എരിവില്ല, പുളിയില്ല... എന്ന് പറയാൻ വരട്ടെ; ഭക്ഷണത്തിൻ്റെ രുചിയറിയാൻ ഇനി 'ഇ-നാവ്' മതി | Scientists have built an AI-powered Electronic tongue, check how it find taste of food Malayalam news - Malayalam Tv9

Electronic Tongue: എരിവില്ല, പുളിയില്ല… എന്ന് പറയാൻ വരട്ടെ; ഭക്ഷണത്തിൻ്റെ രുചിയറിയാൻ ഇനി ‘ഇ-നാവ്’ മതി

Published: 

09 Nov 2024 | 07:50 PM

AI-powered Electronic Tongue: ഭക്ഷണത്തിൻറെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും ഭരിക്കുക.

1 / 5
രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി ഇതാ വന്നിരിക്കുകയാണ്. എന്താണെന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? രുചി നോക്കാനുള്ള ടെക് സംവിധാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി ഇതാ വന്നിരിക്കുകയാണ്. എന്താണെന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? രുചി നോക്കാനുള്ള ടെക് സംവിധാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

2 / 5
'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിൻറെ പേരിട്ടിരിക്കുന്നത്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല... ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയും.

'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിൻറെ പേരിട്ടിരിക്കുന്നത്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല... ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയും.

3 / 5
ഭക്ഷണത്തിൻറെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും ഭരിക്കുക.

ഭക്ഷണത്തിൻറെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും ഭരിക്കുക.

4 / 5
ഇലക്‌ട്രോണിക് നാവ് ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് രുചി പരീക്ഷിക്കുന്നത്. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവർത്തിക്കാൻ സഹായിക്കുന്നതെന്നാണ് വൃത്തങ്ങൾ പറയുന്നത്.

ഇലക്‌ട്രോണിക് നാവ് ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് രുചി പരീക്ഷിക്കുന്നത്. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവർത്തിക്കാൻ സഹായിക്കുന്നതെന്നാണ് വൃത്തങ്ങൾ പറയുന്നത്.

5 / 5
 ഇവയ്ക്ക് രാസ അയോണുകളെ തിരിച്ചറിയാനുള്ള കഴിവുണ്ട്. അയോണുകളുടെ വിവരങ്ങൾ സെൻസർ വഴി ശേഖരിച്ച് കമ്പ്യൂട്ടർ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ഇതിലൂടെ നടക്കുന്ന ജോലി. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിൻറെ കണ്ടെത്തലിന് പിന്നിൽ.

ഇവയ്ക്ക് രാസ അയോണുകളെ തിരിച്ചറിയാനുള്ള കഴിവുണ്ട്. അയോണുകളുടെ വിവരങ്ങൾ സെൻസർ വഴി ശേഖരിച്ച് കമ്പ്യൂട്ടർ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ഇതിലൂടെ നടക്കുന്ന ജോലി. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിൻറെ കണ്ടെത്തലിന് പിന്നിൽ.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ