Raghu Kalamassery: പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു; ഉമ്മൻ ചാണ്ടിയായി ശ്രദ്ധേയനായ കലാകാരൻ

Raghu Kalamassery: കലാകാരൻ എന്ന നിലയിൽ രഘു കളമശ്ശേരി ഏറ്റവും കൂടുതൽ ശ്രദ്ധനേടി നൽകിയത് ഉമ്മൻചാണ്ടിയുടെ...

Raghu Kalamassery: പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു; ഉമ്മൻ ചാണ്ടിയായി ശ്രദ്ധേയനായ കലാകാരൻ

Raghu Kalamassery

Published: 

08 Jan 2026 | 11:43 AM

കൊച്ചി: പ്രമുഖ മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. പെട്ടെന്ന് ഉണ്ടായ രോഗബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. നേവൽ ബേസ് ജീവനക്കാരായിരുന്ന അദ്ദേഹം ഏഷ്യാനെറ്റ് ചാനലിലെ ഒരുകാലത്തെ പ്രമുഖ ഷോ ആയിരുന്ന സിനിമാലയിലൂടെയാണ് രഘു കളമശ്ശേരി പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്.

അക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇഷ്ടപ്പെട്ട ഷോയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേഷപ്പകർച്ച യിലൂടെയാണ് രഘു കളമശ്ശേരി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കലാകാരൻ എന്ന നിലയിൽ രഘു കളമശ്ശേരി ഏറ്റവും കൂടുതൽ ശ്രദ്ധനേടി നൽകിയത് ഉമ്മൻചാണ്ടിയുടെ വേഷപകർച്ചയാണ്.

Follow Us
Related Stories
Padayaatra Movie : എല്ലാം വളരെ പെട്ടെന്നായിരുന്നു! മമ്മൂട്ടി-അടൂർ ചിത്രം പദയാത്രയുടെ ഷൂട്ടിങ് പൂർത്തിയായി
OTT Releases : ഇന്ദ്രജിത്തിൻ്റെ ധീരം പിന്നെ അഞ്ച് തമിഴ് ചിത്രങ്ങൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Joby A S: ‘ആ സമയം ലാലേട്ടന്‍ കാറില്‍ വന്നു, അദ്ദേഹത്തോടൊപ്പം പോകാനുള്ള അവസരമാണ് അന്ന്‌ നഷ്ടപ്പെടുത്തിയത്’
BTS: കാത്തിരിപ്പ് അവസാനിക്കുന്നു, പുതിയ ആൽബത്തിന് ദിവസങ്ങൾ മാത്രം, ‘അരിരംഗ്’ ട്രാക്ക് ലിസ്റ്റ് പുറത്ത്
Sanju Samson: ‘സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്’; സൗഹൃദത്തെ കുറിച്ച് ബേസില്‍
Santhivila Dinesh: ‘ഉർവശി പറയുന്നത് പച്ചനുണ, സംസാരത്തിലും നടത്തത്തിലും എന്തോ കുഴപ്പമുണ്ട്’
പച്ചമാങ്ങ സ്‌ക്വാഷ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാന്‍  എന്തെളുപ്പം
ദിവസവും അച്ചാർ കഴിക്കുന്നത് ​ഗുണമോ?
കോടികളാണ്, കോടികള്‍! സഞ്ജുവിന്റെ ആസ്തി അറിയണോ?
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌