നീല​ഗിരിയുടെ സഖികൾ….കൂടുതലായി വരയാടിനെപ്പറ്റി… – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

നീല​ഗിരിയുടെ സഖികൾ….കൂടുതലായി വരയാടിനെപ്പറ്റി…

Published: 

22 Apr 2024 | 12:19 PM

ആദ്യമായി തമിഴ്‌നാട്ടിലെ വനംവകുപ്പ് അധികൃതര്‍ സംസ്ഥാന മൃഗമായ നീലഗിരി വരയാടിന്റെ സെന്‍സസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ 29-ന് ഇത് ആരംഭിക്കും. അറിയാം കൂടുതലായി വരയാടിനെപ്പറ്റി...

1 / 4
ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്ന വരയാടുകൾ തമിഴ്‌നാട്ടിലെയും കേരളത്തിലെയും കിഴക്കന്‍, പശ്ചിമഘട്ട മലനിരകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്ന വരയാടുകൾ തമിഴ്‌നാട്ടിലെയും കേരളത്തിലെയും കിഴക്കന്‍, പശ്ചിമഘട്ട മലനിരകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

2 / 4
 1,200 മുതല്‍ 2,600 മീറ്റര്‍ വരെ ഉയരത്തില്‍ താമസിക്കുന്നതിനാണ് ഇവ കൂടുതലും ഇഷ്ടപ്പെടുന്നത്.

1,200 മുതല്‍ 2,600 മീറ്റര്‍ വരെ ഉയരത്തില്‍ താമസിക്കുന്നതിനാണ് ഇവ കൂടുതലും ഇഷ്ടപ്പെടുന്നത്.

3 / 4
80 മുതൽ 100 ​​കിലോഗ്രാം വരെ ഭാരവും ഏകദേശം 100 സെൻ്റീമീറ്റർ ഉയരവുമുള്ള ഇവയിൽ പ്രായപൂർത്തിയായ ആണാടുകൾ പെണ്ണാടുകളേക്കാൾ വലുതാണ്.

80 മുതൽ 100 ​​കിലോഗ്രാം വരെ ഭാരവും ഏകദേശം 100 സെൻ്റീമീറ്റർ ഉയരവുമുള്ള ഇവയിൽ പ്രായപൂർത്തിയായ ആണാടുകൾ പെണ്ണാടുകളേക്കാൾ വലുതാണ്.

4 / 4
െഎ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇതും ഉൾപ്പെടുന്നു. കൂടാതെ, 1972-ലെ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ആക്ടിൻ്റെ ഷെഡ്യൂൾ I പ്രകാരം ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃ​ഗമാണിത്.

െഎ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇതും ഉൾപ്പെടുന്നു. കൂടാതെ, 1972-ലെ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ആക്ടിൻ്റെ ഷെഡ്യൂൾ I പ്രകാരം ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃ​ഗമാണിത്.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍