Jammu & Kashmir IED Blast : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; രണ്ട് ജവന്മാർക്ക് വീരമൃത്യൂ

J&K Akhnoor IED Blast : പെട്രോളിങ്ങിനിടെയാണ് കുഴിബോംബ് പൊട്ടിയത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു

Jammu & Kashmir IED Blast : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; രണ്ട് ജവന്മാർക്ക് വീരമൃത്യൂ

Representational Image

Updated On: 

11 Feb 2025 | 08:03 PM

ന്യൂ ഡൽഹി : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ജവന്മാർക്ക് വീരമൃത്യു. കശ്മീരിലെ അഖ്നൂർ സെക്ടറിലെ ലലിയേലിയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. രണ്ട് ജവാന്‍മാരുടെ മരണം സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് ഫെബ്രുവരി 11-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പെട്രോളിങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു.

മൂന്ന് പേരടങ്ങുന്ന സംഘമാണ് പെട്രോളിങ്ങിനായി പോയത്. സംഭവ സ്ഥലത്ത് വെച്ച് രണ്ട് ജവൻമാരുടെ ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ജവാനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഫോടനത്തിന് മേഖലയിൽ കൂടുതൽ സേന സൈന്യം വിന്യസിപ്പിച്ചു. സൈന്യത്തിൻ്റെ നേതൃത്വത്തിൽ മേഖലയിൽ തിരച്ചിലും പുരോഗമിക്കുകയാണ്.

സ്ഫോടനം സ്ഥിരീകരിച്ചുകൊണ്ടുള്ള സൈന്യത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ