'അൻസിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്, വിവേകത്തോടെ കൈകാര്യം ചെയ്യണം'; ആസിഫ് അലി | AMMA Controversy, Asif Ali Breaks Silence on Ansiba Hassan and Tini Tom Issue Malayalam news - Malayalam Tv9

Asif Ali: ‘അൻസിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്, വിവേകത്തോടെ കൈകാര്യം ചെയ്യണം’; ആസിഫ് അലി

Published: 

31 May 2026 | 10:11 PM

അമ്മ സംഘടനയിലെ അൻസിബ - ടിനി ടോം വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ആസിഫ് അലി പറഞ്ഞു. പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും പറഞ്ഞു.

1 / 5
അമ്മ സംഘടനയിലെ അൻസിബ - ടിനി ടോം വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ആസിഫ് അലി പറഞ്ഞു. കൂടാതെ, നിവൃത്തിക്കേട് കൊണ്ടായിരിക്കാം അൻസിബ പുറത്ത് വന്ന് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Image Credit source: Instagram)

അമ്മ സംഘടനയിലെ അൻസിബ - ടിനി ടോം വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ആസിഫ് അലി പറഞ്ഞു. കൂടാതെ, നിവൃത്തിക്കേട് കൊണ്ടായിരിക്കാം അൻസിബ പുറത്ത് വന്ന് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Image Credit source: Instagram)

2 / 5
'സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്ത് തന്നെ തീരണം, അതിനുള്ള ഇടം അവിടെയുണ്ട്. എന്നാൽ അത്തരത്തൽ അവിടെ തീരാത്തപ്പോഴായിരിക്കും അൻസിബയെ പോലുള്ളവർ നിവൃത്തി കേടുകൊണ്ടായിരിക്കാം അവരുടെ പ്രശ്നങ്ങൾ പുറത്ത് പറയുന്നത്.

'സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്ത് തന്നെ തീരണം, അതിനുള്ള ഇടം അവിടെയുണ്ട്. എന്നാൽ അത്തരത്തൽ അവിടെ തീരാത്തപ്പോഴായിരിക്കും അൻസിബയെ പോലുള്ളവർ നിവൃത്തി കേടുകൊണ്ടായിരിക്കാം അവരുടെ പ്രശ്നങ്ങൾ പുറത്ത് പറയുന്നത്.

3 / 5
ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് ഇതെല്ലാം അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ട് പേരുടെയും ഭാഗം കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാം' എന്നും ആസിഫ് അലി പറഞ്ഞു.

ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് ഇതെല്ലാം അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ട് പേരുടെയും ഭാഗം കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാം' എന്നും ആസിഫ് അലി പറഞ്ഞു.

4 / 5
അതേസമയം, ജിഹാദി എന്ന് വിളിച്ച് അപേക്ഷിച്ചെന്ന അൻസിബയുടെ പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നും വിവേകത്തോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ആസിഫ് പറഞ്ഞു.

അതേസമയം, ജിഹാദി എന്ന് വിളിച്ച് അപേക്ഷിച്ചെന്ന അൻസിബയുടെ പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നും വിവേകത്തോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ആസിഫ് പറഞ്ഞു.

5 / 5
അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളെ കൊണ്ട് വന്നത് മറ്റൊരു സംഘടനയും കാണിക്കാത്ത ധൈര്യമാണ്. സിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും വിഷയത്തിൽ ആസിഫ് അലി പ്രതികരിച്ചു.

അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളെ കൊണ്ട് വന്നത് മറ്റൊരു സംഘടനയും കാണിക്കാത്ത ധൈര്യമാണ്. സിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും വിഷയത്തിൽ ആസിഫ് അലി പ്രതികരിച്ചു.

Follow Us
Related Photo Gallery
IPL 2026: പ്രതീക്ഷയോടെ എത്തി; പക്ഷേ, നിറംമങ്ങി; ഐപിഎല്ലില്‍ നിരാശപ്പെടുത്തിയവര്‍
Guru-Ketu Dwidwadash Yog: ജൂൺ 2ന് കർക്കിടകം ഉൾപ്പെടെ 4 രാശിക്കാർക്ക് ഭാഗ്യം തുടങ്ങുന്നു! വ്യാഴ-കേതു സംക്രമണം നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കും
Namma Metro: ജൂണ്‍ ഒന്ന് മുതല്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ ട്രെയിന്‍; കാത്തിരിപ്പ് സമയം 5 മിനിറ്റിലേക്ക്
Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു നയിക്കും? 30 അംഗ പട്ടികയില്‍ ഗില്ലും, സൂര്യയുമില്ല
School Reopening Tips: സ്കൂൾ തുറക്കാറായി; കുരുന്നുകളിലെ ‘സെപ്പറേഷൻ ആങ്സൈറ്റി’ മാറ്റാൻ മാതാപിതാക്കൾ അറിയേണ്ടത്
Shukra Gochar 2026: മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് ദുരിതം തുടങ്ങുന്നു! ജൂൺ എട്ടിന് ശുക്രൻ കർക്കിടകത്തിലേക്ക് പ്രവേശിക്കും
പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്?
ഐപിഎൽ നിയമങ്ങൾ പൊളിച്ചെഴുതാൻ സച്ചിൻ
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു