു</title>
					<link>https://www.malayalamtv9.com/kerala/kerala-faces-beef-shortage-as-prices-surge-to-rs-500-meat-shops-shut-for-nine-days-2210059.html</link>
					<pubDate>Sun, 14 Jun 2026 08:00:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-faces-beef-shortage-as-prices-surge-to-rs-500-meat-shops-shut-for-nine-days-2210059.html</guid>
					<description><![CDATA[<p>Kerala Beef Prices Rise to Rs 500 Amid Supply Crisis: കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ് ബീഫിന് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ അത് ഇനിയും ഉയര്‍ന്നേക്കും. കോട്ടയം, ഇടുക്കി ഭാഗങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഇറച്ചികടകളും വരും ദിവസങ്ങളില്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Beef-Price-Hike.jpg" class="attachment-large size-large wp-post-image" alt="Kerala Beef Price Hike" /></figure><p><strong>കോട്ടയം:</strong> സംസ്ഥാനത്ത് ബീഫ് വില ഉയരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കന്നുകാലികളില്‍ കുറവ് സംഭവിച്ചതാണ് വില ഉയരുന്നതിന് കാരണമായത്. കന്നുകാലി ക്ഷാമത്തെ തുടര്‍ന്ന് ഇറച്ചി കടകള്‍ ഒന്‍പത് ദിവസത്തേക്ക് അടച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ കടകളാണ് അടച്ചത്. വില വര്‍ധനവിനെ തുടര്‍ന്ന് കടയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നു.</p>
<p>കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ് ബീഫിന് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ അത് ഇനിയും ഉയര്‍ന്നേക്കും. കോട്ടയം, ഇടുക്കി ഭാഗങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഇറച്ചികടകളും വരും ദിവസങ്ങളില്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.</p>
<h3>വ്യാപാരികളെ പ്രതിസന്ധിയിലാക്കി വിലക്കയറ്റം</h3>
<p>ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി കന്നുകാലികളെത്തുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാം കന്നുകാലികളുടെ വില ഉയരുകയും, അതോടൊപ്പം തന്നെ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളായി പതിവായി പിടിച്ചെടുക്കുന്നതും വ്യാപാരികളുടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.</p>
<p>ഗോ സംരക്ഷണ സേനയുടെ പേരിലാണ് കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇവിടുത്തുകാര്‍ തടയുന്നത്. ഇതിന് പുറനെ കന്നുകാലികളെ കൊണ്ടുപോകുന്നതിന് ആവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലും തടസം നേരിടുന്നുണ്ട്. നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാണ് വിതരണം ചെയ്യുന്നതെങ്കിലും, ചില സംസ്ഥാനങ്ങള്‍ ഇവയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതും കന്നുകാലികളെ കൊണ്ടുവരുന്നതിന് തിരിച്ചടിയാകുന്നു.</p>
<p>ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും കന്നുകാലികളെ കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പടാന്‍ തുടങ്ങിയതോടെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്ന തീരുമാനത്തിലെത്തിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-market-price-june-10-coconut-oil-price-drops-fish-rates-soar-amid-trawling-ban-2209261.html" target="_blank" rel="noopener">Kerala Market Price: വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ടേ! ഇന്ന് പോക്കറ്റ് കാലിയാക്കുന്നത് ഇക്കൂട്ടർ….</a></strong></p>
<p>സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഗോ സംരക്ഷണ സംഘങ്ങള്‍ വാഹനങ്ങള്‍ ആക്രമിക്കുകയും മൃഗങ്ങളെ പിടികൂടുകയും ചെയ്യും. മെയ് മാസത്തില്‍ ഏകദേശം 20 കന്നുകാലികളെയാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. വാഹനത്തിലുള്ള തൊഴിലാളികളെയും ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.</p>
<h3>ഇറക്കുമതിയില്‍ വലിയ ഇടിവ്</h3>
<p>മാസങ്ങള്‍ക്ക് മുമ്പ് വരെ 1.5 ലക്ഷത്തിലധികം കന്നുകാലികളായിരുന്നു പ്രതിമാസം കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 25,000 ത്തിലേക്ക് താഴ്ന്നു. കന്നുകാലി വരവ് കുറഞ്ഞത് മാംസ വ്യാപാരികളെ മാത്രമല്ല, കന്നുകാലികളെ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്കും തിരിച്ചടിയായി.</p>
<p>ബീഫ് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ശീതീകരിച്ച മാംസം വിപണിയിലേക്ക് വലിയ അളവില്‍ എത്തുന്നു. ട്രെയിനുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും ഉപയോഗിച്ചാണ് ഗുണനിലവാരമില്ലാത്ത മാംസം സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഇവയുടെ വരവ് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിലവില്‍ സംവിധാനമില്ലെന്ന ആരോപണവും വ്യാപാരികള്‍ ഉന്നയിക്കുന്നു.</p>
<p>വാഹനങ്ങളില്‍ നിന്നും പിടിച്ചെടുക്കുന്ന കന്നുകാലികളെ ഗോശാലകളിലേക്കോ മറ്റോ ആണ് മാറ്റുന്നത്. എന്നാല്‍ ഈ മൃഗങ്ങളില്‍ പലതും പിന്നീട് വില്‍ക്കപ്പെടുന്നു. ഇത്തരം കന്നുകാലികളുടെ മാംസമാണ് ശീതീകരിച്ചും മറ്റും വിപണിയിലേക്ക് എത്തുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ആക്രമണങ്ങളെ കുറിച്ചും ഗോ സംരക്ഷണ സംഘങ്ങളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.</p>
<h3>English Summary</h3>
<p>Kerala is witnessing a beef supply crunch, pushing prices up to Rs 500 per kilogram. With meat shops remaining closed for nine days, consumers and traders are grappling with the impact of the ongoing shortage.</p>
]]></content:encoded>
				</item>
							<item>
					<title>Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’</title>
					<link>https://www.malayalamtv9.com/business/beyond-billionaire-elon-musk-charts-historic-new-territory-with-1-trillion-personal-net-worth-2210013.html</link>
					<pubDate>Sat, 13 Jun 2026 19:23:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/business/beyond-billionaire-elon-musk-charts-historic-new-territory-with-1-trillion-personal-net-worth-2210013.html</guid>
					<description><![CDATA[<p>The Trillion-Dollar Threshold: How SpaceX’s Market Debut Made Elon Musk the Wealthiest Human in History:  ആഗോള സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ വഴി നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. 135 ഡോളർ പ്രാരംഭ വിലയുണ്ടായിരുന്ന ഓഹരികൾ 11 ശതമാനത്തിലധികം വർധിച്ച് 150 ഡോളറിലെത്തുകയും പിന്നീട് 172 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്തു. ഇതോടെ സ്‌പേസ് എക്‌സ് കമ്പനിയുടെ ആകെ വിപണി മൂല്യം 2.18 ട്രില്യൺ ഡോളറായി</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Elon-Musk.jpg" class="attachment-large size-large wp-post-image" alt="Elon Musk" /></figure><p>ലോകകോടീശ്വരൻമാരുടെ പട്ടികയിൽ പുതിയൊരു ചരിത്ര റെക്കോർഡ് കൂടി സ്വന്തമാക്കി എലോൺ മസ്‌ക്. മസ്കിൻ്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിൻ്റെ ഓഹരികൾ വിപണിയിൽ വൻ മുന്നേറ്റം നടത്തിയതോടെ, ലോക ചരിത്രത്തിലെ ആദ്യത്തെ 'ട്രില്യണയർ' എന്ന പദവി എലോൺ മസ്‌ക് സ്വന്തമാക്കി.</p>
<p>ആഗോള സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ വഴി നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. 135 ഡോളർ പ്രാരംഭ വിലയുണ്ടായിരുന്ന ഓഹരികൾ 11 ശതമാനത്തിലധികം വർധിച്ച് 150 ഡോളറിലെത്തുകയും പിന്നീട് 172 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്തു. ഇതോടെ സ്‌പേസ് എക്‌സ് കമ്പനിയുടെ ആകെ വിപണി മൂല്യം 2.18 ട്രില്യൺ ഡോളറായി.</p>
<h3>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-june-13-check-the-latest-rates-amid-iran-us-peace-signals-2209847.html">Kerala Gold Rate: പൊന്ന് പറപറക്കും, യുദ്ധം പരിസമാപ്തിയിലേക്ക്; ഇന്നത്തെ സ്വര്‍ണവില</a></h3>
<p>ഫോർബ്‌സ് മാഗസിൻ്റെ കണക്കുകൾ പ്രകാരം എലോൺ മസ്‌കിൻ്റെ ആകെ ആസ്തി ഇതോടെ 1.1 ട്രില്യൺ ഡോളറായി ഉയർന്നു. ഇന്ത്യൻ രുപയിൽ കണക്കാക്കുമ്പോൾ ഇത് ഏകദേശം 91 ലക്ഷം കോടി രൂപയോളം വരും. സ്‌പേസ് എക്‌സിലെ 42 ശതമാനം ഓഹരികൾക്ക് പുറമെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല, എക്‌സ്, ന്യൂറാലിങ്ക്, ബോറിങ് കമ്പനി എന്നിവയിലെ നിക്ഷേപങ്ങളാണ് മസ്‌കിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.. ലോകത്തിലെ ഏറ്റവും ധനികരായ അടുത്ത അഞ്ച് വ്യക്തികളുടെ ആകെ ആസ്തിയേക്കാൾ കൂടുതലാണ് ഇപ്പോൾ മസ്‌കിൻ്റെ മാത്രം സമ്പത്ത് എന്നോർക്കണം.</p>
<p>മനുഷ്യനെ ചൊവ്വയിലെത്തിക്കാനും ബഹിരാകാശത്ത് ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാനുമുള്ള വലിയ പദ്ധതികൾക്കുള്ള പണം കണ്ടെത്താനാണ് സ്‌പേസ് എക്‌സിനെ പൊതുവിപണിയിലേക്ക് എത്തിച്ചതെന്ന് മസ്‌ക് വ്യക്തമാക്കി. 2021 ജനുവരിയിൽ ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വരനായ മസ്‌ക്, ഇപ്പോൾ ആർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലാണ്.</p>
<h3>English Summary</h3>
<p>Elon Musk has made history as the world’s first trillionaire following the blockbuster market debut of his rocket company, SpaceX. Listing on Nasdaq via the largest IPO in history, SpaceX shares surged from an initial $135 to around $172. This massive 11% rally pushed the company's valuation to $2.18 trillion, skyrocketing Musk’s personal net worth past $1 trillion.</p>
]]></content:encoded>
				</item>
							<item>
					<title>12th Pay Commission: സമയം കഴിഞ്ഞു, ശമ്പള കമ്മീഷനിൽ അഴിച്ചുപണി; പങ്കാളിത്ത പെൻഷൻ പുതുക്കും!</title>
					<link>https://www.malayalamtv9.com/kerala/12th-pay-revision-commission-updates-kerala-government-to-revamp-salary-scales-and-modify-participatory-pension-2209894.html</link>
					<pubDate>Sat, 13 Jun 2026 11:49:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/12th-pay-revision-commission-updates-kerala-government-to-revamp-salary-scales-and-modify-participatory-pension-2209894.html</guid>
					<description><![CDATA[<p>12th Pay Revision Commission Updates: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ കഴിഞ്ഞ, ഫെബ്രുവരിയിലാണ് ശമ്പളകമ്മീഷനെ നിയോഗിച്ചത്. തുടർന്ന് മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. എന്നാൽ, ജൂൺ പകുതിയാകാറായിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. ശമ്പള പരിഷ്കരണത്തിന് രൂപീകരിച്ച കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയെന്നാണ് സൂചന.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/12th-pay-1.jpg" class="attachment-large size-large wp-post-image" alt="12th Pay (1)" /></figure><p>സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പന്ത്രണ്ടാം ശമ്പള പരിഷ്കരണം. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ കഴിഞ്ഞ, ഫെബ്രുവരിയിലാണ് ശമ്പളകമ്മീഷനെ നിയോഗിച്ചത്. തുടർന്ന് മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. എന്നാൽ, ജൂൺ പകുതിയാകാറായിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, പുതിയ സർക്കാരിന്റെ തീരുമാനം എന്താകുമെന്ന കാര്യത്തിലും ജീവനക്കാർക്കിടയിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.</p>
<h3>ശമ്പളകമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യത</h3>
<p>സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് രൂപീകരിച്ച കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയെന്ന് സൂചന. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിലാണ് പന്ത്രണ്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചത്. ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധിയും നൽകി. എന്നാൽ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാലാവധി നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എൽഡിഎഫ് സർക്കാർ നിയമിച്ച കമ്മിഷനുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാരിന് താൽപര്യമില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ, നിലവിലെ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.</p>
<h3>പങ്കാളിത്ത പെൻഷൻ പുതുക്കും</h3>
<p>ശമ്പളപരിഷ്കരണം പോലെ തന്നെ ജീവനക്കാർക്ക് പ്രധാനപ്പെട്ട ഒന്നാണ് പെൻഷനും. സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ അഷ്വേഡ് പദ്ധതി ഉപേക്ഷിച്ചേക്കുമെന്നാണ് പുതിയ വിവരം. അഷ്വേഡ് പദ്ധതി നടപ്പിലാക്കുന്നതിന് പകരം പങ്കാളിത്ത പെൻഷൻ പദ്ധതി പുതുക്കി, ജീവനക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-government-employees-da-dr-arrears-hit-rs-36057-crore-when-will-it-be-paid-2208303.html">സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?</a></strong></p>
<p>മുൻ ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഇത് സംംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ, പദ്ധതി പ്രാബല്യത്തിലായിട്ടില്ല.</p>
<h3>സർക്കാർ വിഹിതം കൂട്ടും?</h3>
<p>യുഡിഎഫ് സർക്കാർ അഷ്വേഡ് പെൻഷന് പകരം, പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്കുള്ള പ്രതിമാസ സർക്കാർ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനത്തിൽ നിന്ന് പതിനാല് ശതമാനമായി വർധിപ്പിക്കണമെന്ന ശുപാർശയും സർക്കാരിന് മുന്നിലുണ്ട്. ജീവനക്കാർ ദീർഘക്കാലമായി ഉന്നയിക്കുന്ന പ്രധാന ആവശ്യമാണിത്. കേന്ദ്ര സർക്കാരും മറ്റ് ചില സംസ്ഥാനങ്ങളിലെ സർക്കാരും ഇത്തരത്തിൽ വിഹിതം വർധിപ്പിച്ചിരുന്നു.</p>
<p>അതേസമയം, ഇത്തരത്തിൽ സർക്കാർ വിഹിതം വർധിപ്പിച്ചാൽ, സർക്കാരിനുണ്ടാകുന്ന അധിക ചെലവിന് പണം കണ്ടെത്തേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ല. കെഎസ്ആർടിസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ചെലവ് സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, തൽക്കാലം, ഇതിനെ കുറിച്ച് പഠിക്കാൻ സമിതിയെ വച്ച് പരിഷ്കാരം വൈകിപ്പിക്കുക എന്ന രീതിയാകും സർക്കാർ തിരഞ്ഞെടുക്കുക.</p>
<h3>ബജറ്റിൽ എന്തെല്ലാം?</h3>
<p>പുതിയ സർക്കാരിന്റെ ആദ്യത്തെ ബജറ്റ്, ധനകാര്യം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ ജൂൺ 19ന് അവതരിപ്പിക്കും. സദ്ഭരണം, സഹാനുഭൂതി എന്നതാണ് ബജറ്റിന്റെ പ്രമേയം. സർക്കാർ ജീവനക്കാർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.</p>
<p>ഡിഎ കുടിശ്ശിക നൽകുക, ഭവന വായ്പ പദ്ധതി പുന:സ്ഥാപിക്കുക, തുടങ്ങിയവയും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. മെഡിസെപ് പദ്ധതി നിയമവശം പരിശോധിച്ച ശേഷം പരിഷ്കരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.</p>
<h3>English Summary:</h3>
<p>12th Pay Commission Updates, There are indications that the commission formed to revise the salaries of state government employees may be reshuffled. The finance department is reportedly considering retaining the current chairman, Dr. VP Joy, and replacing two other members.</p>
]]></content:encoded>
				</item>
							<item>
					<title>Tata Car Price Hike : പഴയ വിലയില്‍ വേണേല്‍ ഇപ്പൊ വാങ്ങിക്കോ; അടുത്തമാസം മുതല്‍ ടാറ്റ കാറുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിക്കും</title>
					<link>https://www.malayalamtv9.com/business/tata-motors-to-hike-car-prices-from-july-first-2209906.html</link>
					<pubDate>Sat, 13 Jun 2026 10:56:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/tata-motors-to-hike-car-prices-from-july-first-2209906.html</guid>
					<description><![CDATA[<p>Tata cars price hike : ജൂലൈ 1 മുതല്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാറുകളുടെ വില വര്‍ര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്. ഒന്നര ശതമാനം വിലവര്‍ദ്ധനവാണ് കമ്പനി നടപ്പാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍, സി.എന്‍.ജി വാഹനങ്ങള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും വില കൂടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്‌സോണ്‍, സിയറ, കര്‍വ്വ്, ഹാരിയര്‍, സഫാരി,ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവയാണ് ടാറ്റയുടെ നിലവിലെ ലൈനപ്പിലുള്ള കാറുകള്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tata-Car-Price-Hike.jpg" class="attachment-large size-large wp-post-image" alt="Tata Car Price Hike" /></figure><p><strong>മുംബൈ : </strong>കാറ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ മറ്റൊരു ഇരുട്ടടി കൂടി വരുകയാണ്. നിങ്ങള്‍ ടാറ്റായുടെ കാറാണ് പ്ലാന്‍ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ വേഗം തന്നെ പോയ് ബുക്ക് ചെയ്‌തോ. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. സംഭവം എന്തെന്നാല്‍ അടുത്തമാസം മുതല്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാറുകളുടെ വില വര്‍ര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്. ഒന്നര ശതമാനം വിലവര്‍ദ്ധനവാണ് കമ്പനി നടപ്പാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍, സി.എന്‍.ജി വാഹനങ്ങള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും വില കൂടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.</p>
<p>ഓരോ മോഡലിനും എത്ര രൂപ വീതം കൂടുമെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസൃതമായി പരമാവധി 43000 രൂപ വരെ കൂടിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ടാറ്റ തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ അര ശതമാനം രൂപയുടെ വര്‍ദ്ധനവാണ് കമ്പനി നടപ്പാക്കിയത്. ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്‌സോണ്‍, സിയറ, കര്‍വ്വ്, ഹാരിയര്‍, സഫാരി,ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവയാണ് ടാറ്റയുടെ നിലവിലെ ലൈനപ്പിലുള്ള കാറുകള്‍. അതേസമയം ജൂണ്‍ 30 ന് സിയറ ഇവിയും കമ്പനി പുറത്തിറക്കും.</p>
<h3>Also Read : <a href="https://www.malayalamtv9.com/technology/social-media-rumours-about-byd-seagull-launch-india-2209749.html">ബി.വൈ.ഡിയുടെ ‘കുഞ്ഞന്‍’ സീഗള്‍ എപ്പോള്‍ ഇന്ത്യയിലേക്ക് വരും, അതോ വരില്ലെയോ ?</a></h3>
<p>വാഹനങ്ങളും വാനങ്ങളുടെ പാര്‍ട്‌സുകളും നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനും, നിലവില്‍ അനുഭവപ്പെടുന്ന പണപ്പെരുപ്പവും മൂലമാണ് തങ്ങള്‍ വില കൂട്ടുന്നത് എന്നാണ് അധികൃതര്‍ പറയുന്ന്. നിലവില്‍ നേരിടുന്ന പ്രതിസന്ധി പരമാവധി തങ്ങള്‍ തന്നെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിന്റെ ഒരു വിഹിതം ഉപയോക്താക്കളിലേക്ക് കൂടി നല്‍കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.</p>
<p>ടാറ്റയ്ക്ക് പുറമെ ബി.എം.ഡബ്ല്യൂ, മെഴ്‌സിഡിസ് ബെന്‍സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്, നിസാന്‍ തുടങ്ങിയ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് ഏകദേശം മുപ്പതിനായിരം രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p><strong>English Summary</strong></p>
<p>Tata Motors is going to increase the prices of its cars from July 1. The company is implementing a price increase of one and a half percent. The company has announced that the prices of petrol, diesel, CNG vehicles and electric cars will increase from July 1. Tiago, Tigor, Punch, Nexon, Ciara, Curve, Harrier, Safari, Tiago IV, Punch IV, Nexon EV, cars in Tata's current lineup.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: പൊന്ന് പറപറക്കും, യുദ്ധം പരിസമാപ്തിയിലേക്ക്; ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-june-13-check-the-latest-rates-amid-iran-us-peace-signals-2209847.html</link>
					<pubDate>Sat, 13 Jun 2026 06:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-june-13-check-the-latest-rates-amid-iran-us-peace-signals-2209847.html</guid>
					<description><![CDATA[<p>One Pavan Gold Rate on June 13 in Kerala: മുമ്പൊരിക്കലും കരാറുമായി ഇത്രയും അടുത്തിട്ടില്ലായിരുന്നുവെന്ന ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവനയും സ്വര്‍ണത്തിന് ഉന്മേഷം പകരുന്നതാണ്. സമാധാന കരാര്‍ അവസാ ഘട്ടത്തിലാണെന്നും മുമ്പൊരിക്കലും കരാറിന് ഇത്രയും അടുത്ത് എത്തിയിട്ടില്ലായിരുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Gold-Rate-Today-June-13.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate Today, June 13" /></figure><p>സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്ക് നിരാശ, വിലയില്‍ വീണ്ടും വര്‍ധനവ്. 1,08,960 രൂപയില്‍ നിന്നും 360 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവന് 1,09,320 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാമിന് 45 രൂപ കൂടി 13,665 രൂപയിലേക്കും വിലയെത്തിയിട്ടുണ്ട്. വെള്ളിവിലയിലും വര്‍ധനവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കൂടി 265.10 ലേക്കും ഒരു കിലോയ്ക്ക് 100 രൂപ ഉയര്‍ന്ന് 2,65,100 രൂപയിലേക്കും വില ഉയര്‍ന്നിരിക്കുകയാണ്.</p>
<p>ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിക്കാറായി എന്ന സൂചന വന്നതിന് പിന്നാലെ, സ്വര്‍ണം വീണ്ടും കുതിച്ചു. ജൂണ്‍ 11ന് എല്ലാവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി താഴോട്ടിറങ്ങിയ സ്വര്‍ണം, ജൂണ്‍ 12ന് തിരിച്ചുകയറിയത് ട്രംപിന്റെ ഒരൊറ്റ വാചകത്തിലാണ്. ഇറാനും യുഎസും തമ്മില്‍ ഉടന്‍ സമാധാന കരാറിലേര്‍പ്പെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ വിപണിയും ഉണര്‍ന്നു.</p>
<p>മുമ്പൊരിക്കലും കരാറുമായി ഇത്രയും അടുത്തിട്ടില്ലായിരുന്നുവെന്ന ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവനയും സ്വര്‍ണത്തിന് ഉന്മേഷം പകരുന്നതാണ്. സമാധാന കരാര്‍ അവസാ ഘട്ടത്തിലാണെന്നും മുമ്പൊരിക്കലും കരാറിന് ഇത്രയും അടുത്ത് എത്തിയിട്ടില്ലായിരുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.</p>
<p>എന്നാല്‍ ഹോര്‍മുസ് കഴി സുഗമമായ കപ്പല്‍ ഗതാഗതം ഇനിയും സാധ്യമായിട്ടില്ല. ഇന്ത്യന്‍ കപ്പലുകള്‍ ഉള്‍പ്പെടെ ഇറാന്റെയും അമേരിക്കയുടെയും ആക്രമണ ഭീഷണി നേരിടുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്ന്, കപ്പല്‍ ഗതാഗതം സാധ്യമാക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും കടലിടുക്ക് തുറക്കാന്‍ ഇറാന്‍ ഇതുവരെ തയാറായിട്ടില്ല.</p>
<h3>ക്രൂഡ് ഓയില്‍ വില താഴേക്ക്</h3>
<p>ഹോര്‍മുസ് തുറക്കാന്‍ പോകുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസവും ക്രൂഡ് ഓയില്‍ വില ബാരലിന് 1.05 ശതമാനം ഇടിഞ്ഞ് 86.79 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 1.13 ശതമാനം നഷ്ടത്തില്‍ 89.36 ഡോളറുമായിരുന്നു. നിലവില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന ആരോപണവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത് സമാധാന കരാറിനെ ബാധിക്കുമെന്ന സംശയത്തിലാണ് വിദഗ്ധര്‍.</p>
<p>ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാര്‍ ഉണ്ടായാല്‍ ക്രൂഡ് ഓയില്‍ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലേക്ക് എത്തും. ഇത് പെട്രോള്‍, ഡീസല്‍, എല്‍പിജി തുടങ്ങിയ ഇന്ധനങ്ങളുടെയെല്ലാം വില കുറയ്ക്കാന്‍ സഹായിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ധന പ്രതിസന്ധി മറികടക്കണമെങ്കില്‍ എത്രയും വേഗത്തില്‍ സമാധാന കരാര്‍ ഉണ്ടാകണം. എന്നാല്‍ ട്രംപിന്റെ പ്രസ്താവനകളാണ് തിരിച്ചടിയാകുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-june-12-2209630.html" target="_blank" rel="noopener">Kerala Gold Rate: വെറുതെ മോഹിച്ചു, തിരിച്ചുകയറി സ്വർണവില; ഇനിയും കാത്തിരിക്കണോ?</a></strong></p>
<p>ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷയില്‍ യുഎസ് ഡോളര്‍ ഇന്‍ഡെക്‌സും താഴ്ന്നിരുന്നു. ഇത് മറ്റ് കറന്‍സികള്‍ക്ക് സ്വര്‍ണത്തിനെതിരായ മൂല്യം 100ല്‍ നിന്നും 99.83 ലേക്ക് താഴാന്‍ സഹായകമായി. ക്രൂഡ് ഓയില്‍ വില കുറയുന്നത് യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് നിലനിര്‍ത്താന്‍ പ്രേരിപ്പിക്കും, ഇത് സ്വാഭാവികമായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതാണ്.</p>
<h3>ഉപഭോക്താക്കള്‍ ഇനിയെന്ത് ചെയ്യണം?</h3>
<p>സ്വര്‍ണവില കുത്തനെ ഉയരാന്‍ തുടങ്ങിയതോടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ധാരാളം ആളുകളുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച വിലയിടിവ്, വലിയ വിലയ്ക്ക് സ്വര്‍ണം വാങ്ങിയവര്‍ക്ക് സമ്മാനിച്ചത് ഏകദേശം 25,000 രൂപയുടെ നഷ്ടമാണ്. സ്വര്‍ണവിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. വില അടുത്തകാലത്തൊന്നും സാധാരണ നിലയിലേക്ക് മടങ്ങിയെത്തില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. വരും ദിവസങ്ങളിലും വിലയില്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഉപഭോക്താക്കള്‍ ഉയര്‍ന്ന വിലയ്ക്ക് ആഭരണങ്ങള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമുണ്ട്.</p>
<h3>English Summary</h3>
<p>Kerala's gold prices remained in focus on June 13 as global market sentiment shifted following signals of a possible peace agreement between Iran and the US. Check the latest 22-carat and 24-carat gold rates in Kerala and understand how international developments could impact local gold prices.</p>
]]></content:encoded>
				</item>
							<item>
					<title>ഒരുമിച്ച് പ്ലാന്‍ ചെയ്യാം, നിക്ഷേപിക്കാം; ദമ്പതികള്‍ക്കായിതാ അടിപൊളി എല്‍ഐസി പ്ലാനുകള്‍</title>
					<link>https://www.malayalamtv9.com/business/lic-new-jeevan-sathi-single-premium-and-limited-premium-plans-for-couples-benefits-explained-2209781.html</link>
					<pubDate>Fri, 12 Jun 2026 17:31:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/lic-new-jeevan-sathi-single-premium-and-limited-premium-plans-for-couples-benefits-explained-2209781.html</guid>
					<description><![CDATA[<p>LIC New Jeevan Sathi Plans What Married Couples Need to Know: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പോളിസികള്‍ പരിഗണിക്കാന്‍ താത്പര്യപ്പെടുന്നവരാണ് നിങ്ങളെങ്കില്‍, ദമ്പതികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന രണ്ട് പുതിയ പോളിസികള്‍ നോക്കാം. സമ്പാദ്യവും സംരക്ഷണവും ഒരുപോലെ വാഗ്ദാനം ചെയ്യുന്നതാണ് ഈ പോളിസികള്‍. ദമ്പതികള്‍ക്ക് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ ഇവ നല്ല തിരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യം തീര്‍ച്ച.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/LIC-New-Jeevan-Saathi-Plans.jpg" class="attachment-large size-large wp-post-image" alt="Lic New Jeevan Saathi Plans" /></figure><p>വിവാഹത്തിന് ശേഷം സുരക്ഷിതമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നവരാണ് ബുദ്ധിശാലികളായ ദമ്പതികള്‍. മ്യൂച്വല്‍ ഫണ്ടുകള്‍, എഫ്ഡികള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തുടങ്ങി തങ്ങള്‍ക്ക് അനുയോജ്യമായ എല്ലാ നിക്ഷേപ മാര്‍ഗങ്ങളും പരീക്ഷിച്ച് പണം വളര്‍ത്തിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്‍ഷുറന്‍സുകള്‍ വഴി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ധാരാളം.</p>
<p>ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പോളിസികള്‍ പരിഗണിക്കാന്‍ താത്പര്യപ്പെടുന്നവരാണ് നിങ്ങളെങ്കില്‍, ദമ്പതികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന രണ്ട് പുതിയ പോളിസികള്‍ നോക്കാം. സമ്പാദ്യവും സംരക്ഷണവും ഒരുപോലെ വാഗ്ദാനം ചെയ്യുന്നതാണ് ഈ പോളിസികള്‍. ദമ്പതികള്‍ക്ക് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ ഇവ നല്ല തിരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യം തീര്‍ച്ച.</p>
<p>പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍, പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാന്‍ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് എല്‍ഐസി മുന്നോട്ടുവെക്കുന്നത്. ഈ രണ്ട് പോളിസികളഴും പങ്കാളികള്‍ക്ക് ലൈഫ് കവറേജിനൊപ്പം ഉറപ്പായ വരുമാനവും നല്‍കുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ഭയക്കാതെ ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിക്കാന്‍ ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും.</p>
<h3>പോളിസികളെ കുറിച്ച് വിശദമായി</h3>
<p>പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍, പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാന്‍ എന്നിവയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഒരൊറ്റ പോളിസിയില്‍ രണ്ടുപേര്‍ക്ക് പരിരക്ഷ ലഭിക്കുന്നു എന്നതാണ്. ദമ്പതികള്‍ക്ക് ദീര്‍ഘകാല സേവിങ്‌സ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം സാമ്പത്തിക ആസൂത്രണത്തിന്റെ മികവാര്‍ന്ന നേട്ടവും ആസ്വദിക്കാവുന്നതാണ്.</p>
<p>2026 ജൂണ്‍ മുതലാണ് ഈ രണ്ട് പ്ലാനുകളും ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. എല്‍ഐസി ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് പോളിസിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.</p>
<h3>പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍</h3>
<p>പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍ പ്രകാരം പോളിസി ഉടമകള്‍ക്ക് ഒറ്റ തവണ പ്രീമിയം അടയ്‌ക്കേണ്ടി വരികയുള്ളൂ. തിരഞ്ഞെടുത്ത കാലയളവിലേക്ക് കൂടുതല്‍ ഇടപാടുകള്‍ ഒന്നുമില്ലാതെ നിങ്ങള്‍ക്ക് പോളിസി തുടരാനാകുന്നതാണ്. ഇക്കാലയളവിലുടനീളം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ ഓരോ 1,000 ത്തിനും 70 രൂപയുടെ ഗ്യാരണ്ടീഡ് അഡീഷന്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. 10,15,20,25 എന്നീ കാലയളവിലുള്ള പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.</p>
<p>ഈ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 3 ലക്ഷം രൂപയാണ്. 18 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും ഈ പോളിസിയിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും.</p>
<h3>പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാന്‍</h3>
<p>പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാനില്‍ ഒറ്റത്തവണ നിക്ഷേപമല്ല, മറിച്ച് പല തവണകളായി നിങ്ങള്‍ക്ക് പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷനുണ്ട്. 5,10,15 കാലയളവുകളാണ് ഈ പോളിസി വാഗ്ദാനം ചെയ്യുന്നത്. മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ 77 ശതമാനത്തിന് തുല്യമായ ഗ്യാരണ്ടീഡ് അഡീഷനും പോളിസി നല്‍കും. പ്രീമിയം അടച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി മരിക്കുകയാണെങ്കില്‍, ഭാവിയില്‍ പ്രീമിയം അടയ്‌ക്കേണ്ടതായി വരില്ല.</p>
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<p><em><strong>അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p>LIC's New Jeevan Sathi Single Premium and Limited Premium plans are joint-life insurance products designed for married couples. They combine life cover and long-term savings with guaranteed benefits, while features such as premium waiver on the first death and flexible payout options help provide financial security for the surviving spouse.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: തോറ്റാലും കിട്ടും കോടികൾ; ഫിഫ ലോകകപ്പ് ജേതാക്കളുടെ സമ്മാനത്തുക അറിഞ്ഞാലോ&#8230;</title>
					<link>https://www.malayalamtv9.com/business/fifa-world-cup-2026-prize-money-how-much-every-single-teams-will-earn-2209693.html</link>
					<pubDate>Fri, 12 Jun 2026 12:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/business/fifa-world-cup-2026-prize-money-how-much-every-single-teams-will-earn-2209693.html</guid>
					<description><![CDATA[<p>FIFA World Cup 2026 Prize Money: സമ്മാനത്തുകയിലും ഇത്തവണ ഫിഫ പുതിയ റെക്കോർഡ് ഇട്ടിട്ടുണ്ട്. മത്സരത്തിൽ നിന്ന് പുറത്താകുന്ന ടീമിന് പോലും കൈവീശി പോകേണ്ടി വരില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എത്ര രൂപ ലഭിക്കും, ആകെ സമ്മാനത്തുക എത്ര, ലോകകപ്പ് ജേതാക്കൾക്ക് എത്ര കിട്ടും? വിശദമായി അറിയാം&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-Prize.jpg" class="attachment-large size-large wp-post-image" alt="Fifa Prize" /></figure><p>നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഫിഫ ലോകകപ്പ് മാമാങ്കത്തിന് തുടക്കമായിരിക്കുകയാണ്. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ 32 ടീമുകളായിരുന്നു. 1998ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത്. അമേരിക്കയും മെക്സിക്കോയും കാനഡയുമാണ് ഇത്തവണ ആതിഥ്യമരുളുന്നത്. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി മത്സരങ്ങൾ നടക്കുന്നത്.</p>
<p>ടീമുകളുടെ എണ്ണത്തിൽ മാത്രമല്ല സമ്മാനത്തുകയിലും ഇത്തവണ ഫിഫ പുതിയ റെക്കോർഡ് ഇട്ടിട്ടുണ്ട്. മത്സരത്തിൽ നിന്ന് പുറത്താകുന്ന ടീമിന് പോലും കൈവീശി പോകേണ്ടി വരില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എത്ര രൂപ ലഭിക്കും, ആകെ സമ്മാനത്തുക എത്ര, ലോകകപ്പ് ജേതാക്കൾക്ക് എത്ര കിട്ടും? വിശദമായി അറിയാം....</p>
<h3>ഫിഫ ലോകകപ്പ് 2026 സമ്മാനത്തുക</h3>
<p>655 മില്യൺ യുഎസ് ഡോളറാണ് 2026 ഫിഫ ലോകകപ്പിന്റെ ആകെ സമ്മാനത്തുക. അതായത് ഏകദേശം 5,469 കോടി രൂപ. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വർധനവാണ് ഇത്തവണത്തെ സമ്മാനത്തുകയിൽ ഉണ്ടായിട്ടുള്ളത്. പങ്കെടുക്കുന്ന ടീമുകൾക്കായി മൊത്തം 727 മില്യൺ യുഎസ് ഡോളറാണ് ഫിഫ കൗൺസിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 655 മില്യൺ യുഎസ് ഡോളർ പങ്കെടുക്കുന്ന 48 ടീമുകൾക്ക് നൽകുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/scam-under-the-guise-of-fifa-world-cup-2026-money-is-being-stolen-through-fake-tv-apps-2209638.html">ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു</a></strong></p>
<p>ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് 50 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 417 കോടി രൂപ) സമ്മാനമായി ലഭിക്കുന്നത്.  രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 29 മില്യൺ യുഎസ് ഡോളറും നൽകും. കൂടാതെ യോഗ്യത നേടിയ ഓരോ ടീമിനും ചെലവിനായി 1.5 മില്യൺ യുഎസ് ഡോളറാണ് നൽകുന്നത്.</p>
<p>നാലാം സ്ഥാനക്കാർക്ക്  27 മില്യൺ യുഎസ് ഡോളർ, അ‌ഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് 19 മില്യൺ യുഎസ് ഡോളർ, ഒമ്പത് മുതൽ 16 വരെയുള്ള സ്ഥാനക്കാർക്ക്  15 മില്യൺ യുഎസ് ഡോളർ, 17 മുതൽ 32 വരെയുള്ള സ്ഥാനക്കാർക്ക്  11 മില്യൺ യുഎസ് ഡോളർ, 33 മുതൽ 48 വരെയുള്ള സ്ഥാനക്കാർക്ക് ഒമ്പത് മില്യൺ യുഎസ് ഡോളർ എന്നിങ്ങനെയാണ് സമ്മാനത്തുക.</p>
<h3>ഫിഫ ലോകകപ്പ് ചരിത്രം</h3>
<p>&nbsp;</p>
<p>1930ൽ ലാറ്റിൻ അമേരിക്കയിലെ ഉറുഗ്വോയിൽ വച്ചാണ് ആദ്യത്തെ ഫിഫ ലോകകപ്പ് നടത്തപ്പെട്ടത്. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ആതിഥേയരായ ഉറുഗ്വേ തന്നെ ആദ്യ കിരീടം ചൂടി. 13 ടീമുകൾ മാത്രമാണ് അന്ന് പങ്കെടുത്തത്. 1934-ൽ ഇറ്റലിയിലും 1938-ൽ ഫ്രാൻസിലും ലോകകപ്പ് നടന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം കാരണം 1942, 1946 വർഷങ്ങളിലെ ലോകകപ്പുകൾ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1950-ലാണ് ബ്രസീലിൽ അടുത്ത ലോകകപ്പ് നടന്നത്.</p>
<p>ഫ്രഞ്ച് ശിൽപ്പിയായ ആബേൽ ലാഫ്ല്വർ രൂപകൽപ്പന ചെയ്ത കപ്പായിരുന്നു 1930 മുതൽ 1970 വരെ ലോകജേതാക്കൾക്ക് ഫിഫ നൽകിയിരുന്നത്. ഗ്രീക്ക് ദേവതയായ നൈക്കിൻ്റെ രൂപമായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്. 1974 മുതലാണ് ഇന്ന് കാണുന്ന രൂപകൽപ്പനയിലുള്ള ലോകകപ്പ് ട്രോഫി വിജയികൾക്ക് നൽകിത്തുടങ്ങിയത്. ‘ഭൂമിയെ കയ്യിലേന്തിയ രണ്ട് മനുഷ്യർ’ എന്നതാണ് ട്രോഫിയുടെ രൂപകൽപ്പനയ്ക്ക് ആധാരമായ വിഷയം.</p>
<h3>English Summary:</h3>
<p>FIFA World Cup 2026 will offer the highest prize money in the tournament’s history.  Champions will receive USD 50 million, around ₹417 crore, while the runners-up will earn USD 33 million. Teams finishing third and fourth will receive USD 29 million and USD 27 million respectively</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ശമ്പള പരിഷ്കരണം വൈകിയാലും ജീവനക്കാർക്ക് ആശ്വാസം; ഡിഎ വർദ്ധനവ് ഉടൻ</title>
					<link>https://www.malayalamtv9.com/business/8th-pay-commission-delayed-da-hike-expected-soon-for-central-government-employees-2209685.html</link>
					<pubDate>Fri, 12 Jun 2026 11:39:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-delayed-da-hike-expected-soon-for-central-government-employees-2209685.html</guid>
					<description><![CDATA[<p>DA Hike in July 2026: ജനുവരിയിൽ പ്രതീക്ഷിച്ചെങ്കിലും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കണമെന്നാണ് സൂചന. എന്നാൽ, ഈ ആശങ്കകൾക്കിടയിലും ജീവനക്കാർക്ക് ആശ്വാസം നൽകുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് ക്ഷാമബത്ത വർധിപ്പിച്ചേക്കുമെന്നാണ് സൂചന.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/pay-commission-23.jpg" class="attachment-large size-large wp-post-image" alt="Pay Commission (23)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളേറെയായി. ജനുവരിയിൽ പ്രതീക്ഷിച്ചെങ്കിലും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കണമെന്നാണ് സൂചന. എന്നാൽ, ഈ ആശങ്കകൾക്കിടയിലും ജീവനക്കാർക്ക് ആശ്വാസം നൽകുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചേക്കുമെന്നാണ് സൂചന.</p>
<h3>ഡിഎ വർധനവ് ഉടൻ?</h3>
<p>കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത, ക്ഷാമാശ്വാസം പ്രഖ്യാപിക്കുന്നത്. വർഷത്തിലെ ആദ്യത്തെ ഡിഎ വർദ്ധനവ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര മന്ത്രിസഭ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ഹോളി പ്രമാണിച്ച് മാർച്ച് മാസത്തിലായിരിക്കും. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക കൂടി ജീവനക്കാർക്ക് ലഭിക്കുന്നതാണ്.</p>
<p>വർഷത്തിലെ രണ്ടാമത്തെ ഡിഎ വർദ്ധനവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസണിലാണ് ഉണ്ടാകാറുള്ളത്. ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ കുടിശ്ശികയും ചേർത്ത് വിതരണം ചെയ്യുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-arrears-might-touch-rs-14-lakh-for-central-employees-check-fitment-factor-and-expected-arrears-2209290.html">ഈ തസ്തികയിലുള്ളവർക്ക് കുടിശ്ശിക 14 ലക്ഷം! ശമ്പള പരിഷ്കരണത്തിനോടൊപ്പം അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളോ?</a></strong></p>
<p>ഇതിനനുസരിച്ച് രണ്ടാം ഘട്ടത്തിലെ ഡിഎ വർദ്ധനവ് ജൂലൈയിൽ ഉണ്ടായിരിക്കും. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുകൾ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയിൽ 3 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. പുതിയ വർധനവ് നടപ്പിലാകുന്നതോടെ ഇത് ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ശമ്പളത്തിലും പെൻഷനിലും പ്രകടമായ മാറ്റമുണ്ടാക്കും.</p>
<h3>ഡിഎ കണക്കാക്കുന്നത് എങ്ങനെ?</h3>
<p>കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോ പ്രതിമാസം പുറത്തുവിടുന്ന ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI-IW) അഥവാ ഉപഭോക്തൃ വിലസൂചികയിലെ പണപ്പെരുപ്പ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് ഡിഎ എത്ര ശതമാനം വർധിപ്പിക്കണമെന്ന് സർക്കാർ തീരുമാനിക്കുന്നത്.</p>
<p>കഴിഞ്ഞ മാർച്ചിൽ രണ്ട് ശതമാനം ഡിഎ ആണ് വർധിപ്പിച്ചത്. ജനുവരി മുതൽ പ്രാബല്യമുണ്ടായിരുന്നു. പുതിയ വർധനവോടെ ഡിഎ 60 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒക്ടോബറിൽ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് ഡിഎ ഉയർത്തിയത്.</p>
<h3>ഏറ്റവും പുതിയ പണപ്പെരുപ്പ ഡാറ്റ</h3>
<p>ഡിഎ കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായ വ്യാവസായിക തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 2026 മാർച്ചിൽ 149.1 ആയിരുന്നത് 2026 ഏപ്രിലിൽ 149.9 ആയി ഉയർന്നിട്ടുണ്ട്. വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പ നിരക്കും ഈ കാലയളവിൽ 4.27% ൽ നിന്ന് 4.46% ആയി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.</p>
<p>2026 ഏപ്രിൽ വരെയുള്ള ലഭ്യമായ AICPI-IW ഡാറ്റയുടെ അടിസ്ഥാനത്തിൽ, 12 മാസത്തെ ശരാശരി 147.51 ആണ്. 2016 ബേസ് സീരീസിനെ 2001 ബേസിലേക്ക് പരിവർത്തനം ചെയ്യുന്നതിന് 2.88 ലിങ്കിംഗ് ഫാക്ടർ ഉപയോഗിക്കുമ്പോൾ ഡിഎ ഏകദേശം 62.51 ശതമാനമായാണ് വരുന്നത്. ഇത് സാധാരണ രീതിപ്രകാരം റൗണ്ട് ഓഫ് ചെയ്യുമ്പോൾ 63 ശതമാനമാകാൻ സാധ്യതയുണ്ട്.</p>
<p>നിലവിലെ ഡിഎ നിരക്ക് 60% ആയതിനാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎയിൽ 3% വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, 2026 മെയ്, ജൂൺ മാസങ്ങളിലെ എഐസിപിഐ-ഐഡബ്ല്യു കണക്കുകളെയും തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തെയും ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം.</p>
<h3>English Summary:</h3>
<p>Latest inflation data released by the Labour Bureau indicates that employees could receive another DA hike of around 3% in the next revision if current trends continue.</p>
]]></content:encoded>
				</item>
							<item>
					<title>Supplyco: അർജന്റീനയ്ക്ക്  പായസം, ബ്രസീലിന് മഞ്ഞൾപ്പൊടി; ഓരോ ഗോളിനും സപ്ലൈകോയിൽ വൻ ഓഫർ</title>
					<link>https://www.malayalamtv9.com/kerala/fifa-world-cup-2026-keralas-supplyco-announces-soccer-eleven-offers-goal-based-discounts-on-sabari-products-2209639.html</link>
					<pubDate>Fri, 12 Jun 2026 08:18:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/fifa-world-cup-2026-keralas-supplyco-announces-soccer-eleven-offers-goal-based-discounts-on-sabari-products-2209639.html</guid>
					<description><![CDATA[<p>Supplyco FIFA World Cup 2026 Offer: ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ ഇലവൻ’ വഴിയാണ് പ്രത്യേക ഓഫറുകൾ ലഭിക്കുന്നത്. ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/supplyco-fifa.jpg" class="attachment-large size-large wp-post-image" alt="Supplyco Fifa" /></figure><p>ഫിഫ ലോകകപ്പിനോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി സപ്ലൈകോ. വിവിധ ടീമുകളുടെ ഓരോ ഗോളിലും ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം.<br />
ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ ഇലവൻ’ വഴിയാണ് പ്രത്യേക ഓഫറുകൾ ലഭിക്കുന്നത്. ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<h3>സപ്ലൈകോ ഇലവൻ</h3>
<p>ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല. ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോൾനേട്ടത്തിന്റെ അടിസ്ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/pm-ujjwala-yojana-lpg-consumers-alert-major-cut-in-subsidized-cylinders-2209037.html"> ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു</a></strong></p>
<p>ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കുന്നതാണ്. ബ്രസീൽ, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് ‘സപ്ലൈകോ ഇലവൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.</p>
<h3>ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നങ്ങൾ</h3>
<p>ബ്രസീൽ – ശബരി മഞ്ഞൾപ്പൊടി</p>
<p>ജർമ്മനി – ശബരി അപ്പംപൊടി</p>
<p>നെതർലാൻഡ് – ശബരി സാമ്പാർപ്പൊടി</p>
<p>സ്പെയിൻ – ശബരി പുട്ടുപൊടി</p>
<p>അർജന്റീന – ശബരി പായസം മിക്സ്</p>
<p>ബെൽജിയം – ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ</p>
<p>പോർച്ചുഗൽ – ശബരി മുളകുപൊടി</p>
<p>ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ</p>
<p>ഇംഗ്ലണ്ട് – ശബരി ഉപ്പ്</p>
<p>മൊറോക്കോ – ശബരി ഹോട്ടൽ ബ്ലെൻഡ് ടീ</p>
<p>ഫ്രാൻസ് – ശബരി ഗോൾഡ് ടീ</p>
<h3>ടീം ലോകകപ്പ് നേടിയാലും ഓഫർ</h3>
<p>11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടുകയാണെങ്കിൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നം ഉപഭോക്താക്കൾക്ക് പ്രത്യേക അധിക വിലക്കുറവിൽ നൽകും. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫർ പദ്ധതി ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.</p>
<h3>ഫിഫ ലോകകപ്പ് 2026</h3>
<p>ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമായ ഫിഫ ലോകകപ്പ് 2026 ആരംഭിച്ചിരിക്കുകയാണ്. 23ാമത് ഫിഫ ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലെ അസ്റ്റേക സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് മെക്സിക്കോ വിജയം നേടി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങൾ ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 19 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.</p>
<h3>English Summary:</h3>
<p>Supplyco launched a special FIFA World Cup-themed promotional campaign called Supplyco Soccer Eleven, linking 11 leading World Cup teams with 11 Sabari products. Under the scheme, customers will receive discounts on selected products based on the number of goals scored by the corresponding team in each match.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: വെറുതെ മോഹിച്ചു, തിരിച്ചുകയറി സ്വർണവില; ഇനിയും കാത്തിരിക്കണോ?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-june-12-2209630.html</link>
					<pubDate>Fri, 12 Jun 2026 07:23:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-june-12-2209630.html</guid>
					<description><![CDATA[<p>Kerala Gold Rate Today: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ സ്വർണവില മാറി മറിയുന്നത്. യു.എസ് &#8211; ഇസ്രായേൽ &#8211; ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ക്രൂഡ് ഓയിൽ വില ഉയർത്തുകയും പണപ്പെരുപ്പപ്പേടി ഉയർത്തുകയും ചെയ്തു. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണവില ഇടിയുകയുമായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-rate-29.jpg" class="attachment-large size-large wp-post-image" alt="Gold Rate (29)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,06,800 രൂപയായിരുന്നു വില. ഗ്രാമിന് 13,350 രൂപയും. എന്നാൽ ഇന്ന് പ്രതീക്ഷകളെ തകർത്ത് വില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,08,960 രൂപയാണ് വില. ഗ്രാമിന് 13,620 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 249.90 രൂപയും കിലോയ്ക്ക് 24,9,900 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുമോ?</h3>
<p>ജൂൺ മാസത്തിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ 1,2,3 തീയതികളിൽ പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. നാലാം തീയതി 114480 രൂപയായി വില വീണ്ടും കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയും. എട്ടാം തീയതി 1,11,240 രൂപയുമാണ് രേഖപ്പെടുത്തിയത്. ജൂൺ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 109160 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ വില 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.</p>
<p>ജൂൺ പതിനൊന്നിന് 1,560 രൂപ കുറഞ്ഞ് പവൻ വില 1,06,800 രൂപയായി.  ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇന്ന് വില കൂടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-15000-salary-how-to-manage-expenses-and-save-money-every-month-2209476.html">ശമ്പളം 15,000 രൂപയാണോ? ചെലവ് കഴിഞ്ഞാലും ആയിരങ്ങൾ സേവ് ചെയ്യാം!</a></strong></p>
<h3>സ്വർണവില ചാഞ്ചാട്ടത്തിന് കാരണം</h3>
<p>പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ സ്വർണവില മാറി മറിയുന്നത്. യു.എസ് - ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ക്രൂഡ് ഓയിൽ വില ഉയർത്തുകയും പണപ്പെരുപ്പപ്പേടി ഉയർത്തുകയും ചെയ്തു. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണവില ഇടിയുകയുമായിരുന്നു.</p>
<p>പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതും ഹോർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പിന് കാരണമാവുകയാണ്. കൂടാതെ, അമേരിക്കയിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 3 വർഷത്തെ ഉയരത്തിലെത്തിയെന്ന റിപ്പോർട്ടും ഡോളർ സൂചികയും ബോണ്ട് യീൽഡും ശക്തിപ്രാപിച്ചതും സ്വർണത്തിന് തിരിച്ചടിയായി. പണപ്പെരുപ്പം കൂടിയാൽ യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കും കൂട്ടും.</p>
<h3>സ്വർണനിരക്ക് ഇതുവരെ</h3>
<p>2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില ഏറ്റവും കരുത്താർജ്ജിച്ച് കുതിച്ചത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പ് തുടർന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇതിനിടെ മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ ഈ ആശ്വാസം അധികം നീണ്ടുനിന്നില്ല. അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി.</p>
<h3>English Summary:</h3>
<p>Gold prices in Kerala continue to witness sharp fluctuations. After falling to Rs. 1,06,800 per sovereign, and Rs. 13,350 per gram yesterday, the price rebounded strongly today, surprising market observers. The rate of gold increased  to Rs. 1,08,960, while the per-gram price rose  to Rs. 13,620.</p>
]]></content:encoded>
				</item>
							<item>
					<title>ഇന്ധനവില വർധനവിനിടെ ആശ്വാസം; എഥനോൾ അടങ്ങിയ പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ</title>
					<link>https://www.malayalamtv9.com/business/india-slashes-excise-duty-on-ethanol-blended-petrol-to-curb-rising-fuel-prices-key-details-2209590.html</link>
					<pubDate>Thu, 11 Jun 2026 19:45:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/business/india-slashes-excise-duty-on-ethanol-blended-petrol-to-curb-rising-fuel-prices-key-details-2209590.html</guid>
					<description><![CDATA[<p>Govt slashes excise duty on ethanol-blended petrol; expands fuel station network: എഥനോൾ ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി രാജ്യമൊട്ടാകെ വലിയ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹി-എൻ.സി.ആർ, പൂനെ, മുംബൈ, നാഗ്പൂർ എന്നീ നഗരങ്ങളിൽ 50 മുതൽ 100 വരെ എഥനോൾ സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. 2026 അവസാനത്തോടെ ഇത്തരം സ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ethano-Station.jpg" class="attachment-large size-large wp-post-image" alt="Ethano Station" /></figure><p><span style="font-weight: 400;">ന്യൂഡൽഹി: ആഗോള ഊർജ്ജ പ്രതിസന്ധിയും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സർക്കാർ. വിവിധ അളവുകളിൽ എഥനോൾ അടങ്ങിയ പെട്രോളിന് ചുമത്തിയിരുന്ന എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. ഗ്രീൻ ഫ്യുവലിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിൻ്റെയും വില നിയന്ത്രണത്തിൻ്റെയും ഭാഗമായാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഈ നടപടി. </span></p>
<p><span style="font-weight: 400;">ഇ-22, ഇ-25, ഇ-27, ഇ-30 എന്നീ പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടിയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിശ്ചിത അളവിൽ പെട്രോളും എത്തനോളും കൃത്യമായ അനുപാതത്തിൽ ചേർത്താണ് ഈ ഇന്ധനങ്ങൾ തയാറാക്കുന്നത്. </span></p>
<h3><strong>തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ</strong></h3>
<p><span style="font-weight: 400;">പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 7 രൂപയിലധികമാണ് വർധനവ് ഉണ്ടായത്. ഏകദേശം നാല് വർഷത്തോളം വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇത്തരത്തിൽ വലിയ വർധനവിലേക്ക് നീങ്ങിയത്. അന്താരാഷ്ട്ര വില ഉയർന്നതോടെ പൊതുമേഖലാ എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിടുകയാണ്. എണ്ണ കമ്പനികൾക്ക് നിലവിൽ ഒരു ലിറ്റർ പെട്രോളിൽ 12 രൂപയും ഡീസലിൽ 21 രൂപയും നഷ്ടം വരുന്നുണ്ട് എന്നാണ് കണക്ക്. ഈ പശ്ചാത്തലത്തിലാണ് എഥനോൾ ഉപയോഗം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.</span></p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/epfo-3-0-explained-paperless-claims-atm-and-upi-access-how-much-pf-can-be-withdrawn-2209346.html">EPFO 3.0: പിഎഫില്‍ നിന്നും 100% പിന്‍വലിക്കല്‍ നടക്കില്ല; എടിഎം-യുപിഐ വഴി ഇത്രയേ കിട്ടൂ</a></strong></p>
<h3><strong>എഥനോൾ സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കുന്നു</strong></h3>
<p><span style="font-weight: 400;">എഥനോൾ ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി രാജ്യമൊട്ടാകെ വലിയ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹി-എൻ.സി.ആർ, പൂനെ, മുംബൈ, നാഗ്പൂർ എന്നീ നഗരങ്ങളിൽ 50 മുതൽ 100 വരെ എഥനോൾ സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. 2026 അവസാനത്തോടെ ഇത്തരം സ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.</span></p>
<p><span style="font-weight: 400;">85% എത്തനോളും 15% പെട്രോളും അടങ്ങിയ 'ഇ-85' ഇന്ധനം ലിറ്ററിന് 20 രൂപ ഡിസ്കൗണ്ടിൽ നൽകാൻ എണ്ണ കമ്പനികൾ തയ്യാറെടുക്കുന്നതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എത്തനോളിന് ഊർജ്ജക്ഷമത കുറവാണ് എന്നതിനാലാണ് ഈ വിലക്കുറവ്. നിലവിൽ ഇന്ത്യൻ റോഡുകളിലെ ഭൂരിഭാഗം വാഹനങ്ങളും ഇന്ധനത്തിൽ 20% എഥനോൾ ഉപയോഗിക്കാൻ പര്യാപ്തമാണ്. അതിനാൽ ഇ-20 പെട്രോൾ എല്ലാ സാധാരണ പമ്പുകളിലും തുടർന്നും ലഭ്യമായിരിക്കും. പുതിയ ഇളവുകൾ വഴി ഇന്ധന ഇറക്കുമതി കുറയ്ക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.</span></p>
<h3><span style="font-weight: 400;"><strong>English Summary</strong> </span></h3>
<p><span style="font-weight: 400;">Amid rising global crude prices due to the Middle East conflict, India has waived excise duty on E22, E25, E27, and E30 ethanol-blended petrol. The government aims to expand ethanol fuel station networks to 500 by late 2026 and offer discounted E85 fuel to encourage eco-friendly energy consumption.</span></p>
]]></content:encoded>
				</item>
							<item>
					<title>Salary Management: ശമ്പളം 15,000 രൂപയാണോ? ചെലവ് കഴിഞ്ഞാലും ആയിരങ്ങൾ സേവ് ചെയ്യാം!</title>
					<link>https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-15000-salary-how-to-manage-expenses-and-save-money-every-month-2209476.html</link>
					<pubDate>Thu, 11 Jun 2026 10:02:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/monthly-budget-plan-for-rs-15000-salary-how-to-manage-expenses-and-save-money-every-month-2209476.html</guid>
					<description><![CDATA[<p>Monthly Budget Plan for Rs 15,000 Salary: വരവറിഞ്ഞ് ചെലവാക്കണമെന്ന് നാം പണ്ടുമുതലേ കേൾക്കാറുണ്ട്. വിലക്കയറ്റവും തൊഴില്ലില്ലായ്മയും കൊണ്ട് നട്ടം തിരിയുന്ന ഇക്കാലത്ത് ഈ ചൊല്ലിന് വളരെയധികം പ്രാധാന്യമുണ്ട്. 15,000 രൂപ ശമ്പളമുള്ളവർക്കും കടമില്ലാതെ ജീവിക്കാൻ സാധിക്കുമെന്ന് അറിയാമോ? കൂടാതെ, മാസാവസാനം മിച്ചം പിടിക്കാനും കഴിയും. അടിപൊളി ബഡ്ജറ്റ് പ്ലാൻ ഇതാ&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/salary-savings-3-1.jpg" class="attachment-large size-large wp-post-image" alt="Salary Savings (3)" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2209476 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/salary-savings-3.jpg" class="attachment-thumbnail size-thumbnail" alt="Salary Savings (3)" aria-describedby="gallery-2-2209477" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/salary-savings-3.jpg 150w, https://images.malayalamtv9.com/uploads/2026/06/salary-savings-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2209477'>
				എത്രയധികം പണിയെടുത്താലും മാസാവസാനം കൈയിൽ അഞ്ച് പൈസമില്ലാതെ ബുദ്ധിമുട്ടുന്നവരാണ് അധികവും. പ്രത്യേകിച്ച് മാസം 15,000 രൂപ ശമ്പളം വാങ്ങുന്നവർക്ക് ഇന്നത്തെ വിലക്കയറ്റത്തിനിടയിൽ കടമില്ലാതെ ജീവിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഈ തുക കൊണ്ട് സുഖകരമായി ജീവിക്കാനും സേവിംഗ്സ് ചെയ്യാനും സാധിക്കും. (Image Credit source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/salary-savings-1.jpg" class="attachment-thumbnail size-thumbnail" alt="Salary Savings (1)" aria-describedby="gallery-2-2209479" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/salary-savings-1.jpg 150w, https://images.malayalamtv9.com/uploads/2026/06/salary-savings-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2209479'>
				&#8217;60 &#8211; 30 &#8211; 10&#8242; എന്ന ഫോർമുലയാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്.  ആദ്യം നിങ്ങളുടെ ശമ്പളത്തിന്റെ അറുപത് ശതമാനം അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റി വയ്ക്കുക. വീട്ടുവാടക, ഭക്ഷണച്ചെലവ്, യൂട്ടിലിറ്റി ബില്ലുകൾ, യാത്രാച്ചെലവ് തുടങ്ങിയവയാണ് ഇതിൽ വരുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കുന്നത് പണം ലാഭിക്കാൻ സഹായിക്കും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/salary-savings-4.jpg" class="attachment-thumbnail size-thumbnail" alt="Salary Savings (4)" aria-describedby="gallery-2-2209481" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/salary-savings-4.jpg 150w, https://images.malayalamtv9.com/uploads/2026/06/salary-savings-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2209481'>
				അടുത്ത മുപ്പത് ശതമാനം അതായത്, ഏകദേശം 4,500 രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മാറ്റിവയ്ക്കാം. വസ്ത്രങ്ങൾ,  വ്യക്തിഗത പരിചരണം, വിനോദം/ യാത്രകൾ,
ചികിത്സ/ മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഈ തുക വിനിയോഗിക്കാം. എന്നാൽ ഇതിനായി ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ വിനിയോഗിക്കരുത്.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/salary-savings.jpg" class="attachment-thumbnail size-thumbnail" alt="Salary Savings" aria-describedby="gallery-2-2209480" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/salary-savings.jpg 150w, https://images.malayalamtv9.com/uploads/2026/06/salary-savings.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2209480'>
				വരുമാനം കുറവാണെങ്കിലും സമ്പാദിക്കുന്ന ശീലം മുടക്കരുതെന്ന് വിദഗ്ധർ പറയുന്നു. ശമ്പളത്തിന്റെ പത്ത് ശതമാനം അതായത്, 1,500 രൂപ നിങ്ങൾക്ക് അതിനായി മാറ്റിവയ്ക്കാം. ബാങ്ക് അക്കൗണ്ടിൽ എമർജൻസി ഫണ്ടായി സൂക്ഷിക്കാം. അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ആർ.ഡി വഴിയോ, അല്ലെങ്കിൽ ബാങ്ക് ആർ.ഡി വഴിയോ മാസം 1,000 &#8211; 1,500 രൂപ നിക്ഷേപിക്കാവുന്നതാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/salary-savings-2.jpg" class="attachment-thumbnail size-thumbnail" alt="Salary Savings (2)" aria-describedby="gallery-2-2209478" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/salary-savings-2.jpg 150w, https://images.malayalamtv9.com/uploads/2026/06/salary-savings-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2209478'>
				അതുപോലെ, വരുമാനം കുറവുള്ളപ്പോൾ ഇഎംഐ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്നതും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ചെലവുകൾ എഴുതി സൂക്ഷിക്കുക. ഇത് എവിടെയാണ് അനാവശ്യമായി പണം ചോരുന്നത് എന്ന് കണ്ടെത്താൻ സഹായിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: കാത്തിരുന്ന ദിവസം, സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒരുലക്ഷത്തിന് താഴെ?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-update-june-11-how-much-do-you-have-to-pay-for-one-gram-and-pavan-today-2209436.html</link>
					<pubDate>Thu, 11 Jun 2026 07:49:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-update-june-11-how-much-do-you-have-to-pay-for-one-gram-and-pavan-today-2209436.html</guid>
					<description><![CDATA[<p>Kerala Gold Rate Today: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നൽകേണ്ടത്. ജൂൺ മാസത്തിൽ സ്വർണവില ആശ്വാസകരമായ നിരക്കിലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-rate-28.jpg" class="attachment-large size-large wp-post-image" alt="Gold Rate (28)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,08,360 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,545 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞു. 1,560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,800 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,350 രൂപയാണ് നൽകേണ്ടത്. ഇതോടെ പവന് വില ഒരു ലക്ഷത്തിന് താഴെ എത്തുന്ന ദിവസം വിദൂരമല്ലെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നൽകേണ്ടത്.</p>
<p>ജൂൺ മാസത്തിൽ സ്വർണവില ആശ്വാസകരമായ നിരക്കിലാണ് രേഖപ്പെടുത്തുന്നത്. ജൂൺ 1,2,3 തീയതികളിൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന് 1,14,560 രൂപയാണ് രേഖപ്പെടുത്തിയത്. തുടർന്ന് നാലാം തീയതി 114480 രൂപയായി വില കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എട്ടാം തീയതിയും വൻ ഇടിവ് സംഭവിച്ചു. 1,11,240 രൂപയായിരുന്നു പവന് നൽകേണ്ടത്. ജൂൺ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 109160 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ വില വീണ്ടും ഇടിഞ്ഞു, 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-market-price-june-10-coconut-oil-price-drops-fish-rates-soar-amid-trawling-ban-2209261.html">വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ടേ! ഇന്ന് പോക്കറ്റ് കാലിയാക്കുന്നത് ഇക്കൂട്ടർ….</a></strong></p>
<p>2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില ഏറ്റവും കരുത്താർജ്ജിച്ച് കുതിച്ചത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പ് തുടർന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.</p>
<h3>സ്വർണവില ഇടിവിന് കാരണം</h3>
<p>രാജ്യാന്തര വില ഇടിയുന്നതിനെ തുടർന്നാണ് കേരളത്തിലും സ്വർണവില കുറയുന്നത്. ഇറാനും യു.എസും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കുതിക്കുന്നുണ്ട്. ഇതോടെ ഡോളറിന്റെ മൂല്യം ഉയർന്നു. എണ്ണവില കൂടുന്നത് ആഗോള തലത്തിൽ പണപ്പെരുപ്പം കൂടുമെന്ന സൂചന നൽകി. പണപ്പെരുപ്പം കൂടിയാൽ യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടും.<br />
പലിശ നിരക്ക് കൂടുന്നതും ഡോളർ ശക്തിയാർജ്ജിക്കുന്നതും സ്വർണവിലയ്ക്ക് തിരിച്ചടിയാകും.</p>
<h3>സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക്?</h3>
<p>സമാധാന ചർച്ചകൾ വിഫലമാകുകയും പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതും സ്വർണവില ഇടിവിന് വഴിയൊരുക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധി നീണ്ടുപോവുകയും ക്രൂഡ് ഓയിൽ വില വർധനവും പണപ്പെരുപ്പ ആശങ്കയും വരുംദിവസങ്ങളിൽ സ്വർണവില കുറയാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ ട്രെന്റ് തുടർന്നാൽ അധികം വൈകാതെ തന്നെ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നതാണ്. രാജ്യാന്തരവില ഔൺസിന് 3500 ഡോളറിലേക്ക് താഴ്ന്നാൽ കേരളത്തിൽ പവൻവില 90,000 രൂപയിലേക്ക് കൂപ്പുകുത്തും.</p>
<h3>സ്വർണ ഇറക്കുമതിക്ക് നിയന്ത്രണം?</h3>
<p>സ്വർണ ഇറക്കുമതിക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് രൂപയെ രക്ഷിക്കാനോ ഡോളറിന്റെ ഒഴുക്ക് തടയാനോ തടയാനോ സഹായിക്കില്ലെന്ന് ആഭരണ നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധിക നിയന്ത്രണങ്ങൾ സ്വർണത്തിന്റെ ലഭ്യത കുറയ്ക്കുകയും ആഭരണ നിർമാണ മേഖലയുടെ പ്രവർത്തന മൂലധനത്തിന്റെ ആവശ്യം ഉയർത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>EPFO 3.0: പിഎഫില്‍ നിന്നും 100% പിന്‍വലിക്കല്‍ നടക്കില്ല; എടിഎം-യുപിഐ വഴി ഇത്രയേ കിട്ടൂ</title>
					<link>https://www.malayalamtv9.com/photo-gallery/epfo-3-0-explained-paperless-claims-atm-and-upi-access-how-much-pf-can-be-withdrawn-2209346.html</link>
					<pubDate>Wed, 10 Jun 2026 17:19:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/epfo-3-0-explained-paperless-claims-atm-and-upi-access-how-much-pf-can-be-withdrawn-2209346.html</guid>
					<description><![CDATA[<p>ATM and UPI Access Coming Under EPFO 3.0 but PF Withdrawal Has a Limit:  പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ രഹിത പണം പിന്‍വലിക്കാന്‍ സാധ്യമാകുന്നതാണ്. പ്രൊവിഡന്റ് ഫണ്ടിനായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് വിരമിക്കല്‍ ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് ഇപിഎഫ്ഒ 3.0 കൊണ്ടുവരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-4-1.jpg" class="attachment-large size-large wp-post-image" alt="Epfo 3.0 Key Changes (4)" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2209346 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-4.jpg" class="attachment-full size-full" alt="Epfo 3.0 Key Changes (4)" aria-describedby="gallery-3-2209348" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-4.jpg 1280w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209348'>
				രാജ്യത്തെ ശമ്പളക്കാരായ പൗരന്മാര്‍ക്ക് ആശ്വാസം പകര്‍ന്ന് ഇപിഎഫ്ഒ 3.0 സംവിധാനം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് കീഴിലുള്ള ഏഴ് കോടിയിലധികം ജീവനക്കാര്‍ക്ക് വേഗതയേറിയതും ലളിതവുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിനായാണ് പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ രഹിത പണം പിന്‍വലിക്കാന്‍ സാധ്യമാകുന്നതാണ്. പ്രൊവിഡന്റ് ഫണ്ടിനായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് വിരമിക്കല്‍ ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് ഇപിഎഫ്ഒ 3.0 കൊണ്ടുവരുന്നത്. (Image Credit Source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-3.jpg" class="attachment-full size-full" alt="Epfo 3.0 Key Changes (3)" aria-describedby="gallery-3-2209349" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-3.jpg 1280w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209349'>
				പദ്ധതി പൂര്‍ണമായി നടപ്പാക്കി കഴിഞ്ഞാല്‍ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള ജീവനക്കാര്‍ക്ക് യുപിഐ പേയ്‌മെന്റ് ഗേറ്റ്വെ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. അംഗങ്ങള്‍ക്ക് ഉടന്‍ തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴി പണം പിന്‍വലിക്കാനുള്ള അവസരം ലഭിക്കും. ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുമ്പ് നേരത്തെ പതിമൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായിട്ട് ആയിരുന്നു പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അത്തരം വലിയ ചോദ്യങ്ങളും മറ്റും അംഗങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരിക്കില്ല. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-2.jpg" class="attachment-full size-full" alt="Epfo 3.0 Key Changes (2)" aria-describedby="gallery-3-2209350" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-2.jpg 1280w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209350'>
				നേരത്തെയുള്ള പിന്‍വലിക്കലുകള്‍ക്കായി ഇനി മുതല്‍ 12 മാസത്തെ സേവന കാലയളവ് മതി. അര്‍ഹരായ അംഗങ്ങള്‍ക്ക് അവരുടെ പിഎഫ് ബാലന്‍സിന്റെ 75 ശതമാനം വരെ എടിഎം വഴിയോ യുപിഐ വഴിയോ പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. ഇതുകൂടാതെ ജീവനക്കാരന്റെയും തൊഴിലുടമയുടെയും ഇപിഎഫ് നിക്ഷേപത്തിന്റെ പലിശയും പേഔട്ടില്‍ ഉള്‍പ്പെടുന്നതാണ്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഫണ്ടിന്റെ 75 ശതമാനം വരെ ഉടനടി പിന്‍വലിക്കാം, ശേഷിക്കുന്ന 25 ശതമാനം ജോലി നഷ്ടപ്പെട്ട് 12 മാസത്തിന് ശേഷവും പിന്‍വലിക്കാവുന്നതാണ്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-1.jpg" class="attachment-full size-full" alt="Epfo 3.0 Key Changes (1)" aria-describedby="gallery-3-2209351" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-1.jpg 1280w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209351'>
				55 വയസില്‍ മുഴുവന്‍ പിഎഫ് ബാലന്‍സും പിന്‍വലിക്കാനുള്ള അവസരവും ലഭിക്കുന്നു. സ്ഥിരമായ വൈകല്യം, പിരിച്ചുവിടല്‍, സ്വമേധയ വിരമിക്കല്‍, വിദേശത്തേക്ക് പോകുക തുടങ്ങിയ സാഹചര്യങ്ങളില്‍ പണം പൂര്‍ണമായി കൈപ്പറ്റാവുന്നതാണ്. പണം പിന്‍വലിക്കുമ്പോള്‍ 25 ശതമാനത്തോളം ബാലന്‍സായി നിലനിര്‍ത്തേണ്ടതുണ്ട്. കൂടാതെ 36 മാസത്തെ സേവനം പൂര്‍ത്തിയാക്കുകയാണെങ്കില്‍ മാത്രമേ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. നേരത്തെ രണ്ട് മാസം എന്നായിരുന്നു നിബന്ധന. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes.jpg" class="attachment-full size-full" alt="Epfo 3.0 Key Changes" aria-describedby="gallery-3-2209352" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes.jpg 1280w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/EPFO-3.0-Key-Changes-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209352'>
				പണം പിന്‍വലിക്കുന്നതിനായി ഇനി മുതല്‍ ജീവനക്കാര്‍ക്ക് അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടതായി വരില്ല. ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ (എടിഎം) എന്നിവ വഴി പിഎഫ് ബാലന്‍സ് അതിവേഗം പിന്‍വലിക്കാനുള്ള മാര്‍ഗമാണ് ഇപിഎഫ്ഒ തുറക്കാന്‍ പോകുന്നത്. അപേക്ഷിച്ച് ഒരാഴ്ച മുതല്‍ 20 ദിവസത്തിനുള്ളിലാണ് നിലവില്‍ പിഎഫില്‍ നിന്നും പണം ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് എത്തുന്നത്. എന്നാല്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ പിന്‍വലിക്കലുകള്‍ വേഗത്തിലാകും. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Mutual Funds: 20 വര്‍ഷ എസ്‌ഐപിക്ക് മള്‍ട്ടിക്യാപ് വേണോ അതോ ഫ്‌ളെക്‌സിക്യാപ് മ്യൂച്വല്‍ ഫണ്ട് മതിയോ?</title>
					<link>https://www.malayalamtv9.com/business/multicap-vs-flexicap-funds-which-is-the-better-choice-for-a-20-year-sip-2209325.html</link>
					<pubDate>Wed, 10 Jun 2026 16:08:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/multicap-vs-flexicap-funds-which-is-the-better-choice-for-a-20-year-sip-2209325.html</guid>
					<description><![CDATA[<p>Which Fund Wins for a 20 Year SIP Multicap vs Flexicap Explained: ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ശരിയായ മ്യൂച്വല്‍ ഫണ്ട് എങ്ങനെ കണ്ടെത്താം എന്നതാണ്. നേരത്തെ നിക്ഷേപം ആരംഭിച്ച് ദീര്‍ഘകാലത്തേക്ക് അത് നിലനിര്‍ത്തി കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ മനസിലാക്കുന്നുണ്ടെങ്കിലും, എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Multicap-vs-Flexicap-Funds.jpg" class="attachment-large size-large wp-post-image" alt="Multicap Vs Flexicap Funds" /></figure><p>എവിടെയെങ്കിലും പണം നിക്ഷേപിക്കണം, ഭാവിയിലേക്ക് എന്തെങ്കിലും കരുതിവെക്കണം എന്ന ചിന്ത ഭൂരിഭാഗം ആളുകള്‍ക്കുമുണ്ട്. എന്നാല്‍ എവിടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണം എന്നതിലാണ് ആശയക്കുഴപ്പം ഉയര്‍ന്ന നേട്ടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പരീക്ഷണം നടത്താനിറങ്ങുന്നവരുടെ എണ്ണത്തിലും നാള്‍ക്കുനാള്‍ വര്‍ധനവ് സംഭവിക്കുന്നു. എന്നാല്‍ കൃത്യമായ ധാരണയില്ലാതെയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആളുകളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും.</p>
<p>ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ശരിയായ മ്യൂച്വല്‍ ഫണ്ട് എങ്ങനെ കണ്ടെത്താം എന്നതാണ്. നേരത്തെ നിക്ഷേപം ആരംഭിച്ച് ദീര്‍ഘകാലത്തേക്ക് അത് നിലനിര്‍ത്തി കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ മനസിലാക്കുന്നുണ്ടെങ്കിലും, എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം.</p>
<p>20 വര്‍ഷത്തേക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനാണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഫണ്ടും എത്ര രൂപ നിക്ഷേപം നടത്തണമെന്നും വിശദമായി നോക്കിയാലോ?</p>
<h3>20 വര്‍ഷത്തേക്കുള്ള നിക്ഷേപം</h3>
<p>ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ആളുകളുടെ മനസിലേക്ക് ആദ്യമെത്തുന്ന ഫണ്ടുകളാണ് മള്‍ട്ടിക്യാപ് ഫണ്ടും ഫ്‌ളെക്‌സിക്യാപ് ഫണ്ടും. എന്നാല്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെയാണ് ആളുകള്‍ നിക്ഷേപം ആരംഭിക്കുന്നത്. റിസ്‌ക്, വരുമാനം തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.</p>
<h3>മള്‍ട്ടിക്യാപ്പ് ഫണ്ട് vs ഫ്‌ളെക്‌സിക്യാപ്പ് ഫണ്ട്</h3>
<p>മള്‍ട്ടിക്യാപ് ഫണ്ടുകളും ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പല നിക്ഷേപകരും ബുദ്ധിമുട്ടുന്നുണ്ട്. ഇവ രണ്ട് വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ടുകളാണ്. മള്‍ട്ടിക്യാപ് ഫണ്ടുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. സെബി മാനദണ്ഡങ്ങള്‍ പ്രകാരം ഈ ഫണ്ടുകള്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനമെങ്കിലും നിക്ഷേപിക്കണം. അതായത്, മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ പരിഗണിക്കാതെ മൂന്ന് മാര്‍ക്കറ്റ് ക്യാപ് സെഗ്മെന്റുകളിലും പോര്‍ട്ട്‌ഫോളിയോയുടെ കുറഞ്ഞത് 775 ശതമാനം ഇവയില്‍ ഉണ്ടാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/sip-vs-stp-vs-swp-which-is-better-and-what-should-you-choose-2138679.html" target="_blank" rel="noopener">SIP vs SWP vs STP: എസ്‌ഐപിയേക്കാള്‍ നല്ലത് എസ്ടിപിയും എസ്ഡബ്ല്യുപിയുമാണോ? വിദഗ്ധര്‍ പറയുന്നു</a></strong></p>
<p>ഫ്‌ളെക്‌സിക്യാപ് ഫണ്ട് മാനേജര്‍മാര്‍ക്ക് നല്ലതെന്ന് തോന്നുന്ന ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. മാര്‍ക്കറ്റ് അസ്ഥിരമാണെങ്കില്‍ ഫണ്ട് മാനേജര്‍ക്ക് ലാര്‍ജ് ക്യാപ് സ്റ്റോക്കുകളിലേക്കുള്ള എക്‌സ്‌പോഷര്‍ വര്‍ധിപ്പിക്കാനും പോര്‍ട്ട്‌ഫോളിയോയുടെ 70 മുതല്‍ 80 ശതമാനം വരെ അതിലേക്ക് മാറ്റാനും സാധിക്കും. മിഡ്ക്യാപ് അല്ലെങ്കില്‍ സ്‌മോള്‍ക്യാപ് സ്റ്റോക്കുകളില്‍ നല്ല അവസരങ്ങള്‍ വരുമ്പോള്‍ അവയിലേക്കുള്ള വിഹിതവും വര്‍ധിപ്പിക്കാനാകുന്നതാണ്.</p>
<h3>ഏത് തിരഞ്ഞെടുക്കണം?</h3>
<p>നിക്ഷേപകന് എത്രത്തോളം റിസ്‌ക്കെടുക്കാന്‍ സാധിക്കും എന്നതിന് അനുസരിച്ചാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്. പോര്‍ട്ട്‌ഫോളിയോ മൂല്യത്തിലെ ചാഞ്ചാട്ടവും താല്‍കാലിക ഏറ്റക്കുറച്ചിലുകളും ഇഷ്ടപ്പെടുന്ന നിക്ഷേപകര്‍ക്ക് മള്‍ട്ടിക്യാപ് ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളിലേക്കുള്ള എക്‌സ്‌പോഷര്‍ ദീര്‍ഘകാല വരുമാനം വര്‍ധിപ്പിക്കാന്‍ നല്ലതാണ്. എന്നാല്‍ ഇവിടെ അപകട സാധ്യതയുമുണ്ട്.</p>
<p>സുഗമമായ നിക്ഷേപവും ഫണ്ട് മാനേജര്‍മാരുടെ കൃത്യമായ ഇടപെടലുകളും ആവശ്യമായ നിക്ഷേപകര്‍ക്ക് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളാണ് നല്ലത്. ഇവിടെ മികച്ച ഇടപെടലുകളിലൂടെ നിങ്ങളുടെ പണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരും.</p>
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<div class="ArticleBodyCont pointers_card">
<p><em><strong>അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
<h3>English Summary</h3>
<p>For investors planning a 20-year SIP, choosing between multicap and flexicap mutual funds can significantly impact long-term returns and risk exposure. Experts say the decision depends on factors such as diversification needs, fund manager flexibility, and individual investment goals. Understanding the key differences can help investors make a more informed choice.</p>
</div>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ഈ തസ്തികയിലുള്ളവർക്ക് കുടിശ്ശിക 14 ലക്ഷം! ശമ്പള പരിഷ്കരണത്തിനോടൊപ്പം അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളോ?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-arrears-might-touch-rs-14-lakh-for-central-employees-check-fitment-factor-and-expected-arrears-2209290.html</link>
					<pubDate>Wed, 10 Jun 2026 13:41:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-arrears-might-touch-rs-14-lakh-for-central-employees-check-fitment-factor-and-expected-arrears-2209290.html</guid>
					<description><![CDATA[<p>8th Pay Commission Arrears: ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കാമെങ്കിലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ ജീവനക്കാരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ സമയമെടുത്താലും അതിനനുസരിച്ചുള്ള കുടിശ്ശിക ലഭിക്കുന്നതാണ്. കേന്ദ്ര ജീവനക്കാർക്ക് പരമാവധി 14 ലക്ഷം രൂപ വരെ കുടിശ്ശികയായി ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/pay-commission-22.jpg" class="attachment-large size-large wp-post-image" alt="Pay Commission (22)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷനകാരുടെയും ശമ്പളവർധനവിനും പെൻഷനും വേണ്ടിയുള്ള എട്ടാം ശമ്പളകമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കാമെങ്കിലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ ജീവനക്കാരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ സമയമെടുത്താലും അതിനനുസരിച്ചുള്ള കുടിശ്ശിക ലഭിക്കുന്നതാണ്.</p>
<p>എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഉയർന്ന തസ്തികകളിലുള്ള കേന്ദ്ര ജീവനക്കാർക്ക് പരമാവധി 14 ലക്ഷം രൂപ വരെ കുടിശ്ശികയായി ലഭിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പുതിയ വിലയിരുത്തൽ. ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്ന ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും സർക്കാർ അംഗീകരിക്കുകയും കമ്മീഷൻ നടപ്പിലാക്കാൻ കാലതാമസം നേരിടുകയും ചെയ്താൽ ഈ വൻ തുക ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ഒരുമിച്ച് എത്തും.</p>
<h3>ലക്ഷങ്ങളുടെ കുടിശ്ശികയ്ക്ക് കാരണം</h3>
<p>ഫിറ്റ്മെന്റ് ഫാക്ടറിനനുസരിച്ചാണ് അടിസ്ഥാന ശമ്പള വർധനവ്. നിലവിലുള്ള അടിസ്ഥാന ശമ്പളം പുതിയ സ്കെയിലിലേക്ക് മാറ്റുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെന്റ് ഘടകം 3.68 ആയിരിക്കണമെന്ന് ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് ഏഴാം ശമ്പള കമ്മീഷനിൽ ഉപയോഗിച്ച 2.57 നെക്കാൾ കൂടുതലാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-update-how-new-fitment-factor-could-push-basic-pay-past-rs-68000-2208945.html">മാസങ്ങൾക്കുള്ളിൽ 18,000ൽ നിന്ന് 68,000 രൂപയായി ശമ്പളം ഉയരും; സർക്കാർ ജീവനക്കാർ ഇതറിഞ്ഞോ….</a></strong></p>
<p>എട്ടാം ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 3.68 ആയി അംഗീകരിച്ചാൽ, ശമ്പളവും അതിനനുസരിച്ച് ഉയരും. നിലവിൽ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 1 ജീവനക്കാരന്, പുതിയ അടിസ്ഥാന ശമ്പളം 66,240 രൂപയായിരിക്കും. അതായത്, പ്രതിമാസം 48,240 രൂപയുടെ വർധനവ്.</p>
<p>ശമ്പളവർധനവിന് ജനുവരി മുതൽ പ്രാബല്യം നൽകിയേക്കും. എങ്കിൽ, പത്ത് മാസത്തെ കാലതാമസം കണക്കിലെടുത്താൽ പോലും ക്ഷാമബത്ത ഒഴികെയുള്ള കുടിശ്ശിക ഏകദേശം 4.82 ലക്ഷം രൂപയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.</p>
<h3>14 ലക്ഷം രൂപ ആർക്ക്?</h3>
<p>നിലവിൽ 2.5 ലക്ഷം രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം പുതിയ ശമ്പള പരിഷ്കരണത്തിൽ, 3.68 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം 9.2 ലക്ഷം രൂപയായി ഉയരും. അതായത്, 6.7 ലക്ഷം രൂപയുടെ പ്രതിമാസ വ്യത്യാസമാണ് ഉണ്ടാകുന്നത്. രണ്ട് മാസത്തെ കാലതാമസത്തിന് ഏകദേശം 13.4 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ലഭിക്കുന്നത്. അതായത്, പരിഷ്കരണം നടപ്പിലാക്കാൻ ഇരുപത് മാസത്തോളം സമയമെടുത്താൻ അക്കൗണ്ടിൽ വലിയൊരു തുക കുടിശ്ശിക ഇനത്തിൽ മാത്രം ലഭിക്കും.</p>
<p>അതേസമയം, ഫിറ്റ്മെന്റ് ഫാക്ടർ 3.68 എന്ന ആവശ്യം സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് ശമ്പള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അന്തിമ ഫിറ്റ്മെന്റ് ഫാക്ടർ 2.28 നും 2.86 നും ഇടയിലായിരിക്കുമെന്നാണ് സൂചന. ഇത് കുടിശ്ശിക കുറയ്ക്കുന്നതിന് കാരണമാകും. എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2027 പകുതിയെങ്കിലും സമയമെടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.</p>
<h3>English Summary:</h3>
<p>8th Pay Commission Updates, According to reports, central government employees could receive arrears ranging from about Rs 5 lakh to Rs 14 lakh. The estimated arrears depend on factors such as the employee’s pay level, the fitment factor eventually approved by the government, and the length of the implementation delay.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Market Price: വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ടേ! ഇന്ന് പോക്കറ്റ് കാലിയാക്കുന്നത് ഇക്കൂട്ടർ&#8230;.</title>
					<link>https://www.malayalamtv9.com/kerala/kerala-market-price-june-10-coconut-oil-price-drops-fish-rates-soar-amid-trawling-ban-2209261.html</link>
					<pubDate>Wed, 10 Jun 2026 11:18:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-market-price-june-10-coconut-oil-price-drops-fish-rates-soar-amid-trawling-ban-2209261.html</guid>
					<description><![CDATA[<p>Kerala Market Price June 10: ട്രോളിംഗ് തുടങ്ങിയതോടെ മീൻ വരവും കുറഞ്ഞു. ഉണക്ക മീൻ വില കൂടിയിട്ടുമുണ്ട്. ഇതിനിടെ, വെളിച്ചെണ്ണ വില കുറഞ്ഞത് നേരിയ ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ വിലയിൽ ഉണ്ടായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/market-price-2.jpg" class="attachment-large size-large wp-post-image" alt="Market Price (2)" /></figure><p>കാലാവസ്ഥ വ്യതിയാനവും പശ്ചിമേഷ്യൻ സംഘർഷങ്ങളും മലയാളികളുടെ അടുക്കള ബജറ്റിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ളവയുടെ വിലക്കയറ്റത്തിൽ സാധാരണക്കാർ നെട്ടോട്ടമോടുകയാണ്. ഇപ്പോഴിതാ, ട്രോളിംഗ് തുടങ്ങിയതോടെ മീൻ വരവും കുറഞ്ഞു. ഉണക്ക മീൻ വില കൂടിയിട്ടുമുണ്ട്. ഇതിനിടെ, വെളിച്ചെണ്ണ വില കുറഞ്ഞത് നേരിയ ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ വിലയിൽ ഉണ്ടായത്. ഇന്ന് സാധനങ്ങൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വെളിച്ചെണ്ണ, മീൻ, പച്ചക്കറി മുതലായവയ്ക്ക് ഏകദേശം എത്ര രൂപ നൽകേണ്ടി വരുമെന്ന് അറിഞ്ഞാലോ....</p>
<h3>ആശ്വാസമായി വെളിച്ചെണ്ണ വില</h3>
<p>വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും വില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ കൊപ്രയ്‌ക്ക്‌ ക്വിന്റലിന്‌ 13,000 രൂപയായി. വെളിച്ചെണ്ണയ്‌ക്ക്‌ 22,400 രൂപയും. തുടർച്ചയായി വെളിച്ചെണ്ണയ്ക്ക് നേരിട്ട ഇടിവ് പച്ചത്തേങ്ങയുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്.</p>
<p>കേരഫെഡിന്റെ വെളിച്ചെണ്ണയായ കേരയുടെ വിലയും കുറച്ചിട്ടുണ്ട്. ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയിൽ നിന്ന് 332 രൂപയായി വില കുറഞ്ഞു. 900 എംഎല്ലിന്റെ പാക്കറ്റിന് 167 രൂപയായി. മുമ്പ് 189 രൂപയായിരുന്നു വില. പൊതുവിപണിയിൽ നാളികേര വില കുറഞ്ഞതിനെ തുടർന്നാണ് കേരഫെഡ് വില കുറച്ചത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/kerafed-cuts-coconut-oil-prices-new-rates-announced-for-1-litre-to-500-litre-packs-2208678.html">വെളിച്ചെണ്ണ എത്ര ലിറ്റര്‍ വേണേലും വാങ്ങാലോ; കേരയ്ക്ക് വില കുറഞ്ഞു</a></strong></p>
<h3>പൊള്ളിച്ച് മീൻ വില</h3>
<p>ട്രോളിംഗ് തുടങ്ങിയതോടെ മീൻ വില കൂടുന്നുണ്ട്. മത്തി കിലോയ്ക്ക് 150 രൂപയായിരുന്നെങ്കിൽ നിലവിൽ 200 – 300 രൂപ മുതൽ നൽകണം. ചിലയിടങ്ങളിൽ ഹാർബറുകളിലെ വില മൂന്നൂറ് രൂപയ്ക്ക് മുകളിലാണ്. അയക്കൂറയ്ക്ക് കിലോ 1000 മുതൽ 1300 വരെയാണ് വില. അയല 300 – 350 രൂപ, ചെമ്മീൻ 350 – 500 രൂപ, മാന്തൾ 300 – 400 രൂപ, നെയ്മീൻ 600 രൂപ മുതൽ, കിളിമീൻ 300 രൂപ എന്നിങ്ങനെയാണ് വില. മീനിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും.</p>
<p>ട്രോളിംഗിനെ തുടർന്ന് മീൻ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. പലയിടത്തും മീൻ കച്ചവടക്കാർ എത്തുന്നില്ല. ഇതോടെ ഉണക്ക മീനിനെ ആശ്രയിക്കുകയാണ് പലരും. എന്നാൽ ഡിമാൻഡ് കൂടിയതോടെ ഉണക്ക മീൻ വിലയും കൂടി. മുപ്പത് രൂപ മുതലാണ് ഒരു പാക്കറ്റിന് വില വരുന്നത്.  52 ദിവസം നീളുന്ന ട്രോളിംഗ് ജൂലൈ 31 അർധരാത്രി വരെ തുടരുന്നതാണ്.</p>
<h3>പച്ചക്കറി വിലയും കൂടുന്നു...</h3>
<p>നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് പിന്നാലെ പച്ചക്കറി വിലയും ഉയരുന്നു. ഒരാഴ്ച മുമ്പ് അമ്പത് രൂപയിൽ താഴെയായിരുന്ന പച്ചക്കറികൾക്ക് ഉപ്പോൾ വില നൂറ് രൂപയോളം വിലയുണ്ട്. ഇഞ്ചിക്ക് കിലോയ്ക്ക് 170 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമെത്തി. കാരറ്റ്, ബീന്‍സ്, കയ്പക്ക, തക്കാളി തുടങ്ങിയവയുടെ വിലയും വർധിച്ചു.</p>
<p>കാരറ്റ് - 80, പയര്‍ - 60, വെണ്ടക്ക - 50, പാവയ്ക്ക- 50, ഇഞ്ചി - 170, മുരിങ്ങക്ക -100, വഴുതനങ്ങ- 60, വെളുത്തുള്ളി- 250, ബീന്‍സ് - 100, കാബേജ് - 50, തക്കാളി - 60 എന്നിങ്ങനെയാണ് വിവിധ മാർക്കറ്റുകളിലെ ഏകദേശ വില.  കാലാവസ്ഥ മാറ്റവും സ്‌കൂളുകള്‍ തുറന്നതോടെ വീടുകളിലും ഹോസ്റ്റലുകളിലും പച്ചക്കറി ഉപയോഗം വർധിച്ചതുമെല്ലാം ഈ വർധനവിന് കാരണമായിട്ടുണ്ട്.</p>
<h3>English Summary:</h3>
<p>Prices of both copra and coconut oil have declined in Kerala. In Kochi, copra is now priced at around Rs 13,000 per quintal, while coconut oil has fallen to Rs 22,400 per quintal. Meanwhile, fish prices are rising following the start of the trawling season restrictions, with sardines that previously sold for about Rs 150 per kilogram now costing between 200 and 300 per kilogram.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണവിലയിൽ വൻ ഇടിവ്, ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം; പവന് കൊടുക്കേണ്ടത് ഇത്രയും&#8230;</title>
					<link>https://www.malayalamtv9.com/business/gold-rate-today-kerala-how-much-for-1-gram-and-one-pavan-gold-on-june-10-amid-rising-us-iran-tensions-2209201.html</link>
					<pubDate>Wed, 10 Jun 2026 07:47:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/gold-rate-today-kerala-how-much-for-1-gram-and-one-pavan-gold-on-june-10-amid-rising-us-iran-tensions-2209201.html</guid>
					<description><![CDATA[<p>Gold Rate for One Pavan and Gram on June 10: ആഗോള രാഷ്ട്രീയ &#8211; സാമ്പത്തിക ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങൾ ഇന്ത്യൻ വിപണിയെയും അതുവഴി കേരളത്തിലെ റീട്ടെയിൽ നിരക്കുകളെയും ബാധിക്കുന്നു. ഇറാൻ &#8211; ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-rate-27.jpg" class="attachment-large size-large wp-post-image" alt="Gold Rate (27)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,12,320 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,040 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 1,09,160 രൂപയാണ് വില. ഗ്രാമിന് 13,645  രൂപ നിരക്കിലാണ് വ്യാപാരം. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 269.90 രൂപയും കിലോയ്ക്ക് 2,69,900 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ?</h3>
<p>ആഗോള രാഷ്ട്രീയ - സാമ്പത്തിക ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങൾ ഇന്ത്യൻ വിപണിയെയും അതുവഴി കേരളത്തിലെ റീട്ടെയിൽ നിരക്കുകളെയും ബാധിക്കുന്നു. നിലവിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ ഇറാനിൽ യുഎസ് നടത്തിയ തിരിച്ചടി പ്രത്യാക്രമണം പശ്ചിമേഷ്യയിൽ യുദ്ധഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഈ അവസരത്തിൽ നിക്ഷേപകർ മറ്റ് നിക്ഷേപങ്ങളിൽ നിന്നും പണം പിൻവലിച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കരുതുന്ന സ്വർണത്തിലേക്ക് മാറും. ഇത് സ്വർണവിലയെ ബാധിക്കും.</p>
<p>അതേസമയം, സംഘർഷം രൂക്ഷമാകുന്നതോടെ, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യതയുണ്ട്. എണ്ണവില കൂടുന്നത് ആഗോള തലത്തിൽ പണപ്പെരുപ്പത്തിന്  കാരണമാകും. കൂടാതെ, അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വരുന്ന നേരിയ ഇടിവ് പോലും സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വർധിപ്പിക്കുകയും അത്, രാജ്യത്തെ സ്വർണവിലയെ ബാധിക്കുകയും ചെയ്യുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-june-9-one-sovereign-price-update-best-time-to-buy-jewellery-2209041.html">പൊന്ന് വാങ്ങാന്‍ ഇതാണ് മക്കളേ ബെസ്റ്റ് ടൈം; ഇന്നത്തെ സ്വര്‍ണവില</a></strong></p>
<h3>ജൂൺ മാസത്തിലെ സ്വർണവില</h3>
<p>ജൂൺ മാസത്തിലെ ആദ്യ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 1,2,3 തീയതികളിൽ വില മാറ്റമില്ലാതെ തുടർന്നു. 1,14,560 രൂപ നിരക്കിലായിരുന്നു പവന്റെ വ്യാപാരം. തുടർന്ന് നാലാം തീയതി 114480 രൂപയായി കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു രേഖപ്പെടുത്തിയത്. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയായിരുന്നു നൽകേണ്ടത്. എട്ടാം തീയതിയും വൻ ഇടിവാണ് സംഭവിച്ചത്. 1,11,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, കഴിഞ്ഞ ദിവസം സ്വർണം തിരിച്ചുകയറി. പവന് 1,12,320 രൂപയാണ് രേഖപ്പെടുത്തിയത്.</p>
<h3>സ്വർണവില ഇതുവരെ</h3>
<p>സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ, നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില ഏറ്റവും കരുത്താർജ്ജിച്ച് മുന്നേറിയത്.  ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപയായിരുന്നു ഒരു പവന് രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പ് നടത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.</p>
<p>എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതോടെ സ്വർണവിലയിൽ വൻ മാറ്റമാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിന് പിന്നാലെ സ്വർണവില കൂടുമെന്ന പ്രവചനങ്ങളെ തകർത്ത് വൻ ഇടിവ് സംഭവിച്ചു. സാധാരണയായി യുദ്ധം പോലുള്ള അവസരങ്ങളിൽ സ്വർണവില കുതിക്കുകയാണ് പതിവ്. എന്നാൽ, ഇറാൻ - ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.</p>
<h3>English Summary:</h3>
<p>Kerala Gold Rate on June 10th, the price of one Pavan is Rs 1,09,160. It is trading at Rs 13,645 per gram. The price will increase further when three percent GST, processing fee and hallmarking charges are added to the market price.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate Today: പൊന്ന് വാങ്ങാന്‍ ഇതാണ് മക്കളേ ബെസ്റ്റ് ടൈം; ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-june-9-one-sovereign-price-update-best-time-to-buy-jewellery-2209041.html</link>
					<pubDate>Tue, 09 Jun 2026 08:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-june-9-one-sovereign-price-update-best-time-to-buy-jewellery-2209041.html</guid>
					<description><![CDATA[<p>One Pavan Gold Rate on June 9 Tuesday: ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയതോടെ യുഎസ് ഡോളര്‍ സൂചികയും കരുത്താര്‍ജ്ജിച്ചു. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തിനും ആക്കംക്കൂട്ടും. പണപ്പെരുപ്പം തടയാനായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും നിലവില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന സൂചന സ്വര്‍ണത്തെ താഴോട്ട് വലിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Gold-Price-Today-June-9.jpg" class="attachment-large size-large wp-post-image" alt="Kerala Gold Price Today June 9" /></figure><p>കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. 1,11,240 രൂപയില്‍ നിന്നും 1,080 രൂപ ഉയര്‍ന്ന് 1,12,320 ലേക്കാണ് വിലയെത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 135 രൂപ ഉയര്‍ന്ന് 14,040 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 13,905 രൂപയായിരുന്നു ഒരു ഗ്രാമിന് ഉണ്ടായിരുന്നത്. എന്നാല്‍ വെള്ളിവിലയില്‍ ഇന്ന് കുറവുണ്ട്. ഒരു ഗ്രാമിന് 10 പൈസ കുറഞ്ഞ് 269.90 രൂപയും കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,69,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.</p>
<p>സര്‍വ്വ റെക്കോഡുകളും ഭേദിച്ച് മുന്നേറിയ സ്വര്‍ണത്തെ കണ്ട് അമ്പരന്ന മലയാളികളിപ്പോള്‍, എന്നാലും എന്റെ പൊന്നിന് ഇതെന്ത് പറ്റി എന്ന് ചോദിക്കുകയാണ്. ആഭരണങ്ങള്‍ വാങ്ങാന്‍ സമയവും സന്ദര്‍ഭവും നോക്കി കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് എല്ലാ ദിവസവും ഇപ്പോള്‍ സ്വര്‍ണത്തിന്റെ വരവ്. വൈകാതെ 1 ലക്ഷം രൂപയ്ക്ക് താഴേക്ക് വിലയെത്തുമെന്ന സൂചനകളും വിപണിയില്‍ നിന്നെത്തുന്നുണ്ട്.</p>
<p>രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,332 ഡോളര്‍ വിലയുണ്ടെങ്കിലും ഇന്നും കേരളത്തില്‍ കാര്യമായ വിലക്കയറ്റമില്ല. കഴിഞ്ഞ ദിവസം 4,310 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. രാവിലെ 4,352 ഡോളര്‍ വരെ നിരക്കുയര്‍ന്നിരുന്നു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയായിരുന്നു. ഇതാണ് രാജ്യാന്തര വിപണിയില്‍ മുന്നേറ്റം സംഭവിക്കുന്നതിന് കാരണമായത്.</p>
<p>ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയതോടെ യുഎസ് ഡോളര്‍ സൂചികയും കരുത്താര്‍ജ്ജിച്ചു. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തിനും ആക്കംക്കൂട്ടും. പണപ്പെരുപ്പം തടയാനായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും നിലവില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന സൂചന സ്വര്‍ണത്തെ താഴോട്ട് വലിക്കുന്നു.</p>
<p>കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളര്‍, ബോണ്ട് യീല്‍ഡ്, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയെല്ലാം ശക്തിപ്പെടും. യുഎസ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും പലിശ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കുന്നു. പലിശ നിരക്ക് ഉയരുന്നത് സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയ്ക്കും. മറ്റ് നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്നതാണ് ഇതിന് കാരണം.</p>
<h3>ദുബായിലും സ്വര്‍ണവിലയില്‍ ഇടിവ്</h3>
<p>പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ലോകമാകെ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. സ്വര്‍ണത്തില്‍ നേരിയ ആശ്വാസം കാണുന്നുണ്ടെങ്കിലും എണ്ണവില ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കും. ഇന്ത്യയില്‍ സ്വര്‍ണവില കുറയുന്നതിനോടൊപ്പം ദുബായിലും നേരിയ ഇടിവ് നേരിടുന്നുണ്ട്. യുഎസ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയും, പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാരണം കഴിഞ്ഞ ദിവസവും ദുബായിലെ സ്വര്‍ണവിലയും കുറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/gold-price-prediction-for-june-8-to-13-experts-warn-prices-could-rise-further-despite-recent-dip-2208648.html" target="_blank" rel="noopener">Gold Rate Forecast: ഇതുവരെ കണ്ടത് സാമ്പിള്‍; സ്വര്‍ണവില എല്ലാ റെക്കോഡും കടക്കും</a></strong></p>
<p>കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായിരുന്നു ദുബായിലെ വില. 521.75 ദിര്‍ഹത്തില്‍ നിന്നാണ് 519 ലേക്ക് താഴ്ന്നത്. ഒരു മാസത്തിനിടെ ദുബായിലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 48.5 ദിര്‍ഹത്തിന്റെ ഇടിവാണ്. വില ഇനിയും കുറയുമെന്ന് തന്നെയാണ് പ്രതീക്ഷ.</p>
<h3>സ്വര്‍ണവില 1 ലക്ഷത്തിനും താഴേക്കെത്തും</h3>
<p>പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമാകുമ്പോഴും സ്വര്‍ണത്തിന്റെ കാര്യത്തില്‍ പേടിക്കാനില്ലെന്ന വിവരമാണ് വിപണിയില്‍ നിന്നെത്തുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ആരംഭിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന ആശങ്കകളുമാണ് സ്വര്‍ണവില നിയന്ത്രിക്കാന്‍ കാരണമാകുന്നത്.</p>
<p>ഇതേസ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും ഇടിയുമെന്നാണ് വിദഗ്ധരുടെ പക്ഷം. പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളര്‍ വരെ താഴ്‌ന്നേക്കുമെന്ന് ഫോറെക്‌സ് ഡോട്ട് കോമിലെ മാര്‍ക്കറ്റ് അനലിസ്റ്റായ ഫവാദ് റസാഖ്‌സാദ പറയുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1 ലക്ഷം രൂപയ്ക്ക് താഴേക്കും വിലയെത്തും.</p>
<h3>English Summary</h3>
<p>The gold price in Kerala on June 9 has attracted the attention of jewellery buyers. With favorable market trends, many consumers may find this a suitable time to purchase gold jewellery and make investment decisions.</p>
]]></content:encoded>
				</item>
							<item>
					<title>PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു</title>
					<link>https://www.malayalamtv9.com/india/pm-ujjwala-yojana-lpg-consumers-alert-major-cut-in-subsidized-cylinders-2209037.html</link>
					<pubDate>Tue, 09 Jun 2026 07:31:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-ujjwala-yojana-lpg-consumers-alert-major-cut-in-subsidized-cylinders-2209037.html</guid>
					<description><![CDATA[<p>PM Ujjwala Yojana Consumers Warned as Government Slashes Subsidized LPG Cylinder Benefits: 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യനാളുകളില്‍ 12 സിലിണ്ടറുകളായിരുന്നു വിതരണം ചെയ്തത്. എന്നാല്‍ പിന്നീട് 2025ല്‍ അത് ഒന്‍പതിലേക്ക് കുറച്ചു. നിലവിലെ ഇന്ധന പ്രതിസന്ധി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ വീണ്ടും സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/PM-Ujjwala-Yojana-Cylinder-Cut.jpg" class="attachment-large size-large wp-post-image" alt="Pm Ujjwala Yojana Cylinder Cut" /></figure><p>ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രധാന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വ യോജന പദ്ധതി പ്രകാരം നല്‍കുന്ന സബ്‌സിഡി എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു. 2026 ഓഗസ്റ്റ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും നാലായാണ് കുറച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതിയില്‍ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.</p>
<h3>പ്രധാനമന്ത്രി ഉജ്ജ്വല യോജന</h3>
<p>2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യനാളുകളില്‍ 12 സിലിണ്ടറുകളായിരുന്നു വിതരണം ചെയ്തത്. എന്നാല്‍ പിന്നീട് 2025ല്‍ അത് ഒന്‍പതിലേക്ക് കുറച്ചു. നിലവിലെ ഇന്ധന പ്രതിസന്ധി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ വീണ്ടും സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്.</p>
<p>രാജ്യത്തെ ഏകദേശം 10.5 കോടി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി സബ്‌സിഡി എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നുണ്ട്. സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത് ദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ സാമ്പത്തികമായി വലയ്ക്കും. 2025 മാര്‍ച്ച് മാസത്തോടെ രാജ്യത്തുടനീളം 32.94 കോടി കുടുംബങ്ങള്‍ എല്‍പിജി ഉപഭോക്താക്കളായി മാറിയിരുന്നു. അതില്‍ 10.33 കോടി പേര്‍ ഉജ്ജ്വല യോജനയുടെ ഭാഗമാണെന്നതാണ് ശ്രദ്ധേയം.</p>
<h3>ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചതിച്ചു</h3>
<p>പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന വര്‍ധനവാണ് നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുന്നത്. ഇറാന്‍ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എല്‍പിജി ഗ്യാസ് ഇറക്കുമതി ചെയ്യുന്നത്. ഹോര്‍മുസ് വഴിയുള്ള ഗതാഗതം നിലച്ചതോടെ ഇന്ധന ഇറക്കുമതി അവതാളത്തിലായി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/lpg-price-hiked-again-cooking-gas-rates-increased-by-rupees-29-check-the-new-domestic-gas-rates-2208644.html" target="_blank" rel="noopener">LPG Price Hike: അടുക്കള പുകയുമോ? പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു; മൂന്നുമാസത്തിനിടെ രണ്ടു തവണ</a></strong></p>
<p>ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ നിരവധി രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം പ്രതിസന്ധിയിലാകുകയും വില വര്‍ധനവ് ഉണ്ടാകുകയും ചെയ്തു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ-എല്‍പിജി വിലകള്‍ ഉയര്‍ത്തി. ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ ആദ്യഘട്ടത്തില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെ ആഭ്യന്തര ഗ്യാസ് സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിക്കാന്‍ തുടങ്ങി.</p>
<p>ബ്രെന്റ് ക്രൂഡ് ഓയില്‍ ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിന്റെ വില 100 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 97.27 ഡോളറിലാണ് വ്യാപാരം. 4.49 ശതമാനം നേട്ടത്തിലുമാണിത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വിലയും ക്രമാതീതമായി ഉയരുന്നു. 4.03 ശതമാനം നേട്ടം സ്വന്തമാക്കി. 94.57 ഡോളറിലാണ് ഇതിന്റെ വ്യാപാരം.</p>
<p>കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആഭ്യന്തര എല്‍പിജി സിലിണ്ടറുകളുടെ വില 89 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസവും 29 രൂപ ഉയര്‍ത്തിയിരുന്നു. ഇതോടെ 942 രൂപയ്ക്കാണ് സിലിണ്ടര്‍ വില്‍പന. 300 രൂപയാണ് ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സബ്‌സിഡി. ഇതിന്റെ അടിസ്ഥാനത്തില്‍ 14.2 കിലോഗ്രാം ഗാര്‍ഗിക ഗ്യാസ് സിലിണ്ടറിന് ഉജ്ജ്വല ഉപഭോക്താക്കള്‍ 642 രൂപ നല്‍കണം.</p>
<h3>English Summary</h3>
<p>PM Ujjwala Yojana beneficiaries are likely to face increased cooking gas expenses following a significant reduction in subsidized LPG cylinders. The change could affect millions of low-income households that rely on government support for affordable cooking fuel.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: മാസങ്ങൾക്കുള്ളിൽ 18,000ൽ നിന്ന് 68,000 രൂപയായി ശമ്പളം ഉയരും; സർക്കാർ ജീവനക്കാർ ഇതറിഞ്ഞോ&#8230;.</title>
					<link>https://www.malayalamtv9.com/business/8th-pay-commission-update-how-new-fitment-factor-could-push-basic-pay-past-rs-68000-2208945.html</link>
					<pubDate>Mon, 08 Jun 2026 14:07:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-update-how-new-fitment-factor-could-push-basic-pay-past-rs-68000-2208945.html</guid>
					<description><![CDATA[<p>8th Pay Commission Basic Salary Hike: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും മൊത്തം ശമ്പളവും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു പൊതുവായ ഗുണനസംഖ്യയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. പഴയ ശമ്പള ഘടനയിൽ നിന്ന് പുതിയ ശമ്പള ഘടനയിലേക്ക് മാറുമ്പോൾ അടിസ്ഥാന ശമ്പളം എത്ര മടങ്ങ് വർദ്ധിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഈ സംഖ്യയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/salary-hike-1.jpg" class="attachment-large size-large wp-post-image" alt="Salary Hike (1)" /></figure><p>കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. പുതിയ കമ്മീഷൻ നടപ്പിലാകുന്നതോടെ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിൽ  ചരിത്രപരമായ വർദ്ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം നിലവിലെ അടിസ്ഥാന ശമ്പളം 68,000 രൂപയ്ക്ക് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഫിറ്റ്മെന്റ് ഫാക്ടറിൽ ഉണ്ടാകുന്ന മാറ്റമാണ് ഈ കുതിപ്പിന് കാരണമാകുന്നത്.</p>
<h3>എന്താണ് ഫിറ്റ്‌മെന്റ് ഫാക്ടർ?</h3>
<p>കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും മൊത്തം ശമ്പളവും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു പൊതുവായ ഗുണനസംഖ്യയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. പഴയ ശമ്പള ഘടനയിൽ നിന്ന് പുതിയ ശമ്പള ഘടനയിലേക്ക് മാറുമ്പോൾ അടിസ്ഥാന ശമ്പളം എത്ര മടങ്ങ് വർദ്ധിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഈ സംഖ്യയാണ്. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു.</p>
<p>നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 വരെയോ അതിന് മുകളിലോ ഉയർത്തണമെന്നാണ് വിവിധ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടർ പ്രതീക്ഷിക്കുന്നത് പോലെ ഉയർന്നാൽ, നിലവിലെ കുറഞ്ഞ ശമ്പളമായ 18,000 രൂപ എന്നത് നേരിട്ട് 26,000 രൂപയോ അതിന് മുകളിലോ ആയി മാറും. ഇതോടൊപ്പം മറ്റ് അലവൻസുകളും ഡിഎ കുടിശ്ശികകളും ലയിപ്പിക്കുന്നതോടെ, ഉയർന്ന തസ്തികകളിലുള്ള ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാന ശമ്പളം തന്നെ 68,000 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയരാൻ വഴിയൊരുക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-central-government-employees-demand-ops-old-pension-scheme-back-2208762.html">പഴയ പെൻഷൻ പദ്ധതി മതിയെന്ന് ജീവനക്കാർ; ആവശ്യം അംഗീകരിക്കുമോ? വാശിപിടിക്കുന്നത് വെറുതെയല്ല!</a></strong></p>
<h3>ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?</h3>
<p>2025 ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. അതായത്, ജനുവരി 1 മുതൽ എട്ടാം ശമ്പളപരിഷ്കരണം പ്രാബല്യത്തിൽ വരണം. എന്നാൽ ശമ്പള വർധനവ് പ്രതീക്ഷിച്ചിരുന്ന ജീവനക്കാർക്ക് തിരിച്ചടി നൽകി 2026 പകുതിയായിട്ടും ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2027 പകുതിയെങ്കിലും സമയമെടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.</p>
<p>എട്ടാം ശമ്പളകമ്മീഷന് മുമ്പിൽ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. ആദ്യം ഏപ്രിൽ 30 വരെയാണ് സമയം നൽകിയിരുന്നത്. ഇത് മെയ് 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ജൂൺ 15 വരെ വീണ്ടും സമയം നീട്ടിനൽകിയിരിക്കുകയാണ്. ഇത് നടപടികൾ വൈകുന്നതിനും കാരണമാകുന്നുണ്ട്.</p>
<h3>കുടിശ്ശിക ലഭിക്കുമോ?</h3>
<p>ജനുവരി മുതൽ 2027 പകുതി വരെ ഏകദേശം ഇരുപത് മാസമാണ് ജീവനക്കാർ കാത്തിരിക്കേണ്ടി വരുന്നത്. ശമ്പളപരിഷ്കരണത്തിന് ജനുവരി മുതൽ പ്രാബല്യം ഉണ്ടായിരിക്കും. അതായത്, ജനുവരി മുതൽ 20 മാസം നഷ്ടപ്പെടുന്ന തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ശമ്പള പരിഷ്‌കരണത്തിനായി 2.0 മുതൽ 2.86 വരെയുള്ള വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് പരിഗണനയിലുള്ളത്. ഇത് പ്രാബല്യത്തിൽ വരികയാണെങ്കിൽ ലെവൽ 6 മുതൽ ലെവൽ 10 വരെയുള്ള തസ്തികകളിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ ഉയർച്ച ഉണ്ടാകും. അതായത്. കുടിശ്ശിക ഇനത്തിൽ ലക്ഷങ്ങളാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്.</p>
<h3>English Summary:</h3>
<p>8th Pay Commission's proposed fitment factor has become a key topic among central government employees and pensioners because it will determine how existing basic pay is converted into revised salaries. Under the 7th Pay Commission, a fitment factor of 2.57 increased the minimum basic pay from 7,000 to 18,000. Now, several employee unions are demanding a fitment factor between 3.8 and 3.833.</p>
]]></content:encoded>
				</item>
							<item>
					<title>Minimum Balance: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സുണ്ടോ? ദേ ഈ 5 നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തം</title>
					<link>https://www.malayalamtv9.com/business/five-key-benefits-of-maintaining-a-minimum-balance-in-a-bank-account-2208919.html</link>
					<pubDate>Mon, 08 Jun 2026 12:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/five-key-benefits-of-maintaining-a-minimum-balance-in-a-bank-account-2208919.html</guid>
					<description><![CDATA[<p>Why Maintaining a Minimum Balance in Your Bank Account Matters: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തവര്‍ക്ക് ബാങ്കുകള്‍ സാധാരണയായി പിഴ ചുമത്താറുണ്ട്. 1 രൂപ കുറയുന്നതുപോലും വലിയ സംഖ്യ പിഴയൊടുക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും. എന്നാല്‍ ബാങ്കുകള്‍ക്ക് വേണ്ടി മാത്രമല്ല മിനിമം ബാലന്‍സ് എന്ന നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്, ഇതുവഴി ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനങ്ങളുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Advantages-of-Keeping-a-Minimum-Balance.jpg" class="attachment-large size-large wp-post-image" alt="Advantages Of Keeping A Minimum Balance" /></figure><p>ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ആരുമില്ല, ഓരോ ബാങ്കുകളും സാമ്പത്തിക ഇടപാടുകള്‍ക്കായി വ്യത്യസ്ത നിയമങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സേവിങ്‌സ് അക്കൗണ്ടുകളില്‍ ഉണ്ടായിരിക്കേണ്ട മിനിമം ബാലന്‍സിലും ഈ നിയമം വ്യത്യസ്തമാണ്. പല ബാങ്കുകളും മിനിമം ബാലന്‍സ് വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാല്‍ ചില ബാങ്കുകള്‍ ഇത്തരം ഇളവുകള്‍ നല്‍കാന്‍ ഒരുക്കമല്ല. മിനിമം ബാലന്‍സിന് താഴേക്ക് നിക്ഷേപം പോകുമ്പോള്‍ സന്ദേശമയച്ചും വിളിച്ചും ബാങ്കുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ?</p>
<p>മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തവര്‍ക്ക് ബാങ്കുകള്‍ സാധാരണയായി പിഴ ചുമത്താറുണ്ട്. 1 രൂപ കുറയുന്നതുപോലും വലിയ സംഖ്യ പിഴയൊടുക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും. എന്നാല്‍ ബാങ്കുകള്‍ക്ക് വേണ്ടി മാത്രമല്ല മിനിമം ബാലന്‍സ് എന്ന നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്, ഇതുവഴി ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനങ്ങളുണ്ട്. മിനിമം ബാലന്‍സ് ബാങ്ക് അക്കൗണ്ടില്‍ നിലനിര്‍ത്തുന്നത് നിങ്ങളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.</p>
<h3>പിഴകളില്‍ നിന്നും രക്ഷനേടാം</h3>
<p>ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഉപഭോക്താക്കള്‍ക്ക് മേല്‍ ബാങ്ക് ചുമത്തുന്ന പിഴകളില്‍ നിന്ന് രക്ഷേനേടാന്‍ സാധിക്കും എന്നതാണ്. മിനിമം ബാലന്‍സിനും താഴെ അക്കൗണ്ടില്‍ പണം വെക്കുന്നതിനെ തുടര്‍ന്ന് പല ബാങ്കുകളും ഉപഭോക്താക്കളില്‍ നിന്ന് 200 രൂപ മുതല്‍ 600 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷം 2,000 രൂപ മുതല്‍ 5,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ഈ തുക പിന്നീട് നിക്ഷേപത്തിലേക്ക് മാറ്റാനാകുന്നതുമാണ്.</p>
<h3>ചെക്ക്ബുക്കും എടിഎം ഇടപാടുകളും സൗജന്യം</h3>
<p>അധിക നിരക്കുകള്‍ ഈടാക്കിയാണ് പലപ്പോഴും എടിഎം, ചെക്ക്ബുക്ക് സൗകര്യങ്ങള്‍ ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ സൗജന്യമായി ഇവയെല്ലാം ഉപയോഗിക്കാം.</p>
<p>അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുകയാണെങ്കില്‍ എല്ലാ മാസവും ലഭിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ പരിധി ബാങ്കുകള്‍ ഉയര്‍ത്തും. അക്കൗണ്ടില്‍ ബാലന്‍സ് കുറയുമ്പോള്‍ ചെക്ക്ബുക്കിന്റെ ഓരോ പേജിനും നിങ്ങള്‍ അധിക പണം നല്‍കേണ്ടി വരും, എന്നാല്‍ ബാലന്‍സ് കാത്തുസൂക്ഷിച്ചാല്‍ ഇവയും സൗജന്യമായി നേടാം. ഇവയ്ക്ക് പുറമെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ നല്‍കുന്നതിനുള്ള ചാര്‍ജുകളിലും നിങ്ങള്‍ക്ക് ബാങ്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യും.</p>
<h3>സൗജന്യ ഇന്‍ഷുറന്‍സ്</h3>
<p>സൗജന്യ ഇന്‍ഷുറന്‍സ് എന്ന ആനുകൂല്യം ബാങ്കുകള്‍ നല്‍കുന്ന കാര്യം പലര്‍ക്കും അറിയില്ല. നിശ്ചിത ബാലന്‍സ് ഒന്നുകില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ അക്കൗണ്ടില്‍ നിലനിര്‍ത്തുകയാണെങ്കില്‍ സൗജന്യ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും വിമാന അപകട പരിരക്ഷയും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ പ്രത്യേക പ്രീമിയം അടയ്‌ക്കേണ്ടതില്ല. ബാങ്ക് അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് നിലനിര്‍ത്തിയാല്‍ തന്നെ സൗജന്യമായി ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്ക് നല്‍കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/8th-pay-commission-updates-central-government-employees-demand-ops-old-pension-scheme-back-2208762.html" target="_blank" rel="noopener">8th Pay Commission: പഴയ പെൻഷൻ പദ്ധതി മതിയെന്ന് ജീവനക്കാർ; ആവശ്യം അംഗീകരിക്കുമോ? വാശിപിടിക്കുന്നത് വെറുതെയല്ല!</a></strong></p>
<h3>വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും</h3>
<p>ഭവന വായ്പ, കാര്‍ വായ്പ അല്ലെങ്കില്‍ വ്യക്തിഗത വായ്പ എന്നിവയ്ക്ക് നിങ്ങള്‍ ബാങ്കില്‍ അപേക്ഷിക്കുമ്പോള്‍ അവര്‍ തീര്‍ച്ചയായും നിങ്ങളുടെ തിരിച്ചടവ് ശേഷി കൂടി പരിഗണിക്കും. എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നല്ല ബാലന്‍സ് ഉണ്ടെങ്കില്‍ സാമ്പത്തികമായി നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളില്ലെന്നും കൃത്യസമയത്ത് പണം തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നും ബാങ്ക് വിലയിരുത്തും.</p>
<p>ഇതിന് പുറമെ പ്രീ അപ്രൂവ്ഡ് ഓഫറുകളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. നല്ല ക്രെഡിറ്റുള്ള ഉപഭോക്താക്കള്‍ക്ക് യാതൊരു രേഖകളുമില്ലാതെ ബാങ്കുകള്‍ പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാര്‍ഡുകളും വായ്പകളും വാഗ്ദാനം ചെയ്യുന്നു.</p>
<h3>പ്രീമിയം ബാങ്കിങ്</h3>
<p>അക്കൗണ്ടില്‍ ശരാശരി ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ബാലന്‍സ് നിലനിര്‍ത്തുകയാണെങ്കില്‍ ബാങ്ക് നിങ്ങളെ പ്രീമിയം ഉപയോക്താവായാണ് പരിഗണിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടതില്ല, നിങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പേഴ്‌സണല്‍ മാനേജരെ ബാങ്ക് നിയമിക്കും. കൂടാതെ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും ഇതുവഴി ലഭിക്കുന്നതാണ്.</p>
<h3>English Summary</h3>
<p>Maintaining the required minimum balance in a bank account can help customers avoid penalty charges, enjoy uninterrupted banking services, improve account management, and access additional banking benefits. Understanding these advantages can help you manage your finances more effectively.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണവില താഴേക്ക്, ഇപ്പോൾ വാങ്ങിയാൽ ലാഭമാണേ&#8230; ഇന്ന് പവന് എത്ര?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-anf-gram-gold-prices-on-june-8-2208884.html</link>
					<pubDate>Mon, 08 Jun 2026 09:36:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-anf-gram-gold-prices-on-june-8-2208884.html</guid>
					<description><![CDATA[<p>Kerala Gold Rate Today: ജൂൺ ആദ്യ ദിനം മുതൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ജൂൺ 1, 2, 3 തീയതികളിൽ 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നാലാം തീയതി 1,14,480 രൂപയായും അഞ്ചാം തീയതി 1,14,200 രൂപയായും വില ഇടിഞ്ഞു. 6, 7 തീയതികളിൽ 1,12,000 രൂപ നിരക്കിലായിരുന്നു വ്യാപാരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-rate-26.jpg" class="attachment-large size-large wp-post-image" alt="Gold Rate (26)" /></figure><p>സംസ്ഥാനത്ത് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം പവന് 1,12,000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,000 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞിട്ടുണ്ട്. 760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,240 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 13,905 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇതിലും കൂടുന്നതാണ്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 269.90 രൂപയും കിലോയ്ക്ക് 2,69,900 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണവില ഇടിവിന് കാരണം</h3>
<p>പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. സമാധാന ചർച്ചകൾ ഫലം കണ്ടില്ല. ഇസ്രായേൽ - ഇറാൻ - യു.എസ് സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്. ഇസ്രായേലിൽ ഇറാൻ മിസൈലുകൾ വർഷിച്ചിരിക്കുകയാണ്. തിരിച്ചടിച്ചാൽ മറുപടി ഇതിലും വലുതായിരിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇറാനെ തിരിച്ചടിക്കരുതെന്ന് ഇസ്രയേലിനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതായാണ് വിവരം.</p>
<p>ഇറാൻ ഇസ്രായേലിനെ ആക്രമിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.73% മുന്നേറി 96.56 ഡോളറിലെത്തി. എണ്ണവില കുതിച്ചതോടെയാണ് സ്വർണം ഇടിഞ്ഞത്. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ കറൻസികൾക്ക് എതിരായി യു.എസ് ഡോളർ സൂചിക ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി. കടപ്പത്ര ആദായനിരക്കുകൾ മെച്ചപ്പെടുന്നതും വില കുറയാൻ മറ്റൊരു കാരണമാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/gold-price-prediction-for-june-8-to-13-experts-warn-prices-could-rise-further-despite-recent-dip-2208648.html">ഇതുവരെ കണ്ടത് സാമ്പിള്‍; സ്വര്‍ണവില എല്ലാ റെക്കോഡും കടക്കും</a></strong></p>
<h3>സ്വർണവില ഇതുവരെ</h3>
<p>മെയ് മാസത്തിൽ കൂടിയും കുറഞ്ഞും സ്വർണവില പിടിതരാതെ മുന്നേറി. മെയ് 5ന് 1,09,400 രൂപയായി വില താഴ്ന്നെങ്കിൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിൽ 1.15 നിരക്കിലായിരുന്നു സ്വർണവില. എന്നാൽ ജൂൺ ആദ്യ ദിനം മുതൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ജൂൺ 1, 2, 3 തീയതികളിൽ 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നാലാം തീയതി 1,14,480 രൂപയായും അഞ്ചാം തീയതി 1,14,200 രൂപയായും വില ഇടിഞ്ഞു. 6, 7 തീയതികളിൽ 1,12,000 രൂപ നിരക്കിലായിരുന്നു വ്യാപാരം.</p>
<p>2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില റെക്കോർഡ് കുതിപ്പ് നടത്തിയത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് പവന്റെ വ്യാപാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. പശ്ചിമേഷ്യൻ യുദ്ധത്തോടെ, വലിയൊരു മാറ്റമാണ് സ്വർണവിലയിൽ ഉണ്ടായത്. മാർച്ചിൽ സംഘർഷം ആരംഭിച്ചതോടെ സ്വർണവില കുതിക്കുമെന്ന പ്രവചനങ്ങളെ കാറ്റിൽ പറത്തി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.</p>
<h3>English Summary:</h3>
<p>Kerala Gold Rate Today, June 9. Price dropped by Rs 760 per sovereign, bringing the rate down to Rs 1,11,240 per sovereign, while the price per gram fell to Rs 13,905. Although these are the prevailing market rates, buyers will have to pay more after adding 3 Percentage GST, making charges, and hallmarking fees, which increase the final purchase cost.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: പഴയ പെൻഷൻ പദ്ധതി മതിയെന്ന് ജീവനക്കാർ; ആവശ്യം അംഗീകരിക്കുമോ? വാശിപിടിക്കുന്നത് വെറുതെയല്ല!</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-central-government-employees-demand-ops-old-pension-scheme-back-2208762.html</link>
					<pubDate>Sun, 07 Jun 2026 17:58:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-central-government-employees-demand-ops-old-pension-scheme-back-2208762.html</guid>
					<description><![CDATA[<p>8th Pay Commission Updates: അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയിൽ വിവിധ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ പെൻഷൻ സംബന്ധിച്ച ഉന്നയിച്ച ആവശ്യങ്ങളാണ് പ്രധാനപ്പെട്ടത്. ശമ്പള വർധനവിനൊപ്പം ജീവനക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യമാണ് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നുള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/pay-commission-21.jpg" class="attachment-large size-large wp-post-image" alt="Pay Commission (21)" /></figure><p>എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. നിലവിൽ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരമാണ്. ജൂൺ 15 വരെയാണ് സമയം നൽകിയിട്ടുള്ളത്. രണ്ട് തവണയാണ് സമയപരിധി നീട്ടിയത്. ആദ്യം പ്രിൽ 30 വരെയാണ് സമയം നൽകിയിരുന്നത്. ഇത് മെയ് 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സമയം നീട്ടിനൽകിയിരിക്കുകയാണ്.</p>
<p>അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയിൽ വിവിധ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ പെൻഷൻ സംബന്ധിച്ച ഉന്നയിച്ച ആവശ്യങ്ങളാണ് പ്രധാനപ്പെട്ടത്. ശമ്പള വർധനവിനൊപ്പം ജീവനക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യമാണ് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നുള്ളത്. ജീവനക്കാരുടെ ഈ ആവശ്യം അംഗീകരിക്കുമോ, ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ ഇത് താങ്ങാൻ സാധിക്കുമോ? പരിശോധിക്കാം....</p>
<h3>പഴയ പെൻഷൻ പദ്ധതി</h3>
<p>നിലവിലുള്ള നാഷണൽ പെൻഷൻ സിസ്റ്റത്തിന് പകരം മുമ്പുണ്ടായിരുന്ന പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പുതിയ പെൻഷൻ പദ്ധതിയിൽ സർക്കാരും ജീവനക്കാരും തുല്യമായ വിഹിതം സംഭാവന ചെയ്യുന്നു. വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് വിരമിച്ച ശേഷമുള്ള പെൻഷൻ തുക നിശ്ചയിക്കപ്പെടുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/business/8th-pay-commission-calculator-how-much-arrears-can-level-6-to-10-employees-get-2208495.html"> 20 മാസം, ജീവനക്കാർക്ക് നഷ്ടം 4 ലക്ഷം രൂപ! എത്ര രൂപ കുടിശ്ശിക ലഭിക്കും?</a></strong></p>
<p>പഴയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരന്റെ അവസാന ശമ്പളത്തിന്റെ അമ്പത് ശതമാനം തുക പെൻഷനായി ഉറപ്പ് നൽകുന്നു. ഇതിനായി ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് തുകയൊന്നും ഈടാക്കാറില്ല. ക്ഷാമബത്തയ്ക്ക് അനുസരിച്ച് പെൻഷൻ തുകയിലും വർധനവുണ്ടാകും.</p>
<p>പെൻഷൻ തുക നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർത്തണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഓരോ 5 വർഷത്തിലും പെൻഷൻ തുകയിൽ അധിക വർദ്ധനവ് നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.</p>
<h3>ആവശ്യം അംഗീകരിക്കുമോ?</h3>
<p>പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വൻ ആഘാതമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഭാവിയിലെ പെൻഷൻ തുക പൂർണ്ണമായും കണ്ടെത്തേണ്ടത് സർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്നാണ്. ഇത് വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുള്ള തുക കുറയ്ക്കാൻ ഇടയാക്കും. സംസ്ഥാനങ്ങളുടെ കടബാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<h3>ശമ്പള പരിഷ്കണം എന്ന്?</h3>
<p>എട്ടാം ശമ്പളകമ്മീഷന്റെ രൂപീകരണത്തിൽ സംഭവിച്ച കാലതാമസമാണ് ശമ്പള പരിഷ്കരണത്തെയും ബാധിച്ചിരിക്കുന്നത്. ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷൻ കാലാവധി അവസാനിക്കാനിരിക്കെ, നവംബറിലാണ് എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ നിബന്ധനകൾക്ക് സർക്കാർ ഔദ്യോഗികമായി രൂപം നൽകിയത്. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയവും അനുവദിച്ചു. ഇതനുസരിച്ച് 2027 പകുതിയോടെ മാത്രമേ കമ്മീഷൻ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വരും.</p>
<h3>English Summary:</h3>
<p>Work on the 8th Pay Commission is progressing actively, and employee unions as well as pensioners’ organizations have been invited to submit their demands and suggestions by June 15. Among the key issues being raised is the demand to replace the current National Pension System with the Old Pension Scheme.</p>
]]></content:encoded>
				</item>
							<item>
					<title>Fish Price: മത്തി കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിൽ, പൊള്ളിച്ച് മീൻ വില</title>
					<link>https://www.malayalamtv9.com/business/kerala-market-update-massive-hike-in-fish-prices-across-harbors-check-current-rates-2208750.html</link>
					<pubDate>Sun, 07 Jun 2026 16:42:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-market-update-massive-hike-in-fish-prices-across-harbors-check-current-rates-2208750.html</guid>
					<description><![CDATA[<p>Massive Hike in Fish Prices Across Harbors: ട്രോളിംഗ് ആരംഭിക്കുന്നതോടെ വില ഇനിയും ഉയരും. മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകൾ എത്തുന്നതും തിരിച്ചടിയാകുന്നു. വർധിച്ച് വരുന്ന ഇന്ധന വിലയും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴിക്കടലിലേക്ക് നീങ്ങിയത് മീനിന്റെ ലഭ്യത കുറച്ചിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/fish-price.jpg" class="attachment-large size-large wp-post-image" alt="Fish Price" /></figure><p>സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുന്നു. ട്രോളിംഗ് തുടങ്ങും മുമ്പേ വില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മീൻ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് മത്തി കിലോയ്ക്ക് 150 രൂപയായിരുന്നെങ്കിൽ നിലവിൽ 200 - 300 രൂപ മുതൽ നൽകണം. ചിലയിടങ്ങളിൽ ഹാർബറുകളിലെ വില മൂന്നൂറ് രൂപയ്ക്ക് മുകളിലും വരുന്നുണ്ട്. ട്രോളിംഗ് ആരംഭിക്കുന്നതോടെ വില ഇനിയും ഉയരും. മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകൾ എത്തുന്നതും തിരിച്ചടിയാകുന്നു. വർധിച്ച് വരുന്ന ഇന്ധന വിലയും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.</p>
<h3>പൊള്ളിച്ച് മീൻ വില</h3>
<p>മത്തി കിലോയ്ക്ക് മുന്നൂറ് രൂപ വരെ കച്ചവടം നടക്കുന്നുണ്ട്. നത്തോലി, അയക്കുറ പോലുള്ളവയുടെ വിലയും വർധിച്ചിട്ടുണ്ട്. അയക്കൂറയ്ക്ക് കിലോ 1000 മുതൽ 1300 വരെയാണ് വില. അയല 300 - 350 രൂപ, ചെമ്മീൻ 350 - 500 രൂപ, മാന്തൾ 300 - 400 രൂപ, നെയ്മീൻ 600 രൂപ മുതൽ, കിളിമീൻ 300 രൂപ എന്നിങ്ങനെയാണ് മാർക്കറ്റിലെ വില.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/kerafed-cuts-coconut-oil-prices-new-rates-announced-for-1-litre-to-500-litre-packs-2208678.html">വെളിച്ചെണ്ണ എത്ര ലിറ്റര്‍ വേണേലും വാങ്ങാലോ; കേരയ്ക്ക് വില കുറഞ്ഞു</a></strong></p>
<h3>മീൻ ലഭ്യതയിൽ കുറവ്</h3>
<p>നിലവിൽ വിവിധ മീനുകളുടെ ലഭ്യതയിൽ കുറവുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴിക്കടലിലേക്ക് നീങ്ങിയത് മീനിന്റെ ലഭ്യത കുറച്ചിരുന്നു. പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള്ള ആവോലി, പഴന്തി, കേദർ തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു മാസമായി തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീനുകളാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ഇവയ്ക്കും വലിയ വിലയാണ് നൽകേണ്ടത്. മീനിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും.</p>
<h3>ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം</h3>
<p>ജൂൺ ഒമ്പത് മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നത്. 52 ദിവസം നീളുന്ന ട്രോളിംഗ് ജൂലൈ 31 അർധരാത്രി വരെ തുടരും. ​ള​രെ ചെ​റി​യ ക​ണ്ണി​ക​ളു​ള്ള ട്രോ​ളിം​ഗ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കാ​ണു നി​രോ​ധ​നം. മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.</p>
<p>വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും മീൻപിടിക്കാൻ കടലിൽ പോകാവുന്നതാണ്.  പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് 22 കി​ലോ​മീ​റ്റ​ർ, 12 നോ​ട്ടി​ക്ക​ൽ മൈ​ൽ പ​രി​ധി​യി​ൽ മീ​ൻ പി​ടി​ക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മ​ൺ​സൂ​ൺ കാ​ല​ത്ത് മീ​നു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​ത് 0 മു​ത​ൽ 12 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ​യു​ള്ള തീ​ര​ക്ക​ട​ലി​ലാ​ണ്. ഈ ​സ്ഥ​ലം സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വ​ലി​യ ട്രോ​ള​റു​കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ​ ചെ​റി​യ വ​ള്ള​ങ്ങ​ൾ​ക്ക് ഈ ​ഏ​രി​യ​യി​ൽ ത​ന്നെ മീ​ൻ​പി​ടി​ക്കാം. 1988 മു​ത​ലാ​ണ് ഇ​ന്ത്യ​യി​ൽ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ​ത്.</p>
<h3>English Summary:</h3>
<p>Fish prices are rising sharply across the state. Fish availability has declined significantly in recent months, leading to higher market prices. Sardines, which were selling for around Rs. 150 per kilogram a week ago, now cost between Rs 200 and Rs. 300 per kilogram, with prices exceeding Rs. 300 in some harbor areas. Traders and consumers fear that prices could increase even further once the trawling ban comes into effect, reducing fish supply further.</p>
]]></content:encoded>
				</item>
							<item>
					<title>Coconut Oil Price: വെളിച്ചെണ്ണ എത്ര ലിറ്റര്‍ വേണേലും വാങ്ങാലോ; കേരയ്ക്ക് വില കുറഞ്ഞു</title>
					<link>https://www.malayalamtv9.com/photo-gallery/kerafed-cuts-coconut-oil-prices-new-rates-announced-for-1-litre-to-500-litre-packs-2208678.html</link>
					<pubDate>Sun, 07 Jun 2026 11:05:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kerafed-cuts-coconut-oil-prices-new-rates-announced-for-1-litre-to-500-litre-packs-2208678.html</guid>
					<description><![CDATA[<p>Kerafed Reduces Coconut Oil Prices Across Pack Sizes; Check the New Rates: നാളികേരത്തിന്റെ വില പൊതുവിപണിയില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് വെളിച്ചെണ്ണ കുറയ്ക്കാന്‍ കേരഫെഡ് തീരുമാനിച്ചത്. എന്നാല്‍ കേരഫെഡിനോട് സാദൃശ്യമുള്ള പേരിലും പാക്കറ്റിലും ധാരാളം വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തുന്നുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കേരഫെഡ് പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-4-1.jpg" class="attachment-large size-large wp-post-image" alt="Kera Coconut Oil Price (4)" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2208678 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price.jpg" class="attachment-full size-full" alt="Kera Coconut Oil Price" aria-describedby="gallery-4-2208679" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price.jpg 1280w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2208679'>
				വീണ്ടും മഴക്കാലം വന്നെത്തിയിരിക്കുന്നു, മഴക്കാലത്ത് തേങ്ങയുടെ ലഭ്യത കുറയുമ്പോള്‍ വെളിച്ചെണ്ണ വില ഉയരുന്നത് സാധാരണമാണ്. അതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തന്നെ വിപണിയില്‍ ആരംഭിച്ചും കഴിഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നമ്മുടെ കേരഫെഡ്. കേരഫെഡിന്റെ വെളിച്ചെണ്ണയായ കേരയുടെ വില കുറച്ചിരിക്കുകയാണ്. (Image Credit Source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-1.jpg" class="attachment-full size-full" alt="Kera Coconut Oil Price (1)" aria-describedby="gallery-4-2208680" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-1.jpg 1280w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2208680'>
				കേര വെളിച്ചെണ്ണ ലിറ്ററിന് 375 രൂപയില്‍ നിന്ന് 332 രൂപയായി വില കുറച്ചിരിക്കുകയാണ്. 900 മില്ലലിറ്ററിന്റെ പാക്കറ്റിന് 338 രൂപയില്‍ നിന്ന് 299 രൂപയായും മാറി. ഇനി മുതല്‍ 500 മില്ലിലിറ്ററിന്റെ പാക്കറ്റിന് നിങ്ങള്‍ വെറും 167 രൂപ കൊടുത്താല്‍ മതി, നേരത്തെ ഇത് 189 രൂപയായിരുന്നു. എല്ലാ പാക്കറ്റുകള്‍ക്കും വില കുറച്ചത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കേരഫെഡ്.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-3.jpg" class="attachment-full size-full" alt="Kera Coconut Oil Price (3)" aria-describedby="gallery-4-2208681" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-3.jpg 1280w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2208681'>
				നാളികേരത്തിന്റെ വില പൊതുവിപണിയില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് വെളിച്ചെണ്ണ കുറയ്ക്കാന്‍ കേരഫെഡ് തീരുമാനിച്ചത്. എന്നാല്‍ കേരഫെഡിനോട് സാദൃശ്യമുള്ള പേരിലും പാക്കറ്റിലും ധാരാളം വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തുന്നുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കേരഫെഡ് പറയുന്നു. ഇത്തരം ബ്രാന്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-2.jpg" class="attachment-full size-full" alt="Kera Coconut Oil Price (2)" aria-describedby="gallery-4-2208682" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-2.jpg 1280w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2208682'>
				അതേസമയം, 300 രൂപയ്ക്കടുത്താണ് വിപണിയില്‍ മറ്റ് വെളിച്ചെണ്ണ ലിറ്ററിന് വില. 190 നും 210നും ഇടയിലാണ് വെളിച്ചെണ്ണയുടെ ചില്ലറ വില്‍പന നടക്കുന്നത്. വെളിച്ചെണ്ണ ക്വിന്റലിന് 17,500 മുതല്‍ 18,200 രൂപയോളം വില ഈടാക്കുന്നു. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റം മൂലം വെളിച്ചെണ്ണ വില വീണ്ടും 400 ലേക്കും 500 ലേക്കും എത്താന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-4.jpg" class="attachment-full size-full" alt="Kera Coconut Oil Price (4)" aria-describedby="gallery-4-2208683" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-4.jpg 1280w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Kera-Coconut-Oil-Price-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2208683'>
				ഓണം വന്നെത്താന്‍ ഇനി രണ്ട് മാസങ്ങള്‍ മാത്രമാണുള്ളത്. ഉത്സവകാലങ്ങളില്‍ വെളിച്ചെണ്ണയുടെ ഉപയോഗം വര്‍ധിക്കുന്നത് വില വര്‍ധനവിന് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ഓണം പ്രമാണിച്ച് വില വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത. മില്ലുടമകള്‍ കൊപ്ര വലിയ അളവില്‍ ശേഖരിച്ച് വെക്കാനും ഉടന്‍ തന്നെ ആരംഭിക്കും. എന്നാല്‍ കൃത്രിമമായ വിലക്കയറ്റം കര്‍ഷകര്‍ സൃഷ്ടിച്ചില്ലെങ്കില്‍ വെളിച്ചെണ്ണ വില നിയന്ത്രണവിധേയമായിരിക്കും. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Gold Rate Forecast: ഇതുവരെ കണ്ടത് സാമ്പിള്‍; സ്വര്‍ണവില എല്ലാ റെക്കോഡും കടക്കും</title>
					<link>https://www.malayalamtv9.com/business/gold-price-prediction-for-june-8-to-13-experts-warn-prices-could-rise-further-despite-recent-dip-2208648.html</link>
					<pubDate>Sun, 07 Jun 2026 07:39:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/gold-price-prediction-for-june-8-to-13-experts-warn-prices-could-rise-further-despite-recent-dip-2208648.html</guid>
					<description><![CDATA[<p>Gold Prices May Increase Further Next Week, Say Market Experts: ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള സ്വര്‍ണവിലകള്‍ പരിശോധിക്കുകയാണെങ്കില്‍ യഥാക്രമം, 1,14560, 1,14,560, 1,14,560, 1,14,480, 1,14,200, 1,12,000, 1,12,000 എന്നിങ്ങനെ പോകുന്നു. 1,14,560 രൂപയാണ് ജൂണ്‍ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ മാസം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കുന്നത് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് ഉയര്‍ത്തുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gold-Rate-Forecast-June-8-to-13.jpg" class="attachment-large size-large wp-post-image" alt="Gold Rate Forecast June 8 To 13" /></figure><p>രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വില്‍പനയ്ക്ക് തുടക്കമിട്ടാണ് ജൂണ്‍ ആറിന് സ്വര്‍ണവിപണി ക്ലോസ് ചെയ്തത്. ഇത്ര വലിയൊരു ഇടിവിന് സ്വര്‍ണം ഇത്ര പെട്ടെന്ന് തയാറാകുമെന്ന് ഉപഭോക്താക്കള്‍ കരുതിയില്ല. അതിനാല്‍ തന്നെ അവസരം മുതലെടുക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ മുന്നോട്ടുവരികയും ചെയ്യുന്നുണ്ട്. ജൂണ്‍ മാസം ആരംഭിച്ചത് മുതല്‍ കാര്യമായ വില വര്‍ധനവ് ഇല്ലാതെയാണ് സ്വര്‍ണത്തിന്റെ മുന്നോട്ടുപോക്ക്, വിലയില്‍ അത്ര വലിയ ഇടിവുകള്‍ തുടക്കത്തില്‍ സംഭവിച്ചിരുന്നില്ലെങ്കിലും, ആദ്യ ആഴ്ചയുടെ അവസാനം വലിയ പ്രതീക്ഷകള്‍ സമ്മാനിച്ചു.</p>
<p>ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള സ്വര്‍ണവിലകള്‍ പരിശോധിക്കുകയാണെങ്കില്‍ യഥാക്രമം, 1,14560, 1,14,560, 1,14,560, 1,14,480, 1,14,200, 1,12,000, 1,12,000 എന്നിങ്ങനെ പോകുന്നു. 1,14,560 രൂപയാണ് ജൂണ്‍ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ മാസം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കുന്നത് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് ഉയര്‍ത്തുന്നുണ്ട്.</p>
<h3>അത്യുഗ്രന്‍ തേരോട്ടവുമായി സ്വര്‍ണം</h3>
<p>കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണം നടത്തിയ പ്രകടനം അതിശയിപ്പിക്കുന്നതാണ്. 2025 മെയ് മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,335 ഡോളറില്‍ നിന്നും 4,732 ഡോളറിലേക്കുള്ള യാത്രയാണ് നടത്തിയത്. അതായത് ചുരുങ്ങിയ കാലംകൊണ്ട് സംഭവിച്ചത് 41 ശതമാനത്തിന്റെ വര്‍ധനവ്.</p>
<p>ലോകരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവുമാണ് സ്വര്‍ണം ഇത്ര പെട്ടെന്ന് വളരുന്നതിന് വഴിയൊരുക്കിയത്. കഴിഞ്ഞ് പത്ത് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ സ്‌ഫോടനാത്മകമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് നാഷണല്‍ മൈനിങ് അസോസിയേഷന്റെ ഡാറ്റയില്‍ പറയുന്നത്. 2016നും 2025നും ഇടയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,250 മുതല്‍ 4,318 ആയി ഉയര്‍ന്നു.</p>
<h3>എന്തുകൊണ്ട് സ്വര്‍ണവില മാറി?</h3>
<p>2016നും 2019നും ഇടയില്‍ സ്വര്‍ണത്തിന്റെ വില സ്ഥിരതയുള്ളതായിരുന്നു. ഇക്കാലയളവില്‍ വളരെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് സംഭവിച്ചത്. എന്നാല്‍ കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ 2020ല്‍ ഈ ട്രെന്‍ഡ് മാറ്റി.</p>
<p>സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണിയെയും കുറിച്ച് ആളുകള്‍ കാര്യമായി ചിന്തിക്കുകയും ആശങ്കാകുലരാകുകയും ചെയ്യാന്‍ തുടങ്ങി. മാത്രമല്ല നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്തതാണ് വില വര്‍ധനവിന് കാരണമായത്. 2025ല്‍ 2,623 ഡോളറില്‍ നിന്ന് 4,339 ഡോളറിലേക്കാണ് സ്വര്‍മം ഉയര്‍ന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 65 ശതമാനത്തിന്റെ വര്‍ധനവ് സംഭവിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-huge-drop-in-gold-price-check-june-6-rates-after-rs-2200-fall-2208475.html" target="_blank" rel="noopener">Kerala Gold Rate: സ്വർണം ഉടനെ വാങ്ങിച്ചോളൂ, വിലയിൽ വൻ ഇടിവ്, കുറഞ്ഞത് 2,200 രൂപ; ഇന്ന് പവന് എത്ര?</a></strong></p>
<p><strong>യുഎസ് ഡോളര്‍ മൂല്യം കുറയുന്നു</strong>- 2025ല്‍ മറ്റ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞു. യുഎസ് സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് ഇതിന് വഴിയൊരുക്കിയത്.</p>
<p><strong>നികുതികള്‍</strong>- യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ നാള്‍ മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തിയിരുന്നു. ഇതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.</p>
<p><strong>ആവശ്യം വര്‍ധിച്ചു</strong>- കോസ്റ്റ്‌കോ പോലുള്ള വ്യാപാരികളും ഓണ്‍ലൈന്‍ വില്‍പ്പനക്കാരും സ്വര്‍ണ നാണയങ്ങളും ബാറുകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നു. അതിനാല്‍ തന്നെ വ്യക്തിഗത നിക്ഷേപങ്ങള്‍ വളരെ എളുപ്പത്തില്‍ നടക്കുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ച് വിലയും ഉയര്‍ത്തും.</p>
<h3>സ്വര്‍ണവില ഇനിയെങ്ങോട്ട്?</h3>
<p>ജെപി മോര്‍ഗന്‍, മോര്‍ണിങ്‌സ്റ്റാര്‍ തുടങ്ങിയ സാമ്പത്തിക വിശകലന വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ അനുസരിച്ച് സ്വര്‍ണം സുരക്ഷിത നിക്ഷേപമായി ഇനിയും തുടരും. 2026ല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് സംഭവിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ നിലവിലെ വിലയിടിവ് കണ്ട് സന്തോഷിക്കേണ്ട, പൊന്ന് ഇനിയും കൈവിട്ട് ഉയരുമെന്ന കാര്യം ഉറപ്പാണ്.</p>
<h3>English Summary</h3>
<p>Gold prices may remain volatile during the week from June 8 to 13, with market experts cautioning that the recent decline should not be viewed as a lasting trend. Ongoing global economic uncertainties, central bank policies and investor demand for safe-haven assets could continue to support higher gold prices in the coming days.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: 20 മാസം, ജീവനക്കാർക്ക് നഷ്ടം 4 ലക്ഷം രൂപ! എത്ര രൂപ കുടിശ്ശിക ലഭിക്കും?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-calculator-how-much-arrears-can-level-6-to-10-employees-get-2208495.html</link>
					<pubDate>Sat, 06 Jun 2026 14:24:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-calculator-how-much-arrears-can-level-6-to-10-employees-get-2208495.html</guid>
					<description><![CDATA[<p>8th Pay Commission Calculator: റിപ്പോർട്ടുകൾ പ്രകാരം, ശമ്പള പരിഷ്‌കരണത്തിനായി 2.0 മുതൽ 2.86 വരെയുള്ള വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് പരിഗണനയിലുള്ളത്. ഇത് പ്രാബല്യത്തിൽ വരികയാണെങ്കിൽ ലെവൽ 6 മുതൽ ലെവൽ 10 വരെയുള്ള തസ്തികകളിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും കുടിശ്ശികയിലും വൻ വർദ്ധനവുണ്ടാകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/pay-commission-20.jpg" class="attachment-large size-large wp-post-image" alt="Pay Commission (20)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ നടപടികൾ സജീവമായി മുന്നേറുകയാണ്. ജനുവരി മുതൽ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. നിലവിൽ, ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ജൂൺ 15 വരെയാണ് സമയം നൽകിയിട്ടുള്ളത്. ചർച്ചകൾക്ക് ശേഷം കമ്മീഷൻ ശുപാർശകൾ സമർപ്പിക്കുകയും മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്താൽ മാത്രമേ ശമ്പള പരിഷ്കരണം നടപ്പിലാക്കുകയുള്ളൂ.</p>
<p>ശമ്പളപരിഷ്കരണം വൈകുംതോറും ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ജീവനക്കാർക്ക് ഉണ്ടാകുന്നത്. ജനുവരി മുതൽ 2027 പകുതി വരെ ഏകദേശം ഇരുപത് മാസമാണ് ജീവനക്കാർ കാത്തിരിക്കേണ്ടി വരുന്നത്. ശമ്പളപരിഷ്കരണത്തിന് ജനുവരി മുതൽ പ്രാബല്യം ഉണ്ടായിരിക്കും. അതായത്, ജനുവരി മുതൽ 20 മാസം നഷ്ടപ്പെടുന്ന തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ശമ്പള പരിഷ്‌കരണത്തിനായി 2.0 മുതൽ 2.86 വരെയുള്ള വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് പരിഗണനയിലുള്ളത്. ഇത് പ്രാബല്യത്തിൽ വരികയാണെങ്കിൽ ലെവൽ 6 മുതൽ ലെവൽ 10 വരെയുള്ള തസ്തികകളിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും കുടിശ്ശികയിലും വൻ വർദ്ധനവുണ്ടാകും. കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് എത്ര കിട്ടുമെന്ന് അറിഞ്ഞാലോ....</p>
<h3>കുടിശ്ശിക എങ്ങനെ?</h3>
<p>ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പളകമ്മീഷൻ നടപ്പിലാക്കുമ്പോൾ അടിസ്ഥാന ശമ്പളം ഉയരും. 2.57 ഫിറ്റ്മെന്റ് ഫാക്ടർ അംഗീകരിച്ചാൽ 46,260 രൂപയായും, 2.86 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം 51,480 രൂപയായും അടിസ്ഥാന ശമ്പളം കൂടും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-delay-why-central-government-employees-have-to-wait-longer-for-salary-hike-2208081.html">ജനുവരിയിൽ പ്രതീക്ഷിച്ചു, കാത്തിരിക്കേണ്ടത് ഒന്നരവർഷം; ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?</a></strong></p>
<p>കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രധാനമായും കുടിശ്ശിക ലഭിക്കുന്നത് അടിസ്ഥാന ശമ്പളത്തിലെ വർധനവിനെ അടിസ്ഥാനമാക്കിയാണ്. ഡിയർനെസ് അലവൻസ് ഫിറ്റ്മെന്റ് ഘടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ജീവനക്കാർക്ക് ഇതിനായി പ്രത്യേക കുടിശ്ശിക ലഭിക്കുന്നില്ല. വീട്ടു വാടക അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ഗതാഗത അലവൻസ് എന്നിവയുടെ നിരക്കുകൾ പരിഷ്കരിക്കാറുണ്ടെങ്കിലും ഇതിൽ കുടിശ്ശിക കണക്കാക്കില്ല.</p>
<h3>ഏകദേശ കുടിശ്ശിക എത്ര?</h3>
<p>ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പുതിയ ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.15 ആണെങ്കിൽ അടിസ്ഥാന ശമ്പളം 38,700 രൂപയായി കൂടും. ഇതിനനുസരിച്ച് ഇരുപത് മാസത്തെ കുടിശ്ശിക ഏകദേശം 4,14,000 ലക്ഷം രൂപയോളം വരുമെന്ന് <strong><em>ഇക്കണോമിക് ടൈംസ്</em></strong> റിപ്പോർട്ട് ചെയ്യുന്നു.</p>
<p>അതുപോലെ ലെവൽ 6 ജീവനക്കാർ അതായത്, ഇൻസ്പെക്ടർമാർ, അപ്പർ ഡിവിഷൻ സൂപ്പർവൈസറി സ്റ്റാഫ്, ജൂനിയർ എഞ്ചിനീയർമാർ, സെക്ഷൻ ഓഫീസർമാർ തുടങ്ങിയവരുടെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. 2.0 ഫിറ്റ്മെന്റ് ഫാക്ടറിൽ ഇവരുടെ ശമ്പളം 70,800 രൂപയായി കൂടും. അതായത്, കുടിശ്ശിക ഇനത്തിൽ കിട്ടേണ്ടത് 7,08,000 രൂപ.</p>
<h3>വിവിധ ഫിറ്റ്മെന്റ് ഫാക്ടറുകളുടെ അടിസ്ഥാനത്തിൽ 20 മാസത്തെ കുടിശ്ശിക</h3>
<div class="table-responsive">
<table class="css-g3m580" style="border-collapse: collapse; width: 84.8133%;" border="1">
<tbody>
<tr>
<td style="width: 25%;"><strong>ലെവൽ</strong></td>
<td style="width: 25%;"><strong>നിലവിലെ ശമ്പളം</strong></td>
<td style="width: 6.25%;"><strong>ഫിറ്റ്മെന്റ് ഫാക്ടർ 2.0 </strong></td>
<td style="width: 6.25%;"><strong> ഫിറ്റ്മെന്റ് ഫാക്ടർ 2.15</strong></td>
<td style="width: 12.5%;"><strong>ഫിറ്റ്മെന്റ് ഫാക്ടർ 2.28</strong></td>
<td style="width: 3.46381%;"><strong>ഫിറ്റ്മെന്റ് ഫാക്ടർ 2.57</strong></td>
<td style="width: 32.1512%;"><strong>ഫിറ്റ്മെന്റ് ഫാക്ടർ 2.86</strong></td>
</tr>
<tr>
<td style="width: 25%;">ലെവൽ 6</td>
<td style="width: 25%;">35,400 രൂപ</td>
<td style="width: 6.25%;">7,08,000 രൂപ</td>
<td style="width: 6.25%;">8,98,000 രൂപ</td>
<td style="width: 12.5%;">9,06,240 രൂപ</td>
<td style="width: 3.46381%;">11,11,560 രൂപ</td>
<td style="width: 32.1512%;">13,16,880 രൂപ</td>
</tr>
<tr>
<td style="width: 25%;">ലെവൽ 7</td>
<td style="width: 25%;">44,900 രൂപ</td>
<td style="width: 6.25%;">8,98,000 രൂപ</td>
<td style="width: 6.25%;">10,32,700 രൂപ</td>
<td style="width: 12.5%;">11,49,440 രൂപ</td>
<td style="width: 3.46381%;">14,09,860 രൂപ</td>
<td style="width: 32.1512%;">16,70,280 രൂപ</td>
</tr>
<tr>
<td style="width: 25%;">ലെവൽ 8</td>
<td style="width: 25%;">47,600 രൂപ</td>
<td style="width: 6.25%;">9,52,000 രൂപ</td>
<td style="width: 6.25%;">10,94,800 രൂപ</td>
<td style="width: 12.5%;">12,18,560 രൂപ</td>
<td style="width: 3.46381%;">14,94,640 രൂപ</td>
<td style="width: 32.1512%;">17,70,720 രൂപ</td>
</tr>
<tr>
<td style="width: 25%;">ലെവൽ 9</td>
<td style="width: 25%;">53,100 രൂപ</td>
<td style="width: 6.25%;">10,62,000 രൂപ</td>
<td style="width: 6.25%;">12,21,300 രൂപ</td>
<td style="width: 12.5%;">13,59,360 രൂപ</td>
<td style="width: 3.46381%;">16,67,340 രൂപ</td>
<td style="width: 32.1512%;">19,75,320 രൂപ</td>
</tr>
<tr>
<td style="width: 25%;">ലെവൽ 10</td>
<td style="width: 25%;">56,100 രൂപ</td>
<td style="width: 6.25%;">11,22,000 രൂപ</td>
<td style="width: 6.25%;">12,90,300 രൂപ</td>
<td style="width: 12.5%;">14,36,160 രൂപ</td>
<td style="width: 3.46381%;">17,61,540 രൂപ</td>
<td style="width: 32.1512%;">20,86,920 രൂപ</td>
</tr>
</tbody>
</table>
</div>
<h3>English Summary:</h3>
<p>Central government employees in Pay Matrix Levels 6 to 10 could receive substantial arrears under the proposed 8th Pay Commission, depending on the fitment factor ultimately approved by the government. Calculations assume that the revised pay structure is implemented after a delay and that arrears are paid retrospectively from January 1, 2026.</p>
]]></content:encoded>
				</item>
							<item>
					<title>Financial Planning: ജോലി പോയാലും ഇഎംഐ അടയ്ക്കാം; ഈ ടിപ്പുകള്‍ മതി ജീവിതം രക്ഷപ്പെടും</title>
					<link>https://www.malayalamtv9.com/business/job-loss-and-loan-emis-smart-ways-to-avoid-defaulting-on-repayments-2208483.html</link>
					<pubDate>Sat, 06 Jun 2026 12:24:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/job-loss-and-loan-emis-smart-ways-to-avoid-defaulting-on-repayments-2208483.html</guid>
					<description><![CDATA[<p>Managing Loan EMIs During Unemployment: Essential Tips for Borrowers: ഏത് സാമ്പത്തിക ബുദ്ധിമുട്ടുകളെയും തരണം ചെയ്യാന്‍ ആദ്യം വേണ്ടത് അടിയന്തര ഫണ്ടാണ്. അടിയന്തര ഫണ്ട് ഉണ്ടെങ്കില്‍ പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സാധിക്കും. മൂന്ന് മാസം ആറ് മാസം വരെയുള്ള ചെലവുകള്‍ക്കായുള്ള പണമാണ് അടിയന്തര ഫണ്ടായി സ്വരൂപിക്കേണ്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Unemployed-and-Paying-EMIs.jpg" class="attachment-large size-large wp-post-image" alt="Unemployed And Paying Emis" /></figure><p>ഒരുപാട് ലോണുകളുടെയും ഇഎംഐകളുടെയും ഇടയിലാണ് സാധാരണക്കാരുടെ ജീവിതം. ഭവന വായ്പ, സ്വര്‍ണ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി ധാരാളം ഇഎംഐകള്‍ ഒരാള്‍ക്ക് പ്രതിമാസം അടയ്‌ക്കേണ്ടതായി വരും. ശമ്പളത്തില്‍ നിന്നും ഇത്രയും ഇഎംഐകള്‍ അടയ്ക്കാന്‍ സാധിക്കാതെ പോകുന്നവരും ധാരാളം. എന്നാല്‍ ശരിയായ ആസൂത്രണത്തിലൂടെ ഏത് വലിയ സാമ്പത്തിക ബാധ്യതയും കുറഞ്ഞ സമയത്തിനുള്ളില്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.</p>
<p>ജോലി നഷ്ടപ്പെട്ടാലും വായ്പകള്‍ എങ്ങനെ കൃത്യമായി അടച്ച് തീര്‍ക്കുമെന്നും സാമ്പത്തിക കാര്യങ്ങളില്‍ എങ്ങനെ വിവേകപൂര്‍വ്വം തീരുമാനമെടുക്കുമെന്നും പലര്‍ക്കും അറിയില്ല. ഇതിന് നിങ്ങളെ സഹായിക്കുന്ന വഴികള്‍ നോക്കാം.</p>
<h3>അടിയന്തര ഫണ്ട് ഉണ്ടാകേണ്ടത് പ്രധാനം</h3>
<p>ഏത് സാമ്പത്തിക ബുദ്ധിമുട്ടുകളെയും തരണം ചെയ്യാന്‍ ആദ്യം വേണ്ടത് അടിയന്തര ഫണ്ടാണ്. അടിയന്തര ഫണ്ട് ഉണ്ടെങ്കില്‍ പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സാധിക്കും. മൂന്ന് മാസം ആറ് മാസം വരെയുള്ള ചെലവുകള്‍ക്കായുള്ള പണമാണ് അടിയന്തര ഫണ്ടായി സ്വരൂപിക്കേണ്ടത്.</p>
<p>നിങ്ങളുടെ ആകെ പ്രതിമാസ ഇഎംഐ 30,000 രൂപയും മറ്റ് ചെലവുകള്‍ക്ക് 20,000 രൂപയും വേണമെന്ന് കരുതൂ. അങ്ങനെയെങ്കില്‍ മൂന്ന് മാസത്തേക്ക് 1,50,000 രൂപയോളം അടിയന്തര ഫണ്ട് ഉണ്ടായിരിക്കണം. അടിയന്തര ഫണ്ട് ഉണ്ടെങ്കില്‍ സാമ്പത്തിക സമ്മര്‍ദമില്ലാതെ ജോലി അന്വേഷിക്കാന്‍ സാധിക്കും.</p>
<h3>ബാങ്കുമായി സംസാരിക്കാം</h3>
<p>ജോലി നഷ്ടപ്പെട്ടതിന് ശേഷം ബാങ്കുമായി മൊറട്ടോറിയം, വായ്പ പുനക്രമീകരണം, പലിശ കുറയ്ക്കല്‍ എന്നിവയെ കുറിച്ച് സംസാരിക്കാവുന്നതാണ്. മൊറട്ടോറിയം അനുവദിച്ചാല്‍ തല്‍കാലത്തേക്ക് ഇഎംഐകള്‍ അടയ്‌ക്കേണ്ടിവരില്ല. എന്നാല്‍ പലിശ വര്‍ധിക്കും. വായ്പ കാലാവധി നീട്ടുന്നതും തല്‍കാലത്തേക്ക് ആശ്വാസം പകരുമെങ്കിലും മൊത്തത്തിലുള്ള പലിശ തിരിച്ചടവിനെ മോശമായി ബാധിക്കും.പലിശ നിരക്ക് കുറയ്ക്കാനും നിങ്ങള്‍ക്ക് അപേക്ഷിക്കാം. വായ്പകള്‍ക്ക് കാലാവധി നീട്ടുമ്പോള്‍ സ്വാഭാവികമായും പലിശയും തിരിച്ചടവ് സംഖ്യയും ഉയരും അതിനാല്‍ തന്നെ ബുദ്ധിപൂര്‍വ്വം മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാവൂ. ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരമൊരു ഇളവുകള്‍ നല്‍കാന്‍ തയാറാവുകയുമില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-government-employees-da-dr-arrears-hit-rs-36057-crore-when-will-it-be-paid-2208303.html" target="_blank" rel="noopener">DA Arrears: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?</a></strong></p>
<h3>ആസ്തികള്‍ പണയപ്പെടുത്താം</h3>
<p>നിങ്ങളുടെ കൈവശം അടിയന്തര ഫണ്ട് ഇല്ലെങ്കില്‍ അല്ലെങ്കില്‍ ബാങ്കില്‍ നിന്ന് അനുകൂലമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ കൈവശമുള്ള ആസ്തികള്‍ പണയപ്പെടുത്തി പണം കണ്ടെത്താവുന്നതാണ്. സ്വര്‍ണം പോലുള്ള ആസ്തികള്‍ പണം വെക്കുന്നത് വഴി കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ സെക്യൂരിറ്റികള്‍ ഈടാക്കി വായ്പ എടുക്കാവുന്നതാണ്. എപ്പോഴും കുറഞ്ഞ പലിശ വായ്പ ലഭിക്കുന്ന മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതാണ് നല്ലത്.</p>
<p>പണയം വെക്കുന്നതിന് മുമ്പ്, ഓരോന്നിന്റെയും പലിശ നിരക്കുകള്‍ പരസ്പരം താരതമ്യം ചെയ്ത് നോക്കുന്നത് വളരെ നല്ലതാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുന്ന മാര്‍ഗങ്ങളായിരിക്കും നിങ്ങള്‍ക്ക് അനുയോജ്യം. സ്വര്‍ണ വായ്പകള്‍ക്ക് മറ്റ് വായ്പകളെ അപേക്ഷിച്ച് പൊതുവേ പലിശ കുറവാണ്.</p>
<p><em><strong>(മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ്. നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദി ആയിരിക്കില്ല.)</strong></em></p>
<h3>English Summary</h3>
<p>Losing a job can make loan repayments challenging, but borrowers have several options to manage their EMIs. From using emergency savings and requesting loan restructuring to negotiating with lenders for temporary relief, these strategies can help reduce financial pressure and protect your credit score during difficult times.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം ഉടനെ വാങ്ങിച്ചോളൂ, വിലയിൽ വൻ ഇടിവ്, കുറഞ്ഞത് 2,200 രൂപ; ഇന്ന് പവന് എത്ര?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-huge-drop-in-gold-price-check-june-6-rates-after-rs-2200-fall-2208475.html</link>
					<pubDate>Sat, 06 Jun 2026 09:31:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-huge-drop-in-gold-price-check-june-6-rates-after-rs-2200-fall-2208475.html</guid>
					<description><![CDATA[<p>Kerala Gold Rate Today, June 6: വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-rate-25.jpg" class="attachment-large size-large wp-post-image" alt="Gold Rate (25)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,14,200 രൂപ നിരക്കിലായിരുന്നു വ്യാപാരം ഗ്രാമിന് 14,275 രൂപയും. എന്നാൽ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 2200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണവില 1,12,000 രൂപയായി. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 279.90 രൂപയും കിലോയ്ക്ക് 2,79,900 രൂപയുമാണ് നിരക്ക്.</p>
<h3>സ്വർണവില ഇതുവരെ</h3>
<p>കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില റെക്കോർഡ് കുതിപ്പ് നടത്തിയത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് പവന്റെ വ്യാപാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.</p>
<p>പശ്ചിമേഷ്യൻ യുദ്ധത്തോടെ, വലിയൊരു മാറ്റമാണ് സ്വർണവിലയിൽ ഉണ്ടായത്. മാർച്ചിൽ സംഘർഷം ആരംഭിച്ചതോടെ സ്വർണവില കുതിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-check-price-per-gram-and-pavan-on-june-5-2208236.html">സ്വർണം വാങ്ങിച്ചോ, വൻ ഇടിവ്; ഇന്ന് പവന് എത്ര?</a></strong></p>
<p>മെയ് മാസത്തിൽ കൂടിയും കുറഞ്ഞും സ്വർണവില മുന്നേറി. മെയ് 5ന് 1,09,400 രൂപയായി വില താഴ്ന്നിരുന്നു. എന്നാൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. അവസാന ദിവസങ്ങളിൽ 1.15 നിരക്കിലായിരുന്നു സ്വർണവില. എന്നാൽ ജൂണിലെ സ്വർണവില സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ജൂൺ 1, 2, 3 തീയതികളിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു. 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നാലാം തീയതി 1,14,480 രൂപയായും അഞ്ചാം തീയതി 1,14,200 രൂപയായും വില ഇടിഞ്ഞു. ആറാം തീയതിയായ ഇന്ന് രണ്ടായിരം രൂപയിലധികമാണ് കുറഞ്ഞത്.</p>
<h3>സ്വർണവില കുറയുന്നതിന്റെ കാരണം</h3>
<p>പശ്ചിമേഷ്യൻ സംഘർഷും മറ്റ് ഭൗമരാഷ്ട്രീയ സംഭവങ്ങളും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനനുസരിച്ച് കേരളത്തിലും സ്വർണവില മാറുന്നുണ്ട്. യു.എസിലെ തൊഴിൽവിപണിയിലെ മാറ്റമാണ് നിലവിലെ ഇടിവിന് കാരണം. യുഎസിൽ പുതുതായി 1.72 ലക്ഷം പേർക്കാണ് മേയിൽ തൊഴിൽ ലഭിച്ചതെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. തൊഴിൽ വിപ്ലവത്തിലൂടെ, യു.എസ് ഫെഡറൽ ബാങ്ക് സമീപകാലത്ത് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലും ഉയർന്നു. ഈ സൂചന ഡോളറിനെയും ബോണ്ട് യീൽഡിനെയും ശക്തിപ്പെടുത്തി. ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണ ഡിമാൻഡിനെ ബാധിക്കുമെന്ന വിലയിരുത്തൽ ഉണ്ടായി. ഇതോടെ സ്വർണവില ഇടിയുകയായിരുന്നു.</p>
<p>അതേസമയം, ഇറാനും യുഎസും തമ്മിൽ സമാധാന ഡീലിനുള്ള നീക്കങ്ങൾ വീണ്ടും സജീവമായത് എണ്ണവിലയിലും ഇടിവിന് വഴിവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ സ്വർണവിലയിൽ എന്തുസംഭവിക്കുമെന്നത് പ്രവചനാതീതമാണ്.</p>
<h3>ജൂൺ മാസത്തെ സ്വർണനിരക്ക്</h3>
<ul>
<li>ജൂൺ 1 : 114560</li>
<li>ജൂൺ 2 : 114560</li>
<li>ജൂൺ 3 : 114560</li>
<li>ജൂൺ 4 : 1,14,480</li>
<li>ജൂൺ 5 : 1,14,200</li>
<li>ജൂൺ 6 : 1,12,000</li>
</ul>
<h3>English Summary:</h3>
<p>Kerala Gold Rate Today, Huge Drop in Gold Price.  The price of gold has dropped by Rs. 2,200 per sovereign, bringing the new rate down to Rs 1,12,000 per sovereign. The significant fall comes as a relief to buyers and those planning gold purchases.</p>
]]></content:encoded>
				</item>
							<item>
					<title>India GDP Growth: വിപണിയെ ഞെട്ടിച്ച് ഇന്ത്യയുടെ കുതിപ്പ്; ജിഡിപി വളർച്ചയിൽ വൻ നേട്ടം</title>
					<link>https://www.malayalamtv9.com/india/india-gdp-data-fy26-real-gdp-records-7-8-growth-in-q4-full-year-growth-hits-7-7-2208374.html</link>
					<pubDate>Fri, 05 Jun 2026 17:07:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/india-gdp-data-fy26-real-gdp-records-7-8-growth-in-q4-full-year-growth-hits-7-7-2208374.html</guid>
					<description><![CDATA[<p>India GDP Growth Beats Estimates : 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവെച്ചത് മികച്ച പ്രകടനം. ജിഡിപി വാർഷികാടിസ്ഥാനത്തിൽ 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നും, മുഴുവൻ വാർഷിക വളർച്ച 7.7 ശതമാനമായിരിക്കുമെന്നും ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/GDP.jpg" class="attachment-large size-large wp-post-image" alt="GDP" /></figure><p><strong>ന്യൂഡല്‍ഹി:</strong> 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവെച്ചത് മികച്ച പ്രകടനം. യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വാർഷികാടിസ്ഥാനത്തിൽ 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നും, മുഴുവൻ വാർഷിക വളർച്ച 7.7 ശതമാനമായിരിക്കുമെന്നും ഇന്ന് പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. റിയല്‍ ജിഡിപി (Real GDP) 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 87.77 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തല്‍. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ ഇത് 81.40 ലക്ഷം കോടി രൂപയായിരുന്നു.</p>
<p>'നോമിനല്‍ ജിഡിപി' (Nominal GDP) 94.65 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് 9.1 ശതമാനം വളര്‍ച്ച കാണിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ മൊത്തം ജിഡിപി 323.12 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് അനുമാനിക്കുന്നത്.</p>
<p>ആദ്യ പരിഷ്കരിച്ച എസ്റ്റിമേറ്റുമായി (299.89 ലക്ഷം കോടി രൂപ) താരതമ്യപ്പെടുത്തുമ്പോൾ, ഇത് 7.7 ശതമാനം വളർച്ചാ നിരക്കിനെ പ്രതിഫലിപ്പിക്കുന്നു. നാമമാത്ര ജിഡിപി 346.36 ലക്ഷം കോടി രൂപയായിരിക്കും. ഇത് മുൻ വർഷത്തേക്കാൾ 8.9 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.</p>
<h3>മൊത്ത മൂല്യവർധനവ്‌</h3>
<p>സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന അളവുകോലായ മൊത്തം മൂല്യവർധനവ്‌ (GVA) 2026 സാമ്പത്തിക വർഷത്തിൽ 7.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. നാമമാത്ര ജിവിഎ (Nominal GVA) 9.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നാലാം പാദത്തിലെ മാത്രം കണക്കെടുത്താൽ, യഥാർത്ഥ ജിവിഎ വളർച്ച 7.9 ശതമാനവും നാമമാത്ര ജിവിഎ വളർച്ച 9.9 ശതമാനവുമായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-government-employees-da-dr-arrears-hit-rs-36057-crore-when-will-it-be-paid-2208303.html">DA Arrears: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?</a></strong></p>
<p>ദ്വിതീയ (നിർമ്മാണ മേഖല), തൃതീയ (സേവന മേഖല) മേഖലകളാണ് ഈ വളർച്ചയുടെ പ്രധാന ശക്തികള്‍. 2026 സാമ്പത്തിക വർഷത്തിൽ, സ്ഥിരവിലയിൽ ദ്വിതീയ മേഖല 8.8 ശതമാനവും തൃതീയ മേഖല 9.3 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. പ്രാഥമിക മേഖല 3.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൃഷിയും മത്സ്യബന്ധനവുമാണ് ഇതില്‍ പ്രധാന പങ്കു വഹിച്ചത്.</p>
<p>മാനുഫാക്ചറിംഗ്, വ്യാപാരം, റിപ്പയറിങ്, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം, ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട സേവനങ്ങൾ, സംഭരണം, അതുപോലെ തന്നെ ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ 2026 സാമ്പത്തിക വർഷത്തിൽ സ്ഥിരതയുള്ള വിലയിലും (constant prices) നിലവിലെ വിലയിലും രണ്ടക്ക വളർച്ചയാണ് രേഖപ്പെടുത്തിയത്.</p>
<h3>വാർഷിക പ്രവചനങ്ങൾ</h3>
<ul>
<li>റിയൽ ജിഡിപി വളർച്ച: 7.7%</li>
<li>നോമിനൽ ജിഡിപി വളർച്ച: 8.9%</li>
<li>റിയൽ ജിവിഎ വളർച്ച: 7.9%</li>
<li>നോമിനൽ ജിവിഎ വളർച്ച: 9.1%</li>
<li>വ്യാവസായിക മേഖല: 8.8% വളർച്ച</li>
<li>സേവന മേഖല: 9.3% വളർച്ച</li>
<li>പ്രാഥമിക മേഖല: 3.2% വളർച്ച</li>
</ul>
<p>ആഗോളതലത്തിലെ പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ മന്ദഗതിയിലുള്ള വളർച്ച നേരിടുന്ന സമയത്ത് ഇന്ത്യ 7.7 ശതമാനം വളർച്ച കൈവരിച്ചത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ എത്രത്തോളം ശക്തമാണെന്ന് കാണിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ആഭ്യന്തര ഉപഭോഗം വർധിച്ചതും, നിക്ഷേപങ്ങൾ വിപുലീകരിച്ചതും, വ്യാവസായിക ഉൽപ്പാദനം ഉയർന്നതുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.</p>
<p>സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി സേവന മേഖല വീണ്ടും മാറി. ബാങ്കിങ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ഐടി, കമ്മ്യൂണിക്കേഷൻ, ഗതാഗതം, ഹോട്ടലുകൾ, വ്യാപാരം എന്നീ മേഖലകളിലെ വളർച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്തേകി. 'മേക്ക് ഇൻ ഇന്ത്യ', പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ ഫലമായി നിർമാണ മേഖലയും മികച്ച രീതിയിൽ മുന്നേറുകയാണ്.</p>
<p>യുഎസ്‌, യൂറോപ്പ്, ചൈന തുടങ്ങിയ വൻകിട സമ്പദ്‌വ്യവസ്ഥകൾ വളർച്ചാ മന്ദഗതി നേരിടുമ്പോഴാണ് ഇന്ത്യ വളർച്ച കൈവരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആഗോള നിക്ഷേപകർക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും ഇത് വലിയൊരു പോസിറ്റീവ് സന്ദേശമാണ് നൽകുന്നത്.</p>
<h3>English Summary</h3>
<p>India's economy grew by 7.8% in the final quarter of fiscal year 2026. Total economic growth for the entire financial year reached 7.7%. The manufacturing and service sectors were the main drivers of this growth. These official growth numbers strongly outperformed overall market expectations.</p>
]]></content:encoded>
				</item>
							<item>
					<title>DA Arrears: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?</title>
					<link>https://www.malayalamtv9.com/kerala/kerala-government-employees-da-dr-arrears-hit-rs-36057-crore-when-will-it-be-paid-2208303.html</link>
					<pubDate>Fri, 05 Jun 2026 12:53:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-government-employees-da-dr-arrears-hit-rs-36057-crore-when-will-it-be-paid-2208303.html</guid>
					<description><![CDATA[<p>DA and DR arrears Calculation : കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മുൻധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.കുടിശികയുള്ള ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/DA-Arrears.jpg" class="attachment-large size-large wp-post-image" alt="Da Arrears" /></figure><p>സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിലക്കയറ്റം മൂലമുണ്ടാകുന്ന അധിക ചെലവ് പരിഹരിക്കുന്നതിനായി അടിസ്ഥാന ശമ്പളത്തിന് പുറമേ നൽകുന്ന പ്രത്യേക അലവൻസാണ് ഡിഎ അല്ലെങ്കിൽ ക്ഷാമബത്ത. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മുൻധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.കുടിശികയുള്ള ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോഴും ജീവനക്കാർക്കിടയിൽ ഡിഎ ചോദ്യചിഹ്നമായി തുടരുകയാണ്. ഏകദേശം ലക്ഷണങ്ങളുടെ നഷ്ടമാണ് ക്ഷാമബത്തയിലൂടെ ജീവനക്കാർക്ക് ഉണ്ടായത്.</p>
<h3>ഡിഎ കുടിശ്ശിക എത്ര?</h3>
<p><em>സ്പാർക് ഡെസ്ക് </em>വിവരം അനുസരിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും  മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-delay-why-central-government-employees-have-to-wait-longer-for-salary-hike-2208081.html">ജനുവരിയിൽ പ്രതീക്ഷിച്ചു, കാത്തിരിക്കേണ്ടത് ഒന്നരവർഷം; ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?</a></strong></p>
<p>2026 മാർച്ച് 6-ലെ G.O.(P) No.44/2026/FIN സർക്കാർ ഉത്തരവ് പ്രകാരം ഡിഎ/ ഡിആർ കുടിശ്ശിക 2026-27 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തിനുള്ളിൽ എട്ട് തുല്യ ഗഡുക്കളായി, പ്രതിവർഷം രണ്ട് ഗഡുക്കൾ വീതം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2026-27 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ രണ്ട് ഗഡുക്കൾ നൽകേണ്ടതുണ്ട്. അതിനായി ഏകദേശം 9,014 കോടി രൂപ കണ്ടെത്തേണ്ടിവരും. മൊത്തം കുടിശ്ശികയായ 36,057 കോടി രൂപ ഘട്ടംഘട്ടമായി നൽകുന്ന രീതിയിലേക്ക് മാറ്റിയതിലൂടെ സർക്കാരിന്റെ ധനഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെയും പെൻഷൻകാരുടെയും കാത്തിരിപ്പ് വീണ്ടും നീളും.</p>
<h3>ധനകാര്യത്തിന് വെല്ലുവിളി</h3>
<p>ക്ഷാമബത്ത കുടിശ്ശിക കൊടുത്ത് തീർക്കുന്നത് നിലവിലെ സാഹചര്യത്തിൽ ധനകാര്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ശമ്പളം, പെൻഷൻ, പലിശ, മൂലധനച്ചെലവ് തുടങ്ങിയ പതിവ് ബാധ്യതകൾക്ക് പുറമെ ഈ കുടിശ്ശികകൾക്കായി അധിക തുക കണ്ടെത്തേണ്ടിവരും. ട്രഷറി ലിക്വിഡിറ്റിയിലും ഭാവി ബജറ്റുകളിലും ഇത് അധിക സമ്മർദ്ദം സൃഷ്ടിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ജീവിതച്ചെലവ്, കുടുംബബജറ്റ്, ചികിത്സാചെലവ്, വിരമിക്കൽ ജീവിതസുരക്ഷ എന്നിവയെയും ഈ കുടിശ്ശിക നേരിട്ട് ബാധിക്കുന്നുണ്ട്. എന്നാലും ഈ തുക ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശമായതിനാൽ, അത് സമയബന്ധിതമായി തീർപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും.</p>
<h3>English Summary:</h3>
<p>DA or dearness allowance is a special allowance given to government employees and pensioners in addition to their basic salary to meet the additional expenses incurred due to inflation. The DA and DR arrears of government employees and pensioners in the state are Rs 36,057 crore.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം വാങ്ങിച്ചോ, വൻ ഇടിവ്; ഇന്ന് പവന് എത്ര?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-price-per-gram-and-pavan-on-june-5-2208236.html</link>
					<pubDate>Fri, 05 Jun 2026 07:25:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-price-per-gram-and-pavan-on-june-5-2208236.html</guid>
					<description><![CDATA[<p>Kerala Gold Rate Today: വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില ഉയർന്നേക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില. ജൂൺ മാസത്തിൽ സ്വർണം ആശ്വാസനിരക്കിലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-price-2.jpg" class="attachment-large size-large wp-post-image" alt="Gold Price (2)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,14,480 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,310 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും ഇടിഞ്ഞു. 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,14,200 രൂപയായി. ഗ്രാമിന് 14,275 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില ഉയർന്നേക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില.</p>
<p>ജൂൺ മാസത്തിൽ സ്വർണം ആശ്വാസനിരക്കിലാണ്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ വില മാറ്റമില്ലാതെ തുടർന്നു. പവന് 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. കഴിഞ്ഞ ദിവസം വില വീണ്ടും ഇടിഞ്ഞ് 1,14,480 രൂപയായി രേഖപ്പെടുത്തി. പവന് 111720 രൂപ നിരക്കിലായിരുന്നു മെയ് മാസത്തിൽ സ്വർണവ്യാപാരം തുടങ്ങിയത്. തുടർന്ന് 5ന് 1,09,400 രൂപയായി വില താഴ്ന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില തിരിച്ചുകയറി. മെയ് 13ന് 1,23,120 രൂപ എന്ന സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വ്യാപാരം.</p>
<h3>പശ്ചിമേഷ്യയിൽ ചാഞ്ചാടി സ്വർണം</h3>
<p>പശ്ചിമേഷ്യൻ സംഘർഷത്തിന് ചുവട്പിടിച്ചാണ് കേരളത്തിലെ സ്വർണവില മാറുന്നത്. നിലവിൽ രാജ്യാന്തര വില കൂടുകയാണ്. അതിനാൽ, കേരളത്തിലും സ്വർണവില കൂടാനുള്ള സാധ്യതയുണ്ട്. ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഇറാൻ-യുഎസ് സമാധാന ചർച്ചകളും ഫലം കാണുമെന്ന സൂചനകൾ ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായി. ഇതോടെയാണ് രാജ്യാന്തര വില കൂടിയത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/coconut-oil-price-hike-in-kerala-check-latest-market-rates-and-reasons-behind-the-hike-2208122.html">കുതിക്കാനൊരുങ്ങി വെളിച്ചെണ്ണ വില? വീണ്ടും അടുക്കളയ്ക്ക് പുറത്തോ?</a></strong></p>
<p>ഡോളർ മൂല്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ആറ് പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക താഴ്ന്നിട്ടുണ്ട്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറഞ്ഞു. കൂടാതെ, ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കാൻ യുഎസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയതും സ്വർണത്തിന് തിരിച്ചടിയായി.</p>
<h3>റിസർവ് ബാങ്ക് സ്വർണം വിറ്റോ?</h3>
<p>രൂപയുടെ മൂല്യത്തകർച്ച തടയാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി റിസർവ് ബാങ്ക് സ്വർണശേഖരം വിറ്റുവെന്ന് ബ്ലൂംബർഗ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ''രണ്ടാഴ്ചയ്ക്കുള്ളില്‍ റിസര്‍വ് ബാങ്ക് ഏകദേശം 1200 കോടി ഡോളറിന്റെ സ്വര്‍ണം വിറ്റു. ഇതില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഏകദേശം 750 കോടി ഡോളറിന്റെ വിദേശനാണ്യ ആസ്തികള്‍ രാജ്യത്തിനായി വാങ്ങി. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ആര്‍.ബി.ഐയുടെ പക്കലുള്ള സ്വര്‍ണശേഖരത്തിന്റെ മൂല്യവും സ്വാഭാവികമായി വര്‍ധിക്കേണ്ടതാണ്. എന്നാല്‍ കണക്കുകള്‍ പ്രകാരം നിലവിൽ ഇതില്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണം വിറ്റതിനാലാണ് ഈ മൂല്യത്തകര്‍ച്ച ഉണ്ടായത്'' എന്നായിരുന്നു ബ്ലൂംബർഗിന്റെ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് തള്ളി സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി.</p>
<h3>ജൂൺ മാസത്തെ സ്വർണനിരക്ക്</h3>
<ul>
<li>ജൂൺ 1 : 114560</li>
<li>ജൂൺ 2 : 114560</li>
<li>ജൂൺ 3 : 114560</li>
<li>ജൂൺ 4 : 1,14,480</li>
<li>ജൂൺ 5 : 1,14,200</li>
</ul>
<h3>English Summary:</h3>
<p>Gold prices in Kerala continued their downward trend on Friday, with rates falling by Rs 280 per sovereign. Following the latest Rate, the price of one Pavan of gold stands at Rs 1,14,200, while the rate per gram has dropped to Rs 14,275. Although these are the prevailing market prices, the final amount paid by buyers will be higher after adding 3% GST, making charges, and hallmarking fees.</p>
]]></content:encoded>
				</item>
							<item>
					<title>Coconut Oil Price: കുതിക്കാനൊരുങ്ങി വെളിച്ചെണ്ണ വില? വീണ്ടും അടുക്കളയ്ക്ക് പുറത്തോ?</title>
					<link>https://www.malayalamtv9.com/kerala/coconut-oil-price-hike-in-kerala-check-latest-market-rates-and-reasons-behind-the-hike-2208122.html</link>
					<pubDate>Thu, 04 Jun 2026 14:31:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/coconut-oil-price-hike-in-kerala-check-latest-market-rates-and-reasons-behind-the-hike-2208122.html</guid>
					<description><![CDATA[<p>Coconut Oil Price hike in Kerala: കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറ് രൂപ കടന്ന് വെളിച്ചെണ്ണ റെക്കോർഡ് കുറിച്ചതിനും മലയാളികൾ സാക്ഷ്യം വഹിച്ചു. വില കൂടിയതോടെ മലയാളികൾ വെളിച്ചെണ്ണയെ ഉപേക്ഷിച്ച് മറ്റ് പാചക എണ്ണകളെ ആശ്രയിക്കുകയും ചെയ്തിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/coconut-oil-1.jpg" class="attachment-large size-large wp-post-image" alt="Coconut Oil (1)" /></figure><p>പശ്ചിമേഷ്യൻ യുദ്ധവും, പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചിട്ട് നാളേറെയായി. പാചക വാതകങ്ങളുടെയും മറ്റ് സാധനങ്ങളുടെയും വില കുതിക്കുന്നത് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഇപ്പോഴിതാ, വെളിച്ചെണ്ണ വിലയിലാണ് ആശങ്ക. കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറ് രൂപ കടന്ന് വെളിച്ചെണ്ണ റെക്കോർഡ് കുറിച്ചതിനും മലയാളികൾ സാക്ഷ്യം വഹിച്ചു. വില കൂടിയതോടെ മലയാളികൾ വെളിച്ചെണ്ണയെ ഉപേക്ഷിച്ച് മറ്റ് പാചക എണ്ണകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. വിലക്കയറ്റം നേട്ടമാക്കി വിപണിയിൽ വ്യാജന്മാരും ഇറങ്ങി.</p>
<p>വീണ്ടും അത്തരമൊരു സാഹചര്യമുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാർ. നിലവിൽ വെളിച്ചെണ്ണ മുന്നൂറിനടുത്തേക്ക് വില കുതിക്കുകയാണ്. വിവിധ മാർക്കറ്റുകളിൽ 190 - 210 രൂപ നിരക്കിലാണ് ചില്ലറ വില. വെളിച്ചെണ്ണ ക്വിന്റലിന് ഏകദേശം 17,500 - 18,200 രൂപയോളമാണ് ഹോൾസെയിൽ വില വരുന്നത്.  തേങ്ങ ഉൽപാദനത്തിലെ കുറവും കാലാവസ്ഥ മാറ്റവും വെളിച്ചെണ്ണ വില ഉയർത്തിയേക്കും. കേരളത്തിലേക്ക് പ്രധാനമായും കൊപ്ര എത്തുന്ന തമിഴ്‌നാട്ടിലെ കങ്കായം വിപണിയിൽ വില ഉയർത്തുന്നത് കേരളത്തിലെ വെളിച്ചെണ്ണ വിലയേയും ബാധിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/petrol-and-diesel-prices-may-rise-again-soon-fuel-rates-could-increase-by-up-to-12-per-litre-2207692.html">ഇന്ധനവില 12 രൂപ വര്‍ധിപ്പിച്ചേക്കും; നഷ്ടം നികത്താന്‍ ഒഎംസികള്‍</a></strong></p>
<p>കൂടാതെ, വിപണിയിൽ വെളിച്ചെണ്ണയ്ക്കുള്ള ഡിമാൻഡും വെളിച്ചെണ്ണ വിലയെ സ്വാധീനിക്കാറുണ്ട്. അതേസമയം, പൊതുജനങ്ങൾക്ക് പൊതുവിപണിയിലെ  വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നേടാൻ സപ്ലൈകോ, കേരഫെഡ് ഔട്ട്‌ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിലും ഓഫറുകളിലും വെളിച്ചെണ്ണ ലഭ്യമാണ്.</p>
<h3>പൊള്ളിച്ച് പാൽവില</h3>
<p>സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും വില ഉയർത്തിയത് മലയാളികൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. ജൂൺ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. മറ്റ് പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാനും സാധ്യതയുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണ് രേഖപ്പെടുത്തിയതെങ്കിലും പുതിയ നിരക്കാണ് നിലവിൽ ഈടാക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.</p>
<p>ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നതെന്നും ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചിരുന്നു. അതേസമയം, ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു – ലീറ്ററിന് 6 രൂപയാണ് വർധിക്കുന്നത്. മഞ്ഞ കവര്‍ പാല്‍: 27 രൂപ, നീല കവര്‍ പാല്‍: 30 രൂപ, ഓറഞ്ച് കവര്‍ പാല്‍: 30 രൂപ, പച്ച കവര്‍ പാല്‍: 32 രൂപ, കൗ മില്‍ക് – ഒരു ലിറ്റര്‍ ബോട്ടില്‍: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.</p>
<h3>English Summary:</h3>
<p>Rising inflation, economic challenges, climate-related disruptions, and global factors such as conflicts in West Asia have been putting increasing pressure on household budgets for quite some time. The steady increase in the prices of cooking gas and essential commodities has already strained consumers, and now the sharp rise in coconut oil prices is becoming a major concern.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ജനുവരിയിൽ പ്രതീക്ഷിച്ചു, കാത്തിരിക്കേണ്ടത് ഒന്നരവർഷം; ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-delay-why-central-government-employees-have-to-wait-longer-for-salary-hike-2208081.html</link>
					<pubDate>Thu, 04 Jun 2026 13:16:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-delay-why-central-government-employees-have-to-wait-longer-for-salary-hike-2208081.html</guid>
					<description><![CDATA[<p>8th Pay Commission Delay: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷന്റെ നടപടികൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് കമ്മീഷനെ രൂപീകരിച്ചത്. അതിനാൽ, അന്തിമ ശുപാർശകൾ സമർപ്പിക്കാൻ ഇനിയും സമയമെടുക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾ വൈകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും ഇത് ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നും പരിശോധിച്ചാലോ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/pay-commission-19.jpg" class="attachment-large size-large wp-post-image" alt="Pay Commission (19)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പളപരിഷ്കരണ കമ്മീഷനെ രൂപീകരിക്കുന്നതും ശമ്പളപരിഷ്കരണം നടപ്പാക്കുന്നതും. അതുപ്രകാരം, 2025 ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. അതായത്, ജനുവരി 1 മുതൽ എട്ടാം ശമ്പളപരിഷ്കരണം പ്രാബല്യത്തിൽ വരണം. എന്നാൽ ശമ്പള വർധനവ് പ്രതീക്ഷിച്ചിരുന്ന ജീവനക്കാർക്ക് തിരിച്ചടി നൽകി 2026 പകുതിയായിട്ടും ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2027 പകുതിയെങ്കിലും സമയമെടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.</p>
<p>ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷന്റെ നടപടികൾക്ക്  പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് കമ്മീഷനെ രൂപീകരിച്ചത്. അതിനാൽ, അന്തിമ ശുപാർശകൾ സമർപ്പിക്കാൻ ഇനിയും സമയമെടുക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾ വൈകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും ഇത് ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നും പരിശോധിച്ചാലോ...</p>
<h3>ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?</h3>
<p><strong>നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി</strong></p>
<p>എട്ടാം ശമ്പളകമ്മീഷന് മുമ്പിൽ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. ആദ്യം ഏപ്രിൽ 30 വരെയാണ് സമയം നൽകിയിരുന്നത്. ഇത് മെയ് 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ജൂൺ 15 വരെ വീണ്ടും സമയം നീട്ടിനൽകിയിരിക്കുകയാണ്. ഇത് നടപടികൾ വൈകുന്നതിനും കാരണമാകുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമാണ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-deadline-extended-what-it-means-for-revised-salary-da-and-arrears-2207923.html">18,000 അല്ല, ഇനി 69,000 രൂപ, പക്ഷേ കുറച്ചു കാത്തിരിക്കണം!</a></strong></p>
<p><strong>രാജ്യവ്യാപകമായി ചർച്ചകൾ</strong></p>
<p>അടിസ്ഥാശമ്പള വർധനവ്, പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ വിപുലമായ ചർച്ചകൾ നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേക്ക് ഹോൾഡർമാരുമായി കമ്മീഷൻ നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. ന്യൂഡൽഹി, പുണെ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങൾക്ക് ശേഷം ജൂൺ ആദ്യവാരം ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലും, ജൂലൈ മാസത്തിൽ ഒഡീഷ (ഭുവനേശ്വർ), പശ്ചിമ ബംഗാൾ (കൊൽക്കത്ത) തുടങ്ങിയ സംസ്ഥാനങ്ങളിലും കമ്മീഷൻ സന്ദർശനം നടത്തുന്നുണ്ട്.</p>
<p><strong>പെൻഷൻ പദ്ധതി</strong></p>
<p>പെൻഷൻ സംബന്ധിച്ച് കടുത്ത ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്. പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ, പെൻഷൻ തുക നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർത്തണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഓരോ 5 വർഷത്തിലും പെൻഷൻ തുകയിൽ അധിക വർദ്ധനവ് നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇതിൽ വ്യക്തമായ തീരുമാനമെടുക്കാൻ കാലതാമസം നേരിടുന്നുണ്ട്.</p>
<p><strong>ശുപാർശകൾ സമർപ്പിക്കാനുള്ള സമയം</strong></p>
<p>എട്ടാം ശമ്പളകമ്മീഷന്റെ രൂപീകരണത്തിൽ സംഭവിച്ച കാലതാമസമാണ് ശമ്പള പരിഷ്കരണത്തെയും ബാധിച്ചിരിക്കുന്നത്. ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷൻ കാലാവധി അവസാനിക്കാനിരിക്കെ, നവംബറിലാണ് എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ നിബന്ധനകൾക്ക് സർക്കാർ ഔദ്യോഗികമായി രൂപം നൽകിയത്.  തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയവും അനുവദിച്ചു. ഇതനുസരിച്ച് 2027 പകുതിയോടെ മാത്രമേ കമ്മീഷൻ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വരും.</p>
<h3>ജീവനക്കാരെ ബാധിക്കുന്നത് എങ്ങനെ?</h3>
<p>ശമ്പള പരിഷ്കരണത്തിന് കാലതാമസം വരുന്നത് കുടിശ്ശിക കൂടാൻ കാരണമാകുന്നുണ്ട്.  2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ടതിനാൽ, വൈകുന്ന ഓരോ മാസവും ജീവനക്കാരുടെ കുടിശ്ശിക തുക വർധിച്ചുകൊണ്ടേയിരിക്കും. ഏകദേശം 20 മുതൽ 24 മാസത്തെ കുടിശ്ശിക തുക ഒരുമിച്ച് ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ,  വീട്ടുവാടക അലവൻസ് പോലുള്ള ചില ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ ലഭിക്കാറില്ല. ഇത് ജീവനക്കാർക്ക് വലിയ നഷ്ടം വരുത്തും.</p>
<h3>English Summary:</h3>
<p>The delay in the 8th Central Pay Commission is mainly due to the extensive consultation process and the late formation of the commission. Commission is still gathering feedback from employee unions, pensioners, and other stakeholders across the country.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ക്ഷീണമില്ല&#8230;ആള് ഉഷാറാണ്; ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-june-4-check-latest-prices-and-whether-it-is-a-good-day-to-buy-jewellery-2208049.html</link>
					<pubDate>Thu, 04 Jun 2026 07:31:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-june-4-check-latest-prices-and-whether-it-is-a-good-day-to-buy-jewellery-2208049.html</guid>
					<description><![CDATA[<p>One Pavan Gold Rate on June 4: ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് വില 96 ഡോളറായിരുന്നു കഴിഞ്ഞ ദിവസം. അമേരിക്കന്‍ ഡോളര്‍ സൂചിക 99.26ലേക്കും ഇന്ത്യന്‍ രൂപയുടെ മൂല്യം 95.67 ആയ് താഴുകയും ചെയ്തു. ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണവില വൈകാതെ മറ്റ് റെക്കോഡുകളും കീഴടക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/One-Pavan-Gold-Rate-on-June-4.jpg" class="attachment-large size-large wp-post-image" alt="One Pavan Gold Rate On June 4" /></figure><p>രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് ജീവന്‍ വെച്ചിരിക്കുന്നു. എന്നാല്‍ നിരാശരാകേണ്ടതില്ല, വിലയില്‍ നേരിയ ഇടിവാണ് സംഭവിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലേക്ക് വില താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 14,310 രൂപയുമാണ് ഇന്നത്തെ വില.</p>
<p>കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല, ജൂണ്‍ രണ്ടിനും മൂന്നിനും ഒരേ നിരക്കില്‍ തന്നെയായിരുന്നു വില്‍പന നടന്നിരുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4480 ഡോളര്‍ എന്ന നിലവാരത്തിലായിരുന്നു നിരക്ക്. ഇതിന് ചുവടുപിടിച്ച് കേരളത്തിലെ വിലയിലും മാറ്റം സംഭവിച്ചില്ല. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടര്‍ന്നതും സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യമൊരുക്കി.</p>
<p>ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വ്യാപാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രതിസന്ധികള്‍, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ വിവിധ കാരണങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കാറുള്ളത്. ഇത്തരം വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ കറന്‍സി, ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ നിക്ഷേപം സമ്മര്‍ദം നേരിടും. ഇതോടെ ആളുകള്‍ കൂട്ടത്തോടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് എത്തുന്നതാണ് കാരണം.</p>
<p>ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് വില 96 ഡോളറായിരുന്നു കഴിഞ്ഞ ദിവസം. അമേരിക്കന്‍ ഡോളര്‍ സൂചിക 99.26ലേക്കും ഇന്ത്യന്‍ രൂപയുടെ മൂല്യം 95.67 ആയ് താഴുകയും ചെയ്തു. ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണവില വൈകാതെ മറ്റ് റെക്കോഡുകളും കീഴടക്കും.</p>
<h3>എണ്ണവിലയും പലിശ നിരക്കും</h3>
<p>യുഎസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും കരാര്‍ വാരാന്ത്യത്തോടെ സംഭവിക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്നും ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാണെന്നും ഇറാന്‍ തിരിച്ചടിച്ചു. ചര്‍ച്ചകളിലെ അനിശ്ചിതത്വം ക്രൂഡ് ഓയില്‍ വില ഉയര്‍ത്തും. മാത്രമല്ല, പണപ്പെരുപ്പ ആശങ്കകള്‍ ഉയരുന്നതിനും ഇത് കാരണമാകുന്നതാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-june-3-2207876.html" target="_blank" rel="noopener">Kerala Gold Rate: മൂന്നാം നാളും മാറ്റമില്ലാതെ സ്വർണവില; ഉടനെ വാങ്ങണോ, കാത്തിരിക്കണോ? ഇന്നത്തെ നിരക്ക്</a></strong></p>
<p>പണപ്പെരുപ്പം ഉണ്ടാകുമ്പോള്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ നിലപാട് കൂടുതല്‍ കര്‍ശനമാക്കണമെന്ന വാദം എപ്പോഴും ഉയരാറുള്ളതാണ്. പലിശ നിരക്കില്‍ കുറവ് വരുത്തുന്നത് വിലയേറിയ ലോഹങ്ങളുടെ നിരക്കും ഡിമാന്‍ഡും വര്‍ധിപ്പിക്കും. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തുകയോ അല്ലെങ്കില്‍ ഇതുപോലെ തുടരുകയോ ചെയ്താല്‍ ലോഹങ്ങള്‍ തൊട്ടാല്‍ പൊള്ളില്ല.</p>
<h3>യുഎസ് ഡോളറിന്റെ ശക്തി</h3>
<p>യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ട്രഷറി ആദായം ഉയര്‍ത്തുന്നതും സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം കുറയ്ക്കും. ഇത് സ്വര്‍ണവില 0.8 ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിന് ഏകദേശം 4,449 ഡോളറിലേക്ക് എത്തുന്നതിനാണ് വഴിവെച്ചത്. യുഎസ് സാമ്പത്തിക കണക്കുകള്‍ സ്ഥിരതയോടെ തുടരുമ്പോള്‍ നിക്ഷേപകര്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന വരുമാന മാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.</p>
<p>എന്നാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് സംഭവിച്ചാല്‍ സ്വര്‍ണവില എല്ലാ റെക്കോഡുകളും ഭേദിച്ച് ഇനിയും മുന്നേറും. ക്രൂഡ് ഓയില്‍ വിലയില്‍ നേരിട്ട തകര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തെ നിശ്ചലമായി തുടരാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനകള്‍ സ്വര്‍ണത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്.</p>
<h3>English Summary</h3>
<p>Gold prices in Kerala have been updated for June 4. Buyers planning to purchase gold jewellery can check the latest 22-carat and 24-carat rates and assess whether current market conditions make today a favorable day for buying gold.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: 18,000 അല്ല, ഇനി 69,000 രൂപ, പക്ഷേ കുറച്ചു കാത്തിരിക്കണം!</title>
					<link>https://www.malayalamtv9.com/business/8th-pay-commission-deadline-extended-what-it-means-for-revised-salary-da-and-arrears-2207923.html</link>
					<pubDate>Wed, 03 Jun 2026 14:14:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-deadline-extended-what-it-means-for-revised-salary-da-and-arrears-2207923.html</guid>
					<description><![CDATA[<p>8th Pay Commission Deadline Extended: ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല. കാത്തിരിപ്പ് നീളും തോറും ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. ഇപ്പോഴിതാ, ശമ്പളം കൂടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/pay-commission-18.jpg" class="attachment-large size-large wp-post-image" alt="Pay Commission (18)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല. കാത്തിരിപ്പ് നീളും തോറും ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. ഇപ്പോഴിതാ, ശമ്പളം കൂടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എട്ടാം ശമ്പള കമ്മീഷൻ നടപടികളിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടായിരിക്കുകയാണ്.</p>
<h3>സമയപരിധി നീട്ടി</h3>
<p>ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷന് മുമ്പിൽ നിർദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയതായി അധികൃതർ അറിയിച്ചു. വിവിധ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ യൂണിയനുകൾക്കും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുന്നിൽ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിനായി ജൂൺ പതിനഞ്ച് വരെയാണ് നീട്ടിയത്. ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.</p>
<p>ജൂൺ 15 വരെ ജീവനക്കാർക്കും സംഘടനകൾക്കും തങ്ങളുടെ മെമ്മോറാണ്ടം സമർപ്പിക്കാം. ഇത് അന്തിമ സമയപരിധിയാണെന്നും ഇതിന് ശേഷം ഇനി ഒരു തരത്തിലും സമയം നീട്ടിനൽകില്ലെന്നും കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ '8cpc.gov.in' വഴി മാത്രമേ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹാർഡ് കോപ്പികളോ ഇമെയിലുകളോ പിഡിഎഫ് ഫയലുകളോ യാതൊരു കാരണവശാലും പരിഗണിക്കുകയില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-central-government-employees-demand-freedom-to-choose-between-ops-nps-and-ups-2207454.html">പെൻഷൻ ജീവനക്കാർക്ക് തിരഞ്ഞെടുക്കാം, ശമ്പളത്തിലും വൻ വർധനവ്</a></strong></p>
<h3>ശമ്പളം, പെൻഷൻ എത്ര?</h3>
<p>എട്ടാം ശമ്പളപരിഷ്കരണത്തിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ നിലവിലെ 2.57-ൽ നിന്നും 2.86 അല്ലെങ്കിൽ 3.00 ആയി ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ട്. അത് യാഥാർത്ഥ്യമായാൽ അടിസ്ഥാന ശമ്പളം 69,000 രൂപ വരെയെങ്കിലും ഉയർന്നേക്കാം. നിലവിൽ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.</p>
<p>ഇത്തരത്തിൽ ശമ്പളത്തിൽ വർധനവ് ഉണ്ടായാൽ പെൻഷൻകാരുടെ പ്രതിമാസ വരുമാനത്തിലും ഗണ്യമായ ഉയർച്ച ഉണ്ടാകും. കൂടാതെ മറ്റ് ആനുകൂല്യങ്ങളിലും ഈ മാറ്റം പ്രതിഫലിക്കും. ജീവിതച്ചെലവ് വർധിക്കുന്നതിന് അനുസൃതമായി ക്ഷാമബത്തയും, താമസിക്കുന്ന നഗരങ്ങളുടെ തരംതിരിവ് അനുസരിച്ച് വീട്ടുവാടക അലവൻസും  ഇതോടൊപ്പം പുതുക്കി നിശ്ചയിക്കുന്നതാണ്.</p>
<h3>എട്ടാം ശമ്പളപരിഷ്കരണം എന്ന്?</h3>
<p>എട്ടാം ശമ്പളപരിഷ്കരണം എന്ന് മുതൽ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് 2027 പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കും. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ, ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻ അസോസിയേഷനുകളുമായും കമ്മീഷൻ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു.</p>
<p>ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവയെക്കുറിച്ചുള്ള ജീവനക്കാരുടെ കൃത്യമായ അഭിപ്രായങ്ങൾ ശേഖരിച്ചുവരികയാണ്. പുതുക്കിയ ശമ്പള നിരക്കുകൾക്ക് ഈ വർഷം ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം ഉണ്ടാകുമെന്നതിനാൽ, കമ്മീഷൻ നടപടികൾ വൈകുന്നതിനനുസരിച്ച് ജീവനക്കാരുടെ ശമ്പള കുടിശ്ശിക വർധിക്കും. ഇത് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ബാധ്യത ഉയരുന്നതിന് കാരണമാകുന്നതാണ്.</p>
<h3>English Summary:</h3>
<p>8th Pay Commission Updates. Centre has extended the deadline for submitting memorandums and suggestions to the 8th Central Pay Commission from May 31 to June 15, 2026, giving employee unions, pensioners’ associations, and other stakeholders more time to present their demands.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Ration Updates: ജൂണിലെ റേഷൻ വാങ്ങിയോ? ഇനി മുതൽ ആ കാർഡിന് അധിക വിഹിതം ഇല്ല</title>
					<link>https://www.malayalamtv9.com/kerala/kerala-ration-distribution-changes-blue-card-additional-rice-quota-cancelled-2207889.html</link>
					<pubDate>Wed, 03 Jun 2026 11:01:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-ration-distribution-changes-blue-card-additional-rice-quota-cancelled-2207889.html</guid>
					<description><![CDATA[<p>Kerala Ration Distribution on June: ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/ration-update.jpg" class="attachment-large size-large wp-post-image" alt="Ration Update" /></figure><p>സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ മാറ്റം വരുത്തി സർക്കാർ. ഇനി മുതൽ രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് നൽകിയത് പല താലൂക്കുകളിലെ വിതരണത്തെ ബാധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെ പോലെ തന്നെ ഒരു മാസത്തെ വിഹിതം മാത്രം നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.</p>
<p>പശ്ചിമേഷ്യൻ സംഘർഷും വിഷു ദിനവും മുൻനിർത്തിയാണ് സർക്കാർ രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര സർക്കാർ നിർദേശിച്ചത്. എന്നാൽ റേഷൻ കടകളുടെ സംഭരണശേഷി കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിത് രണ്ടായി കുറയ്ക്കുകയായിരുന്നു.</p>
<h3>അധിക വിഹിതം ഇല്ല</h3>
<p>നീല കാർഡിന് നൽകിയിരുന്ന അധിക വിഹിതം അവസാനിപ്പിച്ചു. പതിവ് വിഹിതത്തിനുപുറമെ ഏപ്രിലിൽ രണ്ടുകിലോയും മെയിൽ മൂന്ന് കിലോയും അധിക വിഹിതം നീലക്കാർഡുടമകൾക്ക് നൽകിയിരുന്നു. ഇനിമുതൽ പതിവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ. അതായത്, നീലക്കാർഡിന് നാല് കിലോ അരിയായിരിക്കും ലഭിക്കുന്നത്. ആട്ട നൽകുന്നത് തുടരും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/milma-milk-and-curd-prices-revised-from-today-check-new-rates-for-each-pack-2207548.html">പഴയ ആളല്ല കേട്ടോ…മില്‍മയ്ക്ക് ഇന്ന് മുതല്‍ പുതിയ വില; പാലിനും തൈരിനും എത്ര രൂപ നല്‍കണമെന്ന് നോക്കൂ</a></strong></p>
<h3>ജൂൺ മാസത്തെ റേഷൻ വിതരണം</h3>
<p>ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 2 മുതൽ ആരംഭിച്ചു. ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.</p>
<p><strong>അന്ത്യോദയ അന്ന യോജന (AAY):</strong> അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി മൂന്ന് പായ്ക്കറ്റ് ഏഴ് രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>മുൻഗണന വിഭാഗം (PHH):</strong> ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് നാല് കിലോ കുറച്ച്, അതിന് പകരം നാല് പായ്ക്കറ്റ് ആട്ട് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.</p>
<p><strong>പൊതുവിഭാഗം സബ്സിഡി(NPS):</strong> ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം(NPNS):</strong> നാല് കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം സ്ഥാപനം (NPI):</strong> കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<h3>English Summary:</h3>
<p>The additional allowance given to blue card holders has been discontinued. In addition to the regular allowance, an additional allowance of two kilos was given to blue card holders in April and three kilos in May. The distribution of ration for the month of June began on June 2.</p>
]]></content:encoded>
				</item>
							<item>
					<title>Financial Planning: പണമില്ലെങ്കില്‍ ചെലവ് കുറയ്ക്കണം ഹേ&#8230;ആദ്യം നിര്‍ത്തേണ്ടത് ഇതൊക്കെയാണ്‌</title>
					<link>https://www.malayalamtv9.com/business/money-running-low-these-are-the-first-expenses-you-should-stop-to-protect-your-budget-2207728.html</link>
					<pubDate>Wed, 03 Jun 2026 09:50:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/money-running-low-these-are-the-first-expenses-you-should-stop-to-protect-your-budget-2207728.html</guid>
					<description><![CDATA[<p>The First Expenses Financial Experts Recommend Cutting When Money Gets Tight: പെട്ടെന്ന് പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ആളുകള്‍ സാധാരണയായി ചെയ്യാറുള്ളത്, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും, ഷോപ്പിങ് നിര്‍ത്തും, നിക്ഷേപങ്ങള്‍ നിര്‍ത്തും തുടങ്ങിയവയാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ കാരണം ഭാവിയില്‍ ചിലപ്പോള്‍ വലിയ വില തന്നെ കൊടുക്കേണ്ടതായി വന്നേക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Financial-Planning-1.jpg" class="attachment-large size-large wp-post-image" alt="Financial Planning (1)" /></figure><p>പണത്തിന് ആവശ്യമില്ലാത്തവരായി ആരുണ്ടല്ലേ? എല്ലാവര്‍ക്കും പണം വേണം, പലപ്പോഴും ചെലവിന് അനുസരിച്ച് വരുമാനം ഇല്ലാത്തതാണ് പ്രശ്‌നമാകുന്നത്. എല്ലാ ആവശ്യങ്ങളും കൃത്യമായി കിട്ടുന്ന ശമ്പളത്തിന് കഴിഞ്ഞുപോകുമ്പോഴായിരിക്കും പെട്ടെന്ന് എന്തെങ്കിലും ആവശ്യങ്ങള്‍ വന്ന് ആകെ കുഴയുന്നത്. ഈ സമയത്ത് എന്തുചെയ്യണമെന്ന് പോലും അറിയാതെ ആളുകള്‍ വലയും. ചെലവ് ഉയരുന്നത് തന്നെയാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് നിയന്ത്രിക്കാനായി യാതൊന്നും ചെയ്യാറില്ലെന്ന് മാത്രം.</p>
<p>പെട്ടെന്ന് പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ആളുകള്‍ സാധാരണയായി ചെയ്യാറുള്ളത്, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും, ഷോപ്പിങ് നിര്‍ത്തും, നിക്ഷേപങ്ങള്‍ നിര്‍ത്തും തുടങ്ങിയവയാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ കാരണം ഭാവിയില്‍ ചിലപ്പോള്‍ വലിയ വില തന്നെ കൊടുക്കേണ്ടതായി വന്നേക്കാം.</p>
<p>സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടത് അനിവാര്യം തന്നെ. എന്നാല്‍ യാതൊന്നും ചിന്തിക്കാതെ പെട്ടെന്ന് എടുത്തുചാടി ഏതെങ്കിലും ചെലവ് നിയന്ത്രിക്കുന്നതല്ല ശരിയായ മാര്‍ഗം. എല്ലാ ചെലവുകളും ഒരുപോലെ അല്ലന്നെതാണ് നിങ്ങള്‍ ആദ്യം മനസിലാക്കേണ്ട കാര്യം. അതിനാല്‍ തന്നെ ഭാവിയെ ഗുരുതരമായി ബാധിക്കാത്ത രീതിയില്‍ വേണം തീരുമാനങ്ങള്‍ എടുക്കാന്‍.</p>
<h3>ചെലവ് ചുരുക്കല്‍ ശ്രദ്ധയോടെ ഇവിടെ നിന്ന്</h3>
<p>പുറത്ത് നിന്ന് ഭക്ഷണം കഴിക്കല്‍, പെട്ടെന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവയില്‍ നിന്ന് തുടങ്ങാം. ഇവയെ വേരിയബിള്‍ ചെലവുകള്‍ എന്ന് പറയാം, ഇവ വെട്ടിക്കുറയ്ക്കുന്നത് പണം നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കും.</p>
<p>സബ്‌സ്‌ക്രിപ്ഷനുകളും ഇതേവിഭാഗത്തില്‍ വരുന്നത് തന്നെയാണ്. സ്ട്രീമിങ് സേവനങ്ങള്‍, ആപ്പുകള്‍, പ്രീമിയം മെമ്പര്‍ഷിപ്പുകള്‍, ക്ലൗഡ് സ്റ്റോറേജ് ഇവയ്‌ക്കൊക്കെ വേണ്ടി ഉപയോഗിക്കുന്ന തുക ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ചെറുതായി തോന്നിയേക്കാം. എന്നാല്‍ ഇവയെല്ലാം ഒരുമിച്ച് അടയ്ക്കുമ്പോള്‍ എത്ര രൂപ ചെലവ് വരാറുണ്ടെന്ന് നോക്കാറുണ്ടോ? വരുമാനത്തിന്റെ ഭൂരിഭാഗം ചോര്‍ന്നുപോകുന്നത് ചിലപ്പോള്‍ ഇവ വഴിയായിരിക്കാം. അതിനാല്‍ ഇവയിലും ഒന്ന് ശ്രദ്ധ കൊടുക്കാവുന്നതാണ്.</p>
<p>യാത്രകള്‍ പോകാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല, എന്നാല്‍ സാമ്പത്തിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഘട്ടങ്ങളിലുള്ള യാത്രകള്‍ മാറ്റിവെക്കാം. ഈ സമയത്ത് വലിയൊരു യാത്രകള്‍ക്കായി മുടക്കുന്നത് നിങ്ങളെ കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലാക്കിയേക്കാം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/five-sip-mistakes-that-can-silently-destroy-your-mutual-fund-returns-2207241.html" target="_blank" rel="noopener">SIP: മ്യൂച്വല്‍ ഫണ്ട് റിട്ടേണ്‍ ഇല്ലാതാകും; എസ്‌ഐപിയില്‍ ഈ തെറ്റ് ചെയ്യാതിരിക്കൂ</a></strong></p>
<h3>ക്രെഡിറ്റ് സ്‌കോറും വളരെ പ്രധാനമാണ്</h3>
<p>ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനിടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും എടുക്കരുത്. ഇഎംഐകള്‍ കൃത്യസമയത്ത് അടയ്ക്കാതിരിക്കുക, ക്രെഡിറ്റ് കാര്‍ഡുകളിലെ ലോണ്‍ തുക തിരിച്ചടവില്‍ വീഴ്ച വരുത്തുക, തുടങ്ങിയുള്ള എല്ലാ വീഴ്ചകളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ വഴിയൊരുക്കും.</p>
<p>റിവോള്‍വിങ് ബാലന്‍സുകള്‍ വേഗത്തില്‍ പലിശ വര്‍ധിപ്പിക്കും. ക്രെഡിറ്റ് ഹെല്‍ത്ത് തകരാറിലായാല്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവരും പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍.</p>
<h3>നിക്ഷേപങ്ങളോടും ഇന്‍ഷുറന്‍സിനോടും കളി വേണ്ട</h3>
<p>ആരോഗ്യ ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ്, അടിസ്ഥാന മെഡിക്കല്‍ കവര്‍ തുടങ്ങിയ ഒരിക്കലും ഒരു ഓപ്ഷണല്‍ ചെലവുകളല്ല. ഇവയിലേക്കുള്ള നിക്ഷേപം മാറ്റിവെക്കുന്നത് വലിയ അപകടസാധ്യതകളിലേക്ക് നിങ്ങളെ എത്തിക്കും. ഇത് ഇന്‍ഷുറന്‍സുകളുടെ കാര്യത്തില്‍ മാത്രമല്ല നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. കൃത്യസമയത്ത് പണമെത്തേണ്ട നിക്ഷേപമാര്‍ഗങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്.</p>
<p>അതേസമയം, അധിക മ്യൂച്വല്‍ ഫണ്ട് വാങ്ങലുകള്‍, ഓപ്ഷണല്‍ എസ്‌ഐപി ടോപ്പ് അപ്പുകള്‍ പോലുള്ള നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാം. എന്നാല്‍ കോര്‍ വിരമിക്കല്‍ സംഭാവനകള്‍ നിര്‍ത്തുന്നത് ദീര്‍ഘകാല ചെലവുകള്‍ വര്‍ധിക്കുന്നതിന് കാരണമാകും.</p>
<h3>English Summary</h3>
<p>When money becomes tight, cutting non-essential expenses can help you stay on budget and avoid financial stress. Identifying unnecessary spending is often the first step toward improving your financial situation.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: മൂന്നാം നാളും മാറ്റമില്ലാതെ സ്വർണവില; ഉടനെ വാങ്ങണോ, കാത്തിരിക്കണോ? ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-june-3-2207876.html</link>
					<pubDate>Wed, 03 Jun 2026 09:33:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-june-3-2207876.html</guid>
					<description><![CDATA[<p>Kerala Gold Rate, June 3: മൂന്ന് ദിവസങ്ങളിലും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. മെയിൽ വൻ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മെയ് 5ന് 1,09,400 രൂപയായി വില താഴ്ന്നിരുന്നു. എന്നാൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/gold-rate-24.jpg" class="attachment-large size-large wp-post-image" alt="Gold Rate (24)" /></figure><p>സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 1,14,560 രൂപയും  ഗ്രാമിന് 14,320 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 289.90 പേരും കിലോയ്ക്ക് 2,89,900 രൂപയുമാണ് നൽകേണ്ടത്.</p>
<p>മൂന്ന് ദിവസങ്ങളിലും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. മെയിൽ വൻ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മെയ് 5ന് 1,09,400 രൂപയായി വില താഴ്ന്നിരുന്നു. എന്നാൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. അവസാന ദിവസങ്ങളിൽ 1.15 നിരക്കിലായിരുന്നു സ്വർണവില വില രേഖപ്പെടുത്തിയത്. ജൂണിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 1.14 നിരക്കിലാണ് വ്യാപാരം. സാധാരണക്കാരും ആഭരണപ്രേമികളും വരുംദിവസങ്ങളിൽ വിലയിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/petrol-and-diesel-prices-may-rise-again-soon-fuel-rates-could-increase-by-up-to-12-per-litre-2207692.html">ഇന്ധനവില 12 രൂപ വര്‍ധിപ്പിച്ചേക്കും; നഷ്ടം നികത്താന്‍ ഒഎംസികള്‍</a></strong></p>
<h3>പശ്ചിമേഷ്യയിൽ ആടിയുലഞ്ഞ് സ്വർണം</h3>
<p>പശ്ചിമേഷ്യൻ സംഘർഷത്തിന് ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവില മാറി മറിയുന്നത്. സമാധാന ചർച്ചകൾ ഫലം കാണുന്നില്ലെന്നാണ് വിവരം. ഇറാനിലെ അമേരിക്കൻ ആക്രമണത്തിന് മറുപടിയായി കുവൈറ്റിലും ബഹ്റൈനിലും യു.എസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ഡ്രോണുകളെല്ലാം തടുത്തിട്ടുവെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി.</p>
<p>സംഘർഷം രൂക്ഷമാകുന്നതിനെ തുടർന്ന് ക്രൂഡോയിൽ വില കൂടുകയാണ്. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 1.15% ഉയർന്ന് 94.84 ഡോളറിലും ബ്രെന്റ് വില 1% ഉയർന്ന് 96.96 ഡോളറിലുമെത്തി. ക്രൂഡ് ഓയിൽ വില കൂടുന്നതാണ് സ്വർണവില താഴാൻ കാരണമാകുന്നത്. രാജ്യാന്തര സ്വർണവില മാറ്റമില്ലാതെ നിൽക്കുകയാണ്. ഔൺസിന് 2 ഡോളർ ഉയർന്ന് 4478 ഡോളറാണ് നിലവിലെ വില.</p>
<h3>സ്വർണവിലയിൽ ഇനിയെന്ത്?</h3>
<p>നവംബർ, ഡിസംബർ മാസങ്ങളിൽ റെക്കോർഡ് കുതിപ്പ് ആണ് ഉണ്ടായത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് പവന്റെ വ്യാപാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. പശ്ചിമേഷ്യൻ യുദ്ധത്തോടെ, സ്വർണവിലയുടെ മറ്റൊരു അധ്യായത്തിന് തുടക്കമായി. മാർച്ചിൽ സംഘർഷം ആരംഭിച്ചതോടെ സ്വർണവില കുതിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി സ്വർണവില ഇടിയുകയായിരുന്നു.</p>
<p>പശ്ചിമേഷ്യൻ സംഘർഷം അവസാനിച്ചാൽ സ്വർണവില ഉയർന്നേക്കും. സാധാരണഗതിയിൽ യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണവില കൂടുകയാണ് പതിവ്. എന്നാൽ ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പാണ് സ്വർണവില ഇടിയാൻ കാരണമായത്. കൂടാതെ, ഡോളർ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിലെ പലിശ നിരക്കും രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.</p>
<p>നിലവിൽ രൂപ തളർച്ചയിലാണ്. ഇന്നലെ ഡോളറിനെതിരെ ഇന്ത്യൻ രൂപ 17 പൈസ താഴ്ന്ന് 95.36ൽ എത്തിയിരുന്നു. ആഗോളതലത്തിൽ ഡോളർ കരുത്താർജ്ജിച്ചതും എണ്ണവില വർധനയുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായത്.</p>
<h3>English Summary:</h3>
<p>Kerala Gold Rate Today, June 3. Price remains unchanged. Today, the price of One Pavan gold is Rs 1,14,560 and the price of a gram is Rs 14,320. Even though the market price is this, the price will increase when the three percent GST, processing fee and hallmarking charge are added.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate Today: ഇന്നത്തെ സ്വര്‍ണവില; പൊന്നില്‍ തൊട്ടാല്‍ പൊള്ളും</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-on-june-2-disappointment-for-wedding-jewellery-buyers-as-prices-remain-high-2207695.html</link>
					<pubDate>Tue, 02 Jun 2026 07:41:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-on-june-2-disappointment-for-wedding-jewellery-buyers-as-prices-remain-high-2207695.html</guid>
					<description><![CDATA[<p>One Pavan Gold Rate on June 2 Tuesday: ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഉപയോഗിക്കുന്നത്, ഇതിന് നിലവില്‍ ബാരലിന് 100 ഡോളറില്‍ താഴെയാണ് വില. ഇറാനും യുഎസും തമ്മില്‍ വൈകാതെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷകളാണ് ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങുന്നതിന് കാരണമായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gold-Rate-on-June-2-in-Kerala.jpg" class="attachment-large size-large wp-post-image" alt="Gold Rate On June 2 In Kerala" /></figure><p>സ്വര്‍ണാഭരണപ്രേമികള്‍ക്ക് ഇന്നും ആശ്വസിക്കാന്‍ വകയുണ്ട്‌, കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ അതേനിരക്കിലാണ് ജൂണ്‍ രണ്ടിലെ സ്വര്‍ണവില്‍പന. ഒരു പവന് 1,14,560 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ 14,320 രൂപ നല്‍കണം.  വിലവര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഉപഭോക്താക്കള്‍ക്ക് അനുകൂലമായ വാര്‍ത്തയാണ് ഇന്ന് വിപണിയില്‍ നിന്നെത്തിയിരിക്കുന്നത്.</p>
<p>ആഗോള വിപണിയില്‍ സംഭവിക്കുന്ന കയറ്റിറങ്ങള്‍ ഇങ്ങ് കേരളത്തിലും ശക്തമായി തന്നെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വിവാഹം, ഉത്സവം, മറ്റ് ആഘോഷങ്ങള്‍ തുടങ്ങിവയ്‌ക്കെല്ലാം വലിയ അളവില്‍ തന്നെ സ്വര്‍ണം വാങ്ങിക്കുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ കനത്ത വില വര്‍ധനവ് സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഇല്ലാതാക്കി. നിലവില്‍ കുറഞ്ഞ തൂക്കത്തിലുള്ള വിവാഹ സെറ്റുകള്‍, നൂലുകെട്ട് സെറ്റുകള്‍ തുടങ്ങിയവയ്ക്കാണ് കേരളത്തില്‍ ഡിമാന്‍ഡുള്ളത്.</p>
<h3>രാജ്യാന്തര വിപണിയും സ്വര്‍ണവിലയും</h3>
<p>ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഉപയോഗിക്കുന്നത്, ഇതിന് നിലവില്‍ ബാരലിന് 100 ഡോളറില്‍ താഴെയാണ് വില. ഇറാനും യുഎസും തമ്മില്‍ വൈകാതെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷകളാണ് ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങുന്നതിന് കാരണമായത്. സമാധാന കരാര്‍ അടുത്തയാഴ്ചയോടെ സംഭവിച്ചേക്കുമെന്നാണ് നിലവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.</p>
<p>എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം തന്നെ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ യുദ്ധം അവസാനിപ്പിച്ച് കരാറിലേര്‍പ്പെടൂവെന്ന നിലപാാടിലാണ് ഇറാന്‍. ഇറാന്റെ ആണവശേഷിയെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കം. സമ്പൂഷ്ടീകരിച്ച യുറേനിയം തങ്ങള്‍ക്ക് കൈമാറി കരാറില്‍ എത്തിച്ചേരണമെന്ന നിര്‍ദേശവും ട്രംപ് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാലിതിന് ഇറാന്‍ ഒരുക്കമല്ല. സംഘര്‍ഷം അവസാനിക്കാതെ മുന്നോട്ട് പോകുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിച്ചേക്കാം. ഇത് സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ക്ക് തിരിച്ചടി സമ്മാനിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-june-1-check-price-per-sovereign-and-gram-2207555.html" target="_blank" rel="noopener">Kerala Gold Rate Today: ജൂണ്‍ 1ലെ സ്വര്‍ണവില; പൊന്ന് വാങ്ങാം, പക്ഷെ കൂടുതല്‍ പറ്റില്ല</a></strong></p>
<h3>ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ എന്ത് സംഭവിക്കും?</h3>
<p>ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ചിരുന്ന വര്‍ധനവ് പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം കുറയ്ക്കാനായി കേന്ദ്രബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതോ കൂട്ടുന്നതോ ആണ് രീതി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് വിവരം. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും. കാരണം, മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ ലാഭം നേടാനാകുന്നത് ആളുകളെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് കുറയ്ക്കാന്‍ പ്രേരിപ്പിക്കും. കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ മാത്രമാണ് സ്വര്‍ണം എപ്പോഴും ആകര്‍ഷകമായ നിക്ഷേപമാകുന്നത്. എന്നാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് എക്കാലവും തുടരും.</p>
<h3>ഡിമാന്‍ഡ് തൂക്കം കുറഞ്ഞവയ്ക്ക്</h3>
<p>കേരളത്തില്‍ നിലവില്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡുള്ളത്. വലിയ വില കൊടുത്ത് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യമില്ല. ഇത് മുതലെടുത്ത് ജ്വല്ലറികള്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ കൂടുതലായി വിപണിയിലെത്തിക്കുന്നുമുണ്ട്.</p>
<p>1 പവന്‍, രണ്ട് പവന്‍, മൂന്ന് പവന്‍ അങ്ങനെ നിരവധി തൂക്കങ്ങള്‍ വിവാഹസെറ്റുകള്‍ ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ തൂക്കത്തില്‍ ഉപഭോക്താവിന്റെ മനസിനിണങ്ങിയ ആഭരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും ജ്വല്ലറികള്‍ തമ്മില്‍ മത്സരമാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇപ്പോള്‍ വലിയ രീതിയില്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പരസ്യവും ഉപഭോക്താക്കളെ തേടിയെത്തുന്നു.</p>
<h3>English Summary</h3>
<p>Gold prices in Kerala remained elevated on June 2, disappointing those planning to purchase wedding jewellery. The latest rates continue to put pressure on buyers amid fluctuating market trends.</p>
]]></content:encoded>
				</item>
							<item>
					<title>Fuel Price: ഇന്ധനവില 12 രൂപ വര്‍ധിപ്പിച്ചേക്കും; നഷ്ടം നികത്താന്‍ ഒഎംസികള്‍</title>
					<link>https://www.malayalamtv9.com/india/petrol-and-diesel-prices-may-rise-again-soon-fuel-rates-could-increase-by-up-to-12-per-litre-2207692.html</link>
					<pubDate>Tue, 02 Jun 2026 06:49:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/petrol-and-diesel-prices-may-rise-again-soon-fuel-rates-could-increase-by-up-to-12-per-litre-2207692.html</guid>
					<description><![CDATA[<p>Petrol-Diesel Prices Set for Another Increase as OMCs Face Heavy Losses: അന്തരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്കാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തിയത്. സംഘര്‍ഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ലാഭം നേടാന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/fuel-price-2.jpg" class="attachment-large size-large wp-post-image" alt="Fuel Price (2)" /></figure><p>ഇന്ധന വില്‍പനയിലൂടെ സംഭവിക്കുന്ന നഷ്ടം നികത്താന്‍ പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ (ഒഎംസി) നീക്കം നടത്തുന്നു. പെട്രോളിനും ഡീസലിനും വൈകാതെ 12 രൂപ വരെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 5.5 രൂപയും ഡീസലിന് 4.5 രൂപയും നഷ്ടം നേരിടുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മെയ് മാസത്തില്‍ തുടര്‍ച്ചയായി നാല് തവണ വില വര്‍ധനവ് സംഭവിച്ചതിന് പിന്നാലെയാണ് അടുത്ത നീക്കം.</p>
<p>അന്തരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്കാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തിയത്. സംഘര്‍ഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ലാഭം നേടാന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.</p>
<h3>വന്‍ നഷ്ടം നേരിട്ട് എണ്ണ വിതരണ കമ്പനികള്‍</h3>
<p>ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയും എന്നിവ ഉള്‍പ്പെടെയുള്ള മൂന്ന് എണ്ണ വിതരണ കമ്പനികള്‍ ഉയര്‍ന്ന നിരക്കിലാണ് അസംസ്‌കൃത എണ്ണ സംഭരിക്കുന്നത്. ശേഷം പെട്രോളും ഡീസലും കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തുന്നത് വഴി അവര്‍ പ്രതിദിനം ഏകദേശം 550 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.</p>
<p>നിലവില്‍ രാജ്യത്ത് പെട്രോള്‍ വില്‍പനയില്‍ ഒഎംസിയുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ലിറ്ററിന് 5.5 രൂപയും ഡീസലിന് 4.5 രൂപയുമാണ്. ഇതുകൂടാതെ എല്‍പിജി വില്‍പനയിലും കനത്ത നഷ്ടം തന്നെയാണ് കമ്പനികള്‍ക്ക് ഏറ്റുവാങ്ങേണ്ടതായി വരുന്നത്. പെട്രോള്‍ വില ലിറ്ററിന് 12 രൂപ വര്‍ധിപ്പിച്ചാലും, ഓട്ടോ ഇന്ധന വില്‍പനയില്‍ കമ്പനികള്‍ക്ക് ബ്രേക്ക് ഈവന്‍ നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് ഐസിആര്‍എയിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥനായ പ്രശാന്ത് വസിഷ്ഠ് പറയുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/commercial-lpg-cylinder-prices-hiked-by-rs-42-from-june-1-check-latest-rates-across-india-2207539.html" target="_blank" rel="noopener">LPG Price Hike: വാണിജ്യ എല്‍പിജി സിലിണ്ടറിന് 42 രൂപയുടെ വര്‍ധനവ്; വിലക്കയറ്റം അതിരൂക്ഷം</a></strong></p>
<p>ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ കപ്പലുകള്‍ സുഗമമായി കടന്നുപോകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും, ഇപ്പോഴും തടസങ്ങള്‍ തുടരുകയാണെന്നാണ് വിവരം. ഇതുമൂലം ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടവും സംഭവിക്കുന്നു. ഇനിയും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ധന ചില്ലറ വില്‍പനയില്‍ വര്‍ധനവ് വരുത്തേണ്ടി വരുമെന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. കമ്പനികള്‍ കനത്ത നഷ്ടം നേരിടുന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അവര്‍.</p>
<h3>650 രൂപ കുറവ് വരുത്തുമോ?</h3>
<p>അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര എല്‍പിജി വില്‍പനയില്‍ കമ്പനികള്‍ സിലിണ്ടര്‍ അടിസ്ഥാനത്തില്‍ 650 രൂപ വീതം കുറയ്ക്കുന്നുണ്ടെന്നാണ് പെട്രോളിയും മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയുടെ വിശദീകരണം. വ്യോമയാന ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില്‍പനയിലെ കുറവുമൂലം ലിറ്ററിന് 30 രൂപയിലും തുടരുകയാണെന്ന് കഴിഞ്ഞ ദിവസം അവര്‍ വ്യക്തമാക്കി.</p>
<p>അതേസമയം, കഴിഞ്ഞ മാസം അതായത് 2026 മെയ് മാസത്തില്‍ ഇറാന്‍ യുദ്ധം കാരണം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ എണ്ണ വിതരണ കമ്പനികളെല്ലാം തന്നെ പെട്രോള്‍-ഡീസല്‍ വിലകള്‍ 7.5 രൂപ ഉയര്‍ത്തി. ഇനിയും വില വര്‍ധനവ് ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.</p>
<h3>English Summary</h3>
<p>Petrol and diesel prices may rise again in India as oil marketing companies look to recover mounting losses. Reports suggest fuel rates could increase significantly if current market pressures continue.</p>
]]></content:encoded>
				</item>
					</channel>
	</rss>
	