WITT Summit 2026 : രാജ്യം സമാധാനത്തിനൊപ്പം; ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം

Prime Minister Narendra Modi TV9 Network WITT Summit 2026 : ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ വേദിയിൽ എത്തുന്നത്. യുദ്ധത്തെ കുറിച്ചും അതെ തുടർന്നുള്ള പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി ടിവി9ൻ്റെ ഉച്ചകോടിയിൽ പറഞ്ഞു

WITT Summit 2026 : രാജ്യം സമാധാനത്തിനൊപ്പം; ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം

Pm Narendra Modi Witt

Updated On: 

24 Mar 2026 | 11:31 AM

ന്യൂ ഡൽഹി : ടിവി 9 നെറ്റ്‌വര്‍ക്കിന്റെ ‘വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ സമ്മിറ്റ് 2026’ (WITT Summit 2026) മുഖ്യാതിഥിയായി പങ്കെടുത്ത്‌ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. WITT വേദിയിൽ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ടിവി9 നെറ്റ്‌വർക്ക് ആശയ കൈമാറ്റത്തിന് വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചുയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇന്ത്യയെയും ലോകത്തെയും കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ പ്രസക്തമാണെന്നും മോദി വ്യക്തമാക്കി. ഒപ്പം ലോകം നേരിടുന്ന യുദ്ധത്തെ പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി WITT വേദിയിൽ പറഞ്ഞു.

പ്രധാനമന്ത്രി നടത്തിയ മുഖ്യസംഭാഷണം :

Follow Us
Related Stories
Chennai Metro: യാത്രക്കാർക്ക് ഇരട്ടി വേഗത, മെട്രോ സ്റ്റേഷനുകൾ ഇനി മൾട്ടിമോഡൽ ഹബ്ബുകൾ
WITT Summit 2026 : ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ; ടിവി9 ഉച്ചകോടി വേദിയിൽ രാമു റാവു ജുപ്പള്ളി
LPG Crisis: വരുന്നുണ്ട് കൂടുതല്‍ എല്‍പിജി; യുഎഇയില്‍ നിന്ന് രണ്ട് കപ്പലുകള്‍ ഇന്ത്യയിലേക്ക്‌
LPG Cylinder Fake news: എൽപിജി സിലിണ്ടറിന്റെ ഭാരം കുറയ്ക്കില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കേന്ദ്രം
WITT Summit 2026: യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ പുരോഗതിയിലൂടെ കുതിച്ചു; രാജ്യം സമാധാനത്തിനൊപ്പം; ടിവി 9 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
LPG Cylinder Rationing: 14.2 കിലോ സിലിൻഡറുകളിൽ 10 കിലോ ഗ്യാസ്, ക്ഷാമം നേരിടാനുള്ള പുതിയ നീക്കമെന്ന് റിപ്പോർട്ട്
സിപിഎമ്മിനും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കെസി വേണുഗോപാല്‍
പെന്‍ഷന്‍ കൊടുക്കുന്നത് വോട്ടിന് വേണ്ടിയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ. രാജന്‍
കഴുകാനെത്തിച്ച ഫോര്‍ച്യൂണര്‍ തിരയില്‍ പെട്ടു; പിന്നീട് സംഭവിച്ചത്‌
ആ ചുവന്ന ക്രിക്കറ്റ് ബോളുണ്ടാക്കുന്നതിങ്ങനെ