Jammu Kashmir : തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം

Terror Attack In Jammu Kashmir : ജമ്മു കശ്മീരിലെ ഗന്ദെർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം. ബാക്കി അഞ്ച് പേർ നിർമാണത്തൊഴിലാളികളാണ്.

Jammu Kashmir : തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം

ജമ്മു കശ്മീർ ഭീകരാക്രമണം (Image Credits - PTI)

Updated On: 

20 Oct 2024 | 11:56 PM

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം. ജമ്മു കശ്മീരിലെ ഗന്ദെർബാൽ ജില്ലയിലാണ് സംഭവം. ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ഡോക്ടറും അഞ്ച് നിർമാണത്തൊഴിലാളുകളുമാണ് മരിച്ചത്. ആക്രമണത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ആക്രമണത്തെ അപലപിച്ചു.

ഒരു സ്വകാര്യ കമ്പനിയുടെ ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുൻഡ് ഏരിയയിലെ ഒരു ടണലിൽ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കെയായിരുന്നു വെടിവെപ്പ്. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇക്കാര്യം പോലീസ് വ്യക്തമാക്കി.

Updating…

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ