ഭക്ഷണ പാർസൽ എന്നുമുതലാണ് ഇന്ത്യയിൽ കറുത്ത പ്ലാസ്റ്റിക് പാത്രത്തിലായത്... ആ കഥ ഇങ്ങനെ | black plastic in India’s food parcel industry, risks and benefits Malayalam news - Malayalam Tv9

food delivery: ഭക്ഷണ പാർസൽ എന്നുമുതലാണ് ഇന്ത്യയിൽ കറുത്ത പ്ലാസ്റ്റിക് പാത്രത്തിലായത്… ആ കഥ ഇങ്ങനെ

Updated On: 

30 May 2025 | 08:34 PM

Black plastic in India: റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

1 / 5
2010-കളുടെ മധ്യത്തോടെയാണ് ഇന്ത്യയിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ , ഊബർ ഈറ്റ്സ്  തുടങ്ങിയവയുടെ വ്യാപനം ആരംഭിച്ചത്. ഈ സമയത്താണ് റെസ്റ്റോറന്റുകളിൽ നിന്ന് വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന രീതി വർദ്ധിച്ചത്.

2010-കളുടെ മധ്യത്തോടെയാണ് ഇന്ത്യയിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ , ഊബർ ഈറ്റ്സ് തുടങ്ങിയവയുടെ വ്യാപനം ആരംഭിച്ചത്. ഈ സമയത്താണ് റെസ്റ്റോറന്റുകളിൽ നിന്ന് വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന രീതി വർദ്ധിച്ചത്.

2 / 5
പാക്ക് ചെയ്ത ഭക്ഷണം കൊണ്ടുപോകാനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പാത്രങ്ങളുടെ ആവശ്യകത വർധിച്ചതും ഈ പാത്രങ്ങൾക്ക് പ്രചാരം നൽകി. പല കാരണങ്ങൾ കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ റെസ്റ്റോറന്റുകൾക്ക് വളരെ ആകർഷകമായി തോന്നി.

പാക്ക് ചെയ്ത ഭക്ഷണം കൊണ്ടുപോകാനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പാത്രങ്ങളുടെ ആവശ്യകത വർധിച്ചതും ഈ പാത്രങ്ങൾക്ക് പ്രചാരം നൽകി. പല കാരണങ്ങൾ കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ റെസ്റ്റോറന്റുകൾക്ക് വളരെ ആകർഷകമായി തോന്നി.

3 / 5
മറ്റ് പാക്കേജിംഗ് ഓപ്ഷനുകളേക്കാൾ ഇവയ്ക്ക് വില കുറവായിരുന്നു. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യാനുള്ള എളുപ്പ വഴികൂടിയായി ഇത്  വളരെ പെട്ടെന്നു മാറി.

മറ്റ് പാക്കേജിംഗ് ഓപ്ഷനുകളേക്കാൾ ഇവയ്ക്ക് വില കുറവായിരുന്നു. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യാനുള്ള എളുപ്പ വഴികൂടിയായി ഇത് വളരെ പെട്ടെന്നു മാറി.

4 / 5
യാത്രക്കിടയിൽ പൊട്ടിപ്പോകാനുള്ള സാധ്യത കുറവുള്ളതും  എണ്ണക്കറകളോ മറ്റ് പാടുകളോ എളുപ്പത്തിൽ കാണിക്കില്ല എന്നതും മറ്റ് പ്രത്യേകത. ഇതിനു പുറമേ  ഒരു 'പ്രീമിയം' ലുക്ക് ഉള്ളതും അം​ഗീകാരം വർധിപ്പിച്ചു. 2018-19 ഓടെ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ റെസ്റ്റോറന്റുകളിലും ക്ലൗഡ് കിച്ചണുകളിലും ഇത് എത്തി.

യാത്രക്കിടയിൽ പൊട്ടിപ്പോകാനുള്ള സാധ്യത കുറവുള്ളതും എണ്ണക്കറകളോ മറ്റ് പാടുകളോ എളുപ്പത്തിൽ കാണിക്കില്ല എന്നതും മറ്റ് പ്രത്യേകത. ഇതിനു പുറമേ ഒരു 'പ്രീമിയം' ലുക്ക് ഉള്ളതും അം​ഗീകാരം വർധിപ്പിച്ചു. 2018-19 ഓടെ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ റെസ്റ്റോറന്റുകളിലും ക്ലൗഡ് കിച്ചണുകളിലും ഇത് എത്തി.

5 / 5
റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ